,number,sentences 0,,കള്ള് ഉണ്ടാക്കാന്‍ ആയി തെങ്ങിന്‍പൂക്കുല ചെത്തിയെടുക്കുന്ന പൂക്കുലസത്ത് തന്നെ ആണ് നീര . 1,,"എന്നാല്‍ , പുളിക്കാന് അനുവദിക്കാതെ നീര സംസ്‌കരിക്കേണ്ടത് കൊണ്ട് കൂടുതല്‍ ശ്രദ്ധയും വൈദഗ്ധ്യവും ചെത്തുന്നവര്‍ക്ക് വേണം ." 2,,"ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്നത് സംസ്‌കരിക്കപ്പെട്ട നീര ആണ് , യഥാര്‍ഥ നീര അല്ല ." 3,,കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കുന്ന നീരപാനീയം ' കേരാമൃതം ' എന്ന് ആണ് അറിയപ്പെടുന്നത് . 4,,"നീരയില്‍ നിന്ന് ഉത്പാദിപ്പിക്കാവുന്ന ചക്കര , പഞ്ചസാര മുതലായവയ്‌ക്ക് ഒക്കെ വിപണിയില്‍ വന്‍ പ്രിയം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ." 5,,ഒരു തെങ്ങില്‍ നിന്ന് ഒരു ദിവസം രണ്ട് ലിറ്റര്‍ നീര ലഭിക്കും . 6,,"എന്നാല്‍ , നല്ല പരിചരണം ലഭിക്കുന്ന ആരോഗ്യം ഉള്ള തെങ്ങില്‍ നിന്ന് അഞ്ച് ലിറ്റര്‍ വരെ നീര ലഭിക്കും എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട് ." 7,,* നീര എടുക്കുന്ന ഒരു തെങ്ങ് വര്‍ഷത്തില്‍ 1200 രൂപയില് അധികം അറ്റാദായം നല്‍കും . 8,,നീര എടുക്കുന്ന തെങ്ങില്‍ പിന്നീട് നാളികേരഉത്പാദനവര്‍ധന ഉണ്ടാകും എന്ന് പഠനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് . 9,,"* ഇതില്‍ ആല്‍ക്കഹോളിന്റെ അളവ് തീരേ ഇല്ല എന്നാല്‍ , ശേഖരിച്ച് കഴിഞ്ഞത് മുതല്‍ പുളിക്കാന്‍ തുടങ്ങും ." 10,,അതുകൊണ്ട് നീര ദുരുപയോഗപ്പെടുത്താന്‍ സാധ്യത ഉണ്ട് . 11,,അതിനാല്‍ ഉത്പാദനവും സംസ്‌കരണവും കര്‍ശനമായ നിയമ മേല്നോട്ടത്തില്‍ ആയിരിക്കും . 12,,* സംസ്‌കരിച്ച നീര ഒരു വര്‍ഷത്തോളം കേട് കൂടാതെ സൂക്ഷിച്ചുവെക്കാന്‍ സാധിക്കും . 13,,* ജലസേചനം ഉള്ള തെങ്ങുകളില്‍ കൂടുതല്‍ നീര ലഭിക്കും . 14,,വരള്‍ച്ച മാസങ്ങളില്‍ കുറയും . 15,,* കുള്ളന്‍ ഇനങ്ങളേക്കാള്‍ നെടിയ ഇനങ്ങളില്‍ നിന്ന് കൂടുതല്‍ നീര ലഭിക്കും . 16,,"എന്നാല്‍ , തെങ്ങിന്റെ അധികോത്പാദനശേഷിയും കുറഞ്ഞ പ്രായവും നല്ല പരിചരണവും കൂടുതല്‍ നീര ലഭ്യം ആക്കും ." 17,,* ഒരു മാസം കൊണ്ട് ഒരു പൂക്കുലയില്‍ നിന്ന് 50 ലിറ്റര്‍ നീര ലഭിക്കും എന്ന് കണക്കാക്കിയിട്ടുണ്ട് . 18,,* നാളികേര കര്‍ഷകരുടെ കൂട്ടായ്മകള്‍ക്ക് നീരയുടെ ഉത്പാദനത്തിലും സംസ്‌കരണത്തിലും വിപണനത്തിലും കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും . 19,,"* ഐസ്‌ക്രീം , ബിസ്‌കറ്റ് , ചോക്കലേറ്റ് തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങളും നീരയില്‍ നിന്ന് ഉത്പാദിപ്പിക്കാം ." 20,,* ലഹരി തീരേ ഇല്ലാത്ത ഈ സമ്പൂര്‍ണ ആരോഗ്യപാനീയം കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തിനും വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കും എന്ന് ആണ് പ്രതീക്ഷിക്കുന്നത് . 21,,റബ്ബര്‍കൃഷി തുടങ്ങുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് ഉണ്ട് . 22,,ഏറ്റവും പ്രധാനം നല്ല ഇനം കൃഷി ചെയ്യുക എന്നുള്ളത് ആണ് . 23,,പരമ്പരാഗതമായി റബ്ബര്‍കൃഷി ചെയ്യുന്ന പ്രദേശങ്ങളിലേക്ക് റബ്ബര്‍ബോര്‍ഡ് അംഗീകരിച്ച റബ്ബര്‍ഇനങ്ങളുടെ പട്ടികയില്‍ ഒന്നാമത്തെ വിഭാഗത്തില്‍ ഒന്നാമത്തേത് ആയി ഈ വര്‍ഷവും ഉള്‍പ്പെടുത്തിയിരിക്കുന്നത് ആര്‍ . ആര്‍. . ഐ . ഐ . 105 ( R . R . I . I . 105 ) എന്ന ഇനം ആണ് . 24,,നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും വളരെ യോജിച്ച ഇനം ആണ് 105 എന്ന് ആണ് റബ്ബര്‍ബോര്‍ഡ് പറയുന്നത് . 25,,പോളിത്തീന്‍കൂടകളില്‍ വളര്‍ത്തിയ തൈകള്‍ ആണ് നടുന്നത് എങ്കില്‍ അവയുടെ ഏറ്റവും അഗ്രഭാഗത്ത് ഉള്ള ഒരുതട്ട് ഇലകള്‍ വളര്‍ച്ച മുറ്റിയിട്ടുള്ളത് ആയിരിക്കണം . 26,,ഇങ്ങനെ വളര്‍ച്ച മുറ്റിയിട്ടില്ലാത്ത ഇലകളോടു കൂടിയ തൈകള്‍ കുറച്ചു കാലം കൂടി നഴ്‌സറിയില്‌‌ ‍തന്നെ നിര്‍ത്തി അവയുടെ ഇലകള്‍ക്ക് വേണ്ടത്ര വളര്‍ച്ച എത്തിയ ശേഷം വേണം തോട്ടത്തിലേക്ക് മാറ്റി നടാന്‍ . 27,,കാനകളില്‍ ഇറക്കിവെച്ചിരിക്കുന്ന തൈകള്‍ ആണ് എങ്കില്‍ തൈകള്‍ക്ക് ചുറ്റും ഉള്ള മണ്ണ് ശ്രദ്ധാപൂര്‍വം മാറ്റിയ ശേഷം കൂടകള്‍ കാനയില്‍ ‍നിന്നും പുറത്തെടുക്കണം . 28,,പക്കവേരുകളോ തായ്‌വേരുകളോ കൂടയ്ക്ക് പുറത്തേക്ക് വളര്‍ന്നിട്ടുണ്ട് എങ്കില്‍ അവ മുറിച്ച് മാറ്റുകയും വേണം . 29,,മാറ്റി നടുന്നതിന് തൊട്ടുമുമ്പ് ഉള്ള ഒരു ദിവസം കൂടയിലെ മണ്ണില്‍ വെള്ളം ഒഴിക്കാന്‍പാടില്ല . 30,,ഇങ്ങനെ ചെയ്താല്‍ പോളിത്തീന്‍കൂട കീറി മാറ്റുമ്പോള്‍ അതിന് അകത്തെ മണ്‍കട്ട പൊടിഞ്ഞുപോകാന്‍ ഉള്ള സാധ്യത ഉണ്ട്. . 31,,തോട്ടത്തില്‍ തയ്യാറാക്കിയിട്ടിട്ടുള്ള കുഴിയുടെ മധ്യഭാഗത്ത് ആയി പോളിത്തീന്‍കൂടയുടെ വലിപ്പത്തേക്കാള്‍ കുറച്ച് കൂടി വലിപ്പം ഉള്ള ഒരു കുഴി ഉണ്ടാക്കുക . 32,,കൂട തൈയോടു കൂടി കുഴിയില്‍ ഇറക്കിവെക്കുന്നതിന് മുമ്പ് ആയി കൂടയുടെ അടിവശം ഒരു ബ്ലെയിഡോ കത്തിയോ ഉപയോഗിച്ച് പൂര്‍ണമായി മുറിച്ചുമാറ്റണം . 33,,അടിവശം കീറിമാറ്റിയ കൂട സാവധാനം തൈ നടാന്‍ തയ്യാറാക്കിയിട്ടിട്ടുള്ള കുഴിയില്‍ ഇറക്കിവെക്കണം . 34,,ഇറക്കിവെച്ചതിനു ശേഷം പകുതിക്ക് താഴെ ഉള്ള പോളിത്തീന്‍ ഒരു വശത്ത് നെടുനിളത്തില്‍ ബ്ലെയിഡോ കത്തിയോ ഉപയോഗിച്ച് കീറണം . 35,,കീറിയ ഭാഗത്തെ പോളിത്തീന്‍ മുകളിലേക്ക് വലിച്ച് ഉയര്‍ത്തിയ ശേഷം അത്രയും ഭാഗം ( കൂട മാറ്റിയ ഭാഗം ) മണ്ണ് ഇട്ട് ഉറപ്പിക്കണം . 36,,ഇങ്ങനെ മണ്ണ് ഇട്ട് ഉറപ്പിക്കുമ്പോള്‍ തൈയുടെ വേരിന് ചുറ്റും ഉള്ള മണ്‍കട്ടി ഉടഞ്ഞ് വേരിന് ഇളക്കം തട്ടാതെ സൂക്ഷിക്കണം . 37,,അതിനു ശേഷം ബാക്കിഭാഗം കൂടി കീറി പോളിത്തീന്‍കൂട എടുത്തുമാറ്റിയ ശേഷം മണ്ണ് ഇട്ട് ചുറ്റും തറനിരപ്പ് വരെ ഉറപ്പിക്കണം . 38,,റബ്ബര്‍തൈകള്‍ നടുന്നതിന് കുറച്ചു മുമ്പോ തൈകള്‍ നടുന്നതിനോട് ഒപ്പമോ തോട്ടത്തില്‍ തോട്ടപ്പയറും ( ആവരണവിള ) പിടിപ്പിക്കേണ്ടത് ആണ് . 39,,ആവര്‍ത്തനകൃഷി ചെയ്യുന്ന തോട്ടങ്ങളില്‍ കഴിയുമെങ്കില്‍ റബ്ബര്‍തൈകള്‍ നടുന്നതിന് ഒരു വര്‍ഷം മുമ്പു് തന്നെ തോട്ടപ്പയര്‍ പിടിപ്പിച്ചാല്‍ നന്നായിരിക്കും . 40,,തോട്ടപ്പയര്‍ പിടിപ്പിച്ചാല്‍ അത് റബ്ബര്‍ മരങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും എന്ന് ഉള്ളതിന് പുറമേ തോട്ടംസംരക്ഷണത്തിന്റെ ചെലവ് വളരെ ഏറെ കുറയ്ക്കാനും സഹായിക്കും . 41,,വിത്ത് പാകിയോ തണ്ടുകള്‍ മുറിച്ചുനട്ടോ തോട്ടപ്പയര്‍ പിടിപ്പിക്കാം . 42,,"കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04712572060 , 8281436960 ." 43,,കളയില്ലാക്കൃഷിക്ക് ആയി മണ്ണിന് മുകളില്‍ പ്ലാസ്റ്റിക്ഷീറ്റിന് പകരം മള്‍ച്ചിങ് രീതി ചെലവേറിയത് . 44,,ഫലപ്രദമായതും ചെലവേറിയതും ആയ മള്‍ച്ചിങ് കൂടുതല്‍ ആദായകരം ആക്കാന്‍ ആണ് സന്തോഷ് മള്‍ച്ചിങ്ങിന് പകരം ആയി പ്ലാസ്റ്റിക് ചാക്കുകള്‍ പരീക്ഷിച്ചത് . 45,,പദ്ധതി ലക്ഷ്യം കണ്ടു . 46,,ചെലവ് എട്ടിലൊന്ന് ആയി ചുരുങ്ങി . 47,,മലമ്പുഴ പന്നിമടയിലെ 15ഏക്കര്‍ കൃഷിയിടത്തില്‍ അഞ്ചേക്കറില്‍ ആണ് ചാക്ക് ഇട്ട് പരീക്ഷണം നടത്തിയത് . 48,,അഞ്ച് ഏക്കറും ഇപ്പോള്‍ കള ഇല്ലാ പാടം . 49,,59ഏക്കറില്‍ പാട്ടത്തിനും 50സെന്റ് സ്വന്തം ഭൂമിയിലും കൃഷി നടത്തുന്ന 36കാരന്‍ ആയ സന്തോഷ് ചാക്ക് ഉപയോഗിച്ച് ഉള്ള കളനിയന്ത്രണം കൂടുതല് ഇടത്തിലേക്ക് വ്യാപിപ്പിക്കാന്‍ പോകുകയാണ് . 50,,പത്രസ്ഥാപനത്തിലെ ജോലി വിട്ട് കൃഷിയിലേക്ക് ഇറങ്ങിയ മലമ്പുഴസ്വദേശിയായ സന്തോഷ് മുമ്പ് സാധാരണരീതിയില്‍ ഉള്ള മള്‍ച്ചിങ്കൃഷിസമ്പ്രദായം പരീക്ഷിച്ചിരുന്നു . 51,,പ്ലാസ്റ്റിക്ഷീറ്റ് മീറ്ററിന് എട്ട് രൂപ വന്നു . 52,,അപ്പോഴ് ആണ് പാഴായിപ്പോകുന്ന പ്ലൂസ്റ്റിക് ചാക്കുകളെ പറ്റി ചിന്തിച്ചത് . 53,,മൊത്തമായി എടുത്തപ്പോള്‍ ചാക്ക് ഒന്നിന് ഒരുരൂപ നിരക്കില്‍ കിട്ടി . 54,,പന്നിമടയിലെ തോട്ടത്തില്‍ അഞ്ച് ഏക്കറില്‍ മുളകുകൃഷി ഉണ്ട് . 55,,ഇതില്‍ ആണ് ചാക്കുപുതപ്പ് പരീക്ഷണം വിജയിച്ചിരിക്കുന്നത് . 56,,ചെറിയ തോതില്‍ കൃഷി തുടങ്ങിയ സന്തോഷ് കൃഷിയിടം വിപുലമാക്കിയത് ആണ് . 57,,"ഇതിന് ഇടെ , വി . എഫ് . പി . സി . കെയുടെ സംസ്ഥാനത്തെ മികച്ച കര്‍ഷകന്‍ ഉള്ള പുരസ്‌കാരവും കിട്ടി ." 58,,"മണ്ഡലക്കാലത്ത് വിളവ് എടുക്കുന്ന രീതിയില്‍ ഇപ്പോള്‍ ആറ്നേന്ത്രന്‍ , സ്വര്‍ണമുഖി ഇനം വാഴയുടെ കൃഷി ഉണ്ട് ." 59,,കൂടുതല്‍ വലിയ കുല തരുന്ന ഈ ഇനങ്ങള്‍ കരുത്തുറ്റവ ആയതിനാല്‍ താങ്ങ് വേണ്ട എന്ന പ്രത്യേകതയും ഉണ്ട് . 60,,ഇവയുടെ കന്നില്‍ നിന്ന് ടിഷ്യൂകള്‍ച്ചര്‍ രീതിയില്‍ ആണ് വാഴക്കന്നുകള്‍ സന്തോഷ് ഉത്പാദിപ്പിക്കുന്നത് . 61,,പാലക്കാട്ടെ കാലാവസ്ഥയില്‍ വളരുന്ന എല്ലായിനങ്ങളും സന്തോഷിന്റെ കൃഷിയിടത്തില്‍ ഉണ്ട് . 62,,കൂര്‍ക്ക അനായാസം തൊലി കളഞ്ഞ് വൃത്തിയാക്കാവുന്ന ലഘുയന്ത്രം തവന്നൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളേജിലെ ഫാം പവര്‍ മെഷിനറി വിഭാഗം മേധാവി പി . ആര്‍ . ജയന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയിട്ടുണ്ട് . 63,,ഇത് ഉപയോഗിച്ച് മണിക്കൂറില്‍ ഏകദേശം 15കിലോ കൂര്‍ക്ക വരെ തൊലി കളഞ്ഞ് വൃത്തിയാക്കാം . 64,,0.5 എച്ച് . പി . 1400 ആ . പി . എം . വേഗത്തില്‍ ഉള്ള വൈദ്യുതിമോട്ടോറും തൊലി നീക്കംചെയ്യുന്ന വയര്‍മെഷും ആണ് പ്രധാനഭാഗങ്ങള്‍ . 65,,കൂര്‍ക്ക പീലിങ്യൂണിറ്റില്‍ ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കൂര്‍ക്കത്തൊലി നീങ്ങിക്കിട്ടും . 66,,വിശദാംശങ്ങള്‍ക്ക് : 0494 2686214 എന്ന ഫോണ്‍നമ്പറിലോ jayan.pr@kau.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക . 67,,മുളകിലും പൊടിയിലും മാരകവിഷം എന്ന് കണ്ടെത്തല്‍ . 68,,കൊച്ചി : 69,,കേരളത്തില്‍ എത്തുന്ന പച്ചക്കറിയിലും പഴത്തിലും പുറമെ പലവ്യഞ്ജനങ്ങളിലും മാരകമായ തോതില്‍ വിഷാംശം . 70,,കൃഷിവകുപ്പിന്റേയും കാര്‍ഷിക സര്‍വകലാശാലയുടേയും സംയുക്ത പരിശോധനയില്‍ ആണ് ഈ കണ്ടെത്തല്‍ . 71,,കഴിഞ്ഞ ജനവരി മുതല്‍ മാര്‍ച്ച് വരെ വിവിധ ജില്ലകളിലെ പൊതുവിപണിയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ആണ് പരിശോധിച്ചത് . 72,,പരിശോധനാപരമ്പരയുടെ ആറാമത്തെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിട്ടു . 73,,പല ബ്രാന്‍ഡുകളുടെ പേരില്‍ പാക്കറ്റില്‍ ലഭിക്കുന്ന 24 ഇനം സുഗന്ധദ്രവ്യങ്ങള് മസാലപ്പൊടികള്‍ എന്നിവയുടെ 110 സാമ്പിള്‍ പരിശോധിച്ചതില്‍ ആറ് ഇനത്തില്‍ പെട്ട 13 സാമ്പിളുകള്‍ വിഷാംശപരിധി ലംഘിച്ചതായി വ്യക്തം ആയിരുന്നു . 74,,"ഏലയ്ക്ക , ജീരകം , തൈരുമുളക് ( കൊണ്ടാട്ടം ) , സാധാരണ മുളകുപൊടി , കശ്മീരിമുളകുപൊടി , വറ്റല്‍മുളക് എന്നിവയുടെ സാമ്പിളില്‍ അപകടസാദ്ധ്യത ഉള്ള അളവില്‍ വിഷാംശം കണ്ടെത്തി ." 75,,"സാധാരണ മുളകുപൊടിയുടെ നാല് സാമ്പിളില്‍ , ക്‌ളോര്‍പൈറിഫോസ് , സൈപെര്‍മെത്രിന്‍ , എത്തയോണ്‍ എന്നീ കീടനാശിനികള്‍ ആണ് കണ്ടെത്തിയത് ." 76,,"കശ്മീരിമുളകുപൊടിയുടെ ബ്രാന്‍ഡുകളില്‍ സൈപെര്‍മെത്രിന്‍ , എത്തയോണ്‍ എന്നീ കീടനാശിനികളുടെ സാന്നിധ്യവും കണ്ടു ." 77,,"ഇത്വരെ നടത്തിയ സാമ്പിള്‍ പരിശോധനകള്‍ എല്ലാം സൂചിപ്പിക്കുന്നത് , എല്ലാത്തരം മുളകിലും മുളക് ഉത്പന്നങ്ങളിലും ബ്രാന്‍ഡ് ചെയ്ത മുളക്പൊടിയിലും രണ്ടില്‍ ഏറെ കീടനാശിനികളുടെ സാന്നിദ്ധ്യം ഉണ്ട് എന്ന് ആണ് ." 78,,"അയമോദകം , മല്ലിപ്പൊടി , പൊടിച്ചമുളക് , ജീരകപ്പൊടി , പെരുംജീരകം , ഗോബിമഞ്ചൂരിയന്‍ മസാല , ഉലുവയില ഉണക്കിയത് എന്നിവയുടെ സാമ്പിളിലും വിഷാംശം കണ്ടു എങ്കിലും അത് പരിധിക്ക് താഴെ ആയിരുന്നു ." 79,,"പാവയ്ക്കാകൊണ്ടാട്ടം , കുരുമുളകുപൊടി , കറിമസാല , കരീജീരകം , രസംപൊടി , സാമ്പാര്‍പൊടി , തക്കാളിവറ്റല്‍ , പെരുംജീരകപൊടി , ഗരംമസാല , ഉലുവ , ഉലുവപ്പൊടി എന്നിവ പൂര്‍ണമായും വിഷരഹിതം ആയി കണ്ടു ." 80,,"തിരുവനന്തപുരം , എറണാകുളം , കോഴിക്കോട് , കാസര്‍ഗോഡ് നഗരങ്ങളിലെ പച്ചക്കറിക്കടകള്‍ , സൂപ്പര്‍ / ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 40 ഇനം പച്ചക്കറികളുടെ 125 സാമ്പിളുകളും ഇക്കൂട്ടത്തില്‍ പരിശോധിച്ചിരുന്നു ." 81,,"കറിവേപ്പില , കോളിഫ്‌ലവര്‍ എന്നിവയുടെ ഓരോ സാമ്പിളില്‍ അപകടസാധ്യത ഉള്ള അളവില്‍ വിഷാംശം കണ്ടെത്തി ." 82,,"ബീന്‍സ് , പടവലം , പച്ചമുളക് , മുരിങ്ങക്ക , ചുവപ്പ്ചീര , പയര്‍ എന്നിവയില്‍ പരിധിക്ക് താഴെ മാത്രം ആയിരുന്നു വിഷാംശം ." 83,,"തിരുവനന്തപുരം നഗരത്തിലെ മൂന്ന് ജൈവപച്ചക്കറി മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച 35 ഇനം പച്ചക്കറികളില്‍ കറിവേപ്പില , പയര്‍ , കോവക്ക എന്നിവയുടെ ഒന്നോ രണ്ടോ സാമ്പിളില്‍ അപകടസാധ്യത ഉള്ള അളവിലും പച്ചമുളകിന്റെ രണ്ട് സാമ്പിളില്‍ പരിധിക്ക് താഴെയും ആണ് വിഷാംശം കണ്ടത് ." 84,,"തിരുവനന്തപുരം , എറണാകുളം , കാസര്‍ഗോഡ് ജില്ലകളില് നിന്ന് പതിമൂന്ന് ഇനം പഴവര്‍ഗങ്ങളുടെ സാമ്പിള്‍ പരിശോധിച്ചതില്‍ ഒന്നില്‍ പോലും പരിധിക്ക് മുകളില്‍ വിഷാംശം ഇല്ലായിരുന്നു ." 85,,"തിരുവനന്തപുരം , കാസര്‍ഗോഡ് ജില്ലകളില്‍ നിന്ന് ശേഖരിച്ച ആറ് ഇനം ഉണങ്ങിയ പഴവര്‍ഗങ്ങളില്‍ രണ്ട് ഇനത്തില്‍ പെട്ട ഉണക്കമുന്തിരിയില്‍ അപകടസാധ്യത ഉള്ള അളവില്‍ വിഷാംശം കണ്ടു ." 86,,വെള്ളായണി കാര്‍ഷികകോളേജിലെ ' കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലബോറട്ടറിയില്‍ ആണ് സാമ്പിളുകള്‍ പരിശോധിച്ചത് . 87,,"കീടനാശിനി 100 കോടിയില്‍ ഒരു അംശം വരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ് , ലിക്വിഡ് ക്രൊമറ്റോഗ്രാഫ് , മാസ്സ് സ്‌പെക്ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളും ഉള്ള അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ള സര്‍ക്കാര്‍ തലത്തിലെ ഏക അക്രഡിറ്റഡ്ലബോറട്ടറി ആണ് ഇത് ." 88,,"ഭക്ഷ്യവസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ അപകടസാധ്യത ഉണ്ടോ എന്നു വിലയിരുത്താന്‍ , ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിട്ടി ഓഫ് ഇന്ത്യയോ യൂറോപ്യന്‍ യൂണിയനോ നിശ്ചയിച്ച പരിധികള്‍ ആണ് മാനദണ്ഡം ആക്കിയത് എന്ന് കാര്‍ഷികകോളേജ് പ്രൊഫസര്‍ ഡോ തോമസ് ബിജു മാത്യു പറഞ്ഞു ." 89,,ക്വാറികളിലും വീട്ടുവളപ്പിലെ കൃത്രിമ ടാങ്കുകളിലും അലങ്കാരമത്സ്യം വളര്‍ത്തി ഇത് ഒരു ബമ്പര്‍ വ്യവസായം ആണ് എന്നു തെളിയിക്കുക ആണ് ബോണിജോസഫ് . 90,,"കോഴിക്കോട് , തിരുവമ്പാടി സ്വദേശി ബോണി ഏഴ് വര്‍ഷം മുമ്പ് ആണ് അലങ്കാര മത്സ്യകൃഷിലേക്ക് തിരിയുന്നത് ." 91,,ഇന്നു കേരളത്തിലെ ഏറ്റവും മികച്ച അലങ്കാരമത്സ്യ സംരംഭകരില്‍ ഒരാള്‍ ആണ് ബോണി . 92,,ആറ്ഏക്കര്‍ വിസ്തൃതിയില്‍ ഉള്ള വീട്ടുവളപ്പില്‍ രണ്ടരഏക്കര്‍ മത്സ്യടാങ്കുകള്‍ക്ക് ആയി മാറ്റിവെച്ചിരിക്കുക ആണ് . 93,,അടിഭാഗം സിമന്റ്് ചെയ്യാത്ത 60 സിമന്റുടാങ്കുകളില്‍ കട്ടികൂടിയ സില്‍പ്പോളിന്‍ഷീറ്റുകള്‍ വിരിച്ച് അതില്‍ ആണ് പ്രധാനമായും മത്സ്യംവളര്‍ത്തല്‍ . 94,,പറമ്പില്‍ തന്നെ മഴവെള്ളസംഭരണത്തിന്‍ ഉള്ള പടുതാകുളങ്ങള്‍ ഉണ്ട് . 95,,ഇവയില്‍ സംഭരിക്കപ്പെടുന്ന മഴവെള്ളം ടാങ്കുകളില്‍ നിറയ്ക്കുന്നു . 96,,രണ്ട് ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം മാറ്റി പുതിയ വെള്ളം നിറച്ചുകൊടുക്കുന്നുണ്ട് . 97,,ജലത്തിലെ ഓക്‌സിജന്റെ തോത് നിലനിര്‍ത്താന്‍ ഇത് അത്യാവശ്യം ആണ് . 98,,മത്സ്യത്തിന്റെ കാഷ്ഠവും മറ്റും വീണ് ജലം മലിനം ആകുന്നതു തടയാന്‍ ഫില്‍റ്ററേഷന്‍ സംവിധാനം ഉണ്ട് . 99,,"ജോഡിക്ക് 10 രൂപ മുതല്‍ 10,000 രൂപ വരെ വില ഉള്ള അലങ്കാരമത്സ്യങ്ങളെ ബോണി വളര്‍ത്തുന്നുണ്ട് ." 100,,മുട്ടയിടുന്നവയും പ്രസവിക്കുന്നവയും ഇതില്‍ പെടും . 101,,"ഓസ്‌കാര്‍ , വൈറ്റ്ഷാര്‍ക്ക് , ട്രീന്‍ടെറര്‍ , റെഡ്സ്വോര്‍ഡ്ടെയ്ല്‍ , കോയികാര്‍പ്പ് , മൂണ്‍ലൈറ്റ് , ഗൗരാമി തുടങ്ങി വര്‍ണാഭംആയ നിരവധി മത്സ്യങ്ങള്‍ ." 102,,ടാങ്കുകളിലെ വെള്ളം അധികം മലിനം ആകാത്ത വിധം തീറ്റ നല്‍കുന്നതിനും വെള്ളം ടാങ്കില്‍ നിറഞ്ഞൊഴുകുന്നതു തടയുന്നതിനും ഒക്കെ ഉള്ള സംവിധാനങ്ങള്‍ ഉണ്ട് . 103,,"ഉണക്കച്ചെമ്മീന്‍ , മണ്ണിര , പുഴുങ്ങിയ മത്സ്യം , വിപണിയില്‍ നിന്നും വാങ്ങുന്ന മത്സ്യത്തീറ്റ എന്നിവ ഒക്കെ മത്സ്യങ്ങള്‍ക്ക് നല്‍കുന്നു ." 104,,മത്സ്യങ്ങളുടെ പ്രജനനത്തിന് പ്രത്യേകം ടാങ്കുകള്‍ ഉണ്ട് . 105,,മുട്ടകളെയും കുഞ്ഞുങ്ങളെയും ശേഖരണത്തിനും പ്രാരംഭ പരിപാലനത്തിനും ഒക്കെ വേണ്ട സംവിധാനങ്ങളും ഉണ്ട് . 106,,ഒരേക്കറില്‍ ഏറെ വിസ്തൃതി ഉള്ള ക്വാറിയിലും ബോണി ലാഭകരമായി മത്സ്യം വളര്‍ത്തുന്നുണ്ട് . 107,,ജൂണില്‍ തുടങ്ങുന്ന മത്സ്യകൃഷി അടുത്ത മെയ്‌ വരെ നീളുന്നു . 108,,മെയില്‍ വെള്ളം വറ്റിച്ചു മത്സ്യങ്ങളെ പിടിച്ചുവില്‍ക്കും . 109,,ക്വാറിയിലെ വെള്ളത്തെ വീട്ടുവളപ്പിലെ ടാങ്കുകളും ആയി ബന്ധിച്ചിട്ടുണ്ട് . 110,,വെള്ളം നിറയ്ക്കാനും വറ്റിക്കാനും ഒക്കെ ഇതു സഹായകരം ആകുന്നു . 111,,ക്വാറിയിലെ വെള്ളത്തിന് മീതെ നെറ്റ് അടിച്ച് നീര്‍കാക്കകളും മറ്റും മത്സ്യങ്ങളെ പിടിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട് എന്ന് ബോണി ചൂണ്ടിക്കാട്ടി . 112,,മത്സ്യംവളര്‍ത്തലിന്‍ ഒപ്പം ജലസസ്യങ്ങളുടെയും അലങ്കാരആമകളുടെയും വ്യവസായവും പുരോഗമിക്കുന്നു . 113,,ജലസസ്യങ്ങള്‍ക്ക് നല്ല പ്രിയം ഉണ്ട് . 114,,വലിയ മണ്‍ചട്ടികളില്‍ വെള്ളം നിറച്ചും തടിക്കഷണങ്ങളിലും ഒക്കെ ഇവയെ വളര്‍ത്തിയെടുക്കുന്നു . 115,,"പ്രതിമാസം 30,000 രൂപയില്‍ കുറയാതെ വരുമാനം ലഭിക്കും എന്ന് ബോണി സാക്ഷ്യപ്പെടുത്തി ." 116,,"കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യ , വൈക്കം 04829216180 ." 117,,വീണ്ടും ഒരു കര്‍ഷകദിനം എത്തുമ്പോള്‍ കേരളത്തില്‍ മണ്ണിനെയും മനുഷ്യനെയും കുറിച്ച് ഉള്ള വേവലാതികള്‍ക്ക് കുറവൊന്നും ഇല്ല . 118,,ആശങ്കകള്‍ ഉടന്‍ അകറ്റി വളര്‍ച്ചയുടെ പടവുകള്‍ കുതിച്ചുകയറാം എന്ന അതിമോഹം വസ്തുതകളും ആയി പൊരുത്തപ്പെടുന്നതല്ല . 119,,"എന്നാല്‍ , നമ്മുടെ മണ്ണും വെള്ളവും കായലുകളും വനഭൂമിയും കൃഷിയിടങ്ങളും സംരക്ഷിച്ച് കേരളത്തിന്‍റെ തനിമ വീണ്ടെടുക്കാന് ഉള്ള പരിശ്രമം ആരംഭിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ അളവറ്റ പ്രതീക്ഷകള് ആണ് കര്‍ഷകരില്‍ പകരുന്നത് ." 120,,"ജൈവകൃഷി , കൂട്ടുകൃഷി , ഹൈടെക്കൃഷി എന്നീ കാര്‍ഷിക സമ്പ്രദായങ്ങളിലൂടെ 80ശതമാനം മലയാളികളെ കാര്‍ഷിക ഉല്‍പ്പാദനമേഖലകളില്‍ പങ്കാളികള്‍ ആക്കാന്‍ കഴിയും എന്ന് ആണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ ." 121,,അതോടൊപ്പം കാര്‍ഷികമേഖലയില്‍ നിന്ന് അകന്നുപോയവരെ തിരിച്ചുകൊണ്ടുവരാനും കടബാധ്യത ഉള്ള കര്‍ഷകരെ സഹായിക്കാനും ആത്മഹത്യ ചെയ്ത കുടുംബങ്ങളെ സംരക്ഷിക്കാനും കര്‍ഷകസൌഹൃദ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട് . 122,,കേരള ജനസംഖ്യയില്‍ 27ശതമാനം കര്‍ഷക കുടുംബങ്ങള് ആണ് . 123,,അതില്‍ 16 ശതമാനത്തിന്‍റെ മുഖ്യ വരുമാനം കൃഷിയില്‍ നിന്ന് തന്നെ . 124,,2005ല്‍ കര്‍ഷകരുടെ ശരാശരി കടം 25000 രൂപ ആയിരുന്നു . 125,,2015ല്‍ അത് 648000 രൂപ ആയി വര്‍ധിച്ചു . 126,,ഇതില്‍ നിന്ന് കേരളത്തിലെ കാര്‍ഷിക പ്രതിസന്ധിയുടെ തീവ്രത മനസ്സിലാക്കാം . 127,,കര്‍ഷകത്തൊഴിലാളി വിഭാഗങ്ങളെ പൂര്‍ണ്ണമായി പാര്‍ശ്വവല്‍ക്കരിക്കുകയും ഭൂമിയുടെ ഉടമസ്ഥത കച്ചവട മാഫിയകളിലേക്ക് എത്തിക്കുകയും ചെയ്ത കറുത്തകാലം ആണ് കടന്നുപോയത് . 128,,യുഡിഎഫ് സര്‍ക്കാരിന്‍റെ കാര്‍ഷികനയങ്ങള്‍ കേരളത്തെ കര്‍ഷകരുടെ ശവപ്പറമ്പ് ആക്കി മാറ്റി . 129,,കടം പെരുകി ഉള്ള കര്‍ഷക ആത്മഹത്യ തുടര്‍ക്കഥ ആയി . 130,,"ലാഭകരം അല്ലാതെ വന്നതോടെ , കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകര്‍ പിന്‍വാങ്ങാന്‍ തുടങ്ങി ." 131,,ഇവിടെ നിന്ന് ആണ് നഷ്ടപ്പെട്ട കാര്‍ഷികസമൃദ്ധി വീണ്ടെടുക്കാന് ഉള്ള മഹായജ്ഞം പുതുതായി അധികാരത്തില്‍ എത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന് ഏറ്റെടുക്കേണ്ടത് . 132,,"കേരളവികസനത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചവ ആണ് ഭൂപരിഷ്കരണം , പൊതുവിദ്യാഭ്യാസവല്‍ക്കരണം , സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനം , ജനകീയാസൂത്രണം എന്നിവ ." 133,,ഇതിന്‍റെ തുടര്‍ച്ച ആണ് സമഗ്ര കാര്‍ഷിക നവോത്ഥാനം എന്ന പുതിയ സര്‍ക്കാരിന്‍റെ ലക്ഷ്യവും . 134,,"കാര്‍ഷികമേഖലയുടെ തുണ്ടുവല്‍ക്കരണം , നിലംനികത്തല്‍ , കൃഷിഭൂമിയുടെ പുനരുപയോഗം തുടങ്ങിയ പ്രതിലോമ പ്രവണതകളെ നിയമപരമായി തടഞ്ഞ് അവശേഷിക്കുന്ന തരിശുനിലങ്ങളും കൃഷിഭൂമിയും വമ്പിച്ച ഉല്‍പ്പാദനകേന്ദ്രങ്ങള് ആക്കി ഉപയോഗിക്കാന്‍ കഴിയുക എന്നത് ആണ് ഇനി ഉള്ള സാധ്യത ." 135,,"ഓരോ വീടിന്‍റെ തൊടിയും ടെറസും കൃഷി സാധ്യമാക്കുക , ഒരുപിടി മണ്ണു പോലും നഷ്ടപ്പെടരുത് ." 136,,സമ്പൂര്‍ണവും സമഗ്രവുമായ കാര്‍ഷിക പുനരുദ്ധാരണം ലക്ഷ്യമാക്കി ഉള്ള പുത്തന്‍ വികസന പരിപ്രേക്ഷ്യം ആണ് പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത് . 137,,കാര്‍ഷിക ഉല്‍പ്പാദനരംഗത്ത് പരമ്പരാഗത ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിച്ചും പരമാവധി ജനപങ്കാളിത്തത്തോടെയും പദ്ധതികള്‍ ഏറ്റെടുക്കാന് ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് . 138,,കാര്‍ഷിക പദ്ധതികളുടെ അടങ്കല്‍ 600കോടി രൂപ ആയി പുതിയ സര്‍ക്കാര്‍ ഉയര്‍ത്തി . 139,,ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ ഭരണകാലത്ത് ചെലവഴിച്ചതിന്‍റെ ഇരട്ടിത്തുക ആണ് . 140,,"മാത്രമല്ല , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനഫണ്ടില്‍ ഉല്‍പ്പാദനമേഖലകള്‍ക്ക് ഉള്ള മിനിമം നിബന്ധന പുനഃസ്ഥാപിക്കും എന്നും പ്രഖ്യാപിച്ചിട്ടുണ്ട് ." 141,,പച്ചക്കറി സ്വയംപര്യാപ്തതയ്ക്കു് വേണ്ടി ഉള്ള ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കും . 142,,പച്ചക്കറി പ്രൊഡ്യൂസേഴ്സ് കമ്പനികള്‍ക്ക് വിതരണസൌകര്യം ഒരുക്കാന്‍ 25കോടി രൂപ അധികമായി വകയിരുത്തിയത് ഉള്‍പ്പെടെ പച്ചക്കറിമേഖലയുടെ അടങ്കല്‍ തുക ആയി 100കോടി രൂപ വകയിരുത്തി . 143,,നാളികേര സംഭരണത്തിന് 25കോടി രൂപ . 144,,വെളിച്ചെണ്ണയുടെ നികുതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം നാളികേര കര്‍ഷകര്‍ക്ക് സബ്സിഡി ആയി നല്‍കാനും തീരുമാനിച്ചു . 145,,സംഭരണത്തിന് അടങ്കല്‍ 100കോടി രൂപ ആയി ഉയര്‍ത്തി . 146,,നെല്‍ക്കൃഷി പ്രോത്സാഹനത്തിന് ഉള്ള അടങ്കല്‍ 50കോടി ആയി ഉയര്‍ത്തി . 147,,നെല്ല് സംഭരണത്തിന് 385കോടി . 148,,"ലേബര്‍ ആര്‍മി , ലേബര്‍ ബാങ്ക് എന്നിവയ്ക്ക് 3കോടി ." 149,,കാര്‍ഷിക സര്‍വകലാശാലയുടെ അടങ്കല്‍ 65 കോടി . 150,,പാരമ്പര്യ വിത്തിനങ്ങള്‍ സംരക്ഷിക്കാന്‍ മൂന്ന് കോടി . 151,,കേരള അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് പ്രോജക്ട് പുതുതായി ആരംഭിക്കുന്നതിന് 10കോടി . 152,,ചെറുകിട കര്‍ഷകര്‍ക്ക് റബറിന് കിലോക്ക്150 രൂപ ഉറപ്പു് വരുത്തുന്നതിന് നിലവില് ഉള്ള വിലസ്ഥിരത പദ്ധതി തുടരും . 153,,കുരുമുളകിന് 10കോടി . 154,,ഏലത്തിന് പുതുതായി 10കോടി . 155,,ഇടുക്കിയിലും വയനാട്ടിലും ഓരോ സ്പൈസസ് പാര്‍ക്ക് . 156,,"തൃശൂര്‍ , മലപ്പുറം , പാലക്കാട് , കോഴിക്കോട് , തിരുവനന്തപുരം ജില്ലകളില്‍ നാളികേര അഗ്രോപാര്‍ക്കുകള്‍ ." 157,,"പാലക്കാട് , ആലപ്പുഴ , എറണാകുളം ജില്ലകളില്‍ നെല്ലിനെ അടിസ്ഥാനപ്പെടുത്തി അഗ്രോപാര്‍ക്കുകള്‍ , തൃശൂരില്‍ വാഴപ്പഴവും തേനും ആസ്പദമാക്കിയ അഗ്രോപാര്‍ക്ക് , കോട്ടയം , പത്തനംതിട്ട ജില്ലകളില്‍ റബറധിഷ്ഠിത വ്യവസായ പാര്‍ക്കുകള്‍ , തൃശൂരിലെ മാള കേന്ദ്രീകരിച്ച് ചക്കയ്ക്കു് വേണ്ടി ഉള്ള അഗ്രോപാര്‍ക്ക് ." 158,,ഈ നിലയില്‍ കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കും പുതുവസന്തം പരത്തുന്ന സമഗ്രപദ്ധതികളും ആയി ആണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് . 159,,"കേരളത്തിലെ ചെറുകിട , ഇടത്തരം , സാധാരണ കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ആശ്രയമാകുന്നത് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോള്‍ മാത്രം ആണ് ." 160,,ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാനും വിഷവിമുക്ത ഭക്ഷണം ജനങ്ങളില്‍ എത്തിക്കാനും ചിങ്ങം ഒന്നിലെ കര്‍ഷകദിനാചരണം നാന്ദി ആകട്ടെ ! 161,,"മലയോരമേഖലകളില്‍ , കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മിക്ക വിളകളും വന്യമൃഗശല്യം നിമിത്തം പ്രത്യേകിച്ച് കാട്ടുപന്നികള്‍ , പെരുച്ചാഴി എന്നിവയുടെ ആക്രമണഫലം ആയി നശിച്ചുപോവുകയും കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തികനഷ്ടം സംഭവിക്കുകയും ചെയ്യുന്നുണ്ട് ." 162,,ഇതിന് ഒരു പരിഹാരം ആണ് ആവണക്കില്‍ നിന്നും തയ്യാറാക്കുന്ന ഇക്കോഡോണ്‍ ( Ecodon ) എന്ന വികര്‍ഷിണി ( റിപ്പല്ലന്റ് ) 163,,പൂര്‍ണ്ണമായും ജൈവം ആയത് കൊണ്ട് പ്രകൃതിക്കും മൃഗങ്ങള്‍ക്കും പ്രശ്‌നം അല്ല . 164,,"മണം നിമിത്തം പന്നികള് , എലി തുടങ്ങിയവ വിളകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു ." 165,,"പരുത്തിനൂലിലോ , ചൂടിക്കയറിലോ ഇക്കോഡോണ്‍ലായനി മുക്കിയിട്ട് ആണ് കൃഷിയിടത്തില്‍ വലിച്ച് കെട്ടേണ്ടത് ." 166,,രണ്ട് ലിറ്റര്‍ വെള്ളത്തില്‍ ഇക്കോഡോണ്‍ ലയിപ്പിച്ച് ഒരേക്കര്‍ഭാഗത്തേക്ക് മുക്കി കെട്ടാം . 167,,കൃഷിയിടത്തില്‍ ഒരടി പൊക്കത്തില്‍ ആണ് കയര്‍ കെട്ടേണ്ടത് . 168,,ഇക്കോഡോണ്‍ മുക്കിയ കയറില്‍ ജലം ഇടയ്ക്കിടെ തളിച്ചാല്‍ നല്ല മണം ആയത് കൊണ്ട് കാട്ടുപന്നികള്‍ വരില്ല . 169,,എലിയെയും പെരുച്ചാഴിയെയും നിയന്ത്രിക്കാനും നല്ലത് ആണ് ഇക്കോഡോണ്‍ . 170,,കൃഷിയിടത്തില്‍ നന്നായി വ്യാപിക്കുന്ന തരത്തില്‍ ഈ ലായനി തളിക്കണം . 171,,അമ്പത്മില്ലീലിറ്റര്‍ ലായനി 1ലിറ്റര്‍ ജലത്തില്‍ ചേര്‍ക്കണം . 172,,"എലി , പെരുച്ചാഴി മാളങ്ങള്‍ കണ്ടെത്തി ലായനി തളിക്കണം ." 173,,ഇക്കോഡോണിന്റെ ലായനി തരിരൂപം എന്നിവ ലഭ്യം ആണ് . 174,,ചെടികള്‍ നട്ട ഉടനെ ഇക്കോഡോണ്‍ കൃഷിയിടത്തിന്റെ അതിരില്‍ തളിച്ചാല്‍ 30 ദിവസം വരെ പന്നിയോ പെരുച്ചാഴിയോ വിളകളെ തൊടില്ല . 175,,"ഇക്കോഡോണ്‍നെ്ര പ്രയോഗത്തെ പറ്റിയും ഇതിന്റെ ലഭ്യതയെ പറ്രിയും വിളിക്കേണ്ട നമ്പര്‍ : സജീവ്പിള്ള , തൃശ്ശൂര്‍ 9544300925 , 0487239574418 ( സോയില്‍ സര്‍വ്വെ ഓഫീസര്‍ , തൃശ്ശൂര്‍ ) ." 176,,അമ്പലവയല്‍ : 177,,തക്കാളികളുടെ ശ്രേണിയിലെ പുത്തന്‍ പരീക്ഷണം ആയ ബീഫ്ടൊമാറ്റോ മികച്ച വിളവും ഗുണമേന്‍മയും കൊണ്ട് താരം ആകുന്നു . 178,,നെതര്‍ലാന്‍ഡില്‍ നിന്ന് എത്തിയ ഈ ഇനം ഇന്ത്യയില്‍ അത്ര വ്യാപകം അല്ല . 179,,കര്‍ഷകന്‍ ആയ അമ്പലവയല്‍ മാളികകുന്നേല്‍ അജിതോമസിന്റെ പോളിഹൗസില്‍ വിളവെടുപ്പിന് പാകം ആയി നില്‍ക്കുന്നത് അഞ്ഞൂറിന് അടുത്ത് ചെടികള്‍ ആണ് . 180,,പേര് സൂചിപ്പിക്കും പോലെ ബീഫ്വിഭവങ്ങളില്‍ ചേര്‍ക്കുമ്പോള്‍ സ്വാദ് വര്‍ധിപ്പിക്കാന്‍ ഉളള കഴിവ് ആണ് ഇതിനെ വ്യത്യസ്തം ആക്കുന്നത് . 181,,സാധാരണ തക്കാളിയെ അപേക്ഷിച്ച് തൂക്കവും ഗുണമേന്‍മയും കൂടുതല്‍ ആണ് . 182,,കാര്‍ബോഹൈഡ്രേറ്റും വൈറ്റമിന്‍സും ധാരാളം അടങ്ങിയിരിക്കുന്നു . 183,,ഇത് വലിയ സാമ്പത്തികബാധ്യത വരുത്തിവെക്കുന്നു . 184,,"കണ്ണും മൂക്കും ചെവിയും ഒന്നും ഇല്ലാത്ത , വായ മാത്രം ഉള്ള ഒരു വികലാംഗന്‍ ." 185,,പച്ചവെള്ളം മാത്രം കുടിച്ച് ജീവിക്കുന്ന സാത്വികന്‍' . 186,,"തോട് ഉള്ള , ഭക്ഷ്യയോഗ്യം ആയ ജലജീവികളില്‍ പെട്ട ' മുരുവിനെ ' പറ്റി നാട്ടിന്‍പുറത്തുകാരുടെ വിശേഷണം ഇങ്ങനെ ആണ് ." 187,,പതിറ്റാണ്ടുകള്‍ ആയി തങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗം ആയ മുരുവിന്റെ ശാസ്ത്രീയതകളെ കുറിച്ച് ഒന്നും ഇവര്‍ക്ക് അറിയില്ല . 188,,"പക്ഷേ ഒന്ന് അറിയാം , കാലാകാലങ്ങള്‍ ആയി ഇവരെ പോറ്റിയത് ഈ ചെറു ജലജീവി ആണ് ." 189,,തലശ്ശേരി ധര്‍മ്മടം ഗ്രാമപ്പഞ്ചായത്തില്‍ പെട്ട കിഴക്കെപാലയാട്ഒഴയില്‍ ഭാഗം മേഖലയിലെ നിരവധി സാധാരണക്കാര്‍ ജീവിതം കരുപ്പിടിപ്പിച്ചത് മുരുവിന്റെ ഇറച്ചി വിറ്റ് ആണ് . 190,,ഇറച്ചിശേഖരണം തൊഴില് ആക്കിയവരുടെ എണ്ണം കുറഞ്ഞു എങ്കിലും സ്വന്തം ആവശ്യത്തിന്‍ ആയി ഇപ്പോഴും പുഴയില് ഇറങ്ങുന്നവര്‍ നിരവധി . 191,,"ജില്ലയില്‍ തന്നെ മുരു സുലഭമായി ലഭിക്കുന്ന സ്ഥലങ്ങള്‍ ആണ് കിഴക്കെപാലയാട് , ഒഴയില്‍ഭാഗംപ്രദേശങ്ങള്‍ ." 192,,രുചികരമായ മുരുഇറച്ചി ഇവിടത്തെ മാത്രം പ്രത്യേകത ആണ് എന്ന് അനുഭവസ്ഥര്‍ പറയുന്നു . 193,,അഴിമുഖത്തോട് ചേര്‍ന്ന് അഞ്ചരക്കണ്ടിപ്പുഴയില്‍ ആണ് ഈ ' രുചിസമ്രാട്ടിന്റെ ' താവളം . 194,,നാട്ടിന്‍പുറങ്ങളില്‍ നിന്ന് വന്‍കിട ഹോട്ടലുകളിലെ തീന്‍മേശ വരെ എത്തിക്കഴിഞ്ഞു മുരുഇറച്ചി . 195,,ഓയിസ്റ്റേഴ്‌സ് പ്രധാനമായും രണ്ടു് തരത്തില്‍ ഉണ്ട് . ട്രൂഓയിസ്റ്റേഴ്‌സും പേള്‍ഓയിസ്റ്റേഴ്‌സും . 196,,ഇതില്‍ ട്രൂഓയിസ്റ്റേഴ്‌സ് ആണ് ' മുരു ' എന്ന പേരില്‍ അറിയപ്പെടുന്നത് . 197,,( ചില സ്ഥലങ്ങളില്‍ ' മുരിങ്ങ ' എന്നും പേരു് ഉണ്ട് ) . 198,,"എക്കണ്ടിഉസ്മാന്‍ , ജബ്ബാര്‍ , പ്രസാദന്‍ , പ്രേമന്‍ , മൂസ , കുട്ടന്‍ എന്ന പ്രജീഷ് കിഴക്കെപാലയാട്ഒഴയില്‍ ഭാഗംമേഖലയില്‍ മുരുഇറച്ചി ശേഖരണം നിത്യവൃത്തി ആക്കിയവരുടെ നിര നീളുന്നു ." 199,,ചിറമ്മല്‍ പാത്തൂട്ടി എന്ന തൊണ്ണൂറുകാരി ആണ് ഇവരിലെ ' സീനിയര്‍ ' . 200,,വര്‍ഷങ്ങള്‍ക്ക് മുമ്പു് വരെ പുഴയില്‍ മുങ്ങി മുരുവും ഇളമ്പക്കയും ശേഖരിച്ചിരുന്നു ഇവര്‍ . 201,,ഇപ്പോള്‍ വയ്യാതായി . 202,,ഭര്‍ത്താവ് മരിച്ചതിനു ശേഷം തൊടങ്ങിയ പണി ആണ് ഇത് . 203,,ഓര്‍മ ശരി ആണ് എങ്കില്‍ 46-ാം വയസ്സില്‍ പുഴയില് ഇറങ്ങി . 204,,ഒര്‍ ആണും നാല് പെണ്ണും ആണ് എനിക്ക് . 205,,""" എല്ലാരെയും പഠിപ്പിച്ച് ഒരു നെലേല്‍ ആക്കിയത് പൊഴേടെ കാരുണ്യം ; കൊണ്ടാ ; മുരൂന്റേം ' പാത്തൂട്ടിഉമ്മ പറയുന്നു ." 206,,നീന്തല്‍ നല്ല വശം ഉള്ള പാത്തൂട്ടിഉമ്മ പുഴയില്‍ വഞ്ചി ഇറക്കി വരെ മുരു ശേഖരിച്ചിട്ടുണ്ട് . 207,,എണ്‍പതുകാരനായ പാലേരിഹൗസിലെ എം.കെ.വാസുദേവന്‍ ആണ് മുരുവിന്റെ ' മെരുക്കം ' കണ്ടറിഞ്ഞ തലമുതിര്‍ന്ന മറ്റൊര്‍ ആള്‍ . 208,,"' പണ്ടുകാലത്ത് , കുടുംബം കഴിഞ്ഞുകൂടിയതു തന്നെ ഇതുകൊണ്ട് ആണ് ." 209,,ചെറുപ്പത്തില്‍ത് തന്നെ പുഴയില് ഇറങ്ങി . 210,,കാരണവന്‍മാരും ഈ രംഗത്തു് ഉണ്ടായിരുന്നു . 211,,ആദ്യം ഒക്കെ മക്കളും കൂടെ കൂടി എങ്കിലും പിന്നീട് മറ്റു തൊഴിലുകള്‍ കിട്ടിയതോടെ അതിന് പോയിത്തുടങ്ങി വാസുദേവന്‍ പറയുന്നു . 212,,മുരുഇറച്ചി അന്വേഷിച്ച് ഇങ്ങോട്ടേക്ക് ആള്‍ വരാറാണ് അന്ന് പതിവ് . 213,,അച്ചാറ് ഇടാനും മറ്റും ആയി പണ്ട് മൈസൂരിലേക്ക് വരെ മുരുഇറച്ചി അയയ്ക്കാറുണ്ട് വാസുദേവന്‍ ഓര്‍ക്കുന്നു . 214,,മുരുവിന്റെ തോട് പാലക്കാട്ടേക്കും മറ്റും വന്‍ തോതില്‍ കൊണ്ടുപോയിരുന്നു . 215,,കക്കയെക്കാളും നല്ല കുമ്മായം ലഭിക്കും മുരുവിന്റെ തോടില്‍ നിന്ന്' 216,,വാസുദേവന് ഉറപ്പ് . 217,,100 എണ്ണത്തിന് 150 രൂപ . 218,,ഇത് ആണ് ഇപ്പോഴത്തെ വില . 219,,"പുഴയുടെ ആഴക്കൂടുതല്‍ ഉള്ള ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്നവരില്‍ നിന്ന് മുരു 60 രൂപയ്ക്ക് വാങ്ങി , അതിന്റെ ഇറച്ചി എടുത്ത് 150 രൂപയ്ക്ക് വില്ക്കുന്നവരും ഉണ്ട് ." 220,,ചിറമ്മല്‍ പാത്തൂട്ടിയുടെ പിന്‍ഗാമി ആയി മറ്റൊരു സ്ത്രീ ഉണ്ട് സക്രിയമായി ഇപ്പോള്‍ രംഗത്ത് - മൊയ്തുപ്പാലം പരിസരത്തെ ശാന്ത . 221,,വേലിയിറക്കസമയത്ത് മുരുഇറച്ചി ശേഖരിക്കുന്ന ശാന്ത ഒഴയില്‍ഭാഗത്തെ പതിവുകാഴ്ച ആണ് . 222,,ഉപ്പുവെള്ളത്തില്‍ ആണ് മുരുവിന്റെ ആവാസവ്യവസ്ഥ . 223,,വെറും ചെളി ഉള്ള ഇടത്ത് വളരില്ല . 224,,മാലിന്യം കലരാത്ത വെള്ളം നിര്‍ബന്ധം . 225,,പാറക്കെട്ടിന്റെ അടിഭാഗങ്ങളില്‍ പറ്റിപ്പിടിച്ച് വളരും . 226,,"വെള്ളത്തില്‍ നിക്ഷേപിക്കുന്ന ചാക്ക് , കക്കാത്തോട് എന്തിന്അധികം , ഒഴിഞ്ഞ മദ്യകുപ്പിയില്‍ വരെ പറ്റിപ്പിടിച്ച് വളരും ." 227,,' മണ്ണടിഞ്ഞ പൂര്‍വികരുടെ ' തോടില്‍ തന്നെ വളരാനും സാധിക്കും . 228,,"കക്ക , കല്ലുമ്മക്കായ എന്നിവയെ പോലെ കൃത്യമായി ഒരു രൂപം ഇല്ല മുരുവിന് ." 229,,ഏതാണ്ട് പവിഴപ്പുറ്റിനെ പോലെ നിയതമായ ഒരു ആകൃതി ഇല്ലായ്മ . 230,,പരിചയം ഇല്ലാത്തവര്‍ മുരുവിറച്ചി ശേഖരിക്കാന്‍ ഇറങ്ങിയാല്‍ പെട്ടത് തന്നെ . 231,,ചോര ഒലിക്കുന്ന കൈകാലുകളും ആയി മടങ്ങാം . 232,,കത്തി പോലെ മൂര്‍ച്ച ഉള്ളത് ആണ് ഇതിന്റെ തോട് . 233,,മുരു ശേഖരിക്കുന്നവര്‍ക്ക് ധരിക്കാന്‍ ആയി പ്രത്യേകം രൂപകല്പന ചെയ്ത ഷൂസ് വരെ നിലവില്‍ ഉണ്ട് . 234,,മുരുവിന് പറ്റിപ്പിടിച്ച് വളരാന്‍ ആയി രൂപകല്പന ചെയ്യുന്ന പ്രത്യേകം ഇടങ്ങള്‍ ആണ് ' പരണ്ട ' എന്ന് അറിയപ്പെടുന്നത് . 235,,( തെറി എന്നും പേര് ഉണ്ട് ) . 236,,"മുരുവിന്റെ തോട് , കക്കാത്തോട് , കല്ലിന്‍കഷണങ്ങള്‍ തുടങ്ങിയവ പുഴക്ക് അരികെ കൂട്ടിയിട്ടാണ് പരണ്ട ഉണ്ടാക്കുന്നത് ." 237,,പരണ്ടയില്‍ പറ്റിപ്പിടിച്ച് വരുന്ന മുരുവിനെ വേലിയേറ്റസമയത്ത് പോലും ' കൈകാര്യം ' ചെയ്യാം . 238,,കോഴിയിറച്ചിക്ക് ബദല് ആയി ആണ് ഇവിടങ്ങളില്‍ മുരു ഉപയോഗിക്കുന്നത് . 239,,വിശേഷദിവസങ്ങളിലും കല്ല്യാണനിശ്ചയത്തിനും മറ്റും മുരു ഒഴിവാക്കാന്‍ ആവാത്ത വിഭവം . 240,,' മുരുവിറച്ചി കൊണ്ട് ഉള്ള സ്റ്റ്യൂവും റൊട്ടിയും ' കല്ല്യാണനിശ്ചയത്തിന് ഇത് ആണ് പഥ്യം . 241,,"മുരുവിന്റെ കറി , ഫ്രൈ , അച്ചാറ് , എന്തിന് മുരുബിരിയാണി വരെ വെച്ചുകളയും ഇന്നാട്ടുകാര്‍ ." 242,,തിരിച്ച് കടിക്കാത്തതിനാല്‍ ഇവനെ പച്ചയ്ക്ക് തിന്നാന്‍ പോലും ആള് ഉണ്ട് ഇവിടെ . 243,,പാത്രത്തില്‍ ശേഖരിച്ച മുരുവിറച്ചി ഒന്നിനു പിറകെ ഒന്ന് ആയി പച്ചയ്ക്ക് തിന്ന ചെറുപ്പക്കാരന്‍ ഷിജുപൂവാലി ഒരു അഭിപ്രായവും വെച്ചുകാച്ചി RD_PUNC 244,,ഒരു മുരുവിന്റെ ഇറച്ചി ഒരു മുട്ടയ്ക്ക് സമം ആണ് എന്ന് ആണ് . 245,,പണ്ട് ഇവിടം സന്ദര്‍ശിക്കാന്‍ എത്തിയ സായിപ്പന്മാര്‍ മുരുവിറച്ചി പച്ചയ്ക്ക് കുരുംഉളകുപൊടിയും കൂട്ടി തിന്നതിന്റെ ഓര്‍മ ഉണ്ട് പ്രായമായവര്‍ക്ക് . 246,,വെള്ളത്തില്‍ നിക്ഷേപിക്കുന്ന മുരുവിറച്ചി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെക്കാം . 247,,തോട് മാറ്റാത്ത മുരു നനഞ്ഞ ചാക്കില്‍ പൊതിഞ്ഞുവെച്ചാല്‍ ദീര്‍ഘനാള്‍ കേട് കൂടാതെ ഇരിക്കും . 248,,നാടന്‍ വിത്തിനങ്ങള്‍ രജിസ്‌ട്രേഷന്‍ വഴി സംരക്ഷിക്കുന്നു . 249,,തലമുറകള്‍ ആയി സംരക്ഷിച്ചുവരുന്ന കാര്‍ഷികവിളകളെ ഇനി രജിസ്‌ട്രേഷന്‍ വഴി സംരക്ഷിക്കാം . 250,,വിത്തിനങ്ങളുടെ അവകാശികള് ആയ വ്യക്തികള്‍ക്കും കര്‍ഷകസമൂഹത്തിനും ആദിവാസിഗോത്രവിഭാഗങ്ങള്‍ക്കും ഇവര്‍ സംരക്ഷിച്ച്പോരുന്ന സസ്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം . 251,,സസ്യഇനങ്ങളുടെയും കര്‍ഷകഅവകാശങ്ങളുടെയും സംരക്ഷണഅതോറിട്ടിയില് ( പി.പി.വിആന്‍ഡ്എഫ്.ആര്‍.എ ) ആണ് രജിസ്‌ട്രേഷന്‍ നടക്കുന്നത് . 252,,ഇതു വഴി തനത് വിത്തിനങ്ങള്‍ മറ്റാരെങ്കിലും കൈവശപ്പെടുത്താതിരിക്കുന്നതിനും അവകാശം ഉന്നയിക്കാതിരിക്കുന്നതിനും സഹായിക്കും . 253,,ആരുടെ പേരില്‍ ആണോ സസ്യഇനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അവരുടെ സമ്മതം കൂടാതെ വിത്തുകള്‍ വില്‍പ്പന ചെയ്യുവാനോ കയറ്റുമതി ചെയ്യുവാനോ കഴിയില്ല . 254,,വിത്തുകള്‍ ക്രയവിക്രയം ചെയ്യുന്നതിനും അവ ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്ന പുതിയ വിത്തിനങ്ങളുടെ വിപണനം ചെയ്യുന്നതിനും രജിസ്റ്റര്‍ ചെയ്യുന്ന ആള്‍ റോയല്‍റ്റിക്ക് അര്‍ഹനാകും . 255,,"കേരളത്തില്‍ വളരുന്ന നെല്ല് , വെണ്ട , കുരുമുളക് , ഏലം , റോസ് , ജമന്തി , ഇഞ്ചി , മഞ്ഞള്‍ , തക്കാളി , വഴുതന , എള്ള് , മാവ് , തെങ്ങ് , ബ്രഹ്മി , നിത്യകല്യാണി , സിംബീഡിയം , ഓര്‍ക്കിഡ്വിഭാഗത്തില്‍ പെട്ട വാന്‍ഡജോണ്‍സ് , ഡെന്‍ഡ്രൂബിയം എന്നിവ രജിസ്റ്റര്‍ ചെയ്യാം ." 256,,പടിപടിയായി മറ്റു സസ്യങ്ങളും രജിസ്‌ട്രേഷന്‍ പരിധിയില്‍ ഉള്‍പ്പെടും . 257,,മറ്റ് വിളകള്‍ക്ക് 15 വര്‍ഷവും പരിരക്ഷണം കിട്ടും . 258,,"വിത്തിനങ്ങളുടെ തനിമ , രോഗ - കീടപ്രതിരോധശേഷി , ഏകത , വ്യത്യസ്തത എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും രജിസ്‌ട്രേഷന്‍ ." 259,,ഇത്തരം പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ആയിരിക്കും വിത്തിനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കുക . 260,,പിന്നീട് ഈ വിത്തുകള്‍ ദേശീയജീന്‍ബാങ്കില്‍ രജിസ്‌ട്രേഷന്‍ കാലാവധി തീരുന്നതു വരെ സൂക്ഷിക്കും . 261,,"അതേസമയം , രജിസ്റ്റര്‍ ചെയ്യാതെ ഒരു സസ്യഇനം രജിസ്റ്റര്‍ ചെയ്തത് ആണ് എന്ന് തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചാല്‍ ശിക്ഷയും ലഭിക്കും ." 262,,"ആറ് മാസത്തില്‍ കുറയാതെ ഉള്ള മൂന്ന് വര്‍ഷം നീട്ടാവുന്ന ജയില്‍വാസമോ അല്ലയെങ്കില്‍ ഒരു ലക്ഷത്തില്‍ കുറയാതെയും അഞ്ച് ലക്ഷം വരെ ആകുന്നതും ആയ പിഴയോ , രണ്ട്ശിക്ഷകളും കൂടിയോ അനുഭവിക്കേണ്ടിവരും ." 263,,പി.പി.വി ആന്‍ഡ് എഫ്.ആര്‍ ആക്ടും ആയി ബന്ധപ്പെട്ട് നടക്കുന്ന കേസുകളില്‍ കര്‍ഷകര്‍ക്ക് യാതൊരു ഫീസും നല്‍കേണ്ടിവരുന്നില്ല . 264,,കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിനു കീഴില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍ രജിസ്‌ട്രേഷന്‍ ഉള്ള സഹായകേന്ദ്രം തുറന്നിട്ടുണ്ട് . 265,,ഉപ്പനെ സംരക്ഷിക്കാം . 266,,കര്‍ഷകമിത്രം ആണ് ഉപ്പന്‍ ( ചെമ്പോത്ത് ) . 267,,"എന്നാല്‍ , തെങ്ങിനും മറ്റും നാശം ഉണ്ടാക്കുന്നു എന്ന തെറ്റിദ്ധാരണയില്‍ ഇതിനെ പലപ്പോഴും കൊന്നൊടുക്കാറുണ്ട് ." 268,,ഇടവപ്പാതി ആണ് മുഖ്യമായും ഇതിന്റെ പ്രജനനകാലം . 269,,കേരളത്തില്‍ തെങ്ങുകള്‍ പോലെ ഉയരം ഉള്ള വൃക്ഷങ്ങളില്‍ കൂടു കൂട്ടുന്നതു കൊണ്ട് ആണ് ഈ പക്ഷികള്‍ ശല്യക്കാര്‍ ആയി ചിത്രീകരിക്കപ്പെടുന്നത് . 270,,"എന്നാല്‍ , തെങ്ങിന്റെ ചെമ്പന്‍ചെല്ലി മുതല്‍ ഒച്ചും പുഴുക്കളും എലികളും വരെ ഇതിന് ആഹാരം ആകുന്നുണ്ട് ." 271,,കാട്ടുപൊന്തകളിലും കൈതക്കൂട്ടങ്ങളിലും മുളക്കൂട്ടങ്ങളിലും ഒക്കെ ആണ് ഉപ്പന്‍ മുട്ടയിടുക . 272,,ഇവ ഇല്ലാതാകുന്നതും ശല്യക്കാര്‍ ആണ് എന്ന തെറ്റിദ്ധാരണയില്‍ കൊല്ലപ്പെടുന്നതും എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാക്കിയിട്ടുണ്ട് . 273,,ഇത്തരം കീടഭോജികളുടെ വംശനാശം ആണ് ഒച്ചും മറ്റും ക്രമാതീതമായി പെരുകാന്‍ ഒരു കാരണം . 274,,പേരക്കയ്ക്ക് മധുരം ആണ് എങ്കിലും ഇതാ പുളിയുള്ള പേരയ്ക്ക . 275,,വയനാട് മൂപ്പനാട് പഞ്ചായത്തിലെ മുഹമ്മദ് നാലുകണ്ടത്തിന്റെ വീട്ടില്‍ ആണ് ഈ പേരമരം . 276,,മുഹമ്മദിന്റെ വീട്ടുമുറ്റത്തെ പേരമരം കാലം നോക്കാതെ എന്നും കായ്ക്കുന്നു . 277,,കായ്കള്‍ക്ക് മൂക്കും മുമ്പേ പച്ചമാങ്ങയുടെ പുളിയും . 278,,ഇതിന്റെ തൈകള്‍ക്ക് നല്ല ഡിമാന്‍ഡ് ആണ് ഇപ്പോള്‍ . 279,,മുഹമ്മദ് ഇതിന്റെ തൈകള്‍ വില്പന നടത്തുന്നുണ്ട് . 280,,അഞ്ചാറ് വര്‍ഷം മുമ്പ് ആണ് ഒരു കുടുംബസുഹൃത്തു് വഴി മൂത്തുപഴുത്ത ഒരു പേരയ്ക്ക കിട്ടിയത് . 281,,രുചിച്ചപ്പോള്‍ വ്യത്യസ്ത സ്വാദ് . 282,,വെറും ഒരു കൗതുകത്തിന് അതിന്റെ വിത്ത് പാകി . 283,,ഒരു തൈ നട്ട്വളര്‍ത്തിയപ്പാള്‍ നാലാം വര്‍ഷം മുതല്‍ നന്നായി കായ്ച്ചുതുടങ്ങി . 284,,പുളിക്കുന്ന പേര കുട്ടികള്‍ക്ക് ആണ് ഏറെ ഇഷ്ടം . 285,,മൂത്തുപഴുക്കുന്നതോടെ മധുരിക്കും . 286,,കറികളില്‍ പുളിക്ക് പകരം ഇത് ചേര്‍ക്കാം . 287,,തേങ്ങയും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുത്താല്‍ ഒന്നാന്തരം ചമ്മന്തി ആയി . 288,,മുഹമ്മദിന്റെ തൊടിയില്‍ എല്ലായ്‌പ്പോഴും ഈ പുളിയന്‍ പേരയുടെ തൈകള്‍ വില്പനയ്ക്ക് തയ്യാര്‍ . 289,,ഉത്പാദനച്ചെലവ് കാര്യമായി ഇല്ല എങ്കിലും 75 രൂപയ്ക്ക് ആണ് തൈകള്‍ വില്‍ക്കുന്നത് . 290,,ദിവസവും ശരാശരി അഞ്ചാ് തൈകള്‍ എങ്കിലും വില്‍ക്കും . 291,,നല്ലതുപോലെ മൂത്തുപഴുത്ത പേരയ്ക്കയില്‍ ‍നിന്ന് വിത്ത് ശേഖരിച്ച് പരുവപ്പെടുത്തിയ മണ്ണില്‍ പാകും . 292,,തൈകള്‍ക്ക് രണ്ടിലപ്രായം കഴിയുന്നതോടെ വളക്കൂറുള്ള മണ്ണ് നിറച്ച പോളിത്തീന്‍ബാഗിലേക്ക് മാറ്റി നടും . 293,,വിത്തിട്ട് മൂന്നു മാസം ആകുന്നതോടെ തൈകള്‍ വില്പനയ്ക്ക് തയ്യാറാവും . 294,,എന്നും പേര കായ്ക്കുന്നതു കൊണ്ട് എല്ലായ്‌പ്പോഴും വിത്ത്തൈകള്‍ തയ്യാറാക്കാനും കഴിയുന്നു . 295,,ഉള്ളി കൃഷി ചെയ്യാം . 296,,കേരളത്തിലെ സമതലങ്ങളിലും ഉള്ളി വിജയകരമായി കൃഷി ചെയ്യാം എന്ന് കൃഷിയിടപരീക്ഷണം തെളിയിച്ചു . 297,,എറണാകുളത്ത് ഉള്ള കൃഷിവിജ്ഞാനകേന്ദ്രം ആണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് . 298,,' അഗ്രിഫൗണ്ട് ഡാര്‍ക്ക് റെഡ് ' എന്ന സവാളയിനം മൂന്നു മാസം കൊണ്ട് വിളവെടുപ്പുപാകം ആയി . 299,,ഒരു ഉള്ളിക്ക് 80 മുതല്‍ 120 ഗ്രാം ഭാരം ഉണ്ടായിരുന്നു . 300,,കൊച്ചിയിലെ വെണ്ണലയില്‍ നടത്തിയ പരീക്ഷണകൃഷിയില്‍ 5 സെന്റില്‍ നിന്ന് 250കിലോ ഉള്ളി വിളഞ്ഞു . 301,,കേരളത്തിലെ അടുക്കളത്തോട്ടങ്ങളിലും ടെറസുകളിലും ഒക്കെ സവാളയ്ക്കും ഇനി സ്ഥാനം നല്കാം എന്ന് ആണ് വിജ്ഞാനകേന്ദ്രം അറിയിക്കുന്നത് . 302,,അധിക വിവരങ്ങള്‍ക്ക് 04842277220 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക . 303,,സൂക്ഷ്മജീവികളായ പ്രോട്ടോസോവ മൂലം ഉള്ള രോഗം ആണ് രക്താതിസാരം അഥവാ കോക്‌സീഡിയോസിസ് . 304,,ഐമീരിയ ഇനത്തില്‍പ്പെട്ട വിവിധ പ്രോട്ടോസോവകള്‍ ആണ് രോഗം ഉണ്ടാക്കുന്നത് . 305,,രോഗം ബാധിച്ച കോഴികളില്‍ രക്തവും കഫവും കലര്‍ന്ന വയറിളക്കം കാണപ്പെടും . 306,,"ലാബോറട്ടറി പരിശോധന , പോസ്റ്റ്മോര്‍ട്ടം എന്നിവയിലൂടെ രോഗത്തെ തിരിച്ചറിയാം ." 307,,കൂട്ടിലെ ശുചിത്വവും വെള്ളത്തിന്റെ ഗുണമേന്മയും രോഗനിയന്ത്രണത്തിന് അത്യന്താപേക്ഷിതം ആണ് . 308,,"ആംപ്രോളിയം , ടോള്‍ട്രാസുറില്‍ , സള്‍ഫൊണാമൈഡുകള്‍ എന്നിവ രോഗത്തെ നിയന്ത്രിക്കാന് ഉപകരിക്കാം ." 309,,തീറ്റയില്‍ കോക്‌സീഡിയോസ്റ്റാറ്റുകള്‍ ചേര്‍ത്ത് നല്‍കുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കും . 310,,"അടുത്തകാലത്ത് നടന്ന പഠനങ്ങളില്‍ കോക്‌സിവാക്ക് ബി എന്റാഡിന്‍ വാക്‌സിനുകള്‍ , അവണോഫോര്‍ എന്നിവ രോഗനിയന്ത്രണത്തിന് ഏറെ ഫലപ്രദം ആണ് എന്ന് കണ്ടിട്ടുണ്ട് ." 311,,ഇളനീരിന് ആയി ദാഹിക്കുമ്പോള്‍ തെങ്ങില്‍ കയറാന്‍ ആളെ അന്വേഷിച്ച് നടന്നാല്‍ കുടിക്കാന് ഉള്ള താത്പര്യം തന്നെ നഷ്ടപ്പെടും . 312,,ഇതിന് പരിഹാരമായി ഒരു ചെറുതെങ്ങ് മുറ്റത്ത് വളര്‍ത്തിയാല്‍ കുട്ടികള്‍ക്ക് പോലും അടര്‍ത്തിയെടുത്ത് ഉപയോഗിക്കാം . 313,,വിവിധ ഇനം കുറിയ തെങ്ങുകള്‍ പല വീടുകളുടെ മുറ്റത്തും അലങ്കാരമായി കായ്ച്ചു നില്‍ക്കുന്നത് അനുഗ്രഹം ആണ് . 314,,വേനല്‍ക്കാലത്തെ കൊടുംവെയിലില്‍ വീട്ടില് എത്തുന്ന അതിഥിക്ക് ഒരു ഇളനീരില്‍ കൂടിയ സല്‍ക്കാരം വേണ്ട . 315,,അത്രയ്ക്ക് ആനന്ദം അതിഥിക്കും ആതിഥേയനും ലഭിക്കും . 316,,കൃത്രിമം ആയതോ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തതോ അല്ല എന്നതും പോഷക സമ്പന്നം ആണ് എന്നതും ആണ് ഇളനീരിന്റെ വലിയ ഗുണങ്ങള്‍ . 317,,പുത്തനായി നല്‍കുന്നത് സ്‌നേഹം പതിന്‍മടങ്ങ് ആക്കുന്നു . 318,,സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും ആയി ബന്ധപ്പെട്ട നഴ്‌സറികളില്‍ മേന്മയേറിയ തൈകള്‍ ലഭിക്കും . 319,,നന്നായി ശ്രദ്ധിച്ചാല്‍ ഇത്തരം തെങ്ങുകള്‍ മൂന്നു വര്‍ഷം കൊണ്ട് കായ്ച്ച് തുടങ്ങും . 320,,കരുത്ത് ഉള്ള തൈകള്‍ വേണം നടുന്നത് . 321,,ഒരുമീറ്റര്‍ വീതം നീളവും വീതിയും ആഴവും ഉള്ള കുഴി എടുത്ത് 60സെ.മീറ്റര്‍ ജൈവവളം നിക്ഷേപിച്ച ശേഷം 10സെ.മീറ്റര്‍ മേല്‍മണ്ണ് മൂടി അതില് ആണ് തൈ വെക്കേണ്ടത് . 322,,തണല്‍ ഇല്ലാത്ത സ്ഥലത്ത് ആയിരിക്കണം നടുന്നത് . 323,,മണ്ണിന്റെ പി.എച്ച്. ഏഴില്‍ ക്രമീകരിക്കാന്‍ ശ്രമിക്കണം . 324,,"അടിവളമായി നല്‍കാന്‍ ചാണകപ്പൊടി , വെണ്ണീര്‍ , കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കാം ." 325,,മുറ്റത്ത് ആവുമ്പോള്‍ ആവശ്യത്തിന് നനച്ച് കൊടുക്കാനും എളുപ്പമാവും . 326,,വീട്ടിലെ ജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഒരിടമായി തെങ്ങിന്‍തടം മാറും . 327,,മാലിന്യങ്ങള്‍ നിക്ഷേപിച്ച ശേഷം അതിനെ മറയ്ക്കാന്‍ മാത്രം അല്‍പ്പം മണ്ണ് ഇട്ടാല്‍ അവ ചീഞ്ഞളിഞ്ഞ് മണ്ണില്‍ ചേരും . 328,,അതിനാല്‍ പ്രത്യേകമായി വളം ചെയ്യേണ്ടി വരില്ല . 329,,"ഉയരം കുറഞ്ഞ തെങ്ങ് ആയതിനാല്‍ രോഗ , കീട ബാധകള്‍ക്ക് എതിരെ എളുപ്പത്തില്‍ പ്രതിവിധികള്‍ ചെയ്യാനും സാധ്യമാകും ." 330,,കന്നുകാലി വളര്‍ത്തുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുക ആണ് മുറൈ എരുമ വര്‍ഗ്ഗം . 331,,ഇറച്ചിക്കും പാലിനും ആവശ്യക്കാര്‍ ഏറി വന്നതോടെ നല്ലയിനം ജനുസ്സുകള്‍ തന്നെ തെരഞ്ഞെടുത്താലേ ഇക്കാലത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയുള്ളൂ . 332,,നാട്ടിന്‍പുറത്തെ കര്‍ഷകരുടെ പതിവു സംശയങ്ങള്‍ക്ക് എല്ലാം മുറൈ എന്ന പോത്തുകളും എരുമകളും ഉത്തരം നല്‍കും . 333,,ഹരിയാനയില്‍ നിന്നും ആണ് ഈ അതിഥി . 334,,കെട്ടിലും മട്ടിലും എല്ലാം തനി നാടന്‍ തന്നെ . 335,,പ്രത്യേകിച്ച് നല്ലയിനം ബീഫ് നാട്ടില്‍ കിട്ടാനില്ലാത്ത കാലത്ത് പോത്തു കൃഷി നഷ്ടം ആവില്ല . 336,,നല്ലപോലെ വളര്‍ച്ച നേടുന്ന മുറൈ എരുമയും പോത്തും എല്ലാം ഏഴുക്വിന്റലോളം ഭാരം വെക്കുന്ന ഇനം ആണ് . 337,,നമ്മുടെ നാടന്‍ കാലാവസ്ഥയോട് പൊരുത്തപ്പെടുന്ന ഇവയ്ക്ക് കേരളത്തില്‍ അങ്ങോളമിങ്ങോളം വന്‍ പ്രീതി ലഭിക്കുക ആണ് . 338,,നല്ല വെള്ളം യഥേഷ്ടം ഉള്ള പ്രദേശത്ത് ഒക്കെ ഇവയെ അനായാസം വളര്‍ത്താം . 339,,ഏതു സമയവും വെള്ളത്തില്‍ കിടക്കുന്ന ശീലം ആണ് ഇവയ്ക്ക് ഉള്ളത് . 340,,പുല്‍ മൈതാനങ്ങളിലും പാതയോരങ്ങളിലും എല്ലാം തീറ്റ തേടി നടക്കുന്ന ഇവയ്ക്ക് അല്‍പ്പം പരിചരണം കൂടി നല്‍കിയാല്‍ ഇരട്ടി ലാഭം കിട്ടും . 341,,ചെറിയ ഒരു ഇനത്തെ വാങ്ങിയാല്‍ നോക്കിനില്‍ക്കെ ഇവ വളരും എന്ന് ആണ് കര്‍ഷകര്‍ക്ക് ഇടയില്‍ സംസാരം . 342,,പൊതുവെ കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വരുന്ന കന്നുകാലികള്‍ ആണ് കേരളത്തില്‍ കൂടുതലായി ഉള്ളത് . 343,,പുന്നാടന്‍ പോത്തുകുട്ടികളെ ഏരുപൂട്ടലിന്‍ ആണ് വയനാട് പോല്‍ ഉള്ള കര്‍ഷക നാട് കൂടുതലായി എത്തിച്ചിരുന്നത് . 344,,നെല്‍കര്‍ഷകര് ഒക്കെ നിലം ഉഴുതും അറിക്കാനും മെതിക്കാനും ഒക്കെ യന്ത്രങ്ങളെ ആശ്രയിച്ചു തുടങ്ങിയതോടെ പോത്തുകൃഷിയും നിലയ്ക്കുക ആയിരുന്നു . 345,,പിന്നീട് ഇറച്ചിക്ക് ആയി മാത്രം അന്യദേശങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ഉരുക്കളെ ആണ് നാടു മുഴുവന്‍ സ്വീകരിക്കുന്നത് . 346,,ഹരിയാനയിലും ഡല്‍ഹിയിലും ആണ് ഈ ജനുസ്സിന്റെ ആവിര്‍ഭാവം . 347,,പൂര്‍ണ്ണ വളര്‍ച്ചയില്‍ 600 മുതല്‍ 800കിലോ ഭാരം ഉണ്ടാകും ഈ ഇനത്തിന് . 348,,മറ്റു ജനുസ്സുകളും ആയി താരതമ്യപ്പെടുത്തുമ്പോള്‍ മുറ പോത്തുകളെ വെല്ലാന്‍ ഒന്നിനും കഴിയില്ല . 349,,ഗുജറാത്തിലെ ജാഫറബാദിജനുസ്സിന് ആയിരംകിലോഗ്രം വരെ ഭാരം വരും എങ്കിലും വളര്‍ച്ചാനിരക്ക് മുറെയെ അപേക്ഷിച്ച് കുറവ് ആണ് . 350,,പിന്നീട് ഇറച്ചിക്ക് ആയി മാത്രം അന്യദേശങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ഉരുക്കളെ ആണ് നാട് മുഴുവന്‍ സ്വീകരിക്കുന്നത് . 351,,ഹരിയാനയിലും ഡല്‍ഹിയിലും ആണ് ഈ ജനുസ്സിന്റെ ആവിര്‍ഭാവം . 352,,പൂര്‍ണ്ണ വളര്‍ച്ചയില്‍ 600മുതല്‍ 800കിലോ ഭാരം ഉണ്ടാകും ഈ ഇനത്തിന് . 353,,മറ്റു ജനുസ്സുകളും ആയി താരതമ്യപ്പെടുത്തുമ്പോള്‍ മുറപോത്തുകളെ വെല്ലാന്‍ ഒന്നിനും കഴിയില്ല . 354,,ഗുജറാത്തിലെ ജാഫറബാദി ജനുസ്സിന് ആയിരംകിലോഗ്രം വരെ ഭാരം വരും എങ്കിലും വളര്‍ച്ചാനിരക്ക് മുറെയെ അപേക്ഷിച്ച് കുറവ് ആണ് . 355,,ആറ്മാസം പ്രായം ആയ പോത്തുകുട്ടികളെ ആണ് വളര്‍ത്താന്‍ വാങ്ങുന്നതിന് ഉചിതം . 356,,ശരാശരി 50 - 60കിലോഗ്രം ഭാരം ഉള്ളവ ആണ് തെരഞ്ഞെടുക്കുന്നതിന് അഭികാമ്യം . 357,,നാടന്‍ ഇനങ്ങളില്‍ ഇത്തരത്തില്‍ ശരീരഭാരം ഉണ്ടാകാന്‍ ഇട ഇല്ലാത്തതിനാല്‍ മുറെയെ തന്നെ തെരഞ്ഞെടുക്കുക ആണ് ഉത്തമം . 358,,കേരളത്തില്‍ പോത്തിറച്ചി വിപണനം എളുപ്പം ആണ് . 359,,ഇതിനു മാതൃക ആണ് വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രഹ്മഗിരി . 360,,മലബാര്‍ മീറ്റ് എന്ന പേരില്‍ സംസ്‌കരിച്ച മാംസം ഇവരുടെ സ്വന്തം ഔട്ട്ലെറ്റുകളിലൂടെ വിപണനം തുടങ്ങിയിരിക്കുക ആണ് . 361,,ജില്ലയില്‍ മാത്രം ഒന്‍പത് ഔട്ട്ലെറ്റുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത് . 362,,താമസിക്കാതെ കേരളത്തില്‍ മുഴുവന്‍ ഔട്ട്‌ലെറ്റുകളിലും കയറ്റുമതി നടക്കും . 363,,ചുരുങ്ങിയ കാലയളവിന്‍ ഉള്ളില്‍ നല്ലൊരു വരുമാനം ലഭ്യം ആക്കുന്ന മുറെഇനം കര്‍ഷകരില്‍ എത്തിക്കാനും ബ്രഹ്മഗിരി സഹായിക്കുന്നു . 364,,നിലമ്പൂര്‍ മലബാര്‍ ഡയറി സൊസൈറ്റി വഴി ആണ് കിടാരികളെ എത്തിക്കുന്നത് . 365,,7500രൂപ അടച്ചാല്‍ കര്‍ഷകര്‍ക്ക് ഇന്‍ഷൂര്‍ ചെയ്ത കിടാരികളെ ലഭിക്കും . 366,,100കിലോ വരെ തൂക്കം ഉള്ള കിടാരികളെ ആണ് ലഭിക്കുക . 367,,പെതുവിപണിയില്‍ മാംസത്തിന് ചുരുങ്ങിയത് കിലോയ്ക്ക് അറുപത് രൂപ കിട്ടിയാല്‍ 560കിലോ ഭാരം ഉള്ള ഒരു പോത്തിനെ വില്‍ക്കുമ്പോള്‍ കര്‍ഷകന് 33600 രൂപ ലഭിക്കും . 368,,കര്‍ഷകന് 7500 രൂപ മാത്രം ആണ് ചെലവ് . 369,,കര്‍ഷകന്‍ 8500 രൂപ അടച്ച് കിടാരിയില്‍ നിന്നും വാങ്ങുന്നത് ആണ് എങ്കില്‍ പ്രായപൂര്‍ത്തി ആവുമ്പോള്‍ പൊതുവിപണിയില്‍ വില്‍ക്കുന്നതിനും തടസ്സം ഇല്ല . 370,,ശരാശരി ആയ ഒരു കര്‍ഷകകുടുംബത്തിന് കഴിയാന്‍ പോത്തുകൃഷി ആണ് ഇനി ഉത്തമം . 371,,സംശയങ്ങള്‍ക്ക് ബ്രഹ്മഗിരിയിലേക്ക് വിളിക്കാം ഫോണ്‍ 04936248368 . 372,,കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ജാതികൃഷിക്ക് കേരളത്തില്‍ വന്‍ പ്രചാരം ആണ് ഉണ്ടായിട്ടുള്ളത് . 373,,വീട്ടുവളപ്പില്‍ ഒന്നോ രണ്ടോ ജാതിമരങ്ങള്‍ എങ്കിലും നട്ടുവളര്‍ത്താന്‍ ശ്രമിക്കാത്ത കര്‍ഷകര്‍ വിരളം ആണ് . 374,,ജാതികൃഷിയുടെ അഭൂതപൂര്‍വ്വമായ പ്രചാരത്തിന് കാരണങ്ങള്‍ പലത് ആണ് . 375,,"കൃഷിയുടെ ലാളിത്യം , തൊഴിലാളികളുടെ ആവശ്യക്കുറവ് , വിളവെടുപ്പിന്‍ ഉള്ള എളുപ്പം , ഇവ എല്ലാം ഇതില്‍ പെടും ." 376,,"മാത്രമല്ല , ദീര്‍ഘകാലവിളയായ ജാതിമരങ്ങള്‍ നൂറുവര്‍ഷത്തില്‍ ഏറെ നിലനിന്ന് വിളവ് തരാന്‍ ശേഷി ഉള്ളവ ആണ് ." 377,,ദീര്‍ഘകാലവൃക്ഷവിള ആയതിനാല്‍ നട്ടുവളര്‍ത്താന്‍ ഉള്ള ജാതിത്തൈകളുടെ തെരഞ്ഞെടുപ്പ് അതിപ്രധാനം ആണ് . 378,,ജാതിയുടെ ബഡ്തൈകള്‍ ആണ് നടീലിന് പറ്റിയത് . 379,,നിറഞ്ഞ് കായ്ക്കുന്നതും കായ് വലിപ്പം ഉള്ളതും ജാതിപത്രികായെ 80-90 ശതമാനം വരെ എങ്കിലും പൊതിഞ്ഞിരിക്കുന്നതും ഉണങ്ങിക്കഴിഞ്ഞാലും കനമുള്ള പത്രി ലഭിക്കുന്നതും ആയ മരങ്ങളില്‍ നിന്ന് മാത്റം ഒട്ടുകമ്പുകള്‍ ശേഖരിക്കണം . 380,,വെള്ള കായ് കാണപ്പെടുന്നതും കായപൊഴിച്ചില്‍ ഉള്ളതും ആയ മരങ്ങളെ ഒഴിവാക്കണം . 381,,മാതൃവൃക്ഷത്തിന്റെ ഏറ്റവും മുകളില്‍ നിന്നും മേലോട്ടു വളരുന്ന ഒട്ടുകമ്പുകള്‍ തന്നെ മുറിച്ചെടുക്കണം . 382,,ഇത്തരം കമ്പുകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന തൈകള്‍ക്ക് ആണ് കരുത്തും മാതൃവൃക്ഷത്തിന്റെ ശരിഗുണവും ഉണ്ടായിരിക്കുക . 383,,ഇത്തരം തൈകള്‍ വേഗം കായ്ക്കുന്നു ; കായ്കളുടെ എണ്ണവും കൂടുതല്‍ ആയിരിക്കും . 384,,"ജാതിക്കായ് വിളഞ്ഞു പൊട്ടി , രണ്ടോ മൂന്നോ ദിവസങ്ങള്ക്ക് അകം കായ് തൊണ്ടോടു് കൂടി കൊഴിഞ്ഞുവീഴുന്ന മാതൃവൃക്ഷങ്ങളെ പരിഗണിക്കണം ." 385,,ഇങ്ങനെ ചെയ്യുന്ന പക്ഷം വിളവെടുപ്പിന്റെ ഭാഗം ആയി മരത്തില്‍ കയറിയോ തോട്ടി ഉപയോഗിച്ചോ ജാതിക്കായ് പറിക്കുന്നത് ഒഴിവാക്കാം . 386,,ഇത് വഴി വിളവയെടുപ്പിന്‍ ആയുള്ള സമയം പരമാവധി ലാഭിക്കാം . 387,,"തന്നെയുമല്ല , കായ് പറിക്കുക വഴി , ജാതിയുടെ ചെറുചില്ലകള്‍ക്കും പൂവിനും ഇളംകായകള്‍ക്കും ക്ഷതം ഏല്‍ക്കുന്നതും ഒഴിവാകുന്നു ." 388,,മേല്പറഞ്ഞ വിധം ജാതിത്തൈകള്‍ ഉണ്ടാക്കാന്‍ പറ്റാത്തവര്‍ പരിചയവും വിശ്വാസ്യതയും ഉള്ള നഴ്സറികളില്‍ നിന്ന് മാത്രം തൈകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം . 389,,സാധിക്കുമെങ്കില്‍ മാതൃവൃക്ഷങ്ങള്‍ നിലനില്‍ക്കുന്ന തോട്ടം നേരില്‍ കണ്ടു ബോധ്യപ്പെട്ട് തൈകള്‍ വാങ്ങണം . 390,,പത്ത് പെണ്‍ജാതിമരങ്ങള്‍ക്ക് ഒന്ന് എന്ന കണക്കില്‍ ആണ്‍ജാതിമരങ്ങള്‍ ഉണ്ട് എങ്കില്‍ തോട്ടത്തില്‍ നിന്ന് ഉള്ള വിളവ് മുപ്പതു ശതമാനം വരെ വര്‍ധിച്ചുകാണുന്നു . 391,,തോട്ടങ്ങളിലെ ചുരുക്കം ചില ആണ്‍ജാതിമരങ്ങളില്‍ ഏതാണ്ട് എല്ലാ കാലത്തും പൂക്കള്‍ കാണപ്പെടുന്നു . 392,,ഇത്തരം മരങ്ങളില്‍ നിന്ന് ഒട്ടുകമ്പുകള്‍ ശേഖരിച്ച് ആണ്‍ജാതിയുടെ ഒട്ടുതൈകള്‍ ഉണ്ടാക്കണം . 393,,"ഇതിന് കാരണം , ഒരു നിശ്ചിത സീസണില്‍ മാത്രം പൂത്തിരുന്ന പെണ്‍ജാതിമരങ്ങള് പോലും കാലാവസ്ഥാവ്യതിയാനം മൂലം ഇപ്പോള്‍ കാലം തെറ്റി ആണ് പൂത്തുകാണുന്നത് ." 394,,"ഇത്തരം മരങ്ങളില്‍ കായ് പിടിക്കാന്‍ , എക്കാലത്തും പൂക്കള്‍ ഉണ്ടാകുന്ന ആണ്‍ജാതിമരങ്ങള്‍ തോട്ടത്തില്‍ ആവശ്യം ആണ് ." 395,,കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 94478053342 . 396,,ഒന്നാം വിള ആയ വിരിപ്പുകാലത്ത് മഴയെ മാത്രം ആശ്രയിച്ച് കുന്നിന്‍ചെരിവുകളിലും പറമ്പുകളിലും മറ്റും നടത്തുന്ന നെല്‍കൃഷി ആണ് മോടന്‍കൃഷി അഥവാ കരനെല്‍കൃഷി . 397,,പണ്ട് കാലത്ത് കേരളത്തില് ഉടനീളം സാര്‍വത്രികം ആയിരുന്നു മോടന്‍കൃഷിരീതി . 398,,അടുത്ത കാലത്ത് ആയി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കരനെല്‍കൃഷി വീണ്ടും സജീവം ആകുന്നുണ്ട് . 399,,എങ്കിലും വയല്‍കൃഷിക്ക് ആയുള്ള ഇനങ്ങള്‍ തന്നെ ആണ് കരകൃഷിക്കും കര്‍ഷകര്‍ പൊതുവേ ഉപയോഗിച്ചു വരുന്നത് . 400,,"ഇവയ്ക്കു പകരം , കരകൃഷിക്ക് ആയുള്ള പ്രത്യേക ഇനങ്ങള്‍ തന്നെ ഉപയോഗിച്ചാല്‍ ഈ കൃഷിരീതി കൂടുതല്‍ വിജയപ്രദം ആക്കാം ." 401,,കരനെല്‍കൃഷിയില്‍ നെല്ലിന്റെ വളര്‍ച്ചയുടെ ഒരു ഘട്ടത്തിലും വെള്ളം കെട്ടിനിര്‍ത്തുന്നില്ല . 402,,"മാത്രമല്ല , മണ്ണില്‍ ആവശ്യാനുസരണം ജലാംശം ഉണ്ടായിരിക്കുകയും ഇല്ല ." 403,,"ഇക്കാരണങ്ങളാല്‍ , വരള്‍ച്ചയ്‌ക്ക് എതിരെ പ്രതിരോധശേഷി ഉള്ളതും മൂപ്പു് കുറഞ്ഞതും ആയ നെല്ലിനങ്ങള്‍ ആണ് മോടന്‍കൃഷിക്ക് അനുയോജ്യം ." 404,,പട്ടാമ്പി പ്രാദേശിക കാര്‍ഷികഗവേഷണ കേന്ദ്രത്തില്‍ നിന്ന് കരകൃഷിക്ക് അനുയോജ്യം ആയ എട്ട്ഇനം നെല്ലിനങ്ങള്‍ പുറത്ത് ഇറക്കിയിട്ടുണ്ട് . 405,,കട്ടമോടന്‍ എന്ന നാടന്‍ ഇനത്തിന്റെ നിര്‍ധാരണത്തിലൂടെ 1950-ല്‍ പുറത്ത് ഇറക്കിയ ഈ ഇനത്തിന് 120 ദിവസം മൂപ്പ് ഉണ്ട് . 406,,നീളമുള്ള കതിര്‍ക്കുലകളും മൂപ്പ് എത്തുമ്പോള്‍ സ്വര്‍ണനിറം കൈവരുന്ന നീണ്ടുരുണ്ട മണികളും ചുവന്ന അരിയോടും കൂടിയ ഈ ഇനത്തിന്റെ ശരാശരി വിളവ് ഹെക്ടറിന് 2.7ടണ്‍ . 407,,1950-ല്‍ പുറത്ത് ഇറങ്ങിയത് . 408,,വിളദൈര്‍ഘ്യം 110 ദിവസം ആണ് . 409,,മൂപ്പ് എത്തുമ്പോള്‍ കറുപ്പു് നിറം കൈവരുന്ന നെന്മണികള്‍ ആണ് ഈ ഇനത്തിന്റെ സവിശേഷത . 410,,"ചുവന്ന അരി , ശരാശരി വിളവ് ഹെക്ടറിന് 2.5ടണ്‍ ." 411,,പാകം ആകുമ്പോള്‍ കറുപ്പു് കലര്‍ന്ന ചുവന്ന നിറം കൈവരുന്നതിനാല് ആണ് ചുവന്ന മോടന്‍ എന്ന പേര് ലഭിച്ചത് . 412,,1951-ല്‍ പുറത്ത് ഇറങ്ങിയ ഈ ഇനത്തിന്റെ മൂപ്പ് താരതമ്യേന കുറവ് ആണ് . 105 ദിവസം . 413,,"ചുവന്ന അരി , ശരാശരി വിളവ് ഹെക്ടറിന് 2.4ടണ്‍ ." 414,,1977-ല്‍ പുറത്ത് ഇറങ്ങിയത് . 415,,മൂപ്പ് 110 ദിവസം . 416,,ഉയരം കൂടുതല്‍ ആണ് എങ്കിലും ചാഞ്ഞുവീഴാത്ത ബലമുള്ള തണ്ടുകളോടു കൂടിയ സുവര്‍ണമോടന് വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ തന്നെ പെട്ടെന്ന് വളര്‍ന്നു വലുതാവാന്‍ ഉള്ള കഴിവ് ഉണ്ട് . 417,,ഇത് കളയുടെ ശല്യം വലിയൊരു പരിധി വരെ ലഘൂകരിക്കുന്നതിന് സഹായിക്കുന്നു . 418,,ഒപ്പം വരള്‍ച്ചയെ ചെറുത്തുനില്‍ക്കുന്നതിന്‍ ഉള്ള ശേഷിയും ഉണ്ട് . 419,,നീളമേറിയ കതിരുകളും വെളുത്ത അരിയും ശരാശരി വിളവ് ഹെക്ടറ്ന് നാല്ടണ്‍ . 420,,1985-ല്‍ പുറത്ത് ഇറങ്ങി . 421,,വിളദൈര്‍ഘ്യം 100 - 110 ദിവസം . 422,,പൊടിവിതയ്ക്കും നടീലിനും കരകൃഷിക്കും അനുയോജ്യം . 423,,പൊതുവേ താഴ്ന്ന തോതില്‍ ഉള്ള സൂര്യപ്രകാശത്തിലും ഉയര്‍ന്ന ഉത്പാദനക്ഷമത നിലനിര്‍ത്തുന്നു എന്ന സവിശേഷത ഉള്ളതിനാല്‍ സ്വര്‍ണപ്രഭ തണല്‍ ഉള്ള കൃഷിയിടങ്ങളിലും വളര്‍ത്താം . 424,,വൈക്കോല്‍ നിറത്തില്‍ ഉള്ള നെന്മണികളും നീണ്ടുരുണ്ട വെളുത്ത അരിയും . 425,,ശരാശരി വിളവ് നാല്ടണ് ആണ് . 426,,ചെടികള്‍ മൂപ്പ് എത്തുമ്പോള്‍ ചാഞ്ഞുവീഴില്ല . 427,,ഇടത്തരം ഉയരം ഉള്ള ഈ ഇനത്തില്‍ നിന്ന് ധാരാളം വൈക്കോലും ലഭിക്കും . 428,,1993-ല്‍ പുറത്ത് ഇറക്കിയ ' ഐശ്വര്യയുടെ ' മൂപ്പ് 120 - 125 ദിവസം . 429,,കരകൃഷിക്ക് ഉപയോഗിച്ചുവരുന്നു . 430,,ഇടത്തരം ഉയരം ഉള്ള ഈ ഇനത്തിന്റെ ചെടികള്‍ ചാഞ്ഞ് വീഴില്ല . 431,,വൈക്കോല്‍ ‍നിറത്തില്‍ ഉള്ള നെന്മണികളും നീണ്ടുരുണ്ട ചുവന്ന അരിയും . 432,,"പോളരോഗം , , ബഌസ്റ്റ് , ഗാളീച്ച എന്നിവയ്‌ക്ക് എതിരെ പ്രതിരോധശേഷി ഉണ്ട് ." 433,,ശരാശരി വിളവ് ഹെക്ടറ്ന് 5.5ടണ്‍ . 434,,6 - 6.5 ടണ് ഓളം വൈക്കോലും ലഭിക്കും . 435,,ക്ഷാരഗുണം ഉള്ളതോ ഉപ്പുരസം ഉള്ളതോ ആയ മണ്ണിലേക്കും മലമ്പ്രദേശങ്ങള്‍ക്കും യോജിച്ചതല്ല . 436,,2000-ല്‍ പുറത്ത് ഇറങ്ങി . 437,,105 - 110 ദിവസം മൂപ്പ് . 438,,പൊടിവിതയ്ക്കും കരകൃഷിക്കും അനുയോജ്യം . 439,,"ഇടത്തരം ഉയരം ഉള്ള , ചാഞ്ഞ് വീഴാത്ത ചെടികള്‍ ." 440,,"ബഌസ്റ്റ് രോഗം , വരള്‍ച്ച എന്നിവയ്‌ക്ക് എതിരെ പ്രതിരോധശേഷി ഉണ്ട് ." 441,,വൈക്കോല്‍ നിറത്തില്‍ ഉള്ള നെന്മണികളും നീണ്ടുരുണ്ട ചുവന്ന അരിയും . 442,,ശരാശരി വിളവ് ഹെക്ടറിന് 4.5 - 5 ടണ്‍ . 443,,വൈശാഖ് (പി.ടി.ബി ( 60 ): 2010 ആണ് പുറത്തിറക്കിയത് . 444,,പൊടിവിതയ്ക്കും അനുയോജ്യം . 445,,115 - 120 ദിവസം വിളദൈര്‍ഘ്യം . 446,,ചെടികളുടെ ഉയരം ശരാശരി 118സെ.മീ . 447,,വരള്‍ച്ചയെ ഒരു പരിധി വരെ ചെറുക്കുന്നു . 448,,ചുവന്ന ഉരുണ്ട അരി . 449,,ശരാശരി വിളവ് 3.9ടണ്‍ . 450,,700 ഗ്രാം മുതല്‍ ഒന്നര കിലോയില് അധികം വരെ തൂക്കം ഉള്ള കരിമ്പച്ച നിറമുള്ള കൂറ്റന്‍ ഞണ്ട് . 451,,മാര്‍ക്കറ്റ് വില കേട്ടാല്‍ ഞെട്ടും . 452,,ഏറ്റവും വലിപ്പം ഉള്ള നൂറ് ഞണ്ടിന് ഒരു ലക്ഷം വരെ കിട്ടും . 453,,ചെമ്മീന്‍പാടങ്ങളില്‍ എത്രവേണമെങ്കിലും ഞണ്ട്കൃഷി ചെയ്യാം . 454,,"മത്തിയും , അയലയും മറ്റും കൊത്തിയരിഞ്ഞ് ഇട്ടുകൊടുത്താല്‍ ഞണ്ടിന് നല്ല തീറ്റ ആണ് ." 455,,തിയറി മാത്രം പറയുക അല്ല 456,,ഇരിണാവിലെ രേഷ്മപ്രോണ്‍ഫാം ഉടമയും കര്‍ഷകനും ആയ വിടികൃഷ്ണന്‍ ചെമ്മീന്‍കൃഷിയില്‍ വലിയ ലാഭം ഇല്ലാത്തപ്പോഴ് ആണ് കൃഷ്ണന്‍ പച്ചഞണ്ട് കൃഷിയിലേക്ക് തിരിഞ്ഞത് . 457,,സംഗതി വലിയ നേട്ടം ആയി . 458,,കഴിഞ്ഞ ജനവരിയില്‍ തുടങ്ങിയ ഞണ്ടുകൃഷി പത്ത് മാസം കൊണ്ട് വിളവെടുപ്പ് നടത്തി . 459,,മികച്ച ലാഭം ആണ് എന്ന് കൃഷ്ണന്‍ പറയുന്നു . 460,,സമുദ്രോത്പന്ന വികസന കയറ്റുമതി അതോറിട്ടിയുടെ ( എം . പി . ഇ . ഡി . എ ) ജലകൃഷിവിഭാഗം കണ്ണൂര്‍ ഉപകേന്ദ്രത്തിന്റെ പ്രദര്‍ശനകൃഷി എന്ന നിലയില്‍ ആയിരുന്നു തുടക്കം . 461,,കേന്ദ്രത്തിന്റെ സഹായത്തോടെ മലബാറില്‍ ശാസ്ത്രീയമായി ഞണ്ടുകൃഷി ചെയ്യുന്ന ആദ്യത്തെ കര്‍ഷകന്‍ ആണ് വി . ടി . കൃഷ്ണന്‍ . 462,,ചെമ്മീന്‍കൃഷി നടത്തിക്കൊണ്ടിരുന്ന കൃഷ്ണന്‍ ഇവയ്ക്ക് ഉണ്ടാകുന്ന രോഗങ്ങളും വിലക്കുറവും നാശങ്ങളും കാരണം ആണ് ഞണ്ടുകൃഷിയിലേക്ക് തിരിഞ്ഞത് . 463,,സ്വന്തമായി ഉള്ള 0.7 ഹെക്ടര്‍ ജലവിസ്തൃതി ഉള്ള ഫാമില്‍ ആണ് പച്ചഞണ്ട് ( സില്ലസെറേറ്റ ) കൃഷിക്ക് ധൈര്യപൂര്‍വം ഇറങ്ങിയത് . 464,,ഓരുജലം സുലഭമായി ലഭിക്കുന്ന പ്രദേശം ആണ് ഇവിടം . 465,,തമിഴ്‌നാട് ബിര്‍കലില്‍ ഉള്ള രാജീവ്ഗാന്ധിസെന്റര്‍ ഫോര്‍ അക്വാകള്‍ച്ചറുടെ ( ആര്‍ . ജി . സി . എ . ) തിരുമുല്ലൈവാസല്‍ ഞണ്ട്ഹാച്ചറിയില്‍ നിന്ന് ആണ് ഞണ്ടുകുഞ്ഞുങ്ങളെ വാങ്ങിയത് . 466,,"5000 ഞണ്ടുകുഞ്ഞുങ്ങളെ ആവശ്യപ്പെട്ടു എങ്കിലും കിട്ടിയത് ആര്‍ . ജി . സി . എയുടെ കാരക്കല്‍ (‍ പുതുച്ചേരി ) ഡെമോഫാമില്‍ ലഭ്യം ആയിരുന്ന 1,676 കുഞ്ഞുങ്ങള്‍ മാത്രം ." 467,,"ആര്‍ . ജി . സി . എ . ഞണ്ട്ഹാച്ചറിയില്‍ ഉല്പാദിപ്പിച്ച് , അവരുടെ കാരക്കല്‍ ഡെമോഫാമില്‍ ഒരുക്കിയ ഹാപ്പകളില്‍ തരംതിരിച്ച് വളര്‍ത്തിയ രണ്ട് സെ.മീ. മുതല്‍ നാല് സെ.മീ. വരെ ഉള്ള കുഞ്ഞുങ്ങളെ പ്ലാസ്റ്റിക്കൂടുകളില്‍ നനവുള്ള കണ്ടല്‍ഇലകള്‍ നിറച്ച് അവയില്‍ ആണ് പായ്ക്ക് ചെയ്തത് ." 468,,ഇവയെ സൈലോവാനില്‍ ഏതാണ്ട് 18 മണിക്കൂര്‍ കൊണ്ട് കണ്ണൂരില്‍ കൃഷ്ണന്റെ ഫാമിലേക്ക് എം . പി . ഇ . ഡി . എ . ഉപപ്രാദേശികകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ എത്തിക്കുകയായിരുന്നു . 469,,തുടര്‍ന്ന് തരംതിരിച്ച് കുളത്തില്‍ സ്റ്റോക്ക് ചെയ്തു . 470,,യാത്രാവേളയില്‍ 379 ഞണ്ടിന്‍കുഞ്ഞുങ്ങള്‍ ചത്തുപോയി . 471,,"ശേഷിച്ച 1,297 കുഞ്ഞുങ്ങളെ ഫാമില്‍ നിക്ഷേപിച്ചു ." 472,,സില്ലസെറേറ്റ ( പച്ചഞണ്ട് ) വിഭാഗത്തില്‍ പെട്ട കുഞ്ഞുങ്ങളെ ആണ് വളര്‍ത്തിയത് . 473,,ഈ ഇനത്തില്‍ പെട്ടവ തന്നെ ആണ് നമ്മുടെ പുഴകളില്‍ കൂടുതലായും കാണുന്നത് . 474,,വിദേശരാജ്യങ്ങളിലെ തീന്‍മേശകളില്‍ രാജാക്കന്മാര്‍ തന്നെ ആണ് ഇവര്‍ . 475,,"മത്തി , അയല തുടങ്ങിയ മത്സ്യങ്ങള്‍ ആണ് ഇവയ്ക്ക് ആഹാരം ." 476,,ഒരു ദിവസം 20 കിലോ വരെ മത്തി ഞണ്ടിന് ഭക്ഷണം ആയി വേണം . 477,,ആര്‍ . ജി . സി . എയുടെ മാര്‍ഗരേഖ അനുസരിച്ച് ഞണ്ടിന്‍കുഞ്ഞുങ്ങളുടെ പുറന്തോട് വീതിക്കും അതിന്റെ ഇറുക്കുകാലിന്റെ വികാസത്തിനും ആനുപാതികം ആയി ചെറുതായി മുറിച്ച് ദിവസേന രണ്ട് തവണ തീറ്റ നല്കി . 478,,ഫീഡിങ്ട്രേ ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ വളര്‍ച്ച നിരീക്ഷിക്കുകയും ചെയ്തു . 479,,60 ദിവസത്തിന് ശേഷം 100 ഗ്രാമോളം തൂക്കം ആയി . 480,,തുടര്‍ന്ന് ആനുപാതികമായ അളവില്‍ തീറ്റ നല്കി . 481,,ഏതാണ്ട് 250 ദിവസത്തിന് ശേഷം ഒന്ന് മുതല്‍ 1.25 കി.ഗ്രാം തൂക്കം എത്തിയ ഞണ്ടുകളെ കിട്ടി . 482,,281 ദിവസം ആയപ്പോള്‍ 1.5 കി.ഗ്രാം വരെ തൂക്കം ഉള്ള ഞണ്ടുകളെ കിട്ടി . 483,,ഉത്പാദനത്തിന്റെ 50-60 ശതമാനം വരെ തീറ്റയ്ക്ക് ഉള്ള ചെലവ് ആണ് . 484,,ഈ സാമ്പത്തികവര്‍ഷത്തില്‍ തന്നെ പിണറായിപഞ്ചായത്തില്‍ സിവത്സന്റെ ചെമ്മീന്‍പാടത്തില്‍ മറ്റൊരു ഞണ്ട്പ്രദര്‍ശനകൃഷി നടത്തുന്നതിനും എംപിഇഡിഎ തയ്യാറെടുക്കുകയാണ് . 485,,"മലപ്പുറം , കോഴിക്കോട് , കാസര്‍കോട് ജില്ലകളിലെ ഓരുജലപ്രദേശങ്ങളിലും ഞണ്ടിന്റെ പ്രദര്‍ശനകൃഷികള്‍ നടത്താനും കൃഷി വ്യാപകം ആക്കാനും എംപിഇഡിഎക്ക് പരിപാടി ഉണ്ട് ." 486,,പുഴഞണ്ടുകളും കൃഷ്ണന്റെ ഫാമില്‍ ഉണ്ട് . 487,,കൃഷ്ണനെ സഹായിക്കാന്‍ ഭാര്യ ശോഭന കൂട്ടിന്‍ ഉണ്ട് . 488,,മലബാര്‍ മേഖലയിലെ ഓരുജല ചെമ്മീന്‍ കര്‍ഷകര്‍ക്ക് ആയി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടി ഉപപ്രാദേശികകേന്ദ്രം ആണ് പച്ചഞണ്ട്കൃഷി പരീക്ഷണ അടിസ്ഥാനത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഇരിണാവിലെ വിടികൃഷ്ണനെ തിരഞ്ഞെടുത്തത് . 489,,ചെമ്മീന്‍കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയില്‍ ആണ് ഞണ്ടുകൃഷിക്ക് പ്രോത്സാഹനം കൊടുത്ത് എംപിഇഡിഎ കര്‍ഷകരെ സഹായിക്കുന്നത് . 490,,കൃഷിച്ചെലവ് തൊഴിലാളികളെ കിട്ടാന് ഇല്ലാത്ത അവസ്ഥ ഗുണമേന്മ ഉള്ള കര്‍ഷകര്‍ക്ക് ക്ഷാമം തുടങ്ങിയവ മൂലം ഒട്ടേറെ കര്‍ഷകര്‍ ചെമ്മീന്‍കൃഷിയില്‍ നിന്ന് പിന്മാറുകയും ചെമ്മീന്‍പാടങ്ങള്‍ തരിശിടുകയും ആണ് . 491,,ഇവിടെ ആണ് താരതമ്യേന ചെലവ് കുറഞ്ഞ ഇത്തരം മത്സ്യ - മത്സ്യേതര ഇന ജലകൃഷിയുടെ പ്രസക്തി . 492,,കേരളത്തിലെ തീരദേശങ്ങളില്‍ ഇന്നോളം വികസിപ്പിക്കാത്ത അനേകം ഹെക്ടര്‍ ഓരുജലപ്രദേശങ്ങള് ഉണ്ട് . 493,,ഇവയെ ഞണ്ടുകൃഷിക്ക് പ്രയോജനപ്പെടുത്താവുന്നതാണ് . 494,,ഇരിണാവിലെ വിടികൃഷ്ണന്റെ ഫാമില്‍ ഞണ്ടുകൃഷിക്ക് എംപിഇഡിഎ അറുപതിനായിരം രൂപ ആണ് അനുവദിച്ചത് . 495,,കൃഷിക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 27000 രൂപയും ഞണ്ടുകുഞ്ഞുങ്ങള്‍ക്ക് 33000 രൂപയും ചെലവായി . 496,,കുളത്തിന്റെ ബണ്ട് ബലപ്പെടുത്തല്‍ സില്‍പോളിന്‍ ഷീറ്റ് ഫാംഷെഡ് കേടുപോക്കല്‍ നിര്‍മാണം എന്നീ പണികളും കുളംഒരുക്കലും എം . പി . ഇ . ഡി . എ . പ്രാദേശിക ഉപകേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ ആണ് ചെയ്തത് . 497,,ഞണ്ടിന്റെ തീറ്റയ്ക്ക് ആണ് ചെലവ് കൂടുതല്‍ . 498,,ഏകദേശം 70000 രൂപയോളം ആയി . 499,,ഉറപ്പ് ഉള്ള തോടുകളോട് കൂടിയ ഞണ്ട് ആണ് ഗുണം കൂടിയത് . 500,,തോട് പൊഴിക്കുന്ന സമയത്ത് ഉള്ള ഞണ്ടുകള്‍ക്ക് വിദേശത്ത് വന്‍ ഡിമാന്റ് ആണ് . 501,,ഇത് മനസ്സിലാക്കി പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് സമുദ്രോത്പന്ന വികസന കയറ്റുമതി അതോറിട്ടി . 502,,കേരളത്തില്‍ തൃശ്ശൂരില്‍ ആണ് ആദ്യം ഞണ്ടുകൃഷിക്ക് ആയി അതോറിട്ടി സഹായം നല്‍കിയത് . 503,,രണ്ടാമത്തേത് കണ്ണൂരില്‍ ഇരിണാവില്‍ വിടിവിടികൃഷ്ണന്‍ ആണ് . 504,,750 ഗ്രാം മുതല്‍ 1 കിലോഗ്രാം വരെ തൂക്കം ഉള്ള ഞണ്ടിന് 900 രൂപ മുതല്‍ 1000 രൂപ വരെ കിട്ടും . 505,,650 ഗ്രാം മുതല്‍ 1.5 കി വരെ തൂക്കം ഉള്ള ഞണ്ട് ഇപ്പോള്‍ കിട്ടുന്നുണ്ട് . 506,,ഏറ്റവും വലുപ്പം ഉള്ള 500 ഞണ്ടിന് ഏകദേശം അഞ്ചുലക്ഷം രൂപ വരെ ലഭിക്കും എന്ന് ആണ് കൃഷ്ണന്‍ പറയുന്നത് . 507,,ഞണ്ടിന്റെ വളര്‍ച്ചയും ഗുണനിലവാരവും നോക്കി ആണ് വില നിശ്ചയിക്കുന്നത് . 508,,ഇങ്ങനെ വിളയിച്ചെടുത്ത ഞണ്ട് കേരളത്തിലെ പ്രത്യേക ഏജന്‍സി വഴി ചെന്നെയില്‍ എത്തിക്കും . 509,,"അവിടെ നിന്ന് സിങ്കപ്പൂര്‍ , മലേഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റി അയയ്ക്കും ." 510,,കേരളത്തിന്റെ തനത് ഔഷധനെല്ലിനം ആയ ഞവരയുടെ കൃഷിയും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് ആയി കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടറി തയ്യാറാക്കുന്നു . 511,,"ഡയറക്ടറിയില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യാന് ആഗ്രഹിക്കുന്നവര്‍ പേര് , ഫോണ്‍നമ്പര്‍ , ഇ-മെയില്‍ ഉള്‍പ്പെടെ ഉള്ള വിലാസവും ഞവരപ്പാടത്തിന്റെ വിസ്തൃതി , ഉണ്ടാക്കുന്ന അരിയുടെ നിറം , നെല്ലിന്റെ ഫോട്ടോ എന്നീ വിശദാംശങ്ങളും ഡോ.സി.ആര്‍.എല്‍സി , കോഓര്‍ഡിനേറ്റര്‍ , ബൗദ്ധിക സ്വത്തവകാശ സെല്‍ , ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജ് , കേരള കാര്‍ഷിക സര്‍വകലാശാല , തൃശ്ശൂര്‍ 680656 എന്ന വിലാസത്തില്‍ അയയ്ക്കണം ." 512,,വാഴപ്പഴത്തൊലിയില്‍ നിന്ന് രുചികരമായ അച്ചാറ് ഉണ്ടാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചു . 513,,തിരുച്ചിറപ്പള്ളിയില്‍ ഉള്ള നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാന ആണ് വാഴപ്പഴത്തൊലിയില്‍ നിന്ന് അച്ചാറ് ഉണ്ടാക്കാന്‍ ഉള്ള രീതി ആവിഷ്‌കരിച്ചത് . 514,,"ഭക്ഷ്യനാര് , പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നം ആണ് വാഴപ്പഴത്തൊലി ." 515,,തായ്വാനില്‍ നടന്ന ഗവേഷണം അനുസരിച്ച് ഇതില്‍ ഉള്ള ഘടകങ്ങള്‍ക്ക് രക്തത്തിലെ ' സീറോട്ടോണിന്‍ ' എന്ന ഘടകത്തിന്റെ അളവ് കൂട്ടാന്‍ ആവും . 516,,മാനസിക സംഘര്‍ഷത്തെ ലഘൂകരിക്കാന്‍ കഴിവുള്ളത് ആണ് സീറോട്ടോണിന്‍ . 517,,വാഴപ്പഴത്തൊലിയില്‍ ഉള്ള ലൂട്ടിന്‍ എന്ന മറ്റൊരു ഘടകത്തിന് കണ്ണുകളെ അള്‍ട്രാവൈലറ്റ് രശ്മികള്‍ ഉണ്ടാക്കുന്ന തകരാറില്‍ നിന്നും മറ്റും സംരക്ഷണം നല്‍കാന്‍ ആവും . 518,,കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പഴയ കാലത്ത് വളര്‍ത്തിയിരുന്ന ഒട്ടേറെ നാടന്‍ പച്ചക്കറിയിനങ്ങള്‍ ഉണ്ട് . 519,,കാര്യമായ പരിചരണമോ കീടനാശിനിപ്രയോഗമോ ഒന്നും വേണ്ടാതെ സമൃദ്ധമായി വിളവ് തരുന്നവ . 520,,അവയില്‍ ചിലതിനെ പരിചയപ്പെടാം . 521,,ഒപ്പം തൊടിയില്‍ കൃഷി ചെയ്യാന്‍ ശ്രമിക്കാം . 522,,ചെറുമരങ്ങളിലും വേലികളിലും ഒക്കെ ചുറ്റിപ്പടര്‍ന്ന് നിത്യവും കായ്കള്‍ തരുന്ന പച്ചക്കറി ആണ് നിത്യവഴുതന . 523,,കായ്കളില്‍ കാണുന്ന കറ നീക്കി രുചികരമായ കറികള്‍ വെക്കാന്‍ യോജിച്ച നിത്യവഴുതിന വിളയുന്നതിന് മുമ്പ് ശേഖരിച്ച് ഉപയോഗിക്കണം . 524,,നട്ടുവളര്‍ത്തുന്ന സ്ഥലങ്ങളില്‍ വിത്തുകള്‍ വീണ് എല്ലാ കാലവും ഇവ നിലനില്‍ക്കുകയും ചെയ്യും . 525,,കാച്ചില്‍ ഇനത്തില്‍ ഉള്ള അടതാപ്പിന്റെ വള്ളികളില്‍ ഉണ്ടാകുന്ന കിഴങ്ങുകള്‍ പോലെ ഉള്ള കായ്കള്‍ കറി വെക്കാന്‍ ഉപയോഗിക്കാം . 526,,ഉരുളക്കിഴങ്ങിന് പകരം ആയി ഇവ പഴയ തലമുറയിലെ വീട്ടമ്മമാര്‍ പാചകം ചെയ്തിരുന്നു . 527,,വേനല്‍ക്കാലത്ത് വിളയുന്ന കായ്കള്‍ ശേഖരിച്ചു മഴക്കാലത്തും ഉപയോഗിക്കാന്‍ സാധിക്കും . 528,,വീട്ടിലെ സ്വീകരണമുറിയില്‍ മഴവില്ല് വിരിയുന്നു . 529,,വീട്ടുകാര്‍ക്കും അതിഥികള്‍ക്കും ആഹ്ലാദം . 530,,അലങ്കാരമത്സ്യകൃഷി ഇപ്പോള്‍ സ്വീകരണമുറിയില്‍ നിന്ന് ഓഫീസ്മുറികളിലേക്കും ചെറുകിട പഞ്ചനക്ഷത്രഹോട്ടലുകളിലേക്കും കുടിയേറി . 531,,"കണ്ണാടിക്കൂടിനെ മുത്തംവച്ച് , വര്‍ണച്ചിറക് വീശി , ജലകണികകളെ വകഞ്ഞുമാറ്റി പായുന്ന അലങ്കാരമത്സ്യങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിസ്മയം ആണ് ." 532,,അലങ്കാരച്ചെടികള്‍ക്ക് ഉള്ളില്‍ മുഖം മറച്ച് ജലനിരപ്പിന് മുകളില്‍ വന്ന് ഒന്ന് എത്തിനോക്കി നീന്തിത്തുടിക്കുന്ന ഈ വര്‍ണമത്സ്യങ്ങള്‍ മനസ്സില്‍ സമ്മാനിക്കുന്നത് ഒരു കുളിര്‍മഴയും . 533,,അതിഥികളെ ആകര്‍ഷിക്കാനും വീടുകള്‍ക്ക് മനോഹാരിത നല്‍കാനും ആയിരുന്നു അലങ്കാരമത്സ്യങ്ങളെ വളര്‍ത്തിയിരുന്നത് എങ്കില്‍ ഇന്ന് അത് ഒരു വിനോദം ആയി മാറിയിരിക്കുക ആണ് . 534,,ഇത് കേരളത്തില്‍ അലങ്കാരമത്സ്യവളര്‍ത്തല്‍ കൂടുതല്‍ പ്രചാരം നേടുന്നതിന് വഴി ഒരുക്കി . 535,,അലങ്കാരമത്സ്യങ്ങള്‍ക്ക് ആയി ആദ്യ കാലഘട്ടത്തില്‍ അന്യസംസ്ഥാനങ്ങളെ ആയിരുന്നു കേരളം ആശ്രയിച്ചിരുന്നത് എങ്കില്‍ ഇന്ന് ഇവിടെ തന്നെ പല ഇടത്തും അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്ന ചെറുതും വലുതും ആയ കേന്ദ്രങ്ങള്‍ ഉണ്ട് . 536,,ഇതു് വഴി കൂടുതല്‍ കര്‍ഷകര്‍ക്ക് ഈ രംഗത്തേക്ക് കടന്നു്വരുന്നതിനും കൂടുതല്‍ വരുമാനം നേടുന്നതിനും സഹായകം ആയിട്ടുണ്ട് . 537,,അധികം പണംമുടക്ക് ഇല്ലാതെ ഒഴിവുസമയങ്ങള്‍ ഉപയോഗപ്പെടുത്തി വരുമാനം നേടാന്‍ കഴിയുന്ന ഒന്ന് ആയി മാറിയിരിക്കുക ആണ് അലങ്കാരമത്സ്യകൃഷി . 538,,നിരവധി വനിതകള്‍ വീടുകളിലെ അലങ്കാരമത്സ്യകൃഷിയില്‍ ഇപ്പോള്‍ സജീവം ആയിക്കൊണ്ടിരിക്കുക ആണ് . 539,,"കൊച്ചിയില്‍ നടന്നിട്ടുള്ള അക്വാഷോകളിലൂടെ ശ്രീലങ്ക , മാലിദ്വീപ് മത്സ്യങ്ങള്‍ കാണികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടി ." 540,,അലങ്കാരമത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല ഒരുകോടി രൂപയുടെ പദ്ധതി ആണ് നടപ്പാക്കുന്നത് . 541,,തീരദേശ മത്സ്യത്തൊഴിലാളികളുടെ സാമ്പത്തികവും ജീവിതനിലവാരവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടു് കൂടി ആണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത് . 542,,സര്‍വകലാശാലയുടെ പുതുവൈപ്പിനില്‍ ഉള്ള ഫിഷറീസ് സ്റ്റേഷനില്‍ ആരംഭിക്കുന്ന പദ്ധതിക്ക് ആയി ഭൗമശാസ്ത്രമന്ത്രാലയം ഒരുകോടി രൂപ അനുവദിച്ചുകഴിഞ്ഞു . 543,,തീരദേശത്തെ വനിതകള്‍ക്ക് ജോലി ലഭ്യം ആക്കുക എന്നത് ആണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വച്ചിരിക്കുന്നത് എന്ന് സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.മധുസൂദനകുറുപ്പ് പറഞ്ഞു . 544,,കൃഷിക്ക് ആവശ്യമായ പരിശീലനവും സാങ്കേതികസഹായവും ' കുഫോസ് ' നല്‍കും . 545,,ശുദ്ധജലമത്സ്യങ്ങളെക്കാള്‍ സമുദ്രജലമത്സ്യങ്ങള്‍ക്ക് ആണ് വിപണിയില്‍ കൂടുതല്‍ സാദ്ധ്യത . 546,,"അതിനാല്‍ , ഈ മേഖലയെ മെച്ചപ്പെടുത്തുക ആണ് കുഫോസ് ." 547,,അലങ്കാര മത്സ്യ കയറ്റുമതി രംഗത്ത് ആലുവ കടുങ്ങല്ലൂരില്‍ ആരംഭിച്ച പൊതുസ്വകാര്യസംരംഭം ആണ് ' കേരള അക്വാവെഞ്ചേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ' ( കാവില്‍ ) . 548,,അലങ്കാര മത്സ്യ ഉത്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ' കാവില്‍ ' പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത് . 549,,മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ നിന്നും കണ്ണൂര്‍ ഇരിട്ടിയില്‍ ഉള്ള ഫാമുകളില്‍ നിന്നും ആണ് കാവിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ എത്തിക്കുന്നത് . 550,,ഈ കുഞ്ഞുങ്ങളെ കാവില്‍ നേതൃത്വം നല്‍കുന്ന hറഡുകളില്‍ വളര്‍ത്താന്‍ നല്‍കുക ആണ് ചെയ്യുന്നത് . 551,,വീടുകളില്‍ ഇത്തരത്തില്‍ അലങ്കാരമത്സ്യകൃഷി പ്രോത്സാഹിപ്പിക്കുക ആണ് കാവില്‍ . 552,,അഞ്ഞൂറില് അധികം യൂണിറ്റുകള്‍ കാവിലില്‍ പ്രവര്‍ത്തിക്കുന്നുണ്ട് . 553,,വിത്ത് ഉത്പാദിപ്പിക്കുകയും വിത്ത് വാങ്ങി വളര്‍ത്തി നല്‍കുകയും ചെയ്യുന്ന യൂണിറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട് . 554,,ഇതോടൊപ്പം യൂണിറ്റ്അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട് . 555,,മത്സ്യങ്ങളുടെ ഗുണമേന്മയും പരിശോധനാകേന്ദ്രവും ആറ് എക്‌സ്‌പോര്‍ട്ട് ഹബ്ബുകളും ആണ് കാവിലില് ഉള്ളത് . 556,,"കയറ്റുമതിക്ക് ആവശ്യം ആയ അലങ്കാരമത്സ്യങ്ങളെ സംഭരിച്ച് , കണ്ടിഷന് ചെയ്ത് പായ്ക്ക് ചെയ്യുന്നതിന്‍ ഉള്ള അടിസ്ഥാനസൗകര്യവും യൂണിറ്റില്‍ ഉണ്ട് ." 557,,"കാവില്‍ , മത്സ്യകൃഷി ഉത്പാദകര്‍ക്ക് സാങ്കേതികവും സാമ്പത്തികവും ആയ സഹകരണങ്ങള്‍ നല്‍കി അവരെ ഈ രംഗത്ത് പ്രോത്സാഹിപ്പിക്കുക ആണ് ." 558,,"പ്രത്യേക സമയം കണ്ടെത്താതെ തന്നെ ചെയ്യാവുന്ന , വീട്ടിലെ അലങ്കാരമത്സ്യകൃഷി വിനോദത്തോട് ഒപ്പം നല്ല ഒരു വരുമാനവുംകൂടി ആണ് ." 559,,കാഞ്ഞിരമറ്റം സ്വദേശിനി മേരിതോമസ് അലങ്കാരമത്സ്യകൃഷി ആരംഭിച്ചിട്ട് അഞ്ച് വര്‍ഷത്തോളം ആയി . 560,,ഇപ്പോള്‍ മാസം പതിനയ്യായിരം രൂപയ്ക്കും മേല് മേരിതോമസ് വരുമാനം നേടുന്നുണ്ട് . 561,,വീട്ടുജോലികള്‍ കഴിഞ്ഞുള്ള സമയം അലങ്കാരമത്സ്യങ്ങളുടെ പരിചരണത്തിന്‍ ആയി നീക്കിവെയ്ക്കുന്നു . 562,,ഫൈബര്‍ടാങ്കിലും ഒമ്പത് കോണ്‍ക്രീറ്റ്ടാങ്കിലും ആയി ആണ് മേരിതോമസ് അലങ്കാരമത്സ്യങ്ങള്‍ കൃഷി ചെയ്യുന്നത് . 563,,വൈക്കത്ത് നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിക്കൊണ്ടായിരുന്നു ഇവര്‍ മത്സ്യകൃഷി ആരംഭിച്ചത് . 564,,"പിന്നീട് , ആലുവ കടുങ്ങല്ലൂരില്‍ ഉള്ള കാവിലിന്റെ സഹകരണത്തോടെ അലങ്കാരമത്സ്യകൃഷി വിപുലപ്പെടുത്തിയിരിക്കുക ആണ് ." 565,,"ഗൗരാമി , റെഡ്സ്വോര്‍ട്ട് എന്നിവ ആണ് മേരിതോമസ് പ്രധാനമായും വളര്‍ത്തുന്നത് ." 566,,കാവില്‍ നിന്ന് മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനരീതിയില്‍ പരിശീലനം നേടി . 567,,"ഇപ്രകാരം മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് , ആവശ്യക്കാര്‍ക്ക് വളര്‍ത്തി നല്‍കുകയും ചെയ്യുന്നു ." 568,,കാവിലിന്റെ എട്ട് യൂണിറ്റ ആണ് മേരിതോമസ് എടുത്തിരിക്കുന്നത് . 569,,അലങ്കാരമത്സ്യങ്ങള്‍ക്ക് ആയി മാറ്റിവച്ചിരിക്കുക ആണ് എടവനക്കാട് സ്വദേശിനി ലീനജോഷി തന്റെ വീട്ടുമുറ്റം . 570,,സിമന്റ്ടാങ്കുകളിലും അക്വേറിയങ്ങളിലും ആയി വിപുലമായ രീതിയില്‍ ആണ് ലീന മത്സ്യകൃഷി നടത്തുന്നത് . 571,,"ഗപ്പി , ഗോള്‍ഡ്ഫിഷ് , ഫൈറ്റര്‍ , റെഡ്സ്വോര്‍ട്ട് , സക്കര്‍ എന്നിങ്ങനെ വിവിധ ഇനങ്ങളില്‍ ഉള്ള അലങ്കാരമത്സ്യങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നുണ്ട് ഇവിടെ ." 572,,ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ കാവിലും മൊത്തവ്യാപാരയൂണിറ്റുകളിലും ആയി ആണ് നല്‍കുന്നത് എന്ന് ലീനയുടെ മകന്‍ ജ്യോതിഷ് പറഞ്ഞു . 573,,ഫൈറ്ററുകളില്‍ വെള്ളനിറത്തില്‍ ഉള്ള മില്‍ക്കിഫൈറ്റര്‍ അലങ്കാരമത്സ്യക്കൂട്ടങ്ങളില്‍ വ്യത്യസ്തന്‍ ആവുക ആണ് . 574,,കാവില്‍ നല്‍കുന്ന സാമ്പത്തികസഹായവും ലീനയ്ക്ക് ലഭിച്ചിരുന്നു . 575,,ഉപയോഗശൂന്യമായ പ്ലാസ്റ്റിക് അലങ്കാരമത്സ്യകൃഷിയില്‍ പ്രയോജനപ്പെടുത്തുക ആണ് . 576,,ഫൈറ്റര്‍ വിഭാഗത്തില്‍ പെട്ട മത്സ്യങ്ങള്‍ അക്രമകാരികള്‍ ആയതിനാല്‍ ഓരോ മത്സ്യത്തെയും മാറ്റി പാര്‍പ്പിക്കേണ്ടതുണ്ട് . 577,,ഇവയെ പ്ലാസ്റ്റിക് കുപ്പികളുടെ മുകള്‍ഭാഗം വെട്ടിമാറ്റി തയ്യാറാക്കുന്ന കുപ്പികളില്‍ ആണ് ജ്യോതിഷ് വളര്‍ത്തുന്നത് . 578,,ഇതിനു വേണ്ടി ചെറായി ബീച്ചില്‍ നിന്നും മറ്റും ജ്യോതിഷ് ഉപയോഗശൂന്യമായ കുപ്പികള്‍ ശേഖരിച്ചെടുത്ത് ഉപയോഗപ്പെടുത്തുക ആണ് . 579,,വേരറ്റുകൊണ്ടിരിക്കുന്ന രക്തശാലിനെല്ലിനെ വീണ്ടെടുക്കാന്‍ ഉള്ള നെല്ലറയിലെ ശ്രമങ്ങള്‍ വിജയപാതയില്‍ . 580,,പാലക്കാട് : 581,,"പാലക്കാട് കൊടുമ്പില്‍ നാല് ഏക്കറിലെ പരീക്ഷണകൃഷി , നൂറ് മേനി വിളവ് ആണ് സമ്മാനിച്ചത് ." 582,,വയനാട്ടിലെ ആദിവാസികള്‍ കൃഷി ചെയ്തുവന്ന സവിശേഷ ഇനം നെല്‍വിത്ത് ആയ രക്തശാലി ചിത്രകൂടത്തില്‍ ശിവസുന്ദരം ആണ് പരീക്ഷണാര്‍ഥം കൃഷി ഇറക്കിയത് . 583,,ഔഷധമൂല്യം പ്രകടമായിട്ടുള്ള ഈ നെല്ലിന് വിപണിവില ഉയര്‍ന്നതാണ് . 584,,ഇരുമ്പിന്റെയും നാരിന്റെയും അംശം കൂടുതല്‍ ഉള്ള നെല്ല് ആണ് ഇത് . 585,,ഇത് തന്നെ ആണ് മറ്റ് നെല്ലിനങ്ങളെ അപേക്ഷിച്ച് രക്തശാലിയുടെ മേന്മ . 586,,ചിറ്റൂര്‍ സര്‍വീസ്സ് സഹകരണ സംഘം ജീവനക്കാരന്‍ ആയ ശിവസുന്ദരം പരീക്ഷണാടിസ്ഥാനത്തില്‍ ആണ് രക്തശാലിയിലേക്ക് നീങ്ങിയത് . 587,,സുഹൃത്ത് മുഖേന ലഭിച്ച വിത്ത് കൃഷിയിറക്കി . 588,,പൂര്‍ണമായും ജൈവകൃഷി ആകണം എന്ന നിര്‍ദേശം പിന്തുടര്‍ന്നു . 589,,120 ദിവസം പിന്നിട്ടതോടെ രക്തശാലി പാകം ആയി . 590,,"വിളവ് എടുത്തപ്പോള്‍ 5,000കിലോഗ്രാം നെല്ല് ആണ് കിട്ടിയത് ." 591,,ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാള് ആയ ചരകന്റെ വിഖ്യാതഗ്രന്ഥം ആയ ചരകസംഹിതയില്‍ പരാമര്‍ശം ഉള്ള നെല്ലിനം ആണ് രക്തശാലി . 592,,നിത്യേന ഉള്ള ഉപയോഗം യൗവനത്തിന് ഉത്തമം എന്ന് ആണ് കരുതുന്നത് . 593,,കാന്‍സര്‍ബാധയ്ക്ക് ചികിത്സയില് ഇരിക്കുന്നവര്‍ക്ക് ഉള്ള ഔഷധം ആയും രക്തശാലി ഉപയോഗിച്ചുവരുന്നു . 594,,ശാലി ഇനത്തില്‍ ഉള്ള നെല്ലിനത്തില്‍ പ്രധാനപ്പെട്ട ഒന്ന് ആണ് രക്തശാലി . 595,,കിലോയ്ക്ക് 35 രൂപ ആണ് വില . 596,,പൊതുവിപണിയില്‍ ലഭ്യം അല്ലാത്ത ഈ നെല്ലിനം പൂര്‍ണമായും ആയുര്‍വേദമരുന്ന് ആയി ആണ് ഉപയോഗിക്കുന്നത് . 597,,ഏത് കാലാവസ്ഥയിലും നന്നായി വളരുന്ന കുരുമുളക് സസ്യവര്‍ഗ്ഗത്തില്‍ പെട്ട കാട്ടുപിപ്പലിയില്‍ കുരുമുളക്വള്ളിയുടെ കണ്ണികള്‍ ഗ്രാഫ്റ്റ് ചെയ്ത് പിടിപ്പിച്ച് ആണ് അലവി ഈ ഹൈടെക്രീതി സാധ്യം ആക്കിയത് . 598,,പോളിത്തീന്‍ കവറുകളിലോ ചെടിച്ചട്ടികളിലോ വളര്‍ത്തി എടുത്ത കാട്ടുപിപ്പലിതൈകള്‍ ( കൊളബ്രിനം ) ഇതിനു വേണ്ടി ഉപയോഗിക്കുന്നു . 599,,കുരുമുളകിന്റെ മൂന്നോ നാലോ പര്‍വ്വസന്ധികള്‍ ഉള്ള കാണ്ഡഭാഗങ്ങള്‍ ഗ്രാഫ്റ്റ് ചെയ്ത് പിടിപ്പിക്കുന്നു . 600,,7 മാസത്തിന്‍ ഉള്ളില്‍ ഇവ കായ്ച്ചുതുടങ്ങും . 601,,സാധാരണ ജൂണ്‍ - ജൂലായ് മാസങ്ങളില്‍ ആണ് കുരുമുളക് തിരി ഇട്ട് കായ്ക്കുന്നത് എങ്കില്‍ ഇങ്ങനെ ഗ്രാഫ്റ്റ് ചെയ്ത കുറ്റികുരുമുളകില്‍ വര്ഷം മുഴുവനും വിളവു് ഉണ്ടാവും . 602,,കുരുമുളകു്മണിക്ക് വലിപ്പവും തൂക്കവും കൂടും . 603,,"കൊളബ്രിനചെടിയില്‍ ഗ്രാഫ്റ്റ് ചെയ്ത് പിടിപ്പിച്ചതിനാല്‍ കുരുമുളക്ചെടിക്ക് സാധാരണ ബാധിക്കുന്ന ദ്രുതവാട്ടവും, മഞ്ഞളിപ്പ്രോഗവും കുറ്റികുരുമുളകിനെ ബാധിക്കുന്നില്ല ." 604,,കീടശല്യം വളരെ കുറവ് ആണ് . 605,,ഏത് കാലാവസ്ഥയിലും നനച്ചുകൊടുത്താല്‍ നന്നായി തിളിര്ത്ത് കായ്ക്കുന്നു . 606,,വളരെ കുറച്ച് പരിപാലനം മതി . 607,,കുട്ടികള്‍ക്കു പോലും പരിചരണം നടത്താം . 608,,കൃഷിയെ ചട്ടിയോടെ തന്നെ മാര്‍ക്കറ്റ് ചെയ്യുകയും ആവാം . 609,,"മണ്ണ് , മണല്‍ , ചാണകപ്പൊടി എന്നിവ 2 : 1 : 1 എന്ന അനുപാതത്തില്‍ നിറച്ച ചെടിച്ചട്ടിയില്‍ ആണ് കൊളബ്രിനം നട്ടുപിടിപ്പിക്കുന്നത് ." 610,,"ചാണകപ്പൊടിയും , വേപ്പിന്‍പിണ്ണാക്ക് അല്പം എല്ലുപൊടി എന്നിവയുടെ മിശ്രിതം ആണ് വളം ആയി ഉപയോഗിക്കുന്നത് എന്ന് അലവി വെളിപ്പെടുത്തി ." 611,,"ഈ കണ്ടുപിടുത്തത്തിന് സംസ്ഥാനത്തെ മികച്ച ബുഷ്പെപ്പര്‍ഫാര്‍മര്‍ അവാര്‍ഡ് , ആത്മകൃഷി അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌ക്കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തി ." 612,,"കുരുമുളക് ചെടി താങ്ങുതടിയില്‍ മുകളിലേക്ക് വളരണം എങ്കില്‍ ഗ്രാഫ്റ്റ് ( shoot ) കേറുകണ്ണിയും , കുറ്റിയായി ചട്ടിയില്‍ പടര്‍ന്ന് വളരണം എങ്കില്‍ കണ്ണിത്തലയും ( hangingshoot ) മുറിച്ചെടുത്ത് ഗ്രാഫ്റ്റ് ചെയ്തു പിടിപ്പിച്ചാല്‍ മതി ." 613,,വിത്തുകാണ്ഡങ്ങള് എടുക്കുമ്പോള്‍ നല്ല ആരോഗ്യം ഉള്ള തത്തപ്പച്ചനിറം ഉള്ളത് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം . 614,,നാട്ടില്‍ കാണുന്ന കുടംപുളിയുടെയും മാങ്കോസ്റ്റിന്റെയും ബന്ധു ആയ രാജപുളി അധികം പ്രചാരം ലഭിക്കാത്ത സസ്യം ആണ് . 615,,ചെറുസസ്യം ആയി ശാഖകളോടെ വളരുന്ന ഇവയുടെ ഇലകള്‍ ചെറുതും നീളം ഏറിയവയും ആണ് . 616,,തടിയില്‍ കറയും കാണപ്പെടുന്നു . 617,,ദക്ഷിണേന്ത്യന്‍ കാലാവസ്ഥയ്ക്ക് യോജിച്ച രാജപുളിയുടെ കായ്കള്‍ ഉണ്ടാകുന്നത് ചെറുശാഖകളില്‍ ആണ് . 618,,കായ്കള്‍ക്ക് മാങ്കോസ്റ്റിന്‍ പഴങ്ങളുടെ രൂപം ആണ് . 619,,പഴങ്ങള്‍ക്ക് നല്ല പുളിരസം ഉള്ളതിനാല് ആണ് ' രാജപുളി ' എന്ന പേര് ഇവയ്ക്ക് ലഭിച്ചത് എന്ന് കരുതുന്നു . 620,,കായ്കള്‍ വിളഞ്ഞ് പഴുക്കുമ്പോള്‍ ഓറഞ്ചുനിറം ആകും . 621,,ഇവ മീന്‍കറികളില്‍ പുളി ചേര്‍ക്കാനും അച്ചാറ് ഇടാനും ഉപയോഗിക്കാം . 622,,നേരിയ അമ്ലാംശം ഉള്ള ജലം ലഭിക്കുന്ന മണ്ണ് ആണ് കൃഷിക്ക് കൂടുതല്‍ അനുയോജ്യം എങ്കിലും ഉഷ്ണമേഖലാപ്രദേശങ്ങളില്‍ എങ്ങും വളരുന്നത് ആയി കാണുന്നു . 623,,രാജപുളിയുടെ വിത്തുകള്‍ മുളപ്പിച്ച തൈകള്‍ നട്ടുവളര്‍ത്താന്‍ ഉപയോഗിക്കാം . 624,,പതിവെച്ചെടുത്ത തൈകള്‍ കൃഷി ചെയ്താല്‍ നേരത്തേ ഫലം തന്നുതുടങ്ങും . 625,,ഔഷധഗുണം ഉള്ള മുള്ളന്‍ചക്ക കേരളത്തില്‍ പരക്കെ കണ്ടിരുന്നതും ഇപ്പോള്‍ അപൂര്‍വ്വം ആയതും ആയ ' മുള്ളന്‍ചക്ക ' എന്ന ' മുള്ളാത്ത ' തിരിച്ചുവരവിന്റെ പാതയില്‍ ആണ് . 626,,കായ്കളിലും ഇലയിലും ഒക്കെ അടങ്ങിയിരിക്കുന്ന ' അസറ്റോജനിനസ് ' എന്ന ഘടകം അര്‍ബുദത്തെ നിയന്ത്രിക്കും എന്ന കണ്ടുപിടിത്തം മുള്ളന്‍ചക്കയെ പ്രശസ്തം ആക്കിക്കഴിഞ്ഞു . 627,,ചെറുവൃക്ഷം ആയി ശാഖകളോടെ വളരുന്ന ഇവയുടെ ഇലകള്‍ ചെറുതും തിളങ്ങുന്ന പച്ച നിറം ഉള്ളവയും ആണ് . 628,,' അനോനമ്യൂരിക്കേറ്റ ' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന്റെ ഇംഗ്ലീഷ്പേര് ' സോര്‍സോപ്പ ' എന്ന് ആണ് . 629,,അര്‍ബുദരോഗികള്‍ ഇവയുടെ പഴം കഴിക്കുന്നതോട് ഒപ്പം ഇല ഉപയോഗിച്ച് നിര്‍മിക്കുന്ന കഷായം വ്യാപകമായി ഉപയോഗിച്ചുവരുന്നു . 630,,വേനല് ആണ് മുള്ളന്‍ചക്കയുടെ പ്രധാന പഴക്കാലം . 631,,ചെറുശാഖകളില്‍ ഉണ്ടാകുന്ന കായ്കള്‍ വലുപ്പം ഉള്ളതും പുറത്ത് മുള്ളു നിറഞ്ഞതും ആണ് . 632,,പാകം ആകുമ്പോള്‍ ഇവ മഞ്ഞ നിറം ആകും . 633,,കൈതച്ചക്കയുടെ രുചിയും ആയി സാമ്യം ഉള്ളത് ആണ് ഇവയുടെ പള്‍പ്പിന്റെ സ്വാദ് . 634,,"പഴക്കാമ്പില്‍ ജീവകങ്ങള്‍ ആയ സി , ബി-1 , ബി-2 , നാരുകള്‍ , കാര്‍ബോഹൈഡ്രേറ്റ് എന്നിവ സമൃദ്ധമായി ഉണ്ട് ." 635,,മുള്ളാത്തയുടെ വിത്തുകള്‍ മണലില്‍ വിതച്ച് കിളിര്‍ത്ത തൈകള്‍ കൂടകളില്‍ മാറ്റിനട്ട് വളര്‍ന്ന ശേഷം തോട്ടത്തില്‍ കൃഷി ചെയ്യാം . 636,,നേരിയ ജലാംശം ഉള്ള വളക്കൂറ് നിറഞ്ഞ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം ആണ് കൃഷിക്ക് യോജ്യം . 637,,പരിചരണം കൂടാതെ തന്നെ മുള്ളാത്ത മൂന്നുനാല് വര്‍ഷത്തിന്‍ ഉള്ളില്‍ പുഷ്പിച്ച് ഫലം തന്നുതുടങ്ങും . 638,,കേരളത്തില്‍ രാസകളനാശിനികളുടെ ഉപയോഗം കാര്യമായ പരിസ്ഥിതിമലിനീകരണം ഉണ്ടാക്കുന്നുണ്ട് . 639,,ഇതിന് പരിഹാരം ആയി ജൈവകളനാശിനി വികസിപ്പിച്ചിരിക്കുക ആണ് കൊല്ലത്തെ ജൈവകര്‍ഷകന്‍ ആയ നരേന്ദ്രനാഥ് . 640,,"മൂന്ന്കിലോ നീറ്റുകക്ക , നാല്കിലോ പരലുപ്പ് , രണ്ട്ലിറ്റര്‍ വേപ്പെണ്ണ , മൂന്ന്ലിറ്റര്‍ ഗോമൂത്രം , 10ലിറ്റര്‍ വെള്ളം എന്നിവ ആണ് ജൈവകളനാശിനിക്ക് വേണ്ട സാധനങ്ങള്‍ ." 641,,മൂന്ന്കിലോ നീറ്റുകക്ക 10ലിറ്റര്‍ വെള്ളത്തില്‍ നന്നായി ഇളക്കി 10മണിക്കൂര്‍ വെക്കുക . 642,,ഇതില്‍ നാല്കിലോ പരലുപ്പും ഗോമൂത്രവും ഇളക്കിച്ചേര്‍ക്കണം . 643,,ഇതിലേക്ക് വേപ്പെണ്ണ ഒഴിച്ച് ഇളക്കി ഒരുമണിക്കൂറ് എങ്കിലും വെക്കുക . 644,,"തുടര്‍ന്ന് , മുകളില് അടിയുന്ന പത അരിപ്പ ഉപയോഗിച്ച് കോരിമാറ്റുകയും മിശ്രിതം തോര്‍ത്ത് ഉപയോഗിച്ച് അരിക്കുകയും വേണം ." 645,,അരിച്ച മിശ്രിതം സ്‌പ്രെയറില്‍ നിറച്ച് കളകളുടെ ഇലയിലും തണ്ടിലും തളിക്കുക . 646,,ഒരു ദിവസം എങ്കിലും വെയില് ഏല്‍ക്കുന്ന സമയത്ത് ആണ് തളിക്കേണ്ടത് . 647,,രണ്ട് മണിക്കൂര്‍ കൊണ്ടു തന്നെ കളകള്‍ വാടും . 648,,നാല് ദിവസം കൊണ്ട് കരിയുകയും ചെയ്യും . 649,,താന്‍ വികസിപ്പിച്ച കളനാശിനിക്ക് കേരള കാര്‍ഷിക സര്‍വകലാശാലയുടെ അംഗീകാരം നേടാന്‍ ഉള്ള ശ്രമത്തില്‍ ആണ് നരേന്ദ്രനാഥ് . ഫോണ്‍: 9847774725 . 650,,"മഞ്ഞില്‍ വിളയുന്ന മരത്തക്കാളി ആപ്പിള്‍ , പ്ലം , ചെറി , സബര്‍ജല്ലി , സ്ട്രോബെറി തുടങ്ങിയ ശീതകാലപഴങ്ങള്‍ സമൃദ്ധമായി വിളയുന്ന കേരളത്തിന്റെ ൈഹറേഞ്ച്മേഖലകളില്‍ ഇത് മരത്തക്കാളി എന്ന മഞ്ഞുകാലവിളയുടെ വിളവെടുപ്പുകാലം ." 651,,' കേരളത്തിന്റെ പഴത്തോട്ടം ' എന്ന് പേരെടുത്ത ഇടുക്കിജില്ലയിലെ കാന്തല്ലൂര്‍ മലനിരകളില്‍ ആണ് ഫാഷന്‍ഫ്രൂട്ടിന്റെയും സാക്ഷാല്‍ തക്കാളിയുടെയും മധുരരസം മേളിച്ച മരത്തക്കാളി വിളയുന്നത് . 652,,ഊട്ടിയിലും കൊടൈക്കനാലിലും ആണ് മരത്തക്കാളിയുടെ ഇഷ്ട ആവാസകേന്ദ്രങ്ങള്‍ എങ്കിലും കാന്തല്ലൂരിലും മരത്തക്കാളി എന്ന ' ട്രീടൊമാറ്റോ ' സമൃദ്ധമായി വളരുന്നു . 653,,നമുക്ക് സുപരിചിതം ആയ തക്കാളിയുടെ രൂപം അല്ല ഇതിന് . 654,,മുട്ടയുടെ ആകൃതിയില്‍ ഉള്ള ചെറിയ പഴങ്ങള്‍ ആണ് മരത്തക്കാളിയുടേത് . 655,,ചെറിയ മരം എന്നോ കുറ്റിച്ചെടി എന്നോ ഒക്കെ പറയാം . 656,,"പെറു , ചിലി , ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലെ മിതോഷ്ണ പ്രദേശങ്ങളുടെ സന്തതി ആണ് ഇത് ." 657,,അവിടങ്ങളിലും ദ്രുതവളര്‍ച്ചാസ്വഭാവം ഉള്ള ഇത് പരമാവധി അഞ്ച് മീറ്ററ് വരെ ഉയരത്തില്‍ വളരും . 658,,നിവര്‍ന്നുവളരുന്ന ചെടിയുടെ വശങ്ങളിലേക്ക് വളരുന്ന ശിഖരങ്ങളില്‍ ആണ് കായ് പിടിക്കുക . 659,,ഒരു കുലയില്‍ ആറ് തക്കാളി വരെ കാണും . 660,,"വളരുന്ന പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ച് കായ്കള്‍ക്ക് മഞ്ഞ , ഓറഞ്ച് , ചുവപ്പ് , കടുംചുവപ്പ് എന്നിങ്ങനെ വിവിധ നിറങ്ങള് ആകാം ." 661,,വിത്തു പാകിയും തണ്ടുകള്‍ മുറിച്ചുനട്ടും മരത്തക്കാളി കൃഷി ചെയ്യാം . 662,,തണ്ട് മുറിച്ച് നട്ടുവളര്‍ത്തുന്ന കഷണങ്ങള്‍ ആണ് താരതമ്യേന വേഗം കായ് പിടിക്കുന്നത് എന്നു കണ്ടിരിക്കുന്നു . 663,,ഇവ ഞാറ്റടികളില്‍ പാകി ശാക്തീകരിച്ച ശേഷം ഒരുമീറ്റര്‍ വലിപ്പം എത്തുമ്പോള്‍ പ്രധാന കൃഷിയിടത്തിലേക്ക് മാറ്റിനടുക ആണ് പതിവ് . 664,,വിളവ് കിട്ടാന്‍ ഒന്നര രണ്ടു വര്‍ഷത്തെ വളര്‍ച്ച മതി . 665,,പെക്റ്റിന്‍ എന്ന ഘടകം സമൃദ്ധമായി ഉള്ളതിനാല്‍ മരത്തക്കാളി വിവിധ വിഭവങ്ങള്‍ ആക്കി സൂക്ഷിച്ചുവെക്കാന്‍ ഉത്തമം ആണ് . 666,,"ഡിസേര്‍ട് , ചട്ണി , സോസ് , ഐസ്‌ക്രീം , അച്ചാര്‍ തുടങ്ങി വിവിധതരം ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതില്‍ മരത്തക്കാളി ഒരു ഉത്തമ ചേരുവ ആണ് ." 667,,നാട്ടറിവുകളും കാട്ടറിവുകളും ചേര്‍ന്ന് സമ്മിശ്രം ആയിരുന്നു ഗോത്രവയനാടിന്റെ ഗതകാലങ്ങള്‍ . 668,,ഇലവര്‍ഗ്ഗവന്യസസ്യങ്ങളുടെ വംശിയഭക്ഷണങ്ങള്‍ ആദിവാസിജനതയുടെ ആരോഗ്യപോഷണത്തിന് കരുത്തു പകര്‍ന്നു . 669,,കാടിന്‍ ഉള്ളിലും വയല്‍ വക്കിലും സമൃദ്ധമായി വളര്‍ന്ന പൊന്നാങ്കണ്ണിയും തഴുതാമയും മുത്തിളും തവരയും എല്ലാം ഒന്നാന്തരം ഭക്ഷ്യവര്‍ഗ്ഗങ്ങള്‍ ആണ് എന്ന് മുന്‍ തലമുറകള്‍ തെളിയിച്ചു . 670,,പല രോഗങ്ങള്‍ക്കും ഔഷധക്കൂട്ടുകള്‍ കൂടി ആയിരുന്നു ഈ ഇലവര്‍ഗ്ഗങ്ങള്‍ . 671,,ആദിവാസി ജീവിതചാരുതകളില്‍ നിന്നും ഇവയെ അടര്‍ത്തിമാറ്റിയാല്‍ ഇവര്‍ക്ക് ജീവിതം ഇല്ല . 672,,കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതിനെക്കാള്‍ ജൈവസമ്പുഷ്ടം ആയ ഇലവര്‍ഗ്ഗസസ്യങ്ങളില്‍ ആയിരുന്നു ഇവരുടെ താല്‍പ്പര്യം . 673,,നൂറില്‍പ്പരം ഭക്ഷ്യയോഗ്യം ആയ വന്യസസ്യങ്ങള്‍ വയനാട്ടിലെ ഗോത്രവര്‍ഗ്ഗങ്ങളുടെ പരമ്പരാഗതം ആയ വംശീയഭക്ഷണത്തില്‍ ഉള്‍പ്പെട്ടിരുന്നതായി എംഎസ്സ്വാമിനാഥന് ഗവേഷണവിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു . 674,,ഏതു വെയിലിലും മഴയിലും അരോഗ്യദൃഢഗാത്രം ആയി നിന്ന ഇവരുടെ മുന്‍തലമുറകള്‍ ഇതിന് ഒക്കെ സാക്ഷ്യം ആയിരുന്നു . 675,,കേരളത്തിലെ ഏറ്റവും വലിയ ആദിവാസിവിഭാഗം ആയി വിലയിരുത്തപ്പെടുന്ന പണിയര്‍ക്കിടയില്‍ മാത്രം എണ്‍പതോളം ഇലക്കറികള്‍ ഉപോയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട് . 676,,ഇവ ഒന്നും കൃഷി ചെയ്ത് പരിപാലിക്കപ്പെട്ടത് അല്ല . 677,,പ്രകൃതിയില്‍ നിന്നും ശേഖരിക്കപ്പെട്ടത് ആണ് . 678,,കാലക്രമത്തില്‍ ഇവ എല്ലാം വംശനാശത്തില്‍ ആണ് . 679,,ആദിവാസികള്‍ക്കിടയില്‍ നിന്നു പോലും ഇവയുടെ രുചിഭേദങ്ങള്‍ പടിയിറങ്ങുന്നു . 680,,പോഷകാഹാരക്കുറവു കൊണ്ട് ആദിവാസികളുടെ ആയുര്‍ദൈര്‍ഘ്യം പോലും കുറയുന്ന ഇക്കാലത്തില്‍ പരമ്പരാഗത ഭക്ഷ്യസംസ്‌കാരത്തിന്റെ പ്രസക്തി ആണ് വര്‍ദ്ധിക്കുന്നത് . 681,,തോടരികിലും കൊല്ലിയിലും ആണ് ചുരുളി എന്ന ( Diplaziumesculentum ) കാട്ടുചെടിയുടെ ആവാസസ്ഥലം . 682,,പരമാവധി ഒരു മീറ്ററോളം ഉയരം വരും . 683,,കാട്ടുനായ്ക്കവിഭാഗം ചുരുണ എന്ന് ആണ് ഇതിന് പേര് ഇട്ടിരിക്കുന്നത് . 684,,അധികം മൂക്കാത്ത ഇല അരിഞ്ഞ് ഉപ്പേരി വെക്കുക ആണ് ഇവര്‍ ചെയ്യുന്നത് . 685,,മൂത്രസംബന്ധം ആയ അസുഖത്തിന് ഉത്തമ ഔഷധം കൂടി ആണ് ചുരുളി എന്ന് ആദിവാസികളിലെ മുതിര്‍ന്നവര്‍ പറയുന്നു . 686,,വംശീയചികിത്സാവിധിയില്‍ അത് കൊണ്ട് തന്നെ ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നു . 687,,മഴക്കാലത്ത് ധാരാളമായി വയനാട്ടില്‍ കാണാന്‍ കഴിയുന്ന മുടുങ്ങചപ്പ് ( Solanumnigum ) ധാരാളമായി മുന്‍തലമുറയുടെ ഭക്ഷ്യവിഭവങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു . 688,,ഇലയും മൂക്കാത്ത തണ്ടും കഴുകി അരിഞ്ഞ് വെളുത്തുള്ളി ഇട്ട് മൂപ്പിച്ച് പകുതി വേവുമ്പോള്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഉപയോഗിക്കുന്നത് ആണ് രീതി . 689,,മണിത്തക്കാളി എന്നും ഇത് അറിയപ്പെടുന്നു . 690,,വിറ്റാമിന്‍എ അടങ്ങിയ സസ്യാഹാരം ആണ് ഇത് . 691,,എലി കടിച്ചാല്‍ ഇത് ഇടിച്ച് പിഴിഞ്ഞ് കടിച്ച ഭാഗത്ത് തേച്ചാല്‍ എലിവിഷം മൂലം ഉണ്ടാകുന്ന വൃണങ്ങളും മറ്റും മാറിക്കിട്ടും . 692,,ആര്‍ത്തവസംബന്ധം ആയ വയറുവേദനയ്ക്കും ഔഷധം ആയി ആദിവാസികള്‍ ഈ സസ്യത്തെ ഉപയോഗിച്ചിരുന്നു . 693,,വേലിയിലും നിലത്തും പടര്‍ന്ന്കയറുന്ന ചോരചീരയും ( altemanthera ) ഭക്ഷ്യയോഗ്യം ആണ് . 694,,മൂക്കാത്ത ഇലയും തണ്ടും ആണ് കറിവെക്കാന് എടുക്കുക . 695,,ദഹനത്തിന് ഈ ചിരക്കറി ഉത്തമം ആണ് . 696,,എല്ലാ സിസണിലും പണ്ടുകാലത്ത് സുലഭം ആയിരുന്ന ആളന്‍ചപ്പ് ( bidensbitemata ) പണിയകാട്ടുനായ്ക്ക വിഭാഗങ്ങള്‍ ആണ് എറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത് . 697,,കണ്ടോനക്കുത്തി എന്ന് ആണ് ഈ സസ്യത്തിന്റെ ഓമനപ്പേര് . 698,,മഞ്ഞപ്പിത്തം ബാധിച്ചവര്‍ ആളന്‍ചപ്പ് കഴിക്കുന്നത് രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു . 699,,വിറ്റാമിന്‍സി അടങ്ങിയ ഈ സസ്യം ചെവിവേദനയ്ക്കും ശമനം നല്കും . 700,,ചെട്ടിമാരും പണിയരും കുറുമരും എല്ലാം കുപ്പചീര ( amranthusviridis ) നന്നായി കഴിക്കുന്നവര്‍ ആയിരുന്നു . 701,,കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ഇത് ഒരു ഔഷധം ആയി . 702,,മുള്ളന്‍ചീര മൂത്രത്തിലെ പഴുപ്പ് മാറ്റാന്‍ ഉപയാഗിക്കുന്നു . 703,,ചുട്ടുപൊള്ളല്‍ വിളര്‍ച്ച വാതം രക്തസ്രാവം എന്നിവയ്‌ക്ക് എല്ലാം ആദിവാസികളിലെ വൈദ്യന്‍മാര്‍ മുള്ളന്‍ചീരയില്‍ നിന്നും ഉള്ള ഔഷധം ആണ് നല്‍കുന്നത് . 704,,കയ്പ്പവള്ളിയോട് സാദൃശ്യം ഉള്ള ചെടി ആണ് കുറിയന്‍ചപ്പ് . 705,,പനി ശമിക്കാന്‍ ഇത് ഉപയോഗിക്കുന്നു . 706,,കായും ഇലയും ഒരുപോലെ ഉപകാരപ്രദം ആണ് . 707,,താളിനോട് സാദൃശ്യം ഉള്ള ചെടി ആണ് കരിങ്കൂവളം ( monochoriavaginalis ) . 708,,പുഴയോരത്തും വയലിലും ആണ് കൂടുതല്‍ കാണാന്‍ കഴിയുക . 709,,ഇലയും തണ്ടും അരിഞ്ഞ് വെളിച്ചെണ്ണയില്‍ വഴറ്റിയാല്‍ സ്വാദിഷ്ടമായ ഉപ്പേരി ആയി . 710,,ഇടിച്ച് പിഴിഞ്ഞ് രാവിലെയും വൈകിട്ടും ഒരു ഔണ്‍സ് വിതം കഴിച്ചാല്‍ അപസ്മാരത്തിന് ശമനം കിട്ടും എന്ന് ഗോത്രവൈദ്യന്‍മാര്‍ പറയുന്നു . 711,,പ്രമേഹത്തിനും നേത്രരോഗത്തിനും കരിങ്കൂവളം ധാരാളമായി ഉപയോഗിച്ചിരുന്നു . 712,,കരിങ്കൂവളം ഇന്ന് വംശനാശത്തിന്റെ വക്കില്‍ ആണ് . 713,,രാസകീടനാശിനികള്‍ ഈ സസ്യത്തിന്റെ ജനുസ്സുകളെ ആകെ നശിപ്പിച്ചു . 714,,നീണ്ട വീതി കുറഞ്ഞ ഇലകളോടു കൂടിയ ചെടി ആണ് പഞ്ചിത്താള് ( cryptocorynespiralis ) . 715,,അപൂര്‍വ്വമായി മാത്രം ആണ് ഇവ പുറംലോകത്ത് കാണപ്പെടുക . 716,,കാട്ടരുവിയുടെ തീരങ്ങളില്‍ ഇവയെ കാണാം . 717,,പച്ചമുളകും ഇലയും വെളിച്ചെണ്ണയും ചേര്‍ത്ത് പണിയകുടുബങ്ങള്‍ പഞ്ചിത്താള് തോരന്‍ ആക്കി കഴിക്കാറുണ്ട് . 718,,കരിമുരിക്കും ( erythrinastricta ) പരമ്പരാഗതഭക്ഷണശിലങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു . 719,,നിറയെ മുള്ളുകള്‍ ഉള്ള ഈ വൃക്ഷത്തിന്റെ തൊലിയും ഇലയും പൂവും എല്ലാം ഔഷധയോഗ്യം ആണ് . 720,,വാതം കഫം പ്രമേഹം എന്നിവ ശമിപ്പിക്കാന്‍ ഇത് ഉത്തമം ആണ് എന്ന് വൈദ്യശാസ്ത്രം പറയുന്നു . 721,,പല്ലുവേദന മാറ്റാനും ഇത് ഉപയോഗിച്ചിരുന്നു . 722,,"പൊന്നാങ്കണ്ണി , മുത്തിള്‍, , മരുമചപ്പ് , വഷളച്ചീര , കൊല്ലിച്ചേമ്പ് , വെള്ളമരുമ , പനച്ചകം , അളിയന്‍ചപ്പ് , പുളിയാറില , ചെവിയന്‍ , തഴുതാമ , മുക്കരിച്ചപ്പ് , പാലന്‍ചീര , മരക്കീര , വയല്‍ചുള്ളി , ചൊറിവയല്‍ചുള്ളി , ചൊറിയണം , കൊഴുപ്പ , ചീര , കരിമുടുങ്ങ , ഉണ്ണിത്തണ്ട് , കാട്ടുതുവര , തുമ്പ , മരുമച്ചെപ്പ് , നുയല്‍ , ചെവിയന്‍‍ , തഴുതാമ , മുക്കരിച്ചപ്പ് , പാലന്‍ചീര , മരക്കീര , ചൊറിയണം , കൊഴുപ്പ , കരിമുടുങ്ങ , ഉണ്ണിത്തണ്ട് , കാട്ടുതുവര , തുമ്പ , കുമിഴ് , കന്നിചപ്പ് തുടങ്ങി വംശീയവൈദ്യത്തിലെ വന്യഇലവര്‍ഗ്ഗങ്ങള്‍ നീളുക ആണ് ." 723,,ഒന്നിനും പകരംവെക്കാന്‍ മര്രൊന്ന് ഇല്ലാത്ത പഴമയുടെ നാളുകളില്‍ അലോപ്പതിമരുന്നുകള്‍ പ്രാപ്യമല്ലാത്ത കാലഘട്ടത്തില്‍ ഇവയില്‍ നിന്നും ഉള്ള മരുന്നുകള്‍ തേടി രോഗശമനത്തിന്‍ ആയി ഒരുപാട് ആളുകള് എത്തിയിരുന്നു . 724,,ഒന്നിനും പകരംവെക്കാന്‍ മറ്റൊന്ന് ഇല്ലാത്ത പഴമയുടെ നാളുകളില്‍ അലോപ്പതിമരുന്നുകള്‍ പ്രാപ്യമല്ലാത്ത കാലഘട്ടത്തില്‍ ഇവയില്‍ നിന്നും ഉള്ള മരുന്നുകള്‍ തേടി രോഗശമനത്തിന്‍ ആയി ഒരുപാട് ആളുകള്‍ എത്തിയിരുന്നു . 725,,ഒരേ സമയം ഭക്ഷണത്തില്‍ ഈ ഇലവര്‍ഗ്ഗങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തി സ്വയം ആരോഗ്യം കാത്ത്സൂക്ഷിക്കുന്നതും ഇവരുടെ ശീലം ആയിരുന്നു . 726,,"സോറിയാസിസ് , ചൊറി , പൊണ്ണത്തടി , ശ്വാസതകരാറുകള്‍ , അലര്‍ജി കൊണ്ട് ഉണ്ടാകുന്ന തുമ്മല് , മൂക്ക്ചീറ്റല്‍ , വാതം തുടങ്ങിയ രോഗാവസ്ഥകള്‍ക്ക് ഏറ്റവും ഫലപ്രദം ആയ ചികിത്സ ആണ് മരുന്ന് ആവിക്കുളി ." 727,,പ്രത്യേകം തയ്യാറാക്കുന്ന പ്രകൃതിയില്‍ നിന്നും കണ്ടെടുത്ത ഔഷധക്കൂട്ടുകളില്‍ ഉള്ള മരുന്ന്‌സത്ത് ആവിയില്‍ ലയിച്ച്ചേര്‍ത്ത് രോഗി ഇരിക്കുന്ന അറയില്‍ നിറയുന്നു . 728,,ഉച്ഛ്വാസവായുവിലൂടെ ശ്വാസകോശത്തില്‍ എത്തുന്ന ഈ ഔഷധമൂല്യം ഉള്ള ആവി രക്തശുദ്ധി വരുത്തുന്നു . 729,,മരുന്ന് ആവി നിറച്ച അറയില് ഇരിക്കുന്ന വ്യക്തി ധാരാളമായി വിയര്‍ക്കുന്നത് പൊതുവെ ശരീരത്തില്‍ അടിഞ്ഞുകൂടിയ ദുര്‍മേദസ്സുകളെ അകറ്റുന്നു . 730,,മരുന്നാവി തട്ടുന്നത് മൂലം രോമകൂപങ്ങള്‍ വികസിക്കുകയും ത്വക്കില്‍ പൊതുവെ അടിഞ്ഞുകൂടിയ കൊഴുപ്പും മറ്റും വിയര്‍പ്പില്‍ ലയിച്ച് പുറന്തള്ളപ്പെടുകയും ചെയ്യുന്നു . 731,,നല്ലതുപോലെ വിയര്‍ത്ത ശേഷം തേച്ച്കുളിക്കുമ്പോള്‍ ത്വക്കിന് പുറമെ ഉള്ള ജീവന് ഇല്ലാത്ത പാളികള്‍ ഉരിഞ്ഞുപോകുന്നത് മൂലം ത്വക്ക് കൂടതല്‍ മാര്‍ദ്ദവപ്പെടുകയും ജീവസുറ്റത് ആയി അനുഭവപ്പെടുകയും ചെയ്യുന്നു . 732,,രോഗാവസ്ഥക്ക് അനുസരിച്ച് ആവിക്ക് ഉള്ള ഔഷധക്കൂട്ട് തയ്യാറാക്കിയിട്ടുണ്ട് . 733,,അതുപോലെ മരുന്ന് ആവിക്കുളിയുടെ എണ്ണവും തിട്ടപ്പെടുത്തിയിട്ടുണ്ട് . 734,,പൊതുവെ യുവത്വവും പ്രസരിപ്പും നിലനിര്‍ത്താന്‍ മരുന്ന് ആവിക്കുളി മാസത്തില്‍ ഒന്ന് വീതം ചെയ്താല്‍ മതിയാവും . 735,,വൈദ്യന്‍ നിഷ്‌കര്‍ഷിക്കുന്നത് പോലെ പലതരം രോഗാവസ്ഥകള്‍ക്ക് ദിനംപ്രതി മരുന്ന് ആവിക്കുളി ആവശ്യമായി വരും . 736,,സൗന്ദര്യവര്‍ദ്ധനവിന് ഉതകുന്ന ആവിക്കുളിക്ക് പ്രത്യേകം ഔഷധക്കൂട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട് . 737,,ദേഹമാസകലം വിയര്‍ക്കുന്നത് കൊണ്ട് ആവിക്കുളിയില്‍ നിന്ന് ഉള്ള പ്രയോജനം മാസങ്ങളോളം ത്വക്ക്സംരക്ഷണത്തിന് പ്രയോജനപ്പെടും . 738,,മരുന്ന് ആവിക്കുളി കാണിഗോത്രവര്‍ഗ്ഗക്കാര്‍ തലമുറകള് ആയി പ്രയോഗത്തില്‍ കൊണ്ടുവന്നിട്ടുള്ള ഒരു ചികിത്സാരീതി ആണ് . 739,,നാട് നീങ്ങുന്ന ഗോത്രജീവിതചാരുതള്‍ക്ക് ഒപ്പം ഇവ ഒക്കെയും അപ്രത്യക്ഷമാവുക ആണ് . 740,,പരമ്പരാഗത ഭക്ഷണശീലങ്ങളും മാറി . 741,,ബൗദ്ധികസ്വത്തവകാശനിയമം വന്നാല്‍ പോലും ഇവ ഒന്നും തിരികെ കിട്ടാതെ കാലത്തോട് ഒപ്പം മായുക ആണ് . 742,,വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനമത്സ്യമായ കരിമീനുകള്‍ക്ക് ഇനി നല്ല നാളുകള്‍ ആണ് . 743,,കരിമീന്‍കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ ആവാസവ്യവസ്ഥ ഒരുക്കി ഒരു ' കരിമീന്‍ഗ്രാമം ' തന്നെ ഒരുക്കുവാന്‍ ഉള്ള ശ്രമത്തില്‍ ആണ് ഫിഷറീസ് സര്‍വകലാശാല . 744,,ഇതിന്‍ ആയി കുമ്പളത്ത് രണ്ട് ഗ്രാമങ്ങള്‍ ഏറ്റെടുത്തു കൊണ്ട് കരിമീന്‍കൃഷി വിപുലപ്പെടുത്താന്‍ ആണ് യൂണിവേഴ്‌സിറ്റി പുതിയ പദ്ധതിയിലൂടെ ലക്ഷ്യം ഇട്ടിരിക്കുന്നത് . 745,,കാലാവസ്ഥാവ്യതിയാനവും ജലമലിനീകരണവും മൂലം കരിമീനുകള്‍ വംശനാശഭീഷണി നേരിടുന്നു . 746,,പത്ത് വര്‍ഷം മുന്‍പ് 1500ടണ്‍ കരിമീന്‍ ലഭിച്ച ഇടത്ത് ഇപ്പോള്‍ 250ടണ്ണ് ആയി കുറഞ്ഞു . 747,,ഉത്പാദനശേഷി കൂടുതല്‍ ഉള്ള കരിമീനുകളുടെ കുഞ്ഞുങ്ങളെ ലഭിക്കാന് ഇല്ല എന്നതും മത്സ്യസമ്പത്ത് കുറയുന്നതിന് ഒരു കാരണം ആണ് . 748,,"കൂടാതെ ജലാശയങ്ങളില്‍ മാലിന്യം നിറഞ്ഞിരിക്കുന്നതിനാല്‍ , ആഴത്തില്‍ കുഴി കുത്തി മുട്ട ഇടുന്ന കരിമീനുകള്‍ക്ക് അതിന്‍ ഉള്ള സാഹചര്യം ലഭിക്കാതെ വരുന്നു ." 749,,വിത്തുകള്‍ക്ക് ആയി വീടുകളില്‍ തന്നെ കുറഞ്ഞ മുതല്‍മുടക്കില്‍ ഹാച്ചറികള്‍ നിര്‍മ്മിക്കുവാനും പുതുവൈപ്പിനില്‍ ഉള്ള ഫിഷറീസ്സ്‌റ്റേഷനില്‍ നിന്നും കരിമീന്‍കുഞ്ഞുങ്ങളെ നേരിട്ട് ശേഖരിച്ച് കര്‍ഷകര്‍ക്ക് സബ്‌സിഡിനിരക്കില്‍ നല്‍കുവാനും പദ്ധതി ഉണ്ട് എന്ന് വൈസ്ചാന്‍സലര്‍ ഡോ . ബി . മധുസൂദനക്കുറുപ്പ് പറഞ്ഞു . 750,,പദ്ധതി നടത്തിപ്പിന്‍ ആയി അധ്യാപകരും കുട്ടികളും ഒരു പോലെ പങ്കാളികള്‍ ആണ് . 751,,"വിദ്യാര്‍ഥികള്‍ ആണ് കരിമീനുകള്‍ക്ക് വളരുവാന്‍ അനുയോജ്യമായ കുളം , ജലം , മണ്ണ് എന്നിവ കണ്ടെത്തുകയും കുളം വൃത്തിയാക്കുകയും ചെയ്യുന്നത് ." 752,,കുമ്പളംഗ്രാമത്തെ കരിമീന്‍ സമ്പന്നതയില്‍ എത്തിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുവാന്‍ ആണ് ലക്ഷ്യം ഇട്ടിരിക്കുന്നത് . 753,,ഇത്തരത്തില്‍ ലോകത്തിലെ ആദ്യത്തെ കരിമീനുകളുടെ സംരക്ഷണത്തിന്‍ ആയുള്ള ജനകീയപദ്ധതിയ്ക്ക് ആണ് സര്‍വകലാശാല ചുക്കാന്‍ പിടിക്കുവാന്‍ പോകുന്നത് . 754,,കരിമീന്‍ കഴിഞ്ഞാല്‍ തിരുതയും പൂമീനും ( കാളാഞ്ചി ) കൂട്കൃഷിയിലൂടെ നിലനിര്‍ത്തുവാന്‍ ഉള്ള ശ്രമം ആണ് . 755,,നബാര്‍ഡിന്റെ സഹായത്തോടെ തന്നെ ആണ് ഇവ നടപ്പാക്കുന്നത് . 756,,കൂട്കൃഷിയിലൂടെ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുകയും അത് വഴി ഗ്രാമീണവികസനം നടപ്പാക്കുകയും ആണ് ചെയ്യുന്നത് . 757,,സര്‍വകലാശാലയില്‍ തുടക്കം ഇട്ടിരിക്കുന്ന പുത്തന്‍ ഗവേഷണങ്ങള്‍ എല്ലാം കര്‍ഷകരെ സഹായിക്കുന്ന തരത്തില്‍ ഉള്ളത് ആണ് . 758,,മത്സ്യങ്ങളെ ബാധിക്കുന്ന രോഗവും മത്സ്യങ്ങള്‍ക്ക് ഉള്ള ഭക്ഷണവും ഉള്‍പ്പെടെ ഉള്ള ഗവേഷണപദ്ധതികള്‍ ആണ് ഈ സാമ്പത്തികവര്‍ഷം സര്‍ക്കാറിന്റെ സാമ്പത്തികസഹായത്തോടെ നടപ്പിലാക്കുന്നത് . 759,,മത്സ്യത്തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടെ ആണ് സര്‍വകലാശാല ഓരോ ഗവേഷണപ്രവര്‍ത്തനവും നടത്തുന്നത് . 760,,കര്‍ഷകരിലെ നാട്ടറിവും പരമ്പാരാഗത വിജ്ഞാനവും എല്ലാം മത്സ്യമേഖലയില്‍ പ്രയോജനപ്പെടുത്തുക എന്നത് ആണ് സര്‍വകലാശാല ലക്ഷ്യം ഇടുന്നത് . 761,,ഇതിനു് വേണ്ടി അധ്യാപകരും പ്രൊഫസര്‍മാരും പരമ്പരാഗത മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ഒരു ഫോറം രൂപവത്കരിച്ചുകഴിഞ്ഞു . 762,,സമൂഹികപ്രതിബദ്ധത മുന്നില്‍ കണ്ടുകൊണ്ട് ആണ് ഫോറം രൂപവത്കരിച്ചിരിക്കുന്നത് . 763,,കേരളത്തില്‍ മാത്രം കണ്ടുവരുന്ന ചാകര എന്ന പ്രതിഭാസത്തിന്റെ കാരണം കണ്ടെത്തുന്നതിന്റെ ഗവേഷണത്തില്‍ ആണ് ഓഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി . 764,,അന്താരാഷ്ട്രരാജ്യങ്ങള്‍ തമ്മില്‍ ഉള്ള ബന്ധം തന്റെ സേവനരംഗത്ത് എന്നും കരുത്ത് ഏകുന്നു എന്ന് വൈസ്ചാന്‍സലര്‍ ഡോ . മധുസൂദനകുറുപ്പ് പറഞ്ഞു . 765,,വിവിധ രാജ്യങ്ങളില്‍ നിന്നും 22 സര്‍വകലാശാലകളും ആയി നല്ല ബന്ധം ആണ് ഉള്ളത് . 766,,അതില്‍ എടുത്ത്പറയേണ്ട സര്‍വകലാശാലകളില്‍ ഒന്ന് ആണ് നെതര്‍ലന്‍ഡിലെ വാഗനിംഗന്‍ യൂണിവേഴ്‌സിറ്റി . 767,,വിദേശസര്‍കലാശാലകളും ആയുള്ള ബന്ധത്തില്‍ എടുത്ത്പറയേണ്ട മറ്റൊന്ന് യൂറോപ്യന്‍ കമ്മീഷന്‍ പദ്ധതിയില്‍ അംഗം ആകുവാന്‍ കഴിഞ്ഞു എന്നത് ആണ് . 768,,മത്സ്യവും മത്സ്യകര്‍ഷകരും ആയി ബന്ധപ്പെട്ട യൂറോപ്പിലെ 27 സ്ഥാപനങ്ങള്‍ അടങ്ങിയത് ആയിരുന്നു പദ്ധതി . 769,,അവിടെ ഉള്ള പദ്ധതികള്‍ കണ്ടറിയുന്നതിനും അവസരം ലഭിച്ചതായി വൈസ്ചാന്‍സലര്‍ ഡോ . മധുസൂദനകുറുപ്പ് പറഞ്ഞു . 770,,സര്‍വകലാശാലയും ആയി ഉള്ള ഒരു അന്താരാഷ്ട്രബന്ധം നിലനിര്‍ത്തുന്നതിന്റെ ഭാഗം ആയി ആണ് കാനഡയിലെ മെമോയിര്‍ സര്‍വകലാശാലയില്‍ നിന്നും ആറംഗസംഘം എത്തിയത് . 771,,സംഘവും ആയി മൂന്ന് മണിക്കൂര്‍ നീളുന്ന ഒരു സംവാദം ആയിരുന്നു നടന്നിരുന്നത് . 772,,ഫിഷറീസ് സര്‍വകലാശാലയിലെയും മെമോയിര്‍ സര്‍വകലാശാലയിലെയും പ്രവര്‍ത്തനങ്ങള്‍ ഏകദേശം ഒരുപോലെ ആണ് . 773,,ഇരു സര്‍വകലാശാലകളിലെയും ഫാക്കല്‍റ്റിയും ഗവേഷണവും കൈമാറ്റം ചെയ്യുന്നതിനും വഴി ഒരുക്കിയതായി ഡോ . മധുസൂദനകുറുപ്പ് പറഞ്ഞു . 774,,"അന്താരാഷ്ട്രതലത്തില്‍ അംഗീകാരവും , ഗവേഷണവും നേടുവാന്‍ ഇതിലൂടെ സര്‍വകലാശാലയ്ക്ക് കഴിയും എന്നും അദ്ദേഹം പറഞ്ഞു ." 775,,2020-ല്‍ പുതിയത് ആയി പത്ത് സ്‌കൂളുകള്‍ ആരംഭിക്കുന്ന ഒരു മാസ്റ്റര്‍പ്ലാനിന്‍ ആണ് സര്‍വകലാശാല പദ്ധതി ഇട്ടിരിക്കുന്നത് . 776,,സ്‌കളുകള്‍ക്ക് കീഴില്‍ 30 വിഭാഗവും ഓരോ വിഭാഗത്തിന് കീഴില്‍ നാലോ അഞ്ചോ കോഴ്‌സും ആരംഭിക്കുവാന്‍ ആണ് ലക്ഷ്യം ഇട്ടിരിക്കുന്നത് എന്ന് ഡോ . മധുസൂദനകുറുപ്പ് പറഞ്ഞു . 777,,"തിരുവനന്തപുരം , കൊല്ലം , കണ്ണൂര്‍ , കോഴിക്കോട് എന്നിവിടങ്ങളില്‍ ആയി റിസര്‍ച്ച്സെന്ററുകള്‍ ആരംഭിക്കുന്നതിനും സര്‍വകലാശാല പദ്ധതി ഇട്ടിരിക്കുക ആണ് ." 778,,മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യകൃഷിയെ കുറിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആണ് ഗവേഷണകേന്ദ്രങ്ങളിലൂടെ സര്‍വകലാശാല ലക്ഷ്യം ഇട്ടിരിക്കുന്നത് . 779,,ഒരുകോടി രൂപയുടെ ഒരു പ്രജനനകേന്ദ്രത്തിന്‍ ആണ് സര്‍വകലാശാല പദ്ധതി ഇട്ടിരിക്കുന്നത് . 780,,മത്സ്യങ്ങളുടെ വളര്‍ച്ചക്ക് ആവശ്യമായ ആവാസവ്യവസ്ഥ അതേപടി നിലനിര്‍ത്തിക്കൊണ്ട് ആയിരിക്കും പ്രജനനകേന്ദ്രം തയ്യാറ് ആക്കുന്നത് . 781,,വാണിജ്യാവശ്യത്തിന് ഉപയോഗിക്കാതെ ഇവിടം പൂര്‍ണമായും കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി മാറ്റിവയ്ക്കും . 782,,നബാര്‍ഡിന്റെ സഹായത്താല്‍ ആയിരിക്കും പദ്ധതി മുന്നോട്ട് കൊണ്ടുപോവുക . 783,,ഇതോടെ കേരളത്തിന്റെ നഷ്ടപ്പെട്ട മത്സ്യസമ്പത്ത് വീണ്ടെടുക്കുവാന്‍ ഉള്ള ശ്രമത്തില്‍ ആണ് സര്‍വകലാശാല . 784,,ചെമ്മീനുകളില്‍ കണ്ടുവരുന്ന വൈറ്റ് സ്‌പോട്ട് അഥവാ വെള്ളപ്പാണ്ട്‍ രോഗം നിര്‍ണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആയ കണ്ടെത്തലുകള്‍ സര്‍വകലാശാലയിലെ ഗവേഷണകേന്ദ്രത്തില്‍ ആരംഭിച്ചുകഴിഞ്ഞു . 785,,മത്സ്യങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ പലപ്പോഴും കര്‍ഷകര്‍ക്ക് വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ ആണ് ഇത്തരത്തില്‍ ഒരു ഗവേഷണപദ്ധതിയും ആയി മുന്നോട്ട് പോകുന്നത് . 786,,രോഗത്തിന്‍ ഉള്ള പ്രതിവിധിയും സര്‍വകലാശാല കണ്ടെത്തുന്നതിന്‍ ഉള്ള ഒരുക്കത്തില്‍ ആണ് . 787,,ശാസ്ത്രീയമായി ചെലവു് കുറഞ്ഞ രീതിയില്‍ മത്സ്യങ്ങള്‍ക്ക് ഉള്ള ഭക്ഷണം നിര്‍മ്മിക്കുക എന്നത് ആണ് സര്‍വകലാശാല ലക്ഷ്യം ഇട്ടിരിക്കുന്ന മറ്റൊരു പദ്ധതി . 788,,ഇത്തരത്തില്‍ ഭക്ഷണം നിര്‍മ്മിച്ച് കര്‍ഷകരില്‍ എത്തിക്കുക ആണ് സര്‍വകലാശാല . 789,,"സമുദ്രത്തില്‍ കാണപ്പെടുന്ന ജീവജാലങ്ങളെ ഉപയോഗിച്ച് അര്‍ബുദം , എച്ച് . ഐ . വി തുടങ്ങിയ രോഗങ്ങള്‍ക്ക് ഉള്ള പ്രതിരോധമരുന്നുകളുടെ നിര്‍മ്മാണവും സര്‍വകലാശാലയുടെ ഗവേഷണസംഘം നടത്തി വരുക ആണ് ." 790,,ഇതിനു് വേണ്ടി ഉള്ള ചെറുജീവജാലങ്ങളെ കണ്ടെത്തി മരുന്നിനു് വേണ്ടി ഉള്ള വസ്തുക്കള്‍ വേര്‍തിരിച്ച് എടുത്തു കൊണ്ട് ഉള്ള ഗവേഷണം ആണ് നടന്നുവരുന്നത് . 791,,തടാകത്തില്‍ മിഴികള്‍ തുറക്കുന്ന താമരമൊട്ടുകള്‍ ഉണ്ട് എങ്കില്‍ വൈസ്ചാന്‍സലറുടെ മുറിയിലെ ഭിത്തി അലങ്കരിക്കാന്‍ കരിമീന്റെ ചിത്രം ഉണ്ട് . 792,,കരിമീന്‍ സംസ്ഥാന മത്സ്യം ആണ് . 793,,കൊയ്ത്തുപാട്ടിന്റെ ആരവം ഉണര്‍ത്തി കരിമീനിനു ജനഹൃദയങ്ങളില്‍ പ്രതിഷ്ഠ നല്‍കാന്‍ ഉള്ള പ്രതീക്ഷാനിര്‍ഭരം ആയ ദൗത്യത്തില്‍ ആണ് കൊച്ചി ആസ്ഥാനം ആയ കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റി . 794,,മത്സ്യകൃഷിയില്‍ ഇന്ത്യയ്ക്ക് ആകെ മാതൃക ആകുന്ന മുന്നേറ്റത്തിന് ക്ലാസ്മുറിക്ക് ഉള്ളിലും പുറത്തും ഉള്ള സംരംഭങ്ങളെ കൂട്ടിയിണക്കുയാണ് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. .ബി. .മധുസൂദനകുറുപ്പ് . 795,,ഒരു ജനകീയപ്രസ്ഥാനം ആണ് അദ്ദേഹത്തിന്റെ ചലനാത്മകം ആയ കാഴ്ചപ്പാട് . 796,,കൊയ്ത്തുപാട്ടും തിരമാലകളുടെ സംഗീതവും നാട്ടറിവും പരീക്ഷണശാലയിലെ സംരംഭങ്ങളും സമന്വയിപ്പിക്കുന്നു . 797,,കേരളത്തിന്റെ മത്സ്യപഠന - ഗവേഷണമേഖലകളില്‍ മൗലികമായ പരിവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് ആണ് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്സ്റ്റഡീസ് കൊച്ചി നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ പനങ്ങാട്ട് സ്ഥാപിച്ചത് . 798,,ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ അഞ്ചാമത്തെയും യൂണിവേഴ്‌സിറ്റി ആണ് . 799,,2011 ഏപ്രില്‍ ഒന്നിന് ആണ് പ്രവര്‍ത്തനം തുടങ്ങിയത് . 800,,മത്സ്യകൃഷിയിലൂടെ സാമൂഹികമാറ്റങ്ങള്‍ കൂടി സൃഷ്ടിക്കാന്‍ ആണ് യൂണിവേഴ്‌സിറ്റിയുടെ മഹത്തായ ശ്രമങ്ങള്‍ നടക്കുന്നത് . 801,,വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ കര കയറ്റാനും പദ്ധതി ഉണ്ട് . 802,,പല ഭൂഖണ്ഡങ്ങളിലെയും മത്സ്യബന്ധന മത്സ്യകൃഷിയെ കുറിച്ച് നേരിട്ട് ആഭിമുഖ്യം ഉള്ള വൈസ്ചാന്‍സലര്‍ മധുസൂദനകുറുപ്പ് ലോകപ്രശസ്തരായ പല ശാസ്ത്രജ്ഞരുടെയും പ്രിയപ്പെട്ട ശിഷ്യന്‍ ആണ് . 803,,നെതര്‍ലന്റിലെ വാഗനിംഗന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഓരോ മണ്‍തരികളും തനിക്ക് എന്നും പ്രചോദനം ആണ് . 804,,പോസ്റ്റ്ഡോക്ടറേറ്റ് അവിടെ നിന്ന് ആയിരുന്നു . 805,,അധ്യാപകനായ ഡോ . മാക്വെര്‍ദവും ആയി അത്യപൂര്‍വമായ ആത്മബന്ധം ആണ് . 806,,അഭിമാനത്തിന്റെ വാക്കുകളില്‍ വൈസ്ചാന്‍സലര്‍ പറഞ്ഞു . 807,,ഫിഷറീസ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ആരെയും ആകര്‍ഷിക്കുന്ന സ്വതന്ത്രമായ അന്തരീക്ഷം ദൃശ്യം ആണ് . 808,,പുറത്ത് പൊള്ളുന്ന വെയിലില്‍ ആശ്വാസം പകരുന്ന ഹരിതഭംഗി . 809,,റോഡ് മുറിച്ചു കടന്നാല്‍ മത്സ്യം വളര്‍ത്തുന്ന തടാകങ്ങള്‍ അത് ആണ് വിദ്യാര്‍ഥികളുടെ പരീക്ഷണശാല . 810,,പുല്ലിന്റെ നടപ്പാതകള്‍ പിന്നിട്ട് തടാകക്കരയില്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരില്‍ ഒരാള്‍ വല വീശുന്നത് നേരില്‍ കാണാന്‍ വൈസ്ചാന്‍സലര്‍ എത്തുക പതിവ് ആണ് . 811,,ചുറ്റും കൂടിയ ജീവനക്കാരും ആയി അദ്ദേഹം സൗഹൃദം പങ്കിട്ടു . 812,,വിദ്യാര്‍ഥികള് ആയ അഷ്‌ലിയും ( മണിപ്പൂര്‍ ) ബ്രിട്ടയും ( ദേവികുളം ) വൈസ്ചാന്‍സലറെ വെയിലത്ത് അനുഗമിച്ചു . 813,,പരിശീലനത്തിന്‍ ഇടയില്‍ ആറ് മാസം വിദ്യാര്‍ഥികള്‍ക്ക് 8000 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കാറുണ്ട് . 814,,"ഫിഷറീസ് ഫാക്കല്‍റ്റിയുടെ കീഴില്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ബഓടെക്‌നോളജി , ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് ആന്‍ഡ് ഹാര്‍വെസ്റ്റ് ടെക്‌നോളജി , അക്വാട്ടിക് ഫുഡ് പ്രൊഡക്ട്‌സ് ആന്‍ഡ് ടെക്‌നോളജി , ഓഷ്യന്‍ സ്റ്റഡീസ് ആന്‍ഡ് ടെക്‌നോളജി , ഓഷ്യന്‍ എന്‍ജിനിയറിംഗ് ആന്‍ഡ് അണ്ടര്‍വാട്ടര്‍ ടെക്‌നോളജി , സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് എന്നിവ ആണ് സര്‍വകലാശാലയിലെ സ്‌കൂളുകള്‍ ." 815,,കൂടാതെ അഞ്ച് പുതിയ കോഴ്‌സുകള്‍ നവംബര്‍30ന് തുടങ്ങി . 816,,ജൈവവൈവിധ്യത്തെ കൂടുതല്‍ അടുത്തറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും പ്രകൃതിക്ഷോഭങ്ങളെ മുന്‍കൂട്ടി അറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്നതിനും ഉതകുന്ന തരത്തില്‍ ഉള്ള കോഴ്‌സുകള്‍ ആണ് അവ . 817,,"ഫിസിക്കല്‍ ഓഷ്യനോഗ്രഫി ആന്‍ഡ് ഓഷ്യന്‍ മോഡല്‍ഇംഗിലും ബയോളജിക്കല്‍ ഓഷ്യനോഗ്രഫി ആന്‍ഡ് ബയോഡൈവേഴിസിറ്റിയിലും എം.എസ്‌സി . കോഴ്‌സുകള്‍ , ഫിഷറീസ് മാനേജ്‌മെന്റിലും ഫിനാന്‍സ് , മാര്‍ക്കറ്റ്ഇംഗ് , ഹ്യുമന്‍റിസോര്‍ഴ്‌സ് , റൂറല്‍മാനേജ്‌മെന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിലും ഒരുമിച്ച് സ്‌പെഷ്യലൈസേഷന്‍ നല്‍കുന്ന എം.ബി.എ കോഴ്‌സ് , ഫിഷറീസ് ഇക്കണോമിക്‌സിലും ഫിഷ്ന്യൂട്രീഷന്‍ ആന്‍ഡ് ഫീഡ് ടെക്‌നോളജിയിലും എം.എഫ്.എസ്സ്‌സി. കോഴ്‌സുകളും ആണ് പുതുതായി സര്‍വകലാശാലയില്‍ ആരംഭിച്ചിരിക്കുന്നത് എന്ന് വൈസ്ചാന്‍സലര്‍ പറഞ്ഞു ." 818,,നവംബറില്‍ തെങ്ങിന്‍തടം തുറന്ന് തെങ്ങുകള്‍ക്ക് ജലസേചനസൗകര്യം ഒരുക്കണം . 819,,അതോടൊപ്പം തടങ്ങളില്‍ തെങ്ങോല കൊണ്ട് പുതയിടുകയും ചെയ്യാം . 820,,തെങ്ങോലകള്‍ അഴുകി മണ്ണില്‍ ചേരുന്നത് മണ്ണിന്റെ വളക്കൂര്‍ കൂടുന്നതിനും ജലനഷ്ടം കുറയുന്നതിനും സഹായകമാണ് . 821,,തെങ്ങുകളെ ബാധിക്കുന്ന കീടങ്ങള്‍ക്ക് എതിരെ ഉള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും നവംബറില്‍ നടത്താം . 822,,കാററുവീഴ്ച ബാധിച്ച തെങ്ങുകളില്‍ ഓലചീയല്‍ രോഗം കാണുന്നുണ്ട് എങ്കില്‍ കൂമ്പോലയുടെയും അതിന് തൊട്ടടുത്ത രണ്ട് ഓലകളുടെയും ചീഞ്ഞ ഭാഗങ്ങള്‍ മുറിച്ച് മാറ്റണം . 823,,മറ്റു ഓലകളില്‍ മുന്‍പ് ചീയല്‍ ബാധിച്ചിട്ട് ഉണ്ട് എങ്കില്‍ മുറിച്ച് മാറ്റണ്ടതില്ല . 824,,കൂമ്പോലയുടെ ചുവട്ടില്‍ കുമിള്‍നാശിനി കലക്കി ഒഴിക്കണം . 825,,"20ഗ്രാം ഫോറേറ്റ് 10-ജി , 200ഗ്രാം ആറ്റുമണലില്‍ കലര്‍ത്തി കൂമ്പോലയുടെ ചുവടിന് ചുററുമായി ഇടുന്നതും ഫലപ്രദം ആണ് ." 826,,കൂമ്പുചീയല്‍ കാണുന്ന തെങ്ങുകളില്‍ കൂമ്പിലേയും മണ്ടയിലേയും ചീഞ്ഞ ഭാഗങ്ങള്‍ മുറിച്ചുമാറ്റി 10ശതമാനം വീര്യം ഉള്ള ബോര്‍ഡോകുഴമ്പ് പുരട്ടണം . 827,,പിന്നീട് മഴവെള്ളം കടക്കാത്ത രീതിയിലും എന്നാല്‍ വായുസഞ്ചാരം കിട്ടത്തക്ക വിധത്തിലും പ്ലാസ്‌റ്റിക് ഷീറ്റ് കൊണ്ട് മൂടണം . 828,,മണ്ഡരി രോഗങ്ങള്‍ക്ക് എതിരെ രണ്ടുശതമാനം വീര്യം ഉള്ള വേപ്പെണ്ണ - വെളുത്തുള്ളി - സോപ്പ് മിശ്രിതം തെങ്ങുകളില്‍ തളിക്കാം . 829,,ഈ മിശ്രിതത്തിന് പകരം അസാഡിറാക്ടിന്‍ അടങ്ങിയ ജൈവകീടനാശിനി 4മി.ലി . ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിയും ഉപയോഗിക്കാം . 830,,കൊമ്പന്‍ ചെല്ലിയുടെ ആക്രമണത്തിന് മുന്‍കരുതല് ആയി തെങ്ങിന്റെ മണ്ട വൃത്തിയാക്കി കൂമ്പോലയ്ക്ക് ചുററും ഉള്ള രണ്ടോ മൂന്നോ ഓലകളുടെ കവിളുകളില്‍ 250ഗ്രാം വേപ്പിന്‍പിണ്ണാക്ക് അല്ലെങ്കില്‍ മരോട്ടിപ്പിണ്ണാക്ക് തുല്യ അളവില്‍ മണലും ആയി ചേര്‍ത്ത് ഇടണം . 831,,ചെമ്പന്‍ചെല്ലിയെ നശിപ്പിക്കുന്നതിന് ഒരുശതമാനം വീര്യം ഉള്ള കാര്‍ബറിന്‍ നല്‍കാം . 832,,തെങ്ങിന്‍തടിയില്‍ കീടം ഉണ്ടാക്കിയ ദ്വാരങ്ങള്‍ അടച്ചതിനു ശേഷം അതിന് അല്പം മുകളില് ആയി താഴേയ്ക്കു ചരിഞ്ഞ ഒരു ദ്വാരം ഉണ്ടാക്കി അതില്‍ ചോര്‍പ്പ് വെച്ച് കാര്‍ബറിന്‍ ഒഴിച്ചുകൊടുത്ത ശേഷം ദ്വാരം അടയ്ക്കണം . 833,,ചെമ്പന്‍ ചെല്ലിക്ക് എതിരെ ഒരു പ്രദേശത്തെ കര്‍ഷകര്‍ക്ക് ഒരുമിച്ച് ഫിറമോണ്‍ കെണി ഉപയോഗിക്കാവുന്നതാണ് . 834,,"ഈ പറഞ്ഞതിന് അര്‍‍ത്ഥം , രാജ്യത്തിന്റെ താത്പര്യങ്ങളും ആഭ്യന്തരവിപണിയുടേയും വ്യ്വസായത്തിന്റേയും വളര്‍‍ച്ചയും സംരക്ഷണവും എല്ലാം അടിയറവ് വച്ചുകൊണ്ടുള്ള അന്ധമായ ഒരു ബഹുരാഷ്ട്രപ്രേമം കരണീയം ആണ് എന്ന് അല്ല ." 835,,അവരുടെ കഴിവുകളും സ്വാധീനശക്തിയും എടുത്ത് കാട്ടിയതിന് അര്‍‍ത്ഥം അവരുടെ പ്രവര്‍‍ത്തനം കൊണ്ട് ഒരു രാജ്യത്തിന് സര്‍‍വത്ര ഗുണങ്ങളും ഉല്‍ക്കര്‍‍ഷവും മാത്രമേ ഉണ്ടാവൂ എന്നും അല്ല . 836,,മറിച്ച് നിശ്ചിതമായ ചില ഉപാധികളും വ്യവസ്ഥകളും ഇക്കാര്യത്തില്‍‍ സ്വീകരിച്ചുകൊണ്ട് വേണം ഇതിന് മുതിരേണ്ടത് . 837,,മുന്‍വിധികളോടെ അവരില്‍‍ നിന്ന് അകന്നുമാറേണ്ടതില്ല എന്ന് മാത്രമേ ഇവിടെ വിവക്ഷ ഉള്ളു . 838,,"ഈ ഏജന്‍സികളുടെ ഉദ്ഗ്രഥനത്തെ കുറിച്ച് പറയുന്വോള്‍ പ്രത്യേകം പരാമര്‍‍ശിക്കേണ്ട ഒരു കാര്യം , ഇതിന്റെ എല്ലാം അന്തിമ ഫലം മൂന്നാം ലോകരാജ്യങ്ങള്‍ക്ക് ഗുണകരം അല്ല എന്നത് തന്നെ ആണ് ." 839,,"ഒരു ടൂറിസ്റ്റ് തന്റെ അവധിക്കു വേണ്ടി ചെലവഴിക്കുന്ന തുകയില്‍‍ ഏതാണ്ട് എണ്പത്തൊണ്ണൂറ് ശതമാനവൂം , ആ ലക്ഷ്യരാജ്യത്ത് എത്തിച്ചേരുന്നില്ല എന്നത് ആണ് വാസ്തവം ." 840,,അവിടെ എത്തിച്ചേരുന്ന തുകയുടേയും നല്ല ഒരു പങ്ക് രാജ്യത്തിന്റെ വെളിയിലേയ്ക്ക് ഒഴുകിപ്പോകാന്‍ മാത്രമേ ബഹുരാഷ്ട്രഹോട്ടല്‍‍ കമ്പനികളുടെ പ്രവര്‍‍ത്തനഫലം ആയി സാധിക്കുകയുള്ളു . 841,,എന്നാല്‍‍ അവയുടെ സഹായം ഇല്ലാതെ രാജ്യത്തിന് ഉള്ളിലേയ്ക്ക് വരുന്നവരുടെ എണ്ണം പിന്നേയും ശോഷിക്കും എന്ന് ഉള്ളതു കൊണ്ട് ഡോളറിന്റെ ഈ ബഹിര്‍‍ഗമനം കണ്ടില്ല എന്ന് നടിക്കാനേ പല ഗവണ്മെന്റുകള്‍ക്കും സാധിക്കൂ . 842,,അന്താരാഷ്ട്രടൂറിസത്തിന്റെ ഈ ഘടനാപരമായ ശക്തി അവഗണിക്കുവാന്‍ സാധ്യം അല്ല . 843,,അത് ആകട്ടെ ഇന്ന് വികസിത രാജ്യങ്ങള്‍ക്ക് അനുകൂലം ആയ രീതിയില്‍‍ ആണ് പ്രവര്‍‍ത്തിക്കുന്നത് . 844,,ടൂറിസ്റ്റുകള്‍‍ പുറപ്പെടുന്ന രാജ്യങ്ങള്‍ക്ക് ഈ വിപണിയില്‍‍ പ്രാധാന്യം ഇല്ലാതാവുകയില്ല അല്ലോ . 845,,അതുകൊണ്ട് തന്നെ അവര്‍‍‍ക്ക് അനുകൂലമായ വ്യവസ്ഥകളും സംവിധാനങ്ങളും സര്‍‍വസാധാരണം ആയിരിക്കുന്നു എന്ന് മാത്രം . 846,,ഈ ഘടനാപരമായ ശക്തിവിശേഷം കണക്കില് എടുക്കുന്വോള്‍ പല വികസ്വരരാജ്യങ്ങളുടേയും ടൂറിസംനയത്തില്‍‍ അടിസ്ഥാനപരമായ വ്യതിയാനങ്ങള്‍ ആവശ്യം ആയി വരും . 847,,വിപണിയില്‍‍ അവികസിത രാജ്യങ്ങള്‍ക്ക് ഉള്ള കരുത്തില്ലായ്മ വ്യക്തമാകും . 848,,എന്നാല്‍‍ തങ്ങളുടെ രാജ്യത്തില്‍‍ എത്തി കഴിയുന്ന ടൂറിസ്ററിനെ കൊണ്ട് ആ രാജ്യത്തിന് ഉള്ളില്‍‍ പ്രയോജനം ഉണ്ടാകത്തക്ക വിധത്തില്‍‍ പണം ചെലവിടാന്‍ പ്രേരിപ്പിക്കുന്ന നയങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട് . 849,,വിപണനത്തിലും വിദേശനിക്ഷേപത്തിലും എല്ലാം വ്യതിയാനങ്ങള്‍ വരുത്തുവാന്‍ ടൂറിസത്തിന്റെ ഈ അന്താരാഷ്ട്രഘടനയെ കുറിച്ച് ഉള്ള അവബോധം സഹായിക്കും . 850,,ആഗോള ടൂറിസം വരുമാനത്തിന്റെ എഴുപതു ശതമാനത്തില്‍‍ ഏറെ വികസിത രാജ്യങ്ങള്‍ക്ക് ആണ് ലഭിക്കുന്നത് . 851,,ആകെ ഉള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍‍ ആകട്ടെ 64 ശതമാനവും വികസിതരാജ്യങ്ങളില്‍‍ തന്നെ ആണ് ചെന്നെത്തുന്നത് . 852,,95 ശതമാനത്തില്‍‍ ഏറെ ടൂറിസ്റ്റുകളും ഈ രാജ്യങ്ങളില്‍‍ നിന്ന് തന്നെ ആവിര്‍‍ഭവിക്കുകയും ചെയ്യുന്നു . 853,,ടൂറിസ്റ്റ് ഗതാഗതത്തിന്റെ സിംഹഭാഗവും വികസിതം ആയ ഒരു രാജ്യത്തില്‍‍ നിന്ന് മറ്റൊരു രാജ്യത്തിലേയ്ക്ക് തന്നെ ആണ് എന്ന് ആണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് . 854,,ആകെ ടൂറിസം വരുമാനത്തിന്റെ മുപ്പത് ശതമാനത്തില്‍‍ താഴെ മാത്രം ആണ് അവികസിത രാജ്യങ്ങള്‍ക്ക് കിട്ടുന്നത് . 855,,അതേസമയം മുപ്പത് 35 ശതമാനം ടൂറിസ്റ്റുകള്‍‍ ഇത്തരം രാജ്യങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നു . 856,,ഇത്തരം രാജ്യങ്ങളില്‍‍ സഞ്ചരിക്കുന്നവര്‍‍ക്ക് പ്രതിശീര്‍‍ഷചെലവ് പ്രായേണ കുറവ് ആണ് എന്ന് കൂടി ഈ കണക്കുകള്‍ വ്യക്തം ആക്കുന്നുണ്ട് . 857,,ഈ രാജ്യങ്ങളുടെ നാണ്യമൂല്യത്തിന്റെ ശോഷണം ആണ് ഇതിന് ഉള്ള ഒരു കാരണം എന്ന് കഴിഞ്ഞ അദ്ധ്യാത്തില്‍‍ സൂചിപ്പിക്കുകയുണ്ടായി . 858,,നാണ്യമൂല്യശോഷണം മാത്രം അല്ല അവികസിതരാജ്യങ്ങള്‍ക്ക് അനുകൂലം ആയി വര്‍‍ത്തിക്കുന്ന ഘടകം . 859,,രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഉള്ള ദശകത്തില്‍‍ കൊളോണിയല്‍‍ ഭരണത്തില്‍‍ നിന്ന് വിമുക്തം ആയ ആഫ്രിക്കന്‍ ഏഷ്യന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ ആണ് അല്ലോ എന്ന സംജ്ഞയില്‍‍ സാധാരണ ഉള്‍പ്പെടുത്തുക . 860,,( മൂന്നാം ലോകം എന്ന് വിശേഷിപ്പിച്ചിരുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ സംഭ്വിച്ചുകഴിഞ്ഞ മാറ്റങ്ങള്‍ക്ക് ശേഷം വാസ്തവത്തില്‍‍ ഈ പേരിന് യുക്തിഭംഗം സംഭവിച്ചിട്ടുണ്ട് . 861,,എത്രയും പെട്ടെന്ന് ഉള്ള സാമ്പത്തികവികസനം എന്ന ലക്ഷ്യത്തോടെ ആണ് ഈ രാജ്യങ്ങള്‍‍ ടൂറിസംവികസന പ്രവര്‍‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത് . 862,,ഏതാനം അനുകൂലന്യായീകരണങ്ങള്‍ ഇത്തരം രാജ്യങ്ങള്‍ക്ക് ആത്മധൈര്യം നല്‍കാന്‍ സഹായകം ആയിട്ടുണ്ട് . 863,,"ഒന്ന് , ഉഷ്ണമേഖലാപ്രദേശങ്ങളിലെ രാജ്യങ്ങള്‍ എന്ന നിലയ്ക്ക് പാശ്ചാത്യടൂറിസ്റ്റിന് വേണ്ട സൂര്യപ്രകാശവും കാഴ്ച്ചകളും സുലഭം ." 864,,പല രാജ്യങ്ങളുടേയും അവികസിതമായ അവസ്ഥ തന്നെ വിപണനത്തിന് അനുകൂലമായ ഒരു ഘടകം ആയിത്തീരുന്നു . 865,,"എല്ലാം വിസ്മരിക്കാന്‍ പ്രേരിപ്പിക്കുന്ന "" പഴമയിലേയ്ക്ക് ഉള്ള തിരിച്ചുപോക്ക് ആയി "" ഈ അവികസിതാവസ്ഥയെ വ്യാഖ്യാനിക്കാന്‍ കഴിഞ്ഞാല്‍‍ അതും ഒരു വികലം ആയ അര്‍‍ത്ഥത്തില്‍‍ നേട്ടം ആയിത്തീരുന്നു ." 866,,കൊച്ചുകൊച്ച് ദ്വീപസമൂഹങ്ങള്‍ക്ക് ബാഹ്യ ലോകത്തില്‍‍ നിന്ന് ഉള്ള അകല്‍‍ച്ചയും കടല്‍ത്തീരത്തെ സൂര്യപ്രകാശവും എല്ലാം ആണ് ഉപോല്‍ബലകഘടകങ്ങള്‍ ആയിത്തീരുന്നത് എങ്കില്‍‍ ഇന്ത്യയെ പോലെയോ മെക്സിക്കോയെ പോലെയോ ഉള്ള വലിയ രാജ്യങ്ങള്‍ക്ക് അവരുടെ സാംസ്ക്കാരിക പ്രത്യേകത കൂടി സഹായകം ആകുന്നു . 867,,കൊളോണിയല്‍‍ കാലഘട്ടത്തില്‍‍ ഈ രാജ്യങ്ങളെ പറ്റി വികസിതരാജ്യങ്ങളില്‍‍ പ്രചരിച്ച കല്‍പിതകഥകളും കേട്ടറിവുകളും എല്ലാം ഈ പ്രദേശങ്ങളെ പറ്റി പുതിയ ഒരു കൗതുകം ജനിപ്പിക്കാന്‍ പ്രേരകം ആയിത്തീരുന്നു . 868,,എല്ലാ രാജ്യങ്ങളും പക്ഷേ ഒരേ ആവേശത്തോടെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടില്ല . 869,,സോഷ്യലിസ്റ്റ് രാജ്യങ്ങള്‍‍ വളരെ സംശയത്തോടെ മാത്രമേ ഇതിനെ അടുത്ത കാലം വരെയും കണ്ടിരുന്നുള്ളു . 870,,വിദേശനാണ്യദൗര്‍‍ല്ലഭ്യം നേരിട്ട് തുടങ്ങിയപ്പോള്‍ മാത്രം ആണ് യുഗോസ്ളാവ്യയും ക്യൂബയും ബള്‍ഗേറിയയും എല്ലാം ഈ രംഗത്തേയ്ക്ക് ശ്രദ്ധ തിരിച്ചത് . 871,,ഒരു രാജ്യത്തിന്റെ സാമൂഹ്യ - രാഷ്ട്രീയ സമീപനങ്ങള്‍ ടൂറിസം നയങ്ങളെ നിര്‍‍ണ്ണായകമായി ബാധിക്കുന്നു . 872,,ഇന്ത്യയെ പോലെ ഉള്ള മിശ്രസമ്പദ്വ്യവസ്ഥ പിന്തുടരുന്ന ഒരു രാജ്യം സ്വകാര്യമേഖലയേയും പൊതുമേഖലയേയും ഈ രംഗത്ത് സഹകരിപ്പിക്കുവാന്‍ പരിശ്രമിച്ചിട്ടുണ്ട് . 873,,ഇന്ത്യാ ടൂറിസംവികസന കോര്‍‍പ്പറേഷനെ പോലെ ഉള്ള കൂറ്റന്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ ഈ നിലപാട് വ്യക്തം ആക്കുന്നുണ്ട് . 874,,സംസ്ഥാനങ്ങളിലും ടൂറിസംവികസന കോര്‍‍പ്പറേഷനുകള്‍ക്ക് വലിയ പ്രാധാന്യം തന്നെ ആണ് നല്‍കിവരുന്നത് . 875,,എന്നാല്‍‍ പൊതുമേഖലയ്ക്ക് കല്‍പിക്കുന്ന സ്ഥാനത്തോട് ഒപ്പം തന്നെ സ്വകാര്യമേഖലയുടെ പ്രാധാന്യവും ഇന്ത്യയിലെ ടൂറിസംവികസനത്തില്‍‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട് . 876,,അടുത്ത കാലങ്ങളില്‍‍ ആയി പൊതുമേഖലയെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള നയത്തില്‍‍ കാര്യമായ മാര്രവും സംഭവിച്ചുകഴിഞ്ഞു അല്‍ലോ . 877,,മറ്റു രാജ്യങ്ങളിലെ രീതികള്‍ വ്യത്യസ്തം ആണ് . 878,,സ്പെയിനില്‍‍ അമ്പതുകളിലും അറുപതുകളിലും ഗവണ്മെന്റ് മേല്‍‍നോട്ടത്തില്‍‍ ഉള്ള ടൂറിസം വികസന പ്രവര്‍‍ത്തനങ്ങള്‍ക്ക് മുന്തൂക്കം ഉണ്ടായിരുന്നു എങ്കിലും പിന്നീട് സ്വകാര്യമേഖലയ്ക്ക് പൂര്‍‍ണ്ണം ആയ പ്രവര്‍‍ത്തനസ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തു . 879,,മെക്സിക്കോയിലും ഇന്തോനേഷ്യയിലും എല്ലാം ആദ്യകാലഘട്ടങ്ങളിലെ സര്‍‍ക്കാര്‍‍ നേരിട്ടു നടത്തുന്ന പ്രവര്‍‍ത്തനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് ഉള്ള മുന്‍ഗണനയ്ക്ക് പിന്നീട് വഴിമാറികൊടുത്തിട്ടുണ്ട് . 880,,നേരത്തെ സൂചിപ്പിച്ചത് പോലെ ടൂറിസംരംഗത്തെ നയസമീപനം മാത്രം ഒറ്റയ്ക്ക് വിലയിരുത്താന്‍ സാധിക്കുകയില്ല . 881,,ഒരു രാജ്യത്തിന്റെ പൊതുവായ സാമ്പത്തികപരിപാടിയുടെ ഭാഗം ആയി മാത്രമേ ടൂറിസത്തിന് നിലനില്‍പ് ഉള്ളൂ . 882,,ആ പൊതുവായ സാമ്പത്തിക വികസന നയതന്ത്രത്തിന്റെ സവിശേഷതകളും പരിമിതികളും ടൂറിസം നയത്തേയും സ്വാധീനിക്കുന്നു എന്ന്മാത്രം . 883,,ഏതുതരം ടൂറിസ്റ്റുകളെ തങ്ങളുടെ രാജ്യത്തിലേയ്ക്ക് കൂടുതലായി ആകര്‍ഷിക്കണം എന്നും ബഹുരാഷ്ട്രഏജന്‍സികളെ ഏതേതു വ്യവസ്ഥകളില്‍‍ അനുവദിക്കണം എന്നും എല്ലാം ഉള്ള കാര്യങ്ങളില്‍‍ ഈ സമീപനവ്യത്യാസവും പൊതുവായ വികസനതന്ത്രത്തിന്റെ സ്വാധീനവും വ്യക്തമായി കാണാന്‍ കഴിയും . 884,,അവികസിത രാജ്യങ്ങള്‍‍ അനുവര്‍ത്തിക്കുന്ന നയങ്ങളില്‍‍ വ്യത്യാസം ഉണ്ട് എങ്കിലും ടൂറിസത്തിന്റെ സാമ്പത്തികപ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ട് . 885,,ഹൈദരാബാദിലെ ഹുസൈന്‍സാഗര്‍ നദിക്ക് നടുവില്‍ ആയി സ്ഥിതിചെയ്യുന്ന ബുദ്ധപ്രതിമ ഒറ്റ ഗ്രാനൈറ്റ് കല്ലില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ ശില്‍പം ആണ് . 886,,350 ടണ്ണ് ആണ് പ്രതിമയുടെ ഭാരം . 887,,200 ശില്‍പികള്‍ രണ്ടു് വര്‍ഷം കൊണ്ട് ആണ് പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് . 888,,1992 ഏപ്രില്‍ 12ന് ആണ് പ്രതിമ നദിക്ക് നടുവില്‍ സ്ഥാപിച്ചത് . 889,,ലുംബിനി പാര്‍ക്കില്‍ നിന്ന് ബോട്ടു് മാര്‍ഗ്ഗം തീര്‍ഥാടകര്‍ക്ക് ഇവിടെ എത്താം . 890,,വെര്ച്വല്ടൂര്ന് ഇവിടെ ക്ലിക്ക് ചെയ്യുക . 891,,കേരളത്തിലെ കോട്ടയം ജില്ലയില്‍ താഴത്തങ്ങാടിയില്‍ സ്ഥിതിചെയ്യുന്ന പുരാതനക്ഷേത്രം ആണ് തളികോട്ട മഹാദേവക്ഷേത്രം . 892,,പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യം ഉള്ള ക്ഷേത്രം തെക്കുംകൂര്‍രാജാക്കന്മാരുടെ കുലദൈവം ആയി പൂജിക്കപ്പെട്ടിരുന്നു . 893,,"പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ പറയുന്ന നാലു തളിക്ഷേത്രങ്ങളില്‍ ( തളിശിവക്ഷേത്രം കോഴിക്കോട് , കടുത്തുരുത്തി തളിമഹാദേവക്ഷേത്രം , കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂര്‍ , തളികോട്ട മഹാദേവക്ഷേത്രം കോട്ടയം ) ഒരു തളി ആണ് ഈ മഹാദേവക്ഷേത്രം ." 894,,തളികോട്ട മഹാദേവക്ഷേത്രത്തിന്റെ വെര്‍ച്ച്വര്‍ടൂര്‍ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക . 895,,മദ്യത്തിനോടും മയക്കുമരുന്നിനോടും എന്നപോലെ സെല്‍ഫിയും ഇന്ന് അഡിക്ഷന്‍ ആയിക്കൊണ്ടിരിക്കുന്നു . 896,,സെല്‍ഫി അഡിക്ഷന്‍ ആകുന്നത് എങ്ങനെ എന്ന് പറഞ്ഞ് ചിരിച്ചുതള്ളേണ്ട . 897,,സ്വന്തം സെല്‍ഫി എടുത്ത് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത് അതിന് കുറച്ച് ലൈക്കും കൂടി കിട്ടിയാല്‍ ജീവിതം ധന്യം ആയി എന്നു കരുതുന്ന ഒരു വലിയ പക്ഷം ആളുകള്‍ നമുക്ക് ഇടയില്‍ വളര്‍ന്നുവരുന്നുണ്ട് . 898,,സെല്‍ഫിയോട് ഉളള ഈ അമിത സ്‌നേഹം മറ്റു മാനസിക അസ്വസ്ഥതകളെ പോലെ ചികിത്സ ആവശ്യം ആയ ഒരു മാനസികപ്രശ്‌നം ആണ് എന്ന് തിരിച്ചറിയണം . 899,,കഴിഞ്ഞ കുറച്ചു് ദിവസങ്ങളില്‍ സെല്‍ഫിയില്‍ രക്തസാക്ഷികള് ആയ ചിലരെ നാം വാര്‍ത്തകളില്‍ കണ്ടു . 900,,"സെല്‍ഫി മരണങ്ങള്‍ ആദ്യം ആയിട്ട് അല്ല റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എങ്കിലും , അത് വിദേശത്തും നമ്മുടെ നാട്ടിലും കൂടിവരികയാണ് ." 901,,കഴിഞ്ഞ ആഴ്ച മെക്‌സിക്കോയില്‍ ഒരാള്‍ സ്വയം തോക്കു ചൂണ്ടി സെല്‍ഫി എടുക്കുന്നതിന് ഇടെ വെടി പൊട്ടി മരിച്ചിരുന്നു . 902,,അതിനു പിന്നാലെ ആണ് നമ്മുടെ സ്വന്തം കേരളത്തില്‍ ഷൊര്‍ണൂരില്‍ ചരക്ക്തീവണ്ടിക്കു മുകളില്‍ കയറി നിന്ന് സെല്‍ഫി എടുക്കുന്നതിന് ഇടെ ഷിഹാബുദ്ദീന്‍ എന്ന പതിനാലുവയസ്സുകാരന്‍ പൊള്ളലേററ് മരിച്ചത് . 903,,ഇതിന് തുടര്‍ച്ച എന്നത് പോലെ ഹോളണ്ടുകാരായ ദമ്പതികള്‍ മക്കള്‍ നോക്കിനില്‍ക്കേ സെല്‍ഫി എടുക്കുന്നതിന് ഇടയില്‍ പോര്‍ച്ചുഗലിലെ കബോഡിറോക്ക് സമുദ്രമുനമ്പില്‍ നിന്നും സമുദ്രത്തില്‍ വീണ് മരിച്ചതും നാം കേട്ടു . 904,,അടുത്ത കാലത്ത് ' മിറര്‍ന്യൂസ് ' സെല്‍ഫിയുടെ ദുരന്തം ഏറ്റുവാങ്ങിയ ഒരു പത്തൊമ്പതു വയസ്സുകാരനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു . 905,,സെല്‍ഫിക്ക് അടിമ ആയ ആ 19 വയസ്സുകാരന്റെ പേര് ഡാനിബോമാന്‍ . 906,,15 വയസ്സ് മുതല്‍ സെല്‍ഫി എടുക്കാന്‍ തുടങ്ങിയ ഡാനി ഒരു ദിനം എടുത്തുകൂട്ടിയിരുന്നത് 200 സെല്‍ഫികള്‍ ആണ് . 907,,ഒരു ദിവസം ചുരുങ്ങിയത് പത്തു മണിക്കൂറുകള്‍ എങ്കിലും സെല്‍ഫി എടുക്കാന്‍ മാത്രം ചെലവഴിക്കുന്നു . 908,,"സെല്‍ഫിക്ക് അടിമ ആയ ഡാനി പതുക്കെ സ്‌കൂളില്‍ പോക്കു നിര്‍ത്തി , മറ്റുളളവരോട് ഉളള ഇടപെടലുകള്‍ കുറഞ്ഞു ." 909,,ഏതു നേരവും മുറി അടച്ചിരുന്ന് സെല്‍ഫി എടുക്കല്‍ തന്നെ . 910,,ഒടുക്കം തനിക്കു സംതൃപ്തി നല്‍കുന്ന സെല്‍ഫി കിട്ടാതെ വന്നപ്പോള്‍ ആത്മാഹൂതിക്ക് ശ്രമിച്ചു . 911,,ഇപ്പോള്‍ എന്തു തോന്നുന്നു . 912,,സെല്‍ഫി അഡിക്ഷന്‍ അത്ര നിസാരപ്രശ്‌നം അല്ല എന്നു മനസ്സിലായില്ലേ ? 913,,ഡാനിയുടേത് അപൂര്‍വ്വമായ ഒരു കേസ് ആണ് എന്ന് ഡോക്ടര്‍ ഡേവിഡ് വീല്‍ പറയുന്നുണ്ട് എങ്കിലും ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ടതും പരിഹാരം കാണേണ്ടതും ആയ ഒരു വിഷയം ആണ് എന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട് . 914,,മനഃശാസ്ത്രപരമായി നോക്കുകയാണ് എങ്കില്‍ നാര്‍സിസം എന്ന ആത്മാരാധനയുടെ മറ്റൊരു മുഖം ആണ് സെല്‍ഫി . 915,,മനോരോഗവിദഗ്ദ്ധനായ ഡോ.ഡേവിഡ്വീലിന്റെ അഭിപ്രായപ്രകാരം ബോഡി ഡിസ്‌മോര്‍ഫിക് ഡിസോര്‍ഡര്‍ എന്ന മാനസികപ്രശ്‌നം ഉളളവര്‍ ആണ് സെല്‍ഫിക്ക് ആയി കൂടുതല്‍ സമയം ചിലവഴിക്കുന്നത് . 916,,സ്വന്തം പ്രതിച്ഛായയില്‍ ഇവര്‍ സന്തുഷ്ടര് ആയിരിക്കില്ല . 917,,ആരും ശ്രദ്ധിക്കാന്‍ ഇടയില്ലാത്ത നിസാരകാര്യങ്ങള്‍ പലപ്പോഴും മാനസികമായി ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു . 918,,തന്റെ ന്യൂനതകള്‍ ഒന്നും പതിയാത്ത സംതൃപ്തമായ ഒരു സെല്‍ഫി എടുക്കാനായി മണിക്കൂറുകള്‍ ചെലവിടാന്‍ ഇവര്‍ക്ക് യാതൊരു മടിയും ഇല്ല . 919,,മറ്റു പ്രധാന കര്‍ത്തവ്യങ്ങള് ഒക്കെ മറന്ന് ഇവര്‍ സെല്‍ഫിക്ക് ആയി സമയം ചെലവഴിക്കുന്നു . 920,,ഡാനി എന്ന പത്തൊമ്പതുകാരനും സംഭവിച്ചത് അത് ആണ് . 921,,സോഷ്യല്‍മീഡിയ തരംഗത്തിന്റെ ഉല്‍പന്നങ്ങള്‍ ആണ് സെല്‍ഫികള്‍ . 922,,ജീവിതത്തിലെ നല്ല നിമിഷങ്ങളും വിഷമങ്ങളും സൗഹൃദക്കൂട്ടായ്മ വഴി പോസ്ററ് ചെയ്ത് ചൂടോടെ പ്രിയപ്പെട്ടവരില്‍ എത്തിക്കാം എന്നുളളത് ആണ് പലരേയും സൗഹൃദക്കൂട്ടായ്മകളിലേക്ക് ആകര്‍ഷിച്ചത് . 923,,എന്നാല്‍ പതുക്കെ പോസ്ററുകള് തികച്ചും അവനവനിലേക്ക് ഒതുങ്ങാന്‍തുടങ്ങി . 924,,ക്രമേണ ജീവിതത്തിലെ ഓരോ നീക്കവും എന്തിന് സ്വകാര്യതകള്‍ പോലും ഇത്തരം സോഷ്യല്‍മീഡിയകളില്‍ കൂടി നാല് ആളെ അറിയിച്ചില്ല എങ്കില്‍ ഉറക്കം വരില്ല എന്ന അവസ്ഥയിലേക്ക് എത്തിത്തുടങ്ങി . 925,,മികച്ച സെല്‍ഫിക്ക് ആയി എന്ത് സാഹസത്തിന് മുതിരാനും അവര്‍ തയ്യാറ് ആയി തുടങ്ങി . 926,,അതിന്റെ ഫലം ആയി അപകടങ്ങളും വര്‍ദ്ധിച്ചു . 927,,മൊബൈല്‍ക്യാമറ പ്രചാരത്തില്‍ ആയ സമയത്ത് റോഡില്‍ ആക്‌സിഡന്റ് കണ്ടാല്‍ ഓടിച്ചെന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനു പകരം ചാനല്‍ക്യാമറകളെ വെല്ലും വിധം തല്‍സമയം ഷൂട്ട് ചെയ്തിരുന്ന സാഹചര്യത്തിന്‍ ഉള്ള തുടര്‍ച്ച അത് എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്ററ് ചെയ്യുക എന്നുളളത് ആണ് . 928,,ഒപ്പം സംഭവസ്ഥലത്ത് നിന്നും ഒരു സെല്‍ഫിയും . 929,,ക്യാമറാമാന്‍ നിശ്ചല്‍കുമാറിന് ഒപ്പം സംഭവസ്ഥലത്ത് നിന്നും എന്ന് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ സൈനോഫ് പറയുമ്പോള്‍ അതിനെ കടത്തിവെട്ടുന്ന സെല്‍ഫി എടുത്ത് നിര്‍വൃതി അടയുകയാണ് ഇവര്‍ . 930,,അത് അങ്ങോട്ട് പോസ്ററ് ചെയ്യുമ്പോഴേയ്ക്കും ചാടിപ്പിടിച്ച് ലൈക്കടിക്കാനും ഷെയര്‍ ചെയ്യാനും കമന്റ് ഇടാനും ഒരു നീണ്ട ഫ്രണ്ട്‌ളിസ്ററും . 931,,സൈബര്‍ രംഗത്ത് സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ സാധിക്കൂ . 932,,അതിന്‍ ഉളള പ്രാരംഭ നടപടികള്‍ തുടങ്ങുന്നതായി ഓര്‍ഗ് പീപ്പിള്‍ ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആര്‍ട്ടിസ്ററ് നന്ദന്‍പിളള പറയുന്നു . 933,,ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രം ആണ് ചക്കുളത്തുകാവ് ഭഗവതിക്ഷേത്രം . 934,,"ഈ ക്ഷേത്രത്തില്‍ ഗണപതി , ശിവന്‍ , സുബ്രഹ്മണ്യന്‍ , വിഷ്ണു , ശാസ്താവ് , നവഗ്രഹങ്ങള്‍ , യക്ഷിയമ്മ എന്നീ ഉപദേവതകള്‍ ഉണ്ട് ." 935,,മദ്ധ്യതിരുവിതാംകൂറില്‍ പ്രശസ്തം ആണ് ചക്കുളത്തുകാവ് പൊങ്കാല . 936,,പൊങ്കാല തൃക്കാര്‍ത്തിക ദിവസം ആണ് നടക്കുന്നത് . 937,,"കാര്‍ത്തികസ്തംഭം , ലക്ഷദീപം , നാരീപൂജ തുടങ്ങിയ ചടങ്ങുകളും പേരു്കേട്ടവ ആണ് ." 938,,ദേവിക്ക് എല്ലാ വര്‍ഷവും കളമെഴുത്തും പാട്ടും നടത്തുന്നു . 939,,ആദ്യത്തെ വെള്ളിയാഴ്ചകളില്‍ ദേവിക്ക് നിവേദിക്കുന്ന ഔഷധജലം സകല രോഗങ്ങള്‍ക്കും ഒറ്റമൂലി ആണ് എന്ന് ആണ് വിശ്വാസം . 940,,"ആയുരാരോഗ്യത്തിനും , സമാധാനത്തിനും വേണ്ടി പ്രത്യേക പൂജ ചെയ്ത് ഔഷധജലം നല്‍കാറുണ്ട് ." 941,,ഇവിടെ വെറ്റിലപ്രശ്‌നം അതിപ്രശസ്തം ആണ് . 942,,പൂജാരിമുഖ്യന്‍ ആണ് വെറ്റില ജോത്സ്യം വച്ച് പ്രവചനം നടത്തുക . 943,,ചക്കുളത്തുകാവ് മദ്യപര്‍ക്ക് മോചനത്തിന്റെ രക്ഷാകേന്ദ്രം ആണ് . 944,,എല്ലാ മലയാളമാസത്തിലെയും ആദ്യ വെള്ളിയാഴ്ച വിളിച്ചുചൊല്ലി പ്രാര്‍ത്ഥന നടക്കും . 945,,ഈ അവസരത്തില്‍ ആണ് മദ്യവിമുക്ത പ്രതിജ്ഞ . 946,,പന്ത്രണ്ട് നോയമ്പ് ദേവീ സാക്ഷാത്ക്കാരത്തിന്റെ തീവ്രസമാധാന ക്രമത്തിലേക്ക് ഭക്തരെ നയിക്കുന്ന വ്രതാനുഷ്ഠാനം ആണ് . 947,,ധനു ഒന്നിന് തുടങ്ങി പന്ത്രണ്ടിന്‍ ആണ് പന്ത്രണ്ട് നോയമ്പ് അവസാനിക്കുന്നത് . 948,,ചക്കുളത്തുകാവിന്റെ വെര്‍ച്വല്‍ ടൂറിന് ഇവിടെ ക്ലിക്ക് ചെയ്യുക . 949,,അത് ഭീകരവും അതിശക്തവും ആയ അന്താരാഷ്ട്ര ബന്ധങ്ങളില്‍ ‍മേല്‍ ആണ് വളരുന്നതും നില്ക്കുന്നതും . 950,,സൗകര്യപ്രദമായ ഏതൊരു പ്രവര്‍ത്തനത്തെയും അത് ഉപയോഗപ്പെടുത്തുന്നു എന്നേ ഉള്ളൂ . 951,,ടൂറിസം വഴി മയക്കുമരുന്നുകള്‍ വ്യാപിക്കുന്നു എന്ന് കരുതുന്നതില്‍ കഴമ്പില്ല . 952,,ഇവയ്ക്ക് എല്ലാം അതീതം ആയിട്ടുള്ള സംശുദ്ധമായ ടൂറിസം അപ്രായോഗികവും അല്ല . 953,,ഈ രംഗത്തെ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഉള്ള നമ്മുടെ കഴിവുകേട് ആണ് പലപ്പോഴും വികലമായ ഇത്തരം തൊഴിലുകളിലേയ്ക്ക് ആളുകളെ നയിക്കുന്നത് . 954,,ടൂറിസത്തെ കുറിച്ചു് ഉള്ള നമ്മുടെ വികലമായ സങ്കല്പങ്ങള്‍ ഈ വഴിക്ക് ശ്രദ്ധ തിരിച്ചുവിടുന്നു . 955,,"വരുന്ന സന്ദര്‍ശകരുടെ മൂല്യച്യുതിയേക്കാള്‍ , അത് നമ്മുടെ തന്നെ അധഃപതിച്ച മൂല്യങ്ങളെയും വികലമായ മുന്‍വിധികളെയും മാത്രമേ ഉദാഹരിക്കുന്നുഉള്ളൂ ." 956,,സന്ധ്യാവേളകള്‍ ചെലവിടാന്‍ ഒരു പ്രദേശത്ത് എന്തെല്ലാം സൗകര്യങ്ങള്‍ ഉണ്ട് എന്ന് അന്വേഷിക്കുന്ന ഒരു ടൂറിസ്റ്റ് പരസ്ത്രീഗമനത്തിന് ഉള്ള സാധ്യതകളേ കുറിച്ച് ആണ് പരോക്ഷമായി ആരായുന്നത് എന്ന് ആണ് നാം പലപ്പോഴും ധരിക്കുക . 957,,അത് ശരി അല്ല . 958,,ഒരു ഡിസ്കോയോ ബാറോ ക്ലബ്ബോ നേരംപോക്കിന്‍ ഉള്ള മര്റ സാധ്യതകളോ ആണ് അയാളുടെ മനസ്സില് . 959,,ഡിസ്കോ എന്നതിനും നൈറ്റ്ക്ലബ്ബ് എന്നതിനും എല്ലാം നമ്മുടെ സാമൂഹ്യനിഘണ്ടുവിലെ ഭാഷ്യവും അല്ല പാശ്ചാത്യജനതയ്ക്ക് ഉള്ളത് എന്ന് നാം ഓര്ക്കേണ്ടതുണ്ട് . 960,,"തികച്ചും സഭ്യമായ , പരിഷ്കൃതമായ സായഹ്നവിനോദങ്ങള്ക്ക് അവസരം ഉണ്ടാക്കാന്‍ നമ്മുടെ ശ്രദ്ധ തിരിയേണ്ടതിന് പകരം ആത്മാഭിമാനം വ്രണപ്പെടുത്തുന്ന പ്രവൃത്തികളില് ഏര്പ്പെടുന്നത് ടൂറിസത്തെ കുറിച്ചു് ഉള്ള വിവരമില്ലായ്മയും തല തിരിഞ്ഞ ഉത്സാഹവും മാത്രം ആണ് എന്നേ പറയാനാവൂ ." 961,,ടൂറിസ്റ്റുകള്‍ എല്ലാം മാന്യന്മാര്‍ ആണ് എന്ന് അര്ത്ഥം ഇല്ല . 962,,ഒഴിവുകാലം ചെലവാക്കാന്‍ വരുന്നവര്‍ ഇത്തരം പ്രലോഭനങ്ങള്ക്ക് പ്രായേണ എളുപ്പത്തില്‍ വശംവദര് ആയിയെന്നിരിക്കും . 963,,അവരെ സംബന്ധിച്ചിടത്തോളം അത് ഒരു അവധിക്കാലയാത്രയുടെ ഓര്മക്കുറിപ്പുകളിലെ സാഹസികതയുടെ ഒരു ചെറിയ അധ്യായം ആയി മാറിയെന്നിരിക്കാം . 964,,"പക്ഷേ , അത് ഒരു പ്രദേശത്തിന്റെ ആരോഗ്യകരമായ ടൂറിസം വളര്ച്ചയ്ക്ക് ഉള്ള സാധ്യതകളെ വിലക്ഷണം ആക്കുന്നു ." 965,,കലാരൂപങ്ങളും ടൂറിസം വഴി ഉണ്ടാവുന്ന വളര്ച്ച ഏറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട് . 966,,"പ്രാദേശികമായി നിലവില് ഉള്ളതും , സവിശേഷവും ആയ കരകൗശലവസ്തുക്കളുടെ വിപണനത്തിന് ടൂറിസം വലിയ പ്രോത്സാഹനം ആണ് നല്കാറുള്ളത് ." 967,,പലപ്പോഴും വിസ്മൃതം ആയികൊണ്ടിരിക്കുന്ന പ്രാദേശിക ശില്പവിരുതുകളെ പുനരുജ്ജീവിപ്പിക്കുന്നതിന് ടൂരിസം വലിയ പങ്ക് വഹിച്ചിട്ടുണ്ട് . 968,,"രാജസ്ഥാനിലെ മിനിയേച്ചര്‍ പെയ്ന്റിങുകള്‍ , മലേഷ്യയിലേയും ഇന്തോനേഷ്യയിലേയും ഈറ്റ കൊണ്ട് ഉള്ള ഉത്പന്നങ്ങള്‍ എന്നിങ്ങനെ ഏത് പ്രദേശത്തും അവിടത്തെ സവിശേഷതയായ കരകൗശലോത്പന്നങ്ങള്‍ ഉണ്ടാകും ." 969,,മറ്റു പ്രദേശങ്ങളില്‍ കിട്ടാത്ത വസ്തുക്കള്‍ വാങ്ങിക്കൊണ്ടുപോകുന്നതിന്‍ ആയിരിക്കും അല്ലോ സന്ദര്‍ശകര്ക്ക് താത്പര്യം . 970,,വിദേശിയര് ആയ അഥിതികള്ക്ക് ഇങ്ങനെ ഉത്പന്നങ്ങള്‍ നേരിട്ടു വില്ക്കുമ്പോള്‍ അത് ഒരു കയറ്റുമതിയുടെ ഫലം തന്നെ ആണ് ചെയ്യുന്നത് . 971,,"ഒരു മൊത്തവ്യാപാരിക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനായി വില്ക്കുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ , യഥാര്ഥ കൈത്തൊഴിലുകാര്ക്ക് മെച്ചപ്പെട്ട വില ഇങ്ങനെ ലഭിക്കുകയും ചെയ്യുന്നു ." 972,,വാങ്ങാന്‍ ഉള്ളവര് ഇല്ലാത്തതിനാല്‍ അന്യം നിന്നുപോകുമായിരുന്ന അനേകം കൈത്തൊഴിലുകള്‍ ഇങ്ങനെ നിലനില്ക്കുന്നുണ്ട് . 973,,തദ്ദേശീയര്ക്ക് വലിയ പ്രയോജനമോ ആകര്ഷണമോ തോന്നാത്ത ഉത്പന്നങ്ങള്ക്ക് ഇങ്ങനെ പുതിയ വിപണി കണ്ടെത്താനും ടൂറിസം കളം ഒരുക്കുന്നു . 974,,ഇതിനും ഉണ്ട് ഒരു മറുവശം . 975,,പരമ്പരാഗതമായ കൈത്തൊഴിലുകള്ക്ക് പെട്ടെന്ന് ഉണ്ടാകുന്ന ഈ ഉത്തേജനം അവയുടെ ഗുണത്തിലും നിലവാരത്തിലും പ്രതികൂലമായ ഫലങ്ങള്‍ ഉളവാക്കുന്നു . 976,,വില കുറ്ഞ്ഞ അനുകരണങ്ങള്‍ വിപണിയില് ഇറങ്ങുകയും കൂടിയ വില കൊടുത്ത് വാങ്ങേണ്ട യഥാര്ത്ഥ കരകൗശലോത്പന്നത്തിന് ആവശ്യക്കാര് ഇല്ലാതെ വരികയും ചെയ്യുന്നു . 977,,ഇത് വിപണിയിലെ അസന്തുലിതാവസ്ഥയെ ആണ് കൂടുതലായി ഉദാഹരിക്കുന്നത് . 978,,ടൂറിസം കരകൗശലരംഗത്ത് ഉണ്ടാക്കുന്ന ചലനത്തെ തുച്ഛീകരിക്കാന്‍ അത് ഒരു വാദമുഖവും അല്ല . 979,,കലാപ്രകടനങ്ങളുടെ കാര്യത്തില്‍ ഈ വാണിജ്ജ്യവത്കരണവും തനിമയില്ലായ്മയും കൂടുതല്‍ വിവാദങ്ങള്ക്ക് വഴി ഒരുക്കിയിട്ടുണ്ട് . 980,,പ്രാദേശികവും ദേശീയവും ആയ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ടൂറിസം വലിയ ഒരു പ്രേരകഘടകം തന്നെ ആണ് . 981,,തങ്ങള്‍ എത്തിപ്പെട്ടിരിക്കുന്ന പ്രദേശത്തിന്റെ സാംസ്കാരികവും കലാപരവും ആയ പൈതൃകം എന്ത് എന്ന് അറിയാന് ഉള്ള ആഗ്രഹം പലര്ക്കും ഉണ്ടാകും . 982,,എല്ലാ വിദേശികള്‍ക്കും നമ്മുടെ തെയ്യവും കഥകളിയും ആകര്ഷകം ആകും എന്ന് നാം വിചാരിക്കുന്നതിലും കഴമ്പ് ഇല്ല . 983,,നമ്മുടെ നാട്ടില്‍ ഉള്ളവരില്‍ തന്നെ രുചിഭേദങ്ങള്‍ ഉള്ളതു പോലെ സന്ദര്‍ശകരിലും ഉണ്ടാകും അല്ലോ . 984,,പാശ്ചാത്യസംഗീതം ഇഷ്ടപ്പെടാന്‍ കഴിയാത്ത എത്രയോ പേര് ഉണ്ട് . 985,,അവരുടെ മുന്നില്‍ മൈക്കിള് ജാക്സണോ മഡോണയോ വന്ന് പാടിയാല്‍ യാതൊരു പ്രതികരണവും ഉണ്ടാവുകയില്ല . 986,,"അത്പോലെതന്നെ , തെയ്യം കണ്ടാല് ' ഭയാനകം ' എന്ന് പറയുന്ന വിദേശിയെ നാം പഴിക്കേണ്ടത് ഇല്ല ." 987,,"അയാളുടെ ആസ്വാദനപരിമിതിയെ അല്ലാതെ , നമ്മുടെ കലാരൂപത്തിന്റെ മൂല്യത്തെ അല്ല അത് തെളിയിക്കുന്നത് ." 988,,"ഉത്തരേന്ത്യയില് എത്തുന്നവരെ എല്ലാം കഥക്നൃത്തവും , കേരളത്തില്‍ എത്തുന്നവരെ എല്ലാം കഥകളിയും കാണിച്ചേ അടങ്ങൂ എന്നു വാശിപിടിക്കുന്നതിലും അര്ത്ഥം ഇല്ല ." 989,,"വിശ്രമിക്കാന്‍ വരുന്നവര്‍ ആണ് ടൂറിസ്റ്റുകള്‍‍ അധികം പേര്‍ എന്നും , കലാപരമായ അവരുടെ വാസനകള്‍ വളരെ പരിമിതം ആയിരിക്കും എന്നും കരുതന്നതില്‍ തെറ്റില്ല ." 990,,"പക്ഷേ , നമ്മുടെ കലാരൂപങ്ങളില്‍ താത്പര്യം ഉള്ളവര്ക്ക് അതു കണ്ടെത്താനും മനസ്സിലാക്കാനും അവസരം ഉണ്ടാക്കുകയും വേണം ." 991,,അത് തീര്‍ച്ചയായും കലാരൂപങ്ങള്ക്കും കലാകാരന്മാര്ക്കും പ്രോത്സാഹനം ആവും . 992,,നമ്മുടെ കലാപൈതൃകം എന്ത് എന്ന് അറിയാന്‍ അത് ഒരു അവസരം ഉണ്ടാക്കുന്നു എന്നേ ഉള്ളു . 993,,അങ്ങനെ വരുമ്പോള് ആണ് കലാരൂപങ്ങള്ക്ക് അവയുടെ തനിമ നശിപ്പിക്കുമ്മാറു രൂപഭേദങ്ങള്‍ വരുത്തിക്കളയുന്നു എന്ന പരിദേവനം ഉണ്ടാകുന്നത് . 994,,"ഭാഷ അറിയാത്ത ടൂറിസ്റ്റ്കള്‍ക്ക് മുന്നില്‍ നളചരിതം ഒന്നാം ദിവസമോ , ദക്ഷയാഗമോ അഞ്ചാറ്മണിക്കുര്‍ സവിസ്താരം പാടിയാടിയാല്‍ അത് എപ്പോഴും ആകര്ഷകം ആയി എന്ന് വരില്ല ." 995,,പ്രായോഗികമായ പരിഗണനകള്‍ വച്ചുകൊണ്ട് ഒന്നോ രണ്ടോ പദങ്ങള്‍ മാത്രം ആടി നിറുത്തുന്നതിനെ കുറ്റം പറയാനും പറ്റുകയില്ല . 996,,ഉപരിപ്ലവമായ കൗതുകത്തിന് അപ്പുറം ഇവരില്‍ പലരുടെയും പരിജ്ഞാനം കടന്നുചെല്ലാറില്ല അല്ലോ . 997,,' ടൂറിസ്റ്റ് കഥകളിയെയും ' കലാപ്രകടനങ്ങളെയും വിമര്ശന ബുദ്ധിയോടെ മാത്രം കാണുന്ന സാംസ്കാരിക തീവ്രവാദികള്‍ എല്ലായിടത്തും ഉണ്ട് . 998,,അമ്പലമുറ്റത്ത് നടത്തേണ്ട തെയ്യവും തിറയും ഹോട്ടല്ടെറസ്സില് എന്ന് അവര്‍‍ ചോദിക്കാം . 999,,ഇത് അവര്‍‍ക്ക് ഉള്ളത് അല്ല എന്ന്മാത്രം ഉത്തരം . 1000,,അക്കാരണത്താല്‍‍ സാധാരണയില്‍‍ നിന്നും കുറഞ്ഞ നിരക്കില്‍‍ ഹോട്ടല്മുറികള് നിശ്ചിത ദിവസങ്ങളിലേയ്ക്ക് മുന്‍കൂറായി നല്‍കാന്‍ ഹോട്ടലുകള്‍ക്ക് വിഷമം ഇല്ല . 1001,,അത്പോലെതന്നെ വിമാനക്കമ്പനികള്‍ക്ക് ടൂര്‍‍ഓപ്പറേറ്റര്‍‍മാര്‍‍ നിശ്ചിത യാത്രക്കാരെ വാഗ്ദാനം ചെയ്യുന്നു . 1002,,പലപ്പോഴും ഷെഡ്യൂള്‍ വിമാനക്കമ്പനികള്‍ക്ക് വളരെ താഴ്ന്ന ടിക്കറ്റ് നിരക്കുകള്‍ നല്‍കാന്‍ ഇവര്‍‍ക്ക് സാധിക്കും . 1003,,"ഹോട്ടല്‍മുറികളും വിമാനടിക്കറ്റുകളും മാത്രംഅല്ല ഒരു പായ്ക്കേജില്‍‍ ഉള്‍പ്പെടുത്തുക ; അവ ആണ് മുഖ്യ ഘടകങ്ങള്‍ എങ്കിലും റോഡ് മാര്‍‍ഗ്ഗം സഞ്ചരിക്കേണ്ട കോച്ചുകള്‍ സന്ദര്‍‍ശകരെ അനുഗമിക്കാന്‍ ഉള്ള ഗൈഡുകള്‍ , മറ്റ് വിനോദപരിപാടികള്‍ എന്നിങ്ങനെ പലതും അതില്‍‍ ഉള്‍പ്പെടുന്നു ഇന്‍ഷുറന്‍സും പെടും സര്‍‍വീസുകളുടെ കൂട്ടത്തില്‍‍ ." 1004,,ഇത്തരത്തില്‍‍ ഉള്ള എല്ലാ സ്ഥാപനങ്ങളും ആയും ടൂര്‍‍ഓപ്പറേറ്റര്‍‍മാര്‍‍ മൊത്തവിലയ്ക്ക് കരാറില് ഏര്‍‍പ്പെടുന്നു യാത്രക്കാരുടെ എണ്ണത്തെ കുറിച്ച് ഒരു ധാരണ ലഭിക്കുന്നു എന്നതിനാല്‍‍ മൊത്തവിലയ്ക്ക് മുന്‍കൂര്‍‍ കരാറുകള്‍ ഒപ്പിടാന്‍ ആര്‍‍ക്കും വൈഷമ്യം ഇല്ല . 1005,,അത്രയും അനിശ്ചിതത്വം ഒഴിവായിക്കിട്ടുന്നു എന്ന ആശ്വാസം ഉണ്ട് താനും . 1006,,ഒരു പ്രദേശത്ത് മാത്രം ഒതുങ്ങുന്നില്ല ടൂര്‍‍ഓപ്പറേറ്റര്‍‍മാരുടെ പ്രവര്‍‍ത്തനം . 1007,,അന്താരാഷ്ട്രാടിസ്ഥാനത്തില്‍‍ പ്രബലര്‍‍ ആയ ടൂര്‍‍ഓപ്പറേറ്റര്‍‍മാര്‍‍ ലോകത്തെ വിവിധ രാജ്യങ്ങളിലേയ്ക്ക് ഉള്ള ഇത്തരം പായ്ക്കേജുകള്‍ തയ്യാറാക്കുന്നു . 1008,,പ്രാദേശികമേഖലകളില്‍‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരും ഇല്ലാതില്ല . 1009,,എങ്കിലും പായ്ക്കേജുകളില്‍‍ അനേകം ഘടകങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഉള്ള പ്രേരണ പോലെ തന്നെ അനേകം പായ്ക്കേജുകള്‍ തയ്യാറാക്കാനും ടൂര്‍‍ഓപ്പറേറ്റര്‍‍മാര്‍‍ നിര്‍‍ബന്ധിതര്‍‍ ആകുന്നു . 1010,,വിപണനരംഗത്ത് ആദായകരമായി നിലനില്‍ക്കണം എങ്കില്‍‍ ഈ വൈവിധ്യം ആവശ്യമായി വരുന്നു . 1011,,ഒന്നോ രണ്ടോ കേന്ദ്രങ്ങളിലേയ്ക്ക് യാത്രക്കാരെ ആകര്‍‍ഷിക്കാന്‍ നടത്തുന്ന ശ്രമവും തമ്മില്‍‍ വിഭവശേഷിയുടെ കാര്യത്തില്‍‍ വലിയ വ്യത്യാസം ഇല്ല . 1012,,അപ്പോള്‍ വൈവിധ്യമാര്‍‍ന്ന വിഭാഗങ്ങളെ ആകര്‍‍ഷിക്കാന്‍ സാധിക്കുന്നു . 1013,,"നദീയാനം ആഗ്രഹിക്കുന്നവര്‍‍ക്കും പര്‍‍വ്വതപ്രാന്തങ്ങളില്‍‍ ഒഴിവുദിനം ചെലവിടാന്‍ ആഗ്രഹിക്കുന്നവര്‍‍ക്കും വെറുതെ കടപ്പുറത്ത് അലസദിനങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കന്നവര്‍‍ക്കും ഒട്ടകത്തിന്റെയോ ആനയുടേയോ പുറത്ത് കയറി സവാരി ചെയ്യണം എന്ന് വിചാരിക്കുന്നവര്‍‍ക്കും എല്ലാം അനുയോജ്യമായ രീതിയില് ഉളള പായ്ക്കേജുകള്‍ ഒരുമിച്ച് പരസ്യപ്പെടുത്തുകയും വിപണനംചെയ്യുകയും , ചെയ്യുന്വോള്‍ , പ്രതിശീര്‍‍ഷചെലവ് വളരെ ഏറെ കുറയ്ക്കുവാന്‍ സാധിക്കുന്നു ." 1014,,ഹോട്ടലുകളുടേയും വിമാനക്കമ്പനികളുടേയും മറ്റു അനുബന്ധ പ്രവര്‍‍ത്തരകരുടേയും ഉപഭോക്താക്കളുടേയും എല്ലാം വ്യത്യസ്ത താത്പര്യങ്ങളെ സംയോജിപ്പിക്കാന്‍ ടൂര്‍‍ഓപ്പറേറ്റര്‍‍മാര്‍ക്ക് അങ്ങനെ സാധിക്കുന്നു . 1015,,അവരുടെ വമ്പിച്ച സ്വാധീനത്തിന്റെ കാരണവും ഇത് തന്നെ . 1016,,എന്നാല്‍‍ ഈ ക്രമീകരണത്തിന് ഒരു മറുവശവും ഉണ്ട് . 1017,,ഒരു രാജ്യത്തിന്റേയോ പ്രദേശത്തിന്റ്റേയോ സവിശേഷതകള്‍ക്ക് ഒരു പരിധിക്ക് അപ്പുറം ടൂറിസംവിപണിയില്‍‍ സ്വാധീനം ചെലുത്താന്‍ സാധിക്കാതെ പോകുന്നു . 1018,,എല്ലാ കടല്‍ത്തീരകേന്ദ്രങ്ങളും ഒരേ വിഭാഗത്തില്‍‍ പെടുന്നു . 1019,,മയാമി ആയാലും ഹവായി ആയാലും കോവളം ആയാലും കടല്‍ത്തീരത്തെ സൂര്യപ്രകാശവും നിശ്ചിതനിലവാരം ഉള്ള ഹോട്ടല്‍സൗകര്യങ്ങളും വഗ്ദാനം ചെയ്യുന്നതിന് അപ്പുറം ഒരു പ്രദേശത്തിന്റെ സാംസ്ക്കാരികമോ ഭൂമിശാസ്ത്രപരമോ ചരിത്രപരമോ ആയ പ്രത്യേകതകളെ വിപണനത്തിലെ സ്വാധീനം ഉള്ള അംശങ്ങള്‍ ആയി മാറ്റുന്നില്ല . 1020,,വിലനിലവാരവും അന്താരാഷ്ട്രാടിസ്ഥാനത്തില്‍‍ സ്വീകാര്യം ആയ സൗകര്യങ്ങളും മാത്രം ആകുന്നു അളവുകോലുകള്‍ . 1021,,"അങ്ങനെ വരുന്വോള്‍ അതിപ്രധാനമായ ചരിത്രസ്മാരകങ്ങളോ ആകര്‍‍ഷണങ്ങളോ ഇല്ലാത്ത ഒരു പ്രദേശത്തിന് , അതിന്റെ പ്രകൃതിസൗന്ദര്യത്തിന്റേയോ ആതിഥ്യമര്യാദയുടേയോ അടിസ്ഥാനത്തില്‍‍ മാത്രം വിപണിയില്‍‍ ശ്രദ്ധിക്കപ്പെടാന്‍ പ്രയാസം ആയിവരുന്നു ." 1022,,കേരളത്തെ പോലെ ഉള്ള പ്രായേണ വൈകി മാത്രം ഈ രംഗത്ത് കടന്നുവരുന്നവര്‍‍ക്ക് ഇത് ഒരു പ്രധാന പ്രശ്നം തന്നെ ആണ് . 1023,,നമ്മുടെ വിപണനശൈലി ഇപ്പോഴും പ്രകൃതിലാവണ്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളത് ആണ് എന്ന് ഓര്‍‍ക്കുക . 1024,,ടൂര്‍‍ഓപ്പറേറ്റര്‍‍മാരുടെ തീരുമാനത്തെ സ്വാധീനിക്കാന്‍ ഏതേതു ഘടകങ്ങള്‍ ഉപകരിക്കുന്നു എന്ന അന്വേഷണം അര്‍‍ഥവത്തായ ഏതൊരു ടൂറിസം വിപണനത്തിന്റെയും ആധാരശില ആകേണ്ടതാണ് . 1025,,ടൂര്‍‍ഓപ്പറേറ്റര്‍‍മാര്‍‍ തങ്ങള്‍ സംവിധാനം ചെയ്ത ഉത്പന്നത്തെ എങ്ങനെ ആണ് വിപണനം ചെയ്യുന്നത് എന്ന് അറിയുന്നതും പ്രധാനം തന്നെ . 1026,,"വികസിത രാജ്യങ്ങളിലെ ഒരു പ്രത്യേകത , , സാധാരണക്കാര്‍‍ പോലും തങ്ങളുടെ പരിപാടികള്‍ മുന്‍കൂട്ടി തീരുമാനിക്കുന്നു എന്നത് ആണ് ." 1027,,"ഒരുപക്ഷേ , കാലാവസ്ഥയില്‍‍ ഉള്ള , ക്രമവും , അത് ജീവിതത്തിന് ഏല്‍‍പ്പിക്കുന്ന പ്രത്യേക താളവും ഇതിന് ഒരു കാരണം ആയിരിക്കാം ." 1028,,എന്തായാലും ഗ്രീഷ്മമാസങ്ങളിലോ ശിശിരമാസങ്ങളിലോ എപ്പോള്‍ ആണ് എവിടെ ആണ് യാത്ര പോകേണ്ടത് എന്ന് മാസങ്ങള്‍ക്ക് മുമ്പ് സാധാരണ യാത്രക്കാരന്‍ തീരുമാനിക്കുന്നു . 1029,,"ഡിസംബര്‍‍ , ജനുവരി മാസങ്ങളില്‍‍ ആണ് യാത്ര എങ്കില്‍‍ വളരെമുന്‍കൂട്ടിതന്നെ അവര്‍‍‍ തങ്ങളുടെ "" പാക്കേജ് "" തിരഞ്ഞെടുക്കുകയും അത് റിസര്‍വ്വ് ചെയ്യുകയും ചെയ്യുന്നു ." 1030,,"ഉദാഹരണത്തിന് ഡിസംബറില്‍‍ ആണ് യാത്ര പോകാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍‍ ജൂണ്‍ , ജൂലൈ മാസങ്ങളില്‍‍ തന്നെ അധികം പേരും അന്തിമതീരുമാനം ഉണ്ടാക്കും ." 1031,,ഇതിന് ഉപഭോക്താവിനെ സഹായിക്കണം എങ്കില്‍‍ തങ്ങളുടെ വിവിധതരം പാക്കേജുകളും ആയി ടൂര്‍‍ഓപ്പറേറ്റര്‍‍മാര്‍‍ അതിനു മുമ്പ് തന്നെ രംഗത്ത് വന്നിട്ടുണ്ടാവണം . 1032,,വന്‍കിട ടൂര്‍‍ഓപ്പറേറ്റര്‍‍മാര്‍‍ തങ്ങളുടെ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തി ആകര്‍‍ഷകമായ ബ്രോഷറുകള്‍ തയ്യാറാക്കുന്നു . 1033,,ഇത് ആറേഴ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ചെറുകിട ടൂര്‍‍ഓപ്പറേറ്റര്‍‍മാരുടെ കൈകളില്‍‍ എത്തും . 1034,,അതിന് ഒരു വര്‍‍ഷം മുന്‍പ് എങ്കിലും ഏതെല്ലാം പ്രദേശങ്ങള്‍ പുതുത് ആയി ഉള്‍പ്പെടുത്തണം എന്ന തീരുമാനം വിവിധ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍‍ അവര്‍‍‍ കൈക്കൊണ്ടിട്ടുണ്ടാവും . 1035,,ഉത്പ്പന്നക്രമീകരണം രണ്ടു വര്‍‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ആരംഭിക്കുന്നു എന്ന് പറയാം . 1036,,വികസിത രാജ്യങ്ങളിലെ ചെറുതും വലുതും ആയ പട്ടണങ്ങളില്‍‍ പ്രവര്‍‍ത്തിക്കുന്ന അനേകമനേകം ചെറിയ ട്രാവല്‍‍ ഏജന്‍സികളും ടൂര്‍‍ഏജന്‍സികളും ആണ് ഈ വിപണിയിലെ ചെറുകിടകച്ചവടക്കാര്‍‍ . 1037,,ഉപഭോക്താവും ആയി നേരിട്ട് ബന്ധപ്പെടുന്നതും പലപ്പോഴും ഇവര്‍‍ തന്നെ . 1038,,ചെറുകിടക്കാരുടെ മുന്‍പില്‍‍ ഒരു പ്രധാന ടൂര്‍‍ഓപ്പറേറ്ററുടെ അവധിക്കാല പായ്ക്കേജുകള്‍ മാത്രം അല്ല വന്നുചേരുന്നത് . 1039,,പ്രധാനപ്പെട്ട ടൂര്‍‍ഓപ്പറേറ്റര്‍‍മാരുടെ ഉത്പന്നങ്ങള്‍ എല്ലാം വിപണനത്തിന് ആയി അവിടെ വരുന്നു . 1040,,അത് ആകട്ടെ ഉപഭോക്താവിന് തന്റെ തെരെഞ്ഞെടുപ്പിന്റെ വിസ്തൃതി പിന്നേയും വര്‍‍ദ്ധിപ്പിക്കാന്‍ സഹായകം ആകുന്നു . 1041,,ഒരേ പ്രദേശത്തേയ്ക്ക് ഉള്ള രണ്ട് ടൂര്‍‍ഓപ്പറേറ്റര്‍‍മാരുടെ ഉത്പന്നങ്ങള്‍ എല്ലാം വിപണനത്തിന്‍ ആയി അവിടെ വരുന്നു . 1042,,ഒരേ പ്രദേശത്തേക്ക് ഉള്ള ടൂര്‍‍ഓപ്പറേറ്റര്‍‍മാരുട വ്യത്യസ്ത പായ്ക്കേജുകള്‍ താരതമ്യം ചെയ്യാനും പണത്തിന്റെ മൂല്യം ഏറ്റവും നന്നായി ലഭിക്കുന്ന ഒന്ന് തെരഞ്ഞെടുക്കാനും അങ്ങനെ യാത്രക്കാരന് സാധിക്കുന്നു . 1043,,മെച്ചപ്പെട്ട വ്യവസ്ഥകളും ആനുകൂല്യങ്ങളും ഉപഭോക്താവിന് കൊടുക്കാന്‍ ഏജന്‍സികള്‍ തമ്മില്‍‍ വലിയ മത്സരം നിലവില്‍‍ വരുന്നതും ഇക്കാരണത്താല്‍‍ ആണ് . 1044,,ചെറുകിടഏജന്‍സികള്‍ തങ്ങളുടെ സേവനത്തിന് ഉപഭോക്താവില്‍‍ ‍നിന്ന് പ്രത്യേകിച്ച് ഫീസ് ഒന്നും ഈടാക്കാറില്ല . 1045,,തങ്ങള്‍ വില്‍ക്കുന്ന പായ്ക്കേജുകള്‍ക്ക് നിര്ദ്ദിഷ്ട നിരക്കില്‍‍ ഉള്ള കമ്മീഷന്‍ അതാത് ടൂര്‍‍ഓപ്പറേറ്റര്‍‍മാര്‍‍ ഇവര്‍‍ക്ക് നല്‍കുന്നു . 1046,,ഈ ശ്രേണികള്‍ എല്ലാം അവഗണിച്ചുകൊണ്ട് ഉപഭോക്താവിനെ നേരിട്ട് സമീപിക്കാം എന്ന് വിചാരിക്കുന്നതില്‍‍ വലിയ കഴമ്പ് ഇല്ല . 1047,,ചില ഹോട്ടല്‍‍കമ്പനികളും പ്രാദേശിക ടൂറിസം ബോര്‍‍ഡുകളും അങ്ങനെ ഉള്ള ഉദ്യമങ്ങള്‍ നടത്തിയേക്കാം . 1048,,എന്നാല്‍‍ അന്താരാഷ്ട്രടൂറിസത്തിന്റെ സിംഹഭാഗവും നടക്കുന്നത് മേല്‍‍ വിവരിച്ച രീതിയില്‍‍ ‍തന്നെ ആണ് . 1049,,വമ്പന്‍ ടൂര്‍‍ഓപ്പറേറ്റര്‍‍മാരേ കൂടാതെ ചെറിയ നിലവാരത്തില്‍‍ മൊത്തവ്യാപാരം നടത്തുന്നവരും ഉണ്ട് . 1050,,സ്കീയിങ്ങിന് ആയി മഞ്ഞു് മൂടിയ പര്‍‍വ്വതപ്രദേശങ്ങള്‍ തേടുന്നവരുടെ എണ്ണവും കുറവ് അല്ല . 1051,,വഞ്ചി തുഴയാനും ആഴക്കടലില്‍‍ മുങ്ങാനും മീന്‍ പിടിക്കാനും എല്ലാം ആയി സഞ്ചരിക്കുന്ന അനേകായിരം പേര്‍ ഉണ്ട് . 1052,,പ്രത്യേക കലാരൂപങ്ങളും വാസ്തുശില്‍പശൈലിയുടെ പ്രത്യേകതകളും തെരയുന്ന യാത്രക്കാരും കുറവ് അല്ല . 1053,,അപൂര്‍‍വ്വ പക്ഷികളേയും മൃഗങ്ങളേയും ചെടികളേയും തിരയുന്നവരും ഉണ്ട് . 1054,,വ്യക്തിപരം ആയി തങ്ങള്‍ക്ക് എന്തെങ്കിലും സാംഗത്യം ഉള്ള സ്ഥലങ്ങള്‍ തെരെഞ്ഞെടുക്കാനും സന്ദര്‍‍ശകര്‍‍ ശ്രമിക്കാറുണ്ട് . 1055,,"ഒരു പ്രസിദ്ധനായ കവിയുടേയോ , കലാകാരന്റെയോ പേരും ആയി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍‍ശിക്കാന്‍ ആയിരിക്കും ചിലര്‍‍ക്ക് തത്പര്യം എങ്കില്‍‍ , കടപ്പുറത്ത് വെറുതെ കിടക്കാനും ഇടയ്ക്കിടെ നീന്തിത്തുടിക്കാനും ആയിരിക്കും മറ്റു ചിലര്‍‍ക്ക് വാസന ." 1056,,ഇങ്ങനെ ഉള്ള വലിയ വൈവിദ്ധ്യം യാത്രക്കാര്‍ക്ക് പിന്നില്‍‍ ഉണ്ട് എന്നുള്ളത് ടൂറിസം രംഗത്തെ സന്വത്തികബാധ്യതകളും പുതിയ കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ഉള്ള അവസരങ്ങളും എന്തെന്നില്ലാതെ വര്‍‍ദ്ധിപ്പിക്കുന്നുണ്ട് . 1057,,വിദേശത്ത് താമസമാക്കിയവര്‍‍ തങ്ങളുടെ ബന്ധുമിത്രാദികളെ കാണാന്‍ ആയി ഒരു രാജ്യത്തേയ്ക്ക് തിരിച്ചുവരുന്നതിനേയും ടൂറിസം ആയി കണക്കാക്കാറുണ്ട് . 1058,,ചില രാജ്യങ്ങള്‍‍ ഇവരെ ടൂറിസ്റ്റുകള്‍ ആയി പരിഗണിക്കാറില്ല എങ്കിലും സാമ്പത്തികമായ അര്‍ത്ഥത്തില്‍‍ അവരെ ടൂറിസ്റ്റുകള്‍ ആയി കാണുന്നതില്‍‍ തെറ്റ് ഇല്ല . 1059,,മതപരമായ സന്ദര്‍‍ശനങ്ങള്‍ നടത്തുന്നവരെ തീര്‍ത്ഥാടകര്‍‍ എന്ന് സാധാരണ പറയാറുണ്ട് എങ്കിലും സാങ്കേതികമായ അര്‍‍ത്ഥത്തില്‍‍ ടൂറിസ്റ്റുകള്‍ തന്നെ ആണ് അവരും . 1060,,ഔദ്യോഗികമോ ബിസിനസ്സ്പരമോ ആയ ആവശ്യങ്ങള്‍ക്ക് ആയി ഒരു പ്രദേശം സന്ദര്‍‍ശിക്കുന്നവരും ടൂറിസ്റ്റുകള്‍ തന്നെ . 1061,,"അന്താരാഷ്ട്ര സമ്മേളനങ്ങള്‍ , സെമിനാറുകള്‍ ചര്‍‍ച്ചകള്‍ എന്നിവയ്ക്ക് ആയി ഒരു രാജ്യത്ത് വന്നെത്തുന്നവരേയും ടൂറിസ്റ്റുകള്‍ ആയി കണക്കാക്കാവുന്നതാണ് ." 1062,,ടൂറിസ്റ്റുകള്‍ ആരൊക്കെ ആണ് എന്ന അന്വേഷണം അനേകം വിഭാഗങ്ങളില്‍‍ ഉള്ളവരേയും വൈവിദ്ധ്യമാര്‍‍ന്ന ആവശ്യങ്ങള്‍ക്ക് ആയി സഞ്ചരിക്കുന്നവരേയും ഉള്‍പ്പെടുത്താന്‍ മാത്രം വിപുലം ആണ് എന്ന് മനസ്സിലാക്കാന്‍ വിഷമം ഇല്ല . 1063,,ആര് ആണ് ടൂറിസ്റ്റ് എന്ന് വ്യക്തമായി വേര്‍‍തിരിച്ച് അറിയണം എങ്കില്‍‍ ആരെയൊക്കെ ടൂറിസ്റ്റുകള്‍ ആയി പരിഗണിക്കുന്നില്ല എന്ന് കൂടി വിശദം ആക്കേണ്ടിവരും . 1064,,എന്നാല്‍‍ അതിന് മുമ്പ് ടൂറിസ്റ്റുകള്‍ എന്ന പദത്തിന്റെ ഒരു നിര്‍‍വചനം അനിവാര്യം ആണ് . 1065,,ടൂര്‍‍ എന്ന പദത്തില്‍‍ നിന്ന് ആണ് അല്ലോ ടൂറിസ്റ്റ് എന്ന ഇംഗ്ലീഷ് പദത്തിന്റെ നിഷ്പത്തി . 1066,,ടൂര്‍‍ എന്നാല്‍‍ കാര്യനിര്‍‍വ്വഹണത്തിനോ വിനോദത്തിനോ വിദ്യാഭ്യാസത്തിനോ വേണ്ടി നടത്തപ്പെടുന്നതും മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നതും ആരംഭിച്ച സ്ഥലത്ത് തന്നെ തിരിച്ചെത്തുന്നതും ആയ ഒരു യാത്ര എന്ന് ആണ് ഡിക്ഷ്ണറി കൊടുക്കുന്ന നിര്‍‍വചനം . 1067,,ഒരു ടൂറിസ്റ്റ് ആര്‍ എന്ന ഔദ്യോഗിക നിര്‍‍വ്വചനത്തിന്റെ അടിത്തറ ഈ ആശയത്തില്‍‍ തന്നെ ആണ് . 1068,,എന്നാല്‍‍ ലോകടൂറിസം സംഘടന ഇതില്‍‍ ചില ഉപാധികള്‍ കൂടി കൂട്ടിച്ചേര്‍‍ത്തിട്ടുണ്ട് . 1069,,ഇരുപത്തിനാലു മണിക്കൂറില്‍‍ കൂടുതല്‍‍ ഒരു സ്ഥലത്ത് ചെലവഴിക്കുന്ന ആളെ മാത്രമേ ടൂറിസ്റ്റ് ഏന്നു വിളിക്കാന് ആവൂ . 1070,,ഒരു രാത്രി എങ്കിലും അവിടെ ചെലവിടണം എന്ന് അര്‍‍ത്ഥം . 1071,,അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍‍ കണ്‍സല്‍‍ട്ടന്‍സിക്കും മറ്റു് പ്രതിഫലം പറ്റുന്ന പ്രവൃത്തികള്‍ക്കും ആയി ഒരു ദിവസവും മറ്റും വന്ന് മടങ്ങുന്നവരെ ടൂറിസ്റ്റ് ആയി കണക്കാക്കുന്നതും ഇല്ല . 1072,,അപ്പോള്‍ പ്രതിഫലം പറ്റുന്ന ഒരു പ്രവര്‍‍ത്തിക്ക് ആണ് ഒരാള്‍ ഒരു പ്രദേശം സന്ദര്‍‍ശിക്കുന്നത് എങ്കില്‍‍ ഇരുപത്തിനാലു മണിക്കൂറില്‍‍ കൂടുതല്‍‍ അവിടെ തങ്ങിയാലും അയാളെ ടൂറിസ്റ്റ് ആയി പരിഗണിക്കാറില്ല . 1073,,ഈ നിര്‍‍വചനത്തിന്റെ പരിധിയില്‍‍ നിന്നും പലതരം സഞ്ചാരികളെ ഒഴിച്ചുനിര്‍‍ത്താന് ആവും . 1074,,രാവിലെ കാറിലോ ബസ്സിലോ കയറി അടുത്ത് ഉള്ള വിനോദസഞ്ചാരകേന്ദ്രത്തില്‍‍ പോയി വൈകുന്നേരം മടങ്ങുന്നവരെ ടൂറിസ്റ്റ് എന്ന് വിളിക്കാന്‍ സാധിക്കുകയില്ല . 1075,,അത്തരക്കാരെ എക്സ്കര്‍‍ഷനിസ്റ്റുകള്‍ എന്ന് ആണ് നിര്‍‍വചിക്കാറ് . 1076,,സ്വദേശികള്‍ ആയ സഞ്ചാരികള്‍‍ മാത്രം അല്ല എക്സ്കര്‍‍ഷനിസ്റ്റുകള്‍ . 1077,,ഒരു വിമാനത്താവളത്തിലോ തുറമുഖത്തോ വഴി മദ്ധ്യേ വന്നിറങ്ങി പത്തുപന്ത്രണ്ട് മണിക്കൂറോളം ആ പ്രദേശത്ത് ചെലവഴിച്ച് തിരിച്ചു പോകുന്നവരേയും ആ വിഭാഗത്തില്‍‍ ആണ് പെടുത്താറുള്ളത് . 1078,,അക്കാരണത്താല്‍‍തന്നെ ഒരു നഗരത്തില്‍‍ തങ്ങേണ്ടിവരുന്ന വൈമാനികരെ ടൂറിസ്റ്റുകള്‍ ആയി കണക്കാക്കാറില്ല . 1079,,സന്ദര്‍‍ശകര്‍‍ ആയി പരിഗണിക്കപ്പെടാത്ത മറ്റു ചിലതരം യാത്രക്കാര്‍‍ ഉണ്ട് . 1080,,"സ്ഥിരമായി ഒരു പുതിയ നാട്ടിലേയ്ക്ക് കുടിയേറുന്നവരേയും , താത്ക്കാലികമായി കുടിയേറുന്ന അഭയാര്‍‍ത്ഥികളേയും തിരിച്ചുപോകാന് ഉദ്ദേശം ഇല്ലാത്ത മറ്റുവിഭാഗം സന്ദര്‍‍ശകരേയും വെറും സഞ്ചാരികള്‍‍ ആയി മാത്രമേ പരിഗണിക്കാറുള്ളൂ ." 1081,,വിദേശരാജ്യത്ത് ജോലി ചെയ്യാനോ പഠിക്കാനോ നയതന്ത്രപ്രവര്‍‍ത്തനങ്ങള്‍ക്കോ ആയി ചെന്നെത്തുന്നവരും യാത്രക്കാര്‍‍ തന്നെ . 1082,,സാങ്കേതികമായ അര്‍‍ത്ഥവ്യത്യാസം ആണ് ഇവിടെ ഈ വേര്‍തിരിവുകള്‍ക്ക് കാരണം . 1083,,എന്നാല്‍‍ സാധാരണഭാഷയില്‍‍ ടൂറിസ്റ്റുകളെ സഞ്ചാരികള്‍‍ എന്നും സന്ദര്‍‍ശകര്‍‍ എന്നും ഒക്കെ വിളിക്കാറുമുണ്ട് . 1084,,ഈ പുസ്തകത്തിലും അങ്ങനെ പ്രയോഗിച്ചിട്ടുണ്ട് . 1085,,എല്ലാ ടൂറിസ്റ്റുകളും സന്ദര്‍‍ശകര്‍‍ ആണ് എങ്കിലും എല്ലാ സന്ദരശകരും ടൂറിസ്റ്റുകള്‍ അല്ല . 1086,,ടൂറിസ്റ്റുകള്‍ തന്നെ അവരുടെ യാത്രോദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിലും അവരുടെ മനോഭാവങ്ങളുടേയും താത്പര്യങ്ങളുടേയും അടിസ്ഥാനത്തിലും പലരും വര്‍‍ഗ്ഗീകരിച്ചിട്ടുണ്ട് . 1087,,സന്ദര്‍‍ശിക്കുന്ന പ്രദേശത്തെ ജനങ്ങളോടും അവരുടെ സംസ്ക്കാരത്തോടും ഉള്ള മനോഭാവം ആ വ്യക്തിയുടെ മൂല്യബോധത്തെ ആണ് പലപ്പോഴും വിളിച്ചോതുന്നത് . 1088,,ഒരു പായ്ക്കേജ് ടൂറില്‍‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മാത്രം കണ്ട് മടങ്ങിപ്പോകാന്‍ ആയിരിക്കും ചിലര്‍‍ക്ക് താത്പര്യം . 1089,,"മറ്റു ചിലര്‍‍ക്ക് അംഗീകൃത പരിപാടിയില്‍‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത കാഴ്ച്ചകള്‍ കാണാനും , സാധാരണ മനുഷ്യരും ആയി ഇടപഴകാനും അവരുടെ ജീവിതരീതികള്‍ മനസ്സിലാക്കാനും താത്പര്യം ഏറിയെന്നിരിക്കും ." 1090,,ആതിഥേയ ജനതയെ ശല്യം ആയി കാണുന്നവരും ഉണ്ട് . 1091,,"ഇത്തരം വിഭജനങ്ങള്‍‍ ഒരുപക്ഷേ , നമ്മെ എങ്ങും കൊണ്ടെത്തിച്ചു എന്ന് വരില്ല ." 1092,,മനുഷ്യര്‍‍ തമ്മില്‍‍ ഉള്ള വൈവിദ്ധ്യം ടൂറിസ്റ്റുകള്‍ക്ക് ഇടയിലും ഉണ്ടാവും എന്നത് സ്വാഭാവികം മാത്രം . 1093,,എന്നാല്‍‍ ഒരു പ്രത്യേക സ്ഥലം ഒരു ടൂറിസ്റ്റ് തന്റെ യാത്രയ്ക്ക് ആയി തെരെഞ്ഞെടുക്കുന്ന പ്രക്രിയയെ പറ്റി മനസ്സിലാക്കുന്നത് ഈ വ്യവസായത്തെ പറ്റി കൂടുതല്‍‍ ഉള്‍ക്കാഴ്ച്ച നല്‍കാന്‍ സഹായിക്കും . 1094,,യാത്ര പോകാന്‍ ഉള്ള പ്രേരണകള്‍ നിരവധി ആയിരിക്കുന്നതു പോലെ തന്നെ എത്തിപ്പെടാവുന്ന കേന്ദ്രങ്ങളും നിരവധി ആണ് . 1095,,"യാത്ര പോകണം എന്ന് തീരുമാനിച്ച് കഴിഞ്ഞാല്‍‍ , എന്തിന് വേണ്ടി പോവുന്നു എന്ന് അയാള്‍ക്ക് വ്യക്തമായി കഴിഞ്ഞാല്‍‍ , പിന്നെ സാമ്പത്തിക പരിഗണനകള്‍ തന്നെ ആണ് ഏറ്റവും പ്രധാനം ആയിത്തീരുന്നത് ." 1096,,"അതോടൊപ്പംതന്നെ ഒരു ടൂറിസ്റ്റ്കേന്ദ്രത്തെ പറ്റി ഒരു ടൂറിസ്റ്റ് , യാത്ര പുറപ്പെടുന്നതിനു മുമ്പ് എങ്ങനെ വിലയിരുത്തുന്നു എന്നതും വളരെ നിര്‍‍ണ്ണായകം ആണ് ." 1097,,തന്റെ ആവശ്യത്തിന് ഇണങ്ങുന്നത് ആണ് ഒരു സ്ഥലം എന്ന് ഒരാള്‍ പല പല മാര്‍‍ഗ്ഗങ്ങളിലൂടെ സങ്കല്‍പിക്കാന്‍ തുടങ്ങുന്ന ഇടത്ത് തീരുമാനപ്രക്രിയ ആരംഭിക്കുകയാണ് . 1098,,"അത് പരസ്യങ്ങളിലൂടെ , വാര്‍‍ത്തകളിലൂടെ സുഹൃത്തുക്കളിലൂടെ , സിനിമയിലൂടെ മനസ്സില്‍‍ രൂപപ്പെട്ട ഒരു സാങ്കല്‍പികചിത്രവും ആയിരിക്കാം ." 1099,,ആ സാങ്കല്‍പികചിത്രം രൂപീകരിക്കുക എന്നത് ആണ് ടൂറിസം വിപണനത്തിലെ ഏറ്റവും വലിയ വെല്ലുവിളി . 1100,,മൃതശരീരങ്ങളുടെ കൂമ്പാരം ആണ് ഇനി കീഴടക്കാന്‍ പോകുന്നത് . 1101,,റോട്ടാങ് എന്നാല്‍ മൃതശരീരങ്ങളുടെ കൂമ്പാരം എന്ന് ആണ് അര്‍ഥം . 1102,,ഒരു മണിക്ക് മലകയറ്റം തുടങ്ങി . 1103,,ചുറ്റും മഞ്ഞിന്റെ തണുപ്പ് . 1104,,പാരാഗ്ലൈഡിങ്ങ് നടത്തുന്ന വിനോദസഞ്ചാരികള്‍ എല്ലാം കണ്ടും ക്യാമറയില്‍ ആക്കിയും യാത്ര തുടര്‍ന്നു . 1105,,"വഴങ്ങാന്‍ കൂട്ടാക്കാത്ത പാത , കച്ചാട്രാക്‌സ് , ഒരുവരി ഗതാഗതത്തിനു മാത്രം വീതി ഉള്ള പാത ." 1106,,കുത്തനെ ഉള്ള കയറ്റങ്ങളും ഇറക്കങ്ങളും ഇടുങ്ങിയ വളവുകളും അഗാധമായ താഴ്‌വരകളും . 1107,,ഓ ദൈവമേ മനസ് മന്ത്രിച്ചു . 1108,,ചിലപ്പോള് അത് ഉച്ചത്തില്‍ ആയിപ്പോയി . 1109,,കുത്തനെ ഉള്ള കയറ്റം . 1110,,നിറയെ സാധനങ്ങള്‍ ഉള്ളതു കൊണ്ട് ആവാം ബൈക്കിന് കയറാന്‍ മടി . 1111,,പിന്നില് ഇരുന്ന ആള്‍ ഇറങ്ങി തള്ളിയപ്പോള് ആണ് ബൈക്ക് ആ കയറ്റം കയറിയത് . 1112,,ഞങ്ങളെ പോലെ തന്നെ മല കയറുന്ന ബൈക്ക്യാത്രക്കാര്‍ തിരിച്ച് ഇങ്ങോട്ടും ഉണ്ടായിരുന്നു . 1113,,വിദേശികളും സ്വദേശികളും . 1114,,മിക്കവരുടെയും വാഹനം ബുള്ളറ്റ് തന്നെ . 1115,,തള്ളവിരലു് ഉയര്‍ത്തി ഐക്യദാര്‍ഢ്യവും ഉത്സാഹവും പങ്ക് വച്ച് ഞങ്ങള് അവരെ കടന്നുപോയി . 1116,,മഞ്ഞിന്റെ കൂടുതല്‍ ആഴങ്ങളിലൂടെ ആയി യാത്ര . 1117,,ആകാശത്തിന്റെ അതിര് തൊട്ടടുത്ത് ആണ് എന്നപോലെ ഉയരങ്ങള്‍ . 1118,,ചുറ്റും മഞ്ഞുമലയുടെ വലിയ കോട്ട . 1119,,സൗന്ദര്യം പകര്‍ത്തുതില്‍ ക്യാമറ പരാജയപ്പെട്ടുപോകുന്നു . 1120,,പക്ഷെ ഞങ്ങളുടെ മനസില്‍ അത് മായാത്ത ചിത്രങ്ങള്‍ കോരിയിട്ടു . 1121,,ഞങ്ങളുടെ ഫോണിന് കവറേജ് ഇല്ലാതായി . 1122,,ലേയിലേക്ക് പ്രവേശിക്കുന്നത് വരെ ആശയവിനിമയസൗകര്യം ഇല്ലാത്ത ഒരു ലോകം ആണ് . 1123,,ഇടയ്ക്ക് കെയിലേങ്ങില്‍ മാത്രം ആണ് കവറേജ് കിട്ടിയത് . 1124,,മാലാഖ ഇടപെടുന്നു . 1125,,റൊടാങ് കടന്ന് നാല് മണിക്ക് ആയിരുന്നു ഉച്ചഭക്ഷണം . 1126,,6.30ഓടെ ഞങ്ങള്‍ കോക്‌സറില്‍ എത്തി . 1127,,വിരലില്‍ എണ്ണാവുന്ന താമസക്കാര്‍ മാത്രം ഉള്ള ഒരു കൊച്ചു ദേശം . 1128,,എല്ലാവരും താത്കാലിക താമസസൗകര്യങ്ങളില്‍ ആണ് . 1129,,വര്‍ഷത്തില്‍ മൂന്നോനാലോ മാസമേ അവര് ഇവിടെ ഉണ്ടാവു . 1130,,കച്ചവടാവശ്യത്തിന്‍ എത്തുന്നത് ആണ് . 1131,,ശിഷ്ടകാലം ഇവിടെ താമസിക്കാന്‍ ആവുകയും ഇല്ല . 1132,,കാരണം 15 മുതല്‍ 20 അടി വരെ ഇവിടെ മഞ്ഞ് മൂടികിടക്കും . 1133,,ക്യാമ്പിന് തൊട്ടുമുന്നില്‍ വച്ച് ബൈക്ക്രണ്ടിന്റെ ക്‌ളച്ച്‍വയര്‍ പോയി . 1134,,എന്ത്യെങ്കിലും സഹായം ആവശ്യം ഉണ്ട് എങ്കില്‍ കിട്ടാന്‍ സാധ്യത ഉള്ള സ്ഥലത്ത് വെച്ച് തന്നെ അങ്ങിനെ തോന്നിയ ബൈക്കിനെ ഞങ്ങള്‍ക്ക് അഭിനന്ദിക്കാതിരിക്കാന്‍ ആയില്ല . 1135,,സാംറുദ് അത് ശരി ആക്കി . 1136,,ബൈക്ക്ഒന്നിന് ഒരു പ്രശ്‌നം . 1137,,അതിന്റെ ടൂള്‍കിറ്റ് കെട്ടിയ ചരട് ചെയിനില്‍ കുരുങ്ങിയിരിക്കുന്നു . 1138,,ഒരു വിദഗ്ദനായ മെക്കാനിക്കിന്റെ സേവനം ആവശ്യമായി വരും . 1139,,രാത്രി ഇരുളാന്‍ തുടങ്ങിയിരിക്കുന്നു . 1140,,ഞങ്ങള്‍ ലക്ഷ്യസ്ഥാനത്ത് നിന്നും ഏറെ അകലെ ആണ് . 1141,,ഞങ്ങള്‍ വീണ്ടും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു . 1142,,ചുറ്റും വിജനമായ സ്ഥലങ്ങള്‍ . 1143,,മുന്നോട്ട് പോകാന്‍ പാതിമനസേ ഉണ്ടായിരുന്നുള്ളു . 1144,,കുറച്ചു് ദൂരം പോയപ്പോള്‍ അതിര്‍ത്തി റോഡ് ഓര്‍ഗനൈസേഷന്റെ ട്രക്ക് എതിരേ വരുന്നു . 1145,,മുന്നോട്ട് പോകുന്നത് ബുദ്ധിപരം അല്ല എന്ന് അവര്‍ പറഞ്ഞു . 1146,,ഒന്നാമത് കിലോമീറ്ററുകളോളം മനുഷ്യവാസം ഇല്ലാത്ത ഇടങ്ങള്‍ ആണ് . 1147,,തങ്ങാന്‍ പറ്റിയ സ്ഥലങ്ങളും കിട്ടില്ല . 1148,,പിന്നെ ഭ്രാന്തന്‍ ചടുലപാതങ്ങള്‍ ആയി ( Pagalnullahs ) മഞ്ഞ് ഉരുകിയെത്താന് ഇട ഉണ്ട് . 1149,,അത് ചിലപ്പോള്‍ റോഡ് തകര്‍ത്തുകളയും . 1150,,ഞങ്ങള്‍ കോക്‌സര്‍ ക്യാമ്പിലേക്ക് തിരിച്ചുവിട്ടു . 1151,,ഭാഗ്യത്തിന് അവിടെ ഒരു ബൈക്ക് മെക്കാനിക്കിനേയും ഞങ്ങള്‍ക്ക് കിട്ടി . 1152,,ഞങ്ങളുടെ മനസിലൂടെ ഒരു ചിന്ത കടന്നുപോയി . 1153,,ശരിക്കും ഞങ്ങളുടെ മാലാഖ രക്ഷയ്‌ക്ക് എത്തിയത് ആണ് . 1154,,ഈ രാത്രി ഞങ്ങള്‍ മുന്നോട്ട് തന്നെ പോയിരുന്നു എങ്കില്‍ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ ഉറങ്ങാനും വണ്ടി ഓടിക്കാനും പറ്റാതെ കുഴങ്ങിപോയേനെ . 1155,,അതും കണ്ടീഷന്‍ ശരി അല്ലാത്ത ബൈക്കില്‍ .. 1156,,ആ ട്രക്ക് വന്നതും ഞങ്ങളെ തിരിച്ചുവിട്ടതും എല്ലാം ആ അദൃശ്യശക്തി തന്നെ .. 1157,,ഓ ദൈവമേ ! നിന്റെ സംരക്ഷണം എത്ര വലുത് ആണ് എന്ന് ഞങ്ങള്‍ മനസിലാക്കുന്നു . 1158,,സുരക്ഷിതവും സൗകര്യപ്രദവും ആയ താമസത്തിനു പുറമെ ബൈക്കിനു വേണ്ട മെക്കാനിക്കല്‍സഹായവും എല്ലാം ആ ക്യാമ്പില്‍ ഞങ്ങള്‍ക്ക് കിട്ടി . 1159,,പോരാത്തതിന് സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ബൈക്ക്റൈഡില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവിടുത്തെ മെക്കാനിക്കുകള്‍ പറഞ്ഞുതന്നു . 1160,,കോക്‌സാറില്‍ നിന്നും ബൈക്ക് കുഴപ്പം ഇല്ലാതെ ഓടി . 1161,,പക്ഷെ ഓവര്‍ലോഡ് കാരണം അതിന്റെ കാരിയര്‍ ഇളകിതുടങ്ങി . 1162,,അത് വെല്‍ഡ് ചെയ്ത് ചേര്‍ക്കണം . 1163,,പക്ഷെ ഒരു മനുഷ്യജീവിതസാന്നിധ്യം പോലും അവിടെ ഒന്നും കാണുന്നില്ല . 1164,,അതുകൊണ്ട്തന്നെ ഞങ്ങള്‍ കഴിയുന്നത്ര വേഗം കൂട്ടി . 1165,,ഏറ്റവും അടുത്തുള്ള ടൗണ്‍ പിടിക്കണം . 1166,,11.30ന് ടാന്റിയില്‍ നിന്ന് ചൂട് മോമോസും കഴിച്ച് യാത്ര തുടര്‍ന്നു . 1167,,കെയ്‌ലോങ്ങില്‍ നിന്ന് ഉച്ചയ്ക്ക് 2.30നോടെ ഞങ്ങള് ഒരു വെല്‍ഡിങ്ഷോപ്പ് കണ്ടെത്തി . 1168,,മൊബൈല്‍ കിട്ടിയതായിരുന്നു മറ്റൊരു സന്തോഷം . 1169,,അതും പെട്ടെന്നു തന്നെ പോയി . 1170,,റേഞ്ച് മാറിമറയുന്നു . 1171,,യാത്ര തുടര്‍ന്നു . 1172,,മലനിരകളെ ഒന്നിനു പിറകെ ഒന്ന് ആയി പിന്തള്ളി . 1173,,ഇടയ്‌ക്ക് ഒരു ഭ്രാന്തന്‍ ചടുലപാതവും മുറിച്ചുകടക്കേണ്ടിവന്നു . 1174,,ചില ഇടങ്ങളില്‍ മൂന്ന്അടി ആഴം ഉണ്ടായിരുന്നു . 1175,,ചിലതിന് വീതി കൂടുതല്‍ ആയിരുന്നു . 1176,,അടിയില്‍ ഉരുളന്‍ കല്ലുകള്‍ മിനുസമാര്‍ന്നു കിടപ്പുണ്ടായിരുന്നു . 1177,,മഞ്ഞു് ഉരുകി ഒഴുകി എത്തിയ വെള്ളത്തിന് അസ്ഥി തുളയ്ക്കുന്ന തണുപ്പ് ആയിരുന്നു . 1178,,ചില ഇടങ്ങളില്‍ ബൈക്ക് തന്നെ ഒലിച്ചു പോകും എന്ന തോന്നലു് ഉണ്ടായി . 1179,,പിന്‍ യാത്രികന്‍ ഇറങ്ങി ഫോര്‍വീലറില്‍ മറുകര കടക്കണം . 1180,,അല്ലെങ്കില്‍ നടന്നു കയറണം . 1181,,ശരിക്കും ഭ്രാന്തന്‍ ചടുലപാതം ഒരു ഭീകരാനുഭവം തന്നെ . 1182,,നരകവും സ്വര്‍ഗവും അടുത്തടുത്ത് . 1183,,ബറാലാച്ചാലാ അത് ആയിരുന്നു . 1184,,ഒരു ചായ കുടിച്ച ഉന്‍മേഷത്തില്‍ ആയിരുന്നു ഞങ്ങള് ആ കയറ്റം കയറി തുടങ്ങിയത് . 1185,,കുത്തികൊല്ലുന്ന തരം തണുപ്പ് . 1186,,ഹൈ ആള്‍ിറ്റിയൂഡ് സിക്‌നസ് . 1187,,ക്ഷീണം ശരീരത്തെ വല്ലാതെ ബാധിക്കുന്നു . 1188,,പക്ഷെ ചുറ്റുവട്ടത്തെ കാഴ്ച മനസിനെ കൂടുതല്‍ ഉത്സാഹഭരിതം ആക്കികൊണ്ടിരിക്കുന്നു . 1189,,കൂറ്റന്‍ മഞ്ഞുമലകള്‍ക്കു നടുവില്‍ ടാറ് ഇട്ട കറുത്ത റോഡ് . 1190,,യാത്ര അതിലൂടെ ആണ് . 1191,,മഞ്ഞുമതിലില്‍ തൊട്ടുരുമ്മി ഒരു യാത്ര . 1192,,അത് ആണ് ഞാന്‍ ആദ്യം പറഞ്ഞത് . 1193,,സ്വര്‍ഗവും നരകവും തൊട്ട് അടുത്ത് . 1194,,ബൈക്കിന്റെ കുടുകുടു ശബ്ദത്തില്‍ പോലും മഞ്ഞുമല ഇടിഞ്ഞ് വീഴുമോ എന്ന ആശങ്ക പോലും ഞങ്ങള്‍ക്ക് ഉണ്ടായി . 1195,,തണുപ്പ് മജ്ജ വരെ അരിച്ചെത്തി കഴിഞ്ഞിരിക്കുന്നു . 1196,,ആകെയൊരു മരവിപ്പ് പക്ഷെ ഞങ്ങള്‍ മുന്നോട്ട് തന്നെ . 1197,,മഞ്ഞിന്റെ നിസ്സീമമായ ലോകത്തിലൂടെ .. 1198,,ധവളനിറത്തില് ഉള്ളതും ആകാശനീലിമയാല്‍ നീല നിറം അണിഞ്ഞതും ആയ മഞ്ഞുമലകളുടെ അനന്തമായ ലോകം . 1199,,ശരിക്കും സ്വര്‍ഗം താണിറങ്ങി വന്നത് തന്നെ . 1200,,സമയം അഞ്ചു് മണി ആവാറായി . 1201,,ആകാശം മേഘാവൃതം ആയി . 1202,,മഴ തുടങ്ങുതിനു മുമ്പ് ഞങ്ങള്‍ക്ക് സര്‍ച്ചുവില്‍ എത്തണം . 1203,sg,അഥവാ മഴ പെയ്താല്‍ കുടുങ്ങിപോകും . 1204,,ഈ മഞ്ഞുമലകള്‍ക്ക് ഇടയില്‍ തന്നെ ഞങ്ങളെ അടക്കേണ്ടി വരും . 1205,,അത് എന്നന്നേക്കും ആയി അതേപടി കിടക്കും . 1206,,ദൈവമേ ഞങ്ങളുടെ ഇപ്പോഴത്തെ യാത്ര ജീവനു വേണ്ടി ആണ് . 1207,,ഞങ്ങള് ഒരു തടാകം കടന്നുപോയി . 1208,,കടന്നുവന്നതില്‍ ഏറ്റവും മനോഹരമായ സ്ഥലം . 1209,,സ്വര്‍ഗത്തെ കുറിച്ച് ഞാന്‍ മനസില്‍ വരച്ചിട്ട ചിത്രം ഇത് ആയിരുന്നു . 1210,,സ്വര്‍ഗത്തിലേക്ക് ഒരു എത്തിനോട്ടം പോലെ . 1211,,ആകാശത്തിനു് മേലെ ആണ് ഞങ്ങള് ഇപ്പോള്‍ . 1212,,വെണ്‍മേഘങ്ങള്‍ നിറഞ്ഞ നീല ആകാശം . 1213,,എന്റെ മനസും കണ്ണും കവര്‍ന്നെടുത്ത ഏറ്റവും സുന്ദരമായ ഒരു ദൃശ്യം . 1214,,പക്ഷെ ഹൈആള്‍ട്ടിറ്റിയൂഡ് സിക്‌നസിന്റെ ലക്ഷണം പുറത്തു് വരാന്‍ തുടങ്ങി . 1215,,കടുത്ത തലവേദന . 1216,,ഹൃദയമിടിപ്പ് കൂടുന്നു . 1217,,ഓക്‌സിജനു വേണ്ടി ദാഹിക്കുന്ന രക്തകോശങ്ങള്‍ . 1218,,കവിളും മൂക്കും ചുമന്നു തുടുത്തു . 1219,,ആറരയോടെ സര്‍ച്ചുവില്‍ എത്തി . 1220,,തണുപ്പ് അവിടെയും ക്രൂരമായി തന്നെ തുടരുന്നു . 1221,,ചടുലജലപാതം ഞങ്ങളെ അവിടവിടെ ആയി നനച്ചിരുന്നു . 1222,,ക്ഷീണം അതിന്റെ പരകോടിയില്‍ ശരീരത്തെ തളര്‍ത്തുന്നു . 1223,,ക്യാമ്പിന് അകത്ത് മണ്ണെണ്ണ ബുക്കാരി തെളിച്ച് ചൂടാക്കി ഞങ്ങള് ഇരുന്നു . 1224,,ഉറങ്ങണം എന്ന് ആയപ്പോള്‍ തീപിടിത്തം പേടിച്ച് ബുക്കാരി അണച്ചു . 1225,,പക്ഷെ അത് ലീക്ക് ചെയ്തു . 1226,,മണ്ണെണ്ണമണം കൂടി ആയപ്പോള് എല്ലാവര്‍ക്കും ശ്വാസം മുട്ടി . 1227,,അസീമും റുഷ്ദിയും സംറൂദും തൊട്ടടുത്ത ടെന്റിലേക്ക് മാറി . 1228,,അവിടെ ഹീറ്റര്‍ ഉണ്ടായിരുന്നില്ല . 1229,,ആ ' ഫ്രീസറിലേക്ക് ' പോകാന്‍ എനിക്കു ധൈര്യം ഉണ്ടായിരുന്നില്ല . 1230,,റഷ്ദിയും അസീമും ചര്‍ദ്ദിക്കാന്‍ തുടങ്ങി . 1231,,ഹൈആള്‍ിറ്റിയൂഡ് സിക്‌നസ് അതിന്റെ മൂര്‍ധന്യതയില്‍ എത്തി . 1232,,ഞങ്ങളുടെ സഹനശക്തിയും ക്ഷീണിക്കാന്‍ തുടങ്ങി . 1233,,അത് ഒരു കാളരാത്രി ആയിരുന്നു . 1234,,പ്രഭാതം കാണുമോ ? 1235,,കണ്ടാല്‍ നമുക്ക് യാത്ര തുടരാം . 1236,,ലേയിലേക്ക് ഒരു രക്ഷപ്പെടല്‍ . 1237,,പാംഗ് ആയിരുന്നു പിറ്റേ ദിവസത്തെ ലക്ഷ്യം . 1238,,റുഷ്ദി തീരെ അവശന്‍ ആയിരുന്നു . 1239,,ക്യാമ്പിലെ മെഡിക്കല്‍ എയ്ഡ്‌ പോസ്റ്റില്‍ പോയി രക്തത്തിലെ ഓക്‌സിജന്‍ അളവ് നോക്കി . 1240,,കുറവ് ആണ് . 1241,,ഡയമോസും പാരസെറ്റമോളും തന്നു വെള്ളം ധാരാളം കുടിക്കാന്‍ ഉള്ള ഉപദേശവും . 1242,,സര്‍ച്ചു വിട്ടു . 1243,,അത് ഒരു രക്ഷപ്പെടല്‍ കൂടി ആയിരുന്നു . 1244,,ശരീരം തളര്‍ന്നു എങ്കിലും കാഴ്ചകളുടെ മനോഹാരിത തന്നെ ആണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത് . 1245,,12.30ഓടെ ഞങ്ങള്‍ പാങ്ങ്‌ല് എത്തി . 1246,,എല്ലാവരും അവശര്‍ ആയിരുന്നു . 1247,,മെഡിക്കല്‍ എയ്ഡ് സെന്ററില്‍ ചെന്ന് പരിശോധിച്ചപ്പോള്‍ രക്തത്തിലെ ഓക്‌സിജന്‍ അളവ് വളരെ കുറവ് ആണ് എന്ന് കണ്ടു . 1248,,തലയോട്ടിക്ക് ഉള്ളില്‍ ചുരമാന്തുന്ന വേദന . 1249,,കണ്ണുകള്‍ ചുവന്നിരിക്കുന്നു . 1250,,ഓക്‌സിജന്‍ കയററിയപ്പോള് ആണ് ആശ്വാസം ആയത് . 1251,,വിശ്രമിച്ച് ആരോഗ്യം വീണ്ടെടുത്താവാം യാത്ര എന്ന് ഞങ്ങള്‍ വിചാരിച്ചു . 1252,,പക്ഷെ ഡോക്ടര്‍ പറഞ്ഞത് .. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശത്തേക്ക് മാറുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ നല്ലത് എന്ന് ആയിരുന്നു . 1253,,ലേ ഇതിനെക്കാള്‍ താഴ്ന്ന പ്രദേശം ആണ് . 1254,,കഴിയുന്നതും വേഗം അങ്ങോട്ട് പിടിക്കാം . 1255,,പാങ്ങില്‍ തന്നെ നിന്നാല്‍ ഞങ്ങളുടെ നില കൂടുതല്‍ വഷളായേക്കും . 1256,,ഈ അവസ്ഥയില്‍ യാത്ര ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതും പേടിപ്പെടുത്തുന്നത് ആയിരുന്നു . 1257,,എങ്കിലും ഒരു ആവേശം ഞങ്ങളില്‍ നിറഞ്ഞു . 1258,,ലേ ലക്ഷ്യം ആക്കി ബുള്ളറ്റുകള്‍ പടപട മുഴക്കി . 1259,,പാങ്ങില്‍ നിന്ന് ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചിരുന്നു . 1260,,ബൈക്കിന്റെ കാരിയര്‍ വെല്‍ഡ് ചെയ്ത് പിടിപ്പിക്കുകയും ചെയ്തു . 1261,,മനോഹരമായ സമതലങ്ങളും മണല്‍കൂമ്പാരങ്ങളും പിന്നിട്ട് പത്തമ്പതു കിലോമീറ്ററോളം തികച്ചും ശൂന്യമായ സ്ഥലത്തിലൂടെ ഞങ്ങളും ഞങ്ങളുടെ ബൈക്കും മാത്രം . 1262,,മരങ്ങള് ഇല്ല . 1263,,"മനുഷ്യര് ഇല്ല ," 1264,,കാക്കകാലിന്റെ തണല് പോലും ഇല്ല . 1265,,മണല്‍കൂനകളുടെ വിശാലത മാത്രം . 1266,,ഒരുപക്ഷെ ശാരീരികക്ഷീണം കൊണ്ട് കൂടി ആവാം മനസില്‍ വിഷാദം നിറയുന്നു . 1267,,മെല്ലെമെല്ലെ ഞങ്ങള്‍ ഉന്നതങ്ങളില്‍ നിന്ന് അല്‍പം കൂടി താഴെ എത്തി . 1268,,മൗണ്ടന്‍സിക്‌നസിന് അല്‍പം ആശ്വാസം . 1269,,നല്ല റോഡും കാണാന്‍ തുടങ്ങി . 1270,,കൂറേ ദിവസം ആയി അത്തരം ഒരു റോഡിലൂടെ വണ്ടി ഓടിച്ചിട്ട് അല്‍പാല്‍പം പച്ചപ്പും അതിര്‍ത്തി റോഡ് സേനയുടെ ടെന്റുകളും ക്യാമ്പുകളും കാണാന്‍ തുടങ്ങി . 1271,,ഉപ്‌സിയില്‍ എത്തി . 1272,,ലേയിലേക്ക് ഇനി 80 കിലോമീറ്റര്‍ കൂടി ഉണ്ട് . 1273,,ലേ പിടിക്കുക തന്നെ . 1274,,ഞങ്ങളുടെ ആത്മവിശ്വാസം കൂടി . 1275,,രാത്രി ഒമ്പതുമണിയോടു കൂടി ഞങ്ങള് ആ ലക്ഷ്യം പൂര്‍ത്തിയാക്കി . 1276,,ഇത് ഒരു സിനിമ ആക്കുകയാണ് എങ്കില്‍ ഇവിടെ ഒരു ആനന്ദനൃത്തത്തിന്റെ സീന്‍ നിശ്ചയമായും ഉണ്ടായേനെ . 1277,,"കാരണം , യാത്രയിലെ ഏറ്റവും ബുദ്ധിമുട്ട് ഉള്ള ഘട്ടം ആണ് ഞങ്ങള്‍ താണ്ടിയിരിക്കുന്നത് ." 1278,,ഒരു ടെലിഫോണ്‍ബൂത്തിനു മുന്നില്‍ നിര്‍ത്തി വീട്ടിലേക്ക് വിളിച്ചു . 1279,,മണാലിക്കു ശേഷം കെയ്‌ലോങ്ങിലെ ഇത്തിരി ദൂരം മാറ്റി നിര്‍ത്തിയാല്‍ പിന്നെ പൂര്‍ണസമയവും ഞങ്ങള്‍ ആശയവിനിമയപരിധിക്കു പുറത്ത് ആയിരുന്നല്ലോ . 1280,,വീണ്ടും പരിധിക്ക് അകത്ത് ആയത് ഇതാ ഇപ്പോള്‍ . 1281,,താമസസ്ഥലത്ത് എത്തിയപ്പോള്‍ 12.30 ആയി . 1282,,താമസസ്ഥലം കണ്ടുപിടിക്കാന്‍ അല്‍പം ബുദ്ധിമുട്ടേണ്ടിവന്നു . 1283,,ഇന്ന് ജൂലായ് . 1284,,ലേയില്‍ നിന്ന് ഞങ്ങള്‍ യാത്ര ആരംഭിക്കുകയാണ് . 1285,,പുതിയ ഊര്‍ജവും ഉത്സാഹവും നിറഞ്ഞ ഒരു പ്രഭാതം . 1286,,ലേടൗണും സുവര്‍ണക്ഷേത്രവും ശാന്തിസ്തൂപവും സന്ദര്‍ശിച്ചു . 1287,,കാലാവസ്ഥയും പ്രസന്നം ആയിരുന്നു . 1288,,ലേയിലെ അനശ്വരകാഴ്ച പക്ഷെ പാംഗോങ് തടാകത്തിന്റെത് ആയിരുന്നു . 1289,,മൂന്നില് രണ്ടു ഭാഗം ചൈനയിലും ബാക്കി ഇന്ത്യയിലും ആയി സ്ഥിതിചെയ്യുന്ന ഈ നീല തടാകം മലനിരകള്‍ക്കു നടുവില്‍ സപ്തവര്‍ണങ്ങളും പ്രതിഫലിച്ച് കഴിയുന്നു . 1290,,കണ്ണിനും കരളിനും മറക്കാനാവാത്ത കാഴ്ചയുടെ വിരുന്ന് . 1291,,പിറ്റേ ദിവസം കാര്‍ദുങ്‌ലാപാസിലേക്ക് ആയിരുന്നു യാത്ര . 1292,,ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡ് ആണ് ലക്ഷ്യം . 1293,,സമുദ്രനിരപ്പില്‍ നിന്നും 18380 അടി ഉയരെ . 1294,,"ബുദ്ധിമുട്ട് ഉള്ള വഴി , വലിയ വെല്ലുവിളി ," 1295,,ഞങ്ങള് അതും സാധിച്ചു . 1296,,6.30ന് തിരിച്ച് ലേയില്‍ എത്തുകയും ചെയ്തു . 1297,,ഈ ആഗ്രഹത്തിന് വിത്ത് ഇട്ടത് 1995-ല് ആയിരുന്നു . 1298,,പത്ത് വര്‍ഷം കഴിഞ്ഞ് 2005ല്‍ ഏതാണ്ട് തീരുമാനം ആയി . 1299,,പക്ഷെ ടീം ഒത്തുവരാതെ അതും മുടങ്ങി . 1300,,2009 ഡിസംബറില്‍ വീണ്ടും തീരുമാനങ്ങള്‍ . 1301,,പക്ഷെ ഫലത്തില്‍ ആയത് 2010 ജൂണില്‍ . 1302,,"എന്റെ മൂത്ത സഹോദരന്‍ ഡോ: അസീം , അനിയന്‍മാര്‍ ആയ ജംഷദ്റുഷ്ദി , സാംറുഡ്വാജ്ദി പിന്നെ ഞാനും അടങ്ങുന്ന നാലംഗസംഘവും രണ്ട് ബുള്ളറ്റും ." 1303,,ഒരെണ്ണം സ്വന്തം ഒരെണ്ണം വാടകയ്ക്കും . 1304,,അതിനുപുറമെ ഒരു അഞ്ജാത മാലാഖയും യാത്രയ്ക്കു കൂട്ടു് ഉണ്ടായിരുന്നു . 1305,,അത് ആര് ആണ് എന്നു വഴിയെ മനസിലാവും . 1306,,യാത്രയുടെ ഏകദേശരൂപം ആയി . 1307,,കണ്ണൂരിലെ ബുള്ളറ്റ് ബാബുവില്‍ നിന്ന് ഒരു ടൂള്‍കിറ്റ് ശരിയാക്കി . 1308,,രണ്ട് ബൈക്കും ഡല്‍ഹിയിലേക്ക് പാര്‍സല്‍ ചെയ്യാന്‍ തീരുമാനിച്ചു . 1309,,രേഖകള്‍ മതിയാവാത്തതിനാല്‍ ഒരെണ്ണം അയക്കാന്‍ പറ്റിയില്ല . 1310,,ആ ബൈക്ക് 26ന് ഞങ്ങള്‍ക്ക് ഒപ്പം കൊണ്ട്പോകാം എന്ന് തീരുമാനിച്ചു . 1311,,ജൂണ്‍26ന് നാലു് മണിക്ക് ആണ് യാത്ര തുടങ്ങിയത് . 1312,,ട്രെയിനില്‍ ഡല്‍ഹിക്ക് . 1313,,കൂടെ പാക്ക് ചെയ്ത ബൈക്കും .. 1314,,ആശങ്കയുടെ നിമിഷങ്ങള്‍ . 1315,,പെട്ടെന്ന് ആണ് ഒരു അറിയിപ്പ് . 1316,,കൊങ്കണ്‍പാതയില്‍ മണ്ണ് ഇടിഞ്ഞ് ട്രെയിന്‍ ക്യാന്‍സല് ‍ചെയ്തിരിക്കുന്നു . 1317,,ആശങ്കയുടെ നിമിഷങ്ങള്‍ ... 1318,,ഭാഗ്യത്തിന് ട്രെയിന്‍ടിക്കറ്റ് അടുത്ത ദിവസത്തേക്ക് കിട്ടി . 1319,,പക്ഷെ ബൈക്ക് ബുക്കിങ് ക്യാന്‍സല ‍ചെയ്യാന്‍ പറ്റില്ല എന്നും അടുത്ത ട്രെയിനില്‍ കയറ്റി വിട്ടോളാം എന്നും റെയില്‍വേ . 1320,,"ഭാഗ്യം , 27 ജൂണിന് കൊങ്കണ്‍പാത കാണാറായി ." 1321,,ഇവിടെ തുടങ്ങുന്നു ആ അജ്ഞാത ശക്തിയുടെ സഹായകരങ്ങള്‍ . 1322,,അവളെ ഞാന്‍ മാലാഖ എന്നു വിളിക്കട്ടെ . 1323,,അങ്ങിനെ അത് വഴി തന്നെ ബൈക്കും ഞങ്ങളും ഒരേ ദിവസം യാത്ര തുടങ്ങി . 1324,,ഞങ്ങളുടെ തീവണ്ടി ഫ്ലാറ്റ്ഫോറം വിട്ടു . 1325,,യാത്രയുടെ ആദ്യ പടി . 1326,,മനസില്‍ പ്രാര്‍ഥനകള്‍ നിറഞ്ഞു . 1327,,ട്രെയിന്‍ ഓരോ സ്‌റ്റേഷനുകള്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്നു . 1328,,പരസ്പരം ഉപദേശങ്ങള്‍ കൈമാറിയും യാത്രാനുഭവങ്ങള്‍ മനസില്‍ ഉറപ്പിച്ചും തമാശകള്‍ കൈമാറിയും രസകരമായ ഒരു യാത്ര .. 1329,,എട്ടു് മണിക്ക് മംഗലാപുരത്ത് എത്തി . 1330,,ട്രെയിന്‍ നിര്‍ത്തി . 1331,,സമയം കഴിഞ്ഞിട്ടും വണ്ടി നീങ്ങുന്നില്ല . 1332,,ഒടുക്കം എനൗണ്‍സ്‌മെന്റ് . 1333,,കൊങ്കണില്‍ വീണ്ടും മണ്ണിടിച്ചില്‍ . 1334,,വീണ്ടും ആശങ്കയുടെ നിമിഷങ്ങള്‍ . 1335,,ഒടുക്കം വണ്ടി മൈസൂര്‍ വഴി തിരിച്ചുവിടും എന്ന് അറിയിപ്പു് കിട്ടി . 1336,,നിനച്ചിരിക്കാതെ വന്ന ആശ്വാസവാര്‍ത്ത . 1337,,വീട്ടില്‍ നിന്ന് ഉമ്മ പൊതിഞ്ഞു തന്ന ഭക്ഷണത്തിന് രുചി കൂടി . 1338,,28ന് പുലര്‍ച്ചെ 2 മണി . 1339,,യാത്രക്കാര്‍ പരസ്പരം ആശങ്കകള്‍ പങ്കുവെക്കുന്നത് കേട്ട് ആണ് ഉണര്‍ന്നത് . 1340,,ട്രെയിന്‍ ഫ്ലാറ്റ്ഫോറത്തില്‍ ആയിരുന്നു . 1341,,ട്രെയിന്‍ ഇനി മുന്നോട്ട് പോകുന്നതല്ല . 1342,,ദൈവമേ ഞങ്ങളുടെ മനസ് വീണ്ടും ശൂന്യം ആയി .. 1343,,വീണ്ടും അറിയിപ്പ് . 1344,,യാത്രക്കാരെ ബസ് മാര്‍ഗം സൂറത്കലിലേക്ക് കൊണ്ട്പോകും . 1345,,30കി.മി. അവിടെ നിന്ന് വേറെ ട്രെയിനില്‍ യാത്ര തുടരും . 1346,,"ബാഗ് എടുക്കാം ," 1347,,ബൈക്ക് എന്തു് ചെയ്യും ? 1348,,ബുക്കിങ് ഉദ്യോഗസ്ഥന്‍മാരെ കണ്ടപ്പോള്‍ അവര്‍ പറയുന്നത് അടുത്ത ട്രെയിനിലേ അത് കയറ്റിവിടാന്‍ പറ്റു എന്ന് ആണ് . 1349,,"സ്റ്റേഷന്‍മാനേജര്‍ നെലിയാത്ത് ചന്ദ്രന്‍ ഞങ്ങളുടെ അവസ്ഥ മനസിലാക്കി , സഹായഹസ്തവും ആയി എത്തി ." 1350,,ബൈക്ക് ഞങ്ങളക്ക് റിലീസ് ചെയ്തു തരാനും സൂറത്കലില്‍ നിന്നും വീണ്ടും പാക്ക് ചെയ്യാനും ഉള്ള ഏര്‍പ്പാടും ചെയ്തു തന്നു . 1351,,പ്രതീക്ഷകള്‍ കൈ വിടുന്നോ ? 1352,,പ്രതീക്ഷകള്‍ വീണ്ടും ഞങ്ങളെ കളിപ്പിക്കുക ആണോ ? 1353,,"ബൈക്ക് കിട്ടി , പക്ഷെ ഒരു തുള്ളി പെട്രോള്‍ അതില് ഇല്ല ." 1354,,അസീമും റഷ്ദിയും പെട്രോള്‍പമ്പിലേക്ക് പാഞ്ഞു . 1355,,പക്ഷെ അവിടെ ഒരു കൊലപാതകം നടന്നത് കാരണം പെട്രോള്‍പമ്പ് എല്ലാം അടച്ചിരിക്കുന്നു . 1356,,ഒരു പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കൈയും കാലും പിടിച്ച് ഒടുക്കം അത് സാധിച്ചു . 1357,,അതിനും പന്ത്രണ്ട് കിലോമീറ്റര്‍ പോകേണ്ടിവന്നു . 1358,,റെയില്‍വേയുടെ ബസിന് പകരം ഞങ്ങള്‍ ഒരു ഓട്ടോയിലും രണ്ട്‌ പേര്‍ ബൈക്കിലും ആയി സൂറ എത്തി . 1359,,"മഴ ഉണ്ടായിരുന്നു , സമയം പുലര്‍ച്ചെ മൂന്ന് മണി ." 1360,,ഓട്ടോഡ്രൈവര്‍ അല്‍പം തരിപ്പില് ആണ് എന്ന് തോന്നുന്നു . 1361,,"ഒരു ഗട്ടറും അത് ഒഴിവാക്കുന്നുണ്ടായിരുന്നില്ല , ഒടുക്കം അത് ഒരു വലിയ ഗട്ടറ്ല്‍ മൂക്കുകുത്തി ." 1362,,പക്ഷെ ഒരു മാലാഖ ഞങ്ങള്‍ക്ക് കൂട്ട് ഉണ്ടായിരുന്നു എന്ന് തോന്നുന്നു . 1363,,ഓട്ടോ സ്റ്റാര്ട്ട് ആയി . 1364,,ഡ്രൈവര്‍ അതിനെ വലത്തോട്ട് ഒന്നു വെട്ടിച്ചു . 1365,,ഓട്ടോഡ്രൈവര്‍ അല്‍പം തരിപ്പില് ആണ് എന്ന് തോന്നുന്നു . 1366,,"ഒരു ഗട്ടറും അത് ഒഴിവാക്കുന്നുണ്ടായിരുന്നില്ല , ഒടുക്കം അത് ഒരു വലിയ ഗട്ടറ്ല്‍ മൂക്കുകുത്തി ." 1367,,പക്ഷെ ഒരു മാലാഖ ഞങ്ങള്‍ക്ക് കൂട്ട് ഉണ്ടായിരുന്നു എന്ന് തോന്നുന്നു . 1368,,ഓട്ടോ സ്റ്റാര്ട്ട് ആയി . 1369,,ഡ്രൈവര്‍ അതിനെ വലത്തോട്ട് ഒന്നു വെട്ടിച്ചു . 1370,,തലനാരിഴയ്ക്ക് ആണ് ഒരു ബസ് കടന്ന് പോയത് . 1371,,അതും ആ ഡ്രൈവര്‍ വെട്ടിച്ച് എടുത്തത് കൊണ്ട് മാത്രം . 1372,,ഏതാനും ഹൃദയമിടിപ്പുകള്‍ ഞങ്ങളക്ക് ഇവിടെ നഷ്ടം ആയതും ഓര്‍മ്മ ഉണ്ട് .. 1373,,അടുത്ത് ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ ആയിരുന്നു . 1374,,ഹോ ഒടുക്കം സ്‌റ്റേഷനില്‍ എത്തിയപ്പോള് ഞങ്ങള്‍ ഓട്ടോയില്‍ നിന്നും ചാടി രക്ഷപ്പെട്ടു എന്ന് പറഞ്ഞാല്‍ ‍മതി . 1375,,ദര്‍വാസാ ഖോലോ ... 1376,,വീണ്ടും പ്രശ്‌നങ്ങള്‍ തല പൊക്കി . 1377,,അപ്പോഴും ആ മാലാഖ കൂട്ടിന്‍ എത്തി . 1378,,ബൈക്ക് കയറ്റാന്‍ മാര്‍ഗം ഇല്ല . 1379,,ബ്രേക്ക്വാന്‍് പൂട്ടി സീല്‍ ചെയ്തിരിക്കുക ആണ് . 1380,,ഞങ്ങള്‍ അവസ്ഥ വ്യക്തമാക്കി . 1381,,ഒടുക്കം അദ്ദേഹം ബ്രേക്കവാന്‍ കാട്ടിതരാം എന്ന് പറഞ്ഞു . 1382,,അങ്ങനെ ഞങ്ങള്‍ അവിടെ ചെന്നു . 1383,,ശരി ആണ് അത് പൂട്ടിയിരിക്കുന്നു . 1384,,പെട്ട്ന്ന് ആണ് ബ്രേക്ക്‌വാനില്‍ നിന്നും ഒരു ശബ്ദം . 1385,,' സാബ് ദര്‍വാസ കോലോ ' 1386,,അകത്തു് നിന്ന് ആരോ ഡോറില്‍ ശക്തിയായി ഇടിക്കുന്നു . 1387,,"അയാളെ രക്ഷിക്കാന്‍ ആയിരിക്കാം , ഇത്തവണ മാലാഖ വന്നത് എന്ന് ഞങ്ങള്‍ക്ക് തോന്നി ." 1388,,"റെയില്‍വേസ്റ്റാഫ് ഓടി എത്തി , ബ്രേക്കവാന്‍ തുറന്നു ." 1389,,ഒരു മനുഷ്യന്‍ ചാടി ഇറങ്ങി . 1390,,"ദീര്‍ഘശ്വാസം എടുത്ത് അയാള് , ഇരുളിലേക്ക് ഓടി മറഞ്ഞു ." 1391,,കിണറ്റില്‍ വീണ് രക്ഷപ്പെട്ട പൂച്ചയെ പോലെ . 1392,,ദൈവം ഓരോരുത്തര്‍ക്ക് ഒപ്പവും എപ്പോഴും സഞ്ചരിക്കുന്നുണ്ടാകും . 1393,,എന്തൊരു അത്ഭുതം . 1394,,ഞാന് ആലോചിച്ചുപോയി . 1395,,ബ്രേക്ക്‌വാനില്‍ അധികം സാധനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല . 1396,,ഞങ്ങള്‍ അകത്ത് കയറി ബൈക്ക് സുരക്ഷിതമായി വെച്ചു . 1397,,രാവിലെ എട്ടു് മണിക്ക് ആണ് ട്രെയിന് സൂരത്കല്‍ വിട്ടത് . 1398,,14 മണിക്കൂര്‍ വൈകി . 1399,,മൊത്തത്തില്‍ 38 മണിക്കൂറും . 1400,,ട്രെയിന്‍ നഷ്ടപ്പെട്ട നിമിഷങ്ങള്‍ വീണ്ടെടുക്കാന്‍ ഉള്ള ഓട്ടത്തില്‍ ആണ് . 1401,,മൂന്നു് മണി . 1402,,വണ്ടി അങ്കോള സ്‌റ്റേഷനില്‍ എത്തി . 1403,,"സ്‌റ്റോപ്പ് ഇല്ല എങ്കിലും നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ വീണ്ടും ടെന്‍ഷനില്‍ ആയി ," 1404,,ഞങ്ങള്‍ക്ക് അപ്പോഴേക്കും ടെന്‍ഷനില്‍ ഹാള്‍ട്ട ' ഫോബിയ ' പിടിപെട്ടിരുന്നു . 1405,,ഞങ്ങള്‍ ഉത്കണ്ഠാകുലര് ആയി . 1406,,ബ്രേക്ക്‌വാനിന്റെ ടയര്‍ ജാം ആയി . 1407,,ഒരു ദുരന്തം വഴി മാറിയത് ആണ് . 1408,,റെയില്‍സ്റ്റാഫിന്റെ സമയോചിതം ആയ കണ്ടെത്തല് കാരണം രക്ഷപ്പെട്ടത് ആണ് . 1409,,യാത്രക്കാര്‍ക്ക് ആശ്വാസം . 1410,,ഞങ്ങള്‍ക്ക് അപ്പോഴും ടെന്‍ഷന്‍ തന്നെ . 1411,,ബ്രേക്കവാന്‍ മാറ്റിയിട്ട് യാത്ര തുടരാന്‍ പോവുകയാണ് വണ്ടി . 1412,,യാത്രക്കാര്‍ക്ക് അത് പ്രശ്‌നം അല്ല . 1413,,സമ്‌റുദ് എഞ്ചിനിയേഴ്‌സിന്റെ അടുത്തേക്ക് ഓടി . 1414,,ഭാഗ്യം ! മുന്‍വശത്തെ ബ്രേക്കവാന്‍ ആണ് അഴിച്ചുമാറ്റുന്നത് . 1415,,പിന്നില് ആണ് ഞങ്ങളുടെ ബൈക്ക് . 1416,,ഇത് എല്ലാം എന്തൊക്കെയോ സൂചനകള് അല്ലേ . 1417,,തടസങ്ങള്‍ യാത്ര മതിയാക്കാന്‍ ആണോ പറയുന്നത് . 1418,,"അല്ല ," 1419,,യാത്രയിലെ വെല്ലുവിളികളും ആയി പൊരുത്തപ്പെടാന്‍ ഉള്ള പരീക്ഷണങ്ങള് ആണ് ഇവ ഒക്കെ . 1420,,അപ്രതീക്ഷിതം ആണ് ഓരോ ചുവടുകളും . 1421,,ഡല്‍ഹി മുതല്‍ മണാലി വരെ . 1422,,38 മണിക്കൂര്‍ വൈകി ആണ് എങ്കിലും 30 ജൂണ്‍ ആറു് മണിക്ക് ഞങ്ങള്‍ നിസാമുദ്ദീനില്‍ എത്തി . 1423,,ബൈക്ക് റിലീസ് ചെയ്തു . 1424,,അസീം ബൈക്ക് ഒന്നാമന്‍ കെ.എല്‍13എ4335 കിക്ക്ഡ്ഓഫ് ചെയ്തു . 1425,,"സമ്‌റുദു ബൈക്ക് രണ്ടാമന്‍ കെ.എല്‍,07എ.സി7463-ലും റഷ്ദി അസീമിന്റെ പിന്നിലും ഞാന്‍ സമ്‌റുദുവിന്റെ പിന്നിലും ." 1426,,ഞങ്ങളുടെ ബൈക്കിങ്ക്‌ളോക്കിന്റെ പെന്‍ഡുലം ആടാന്‍ തുടങ്ങി . 1427,,അതിന്റെ ടിക്ടിക്ശബ്ദം ഹൃദയത്തിലും മനസ്സിലും രക്തത്തിലും എല്ലാം പടര്‍ന്നു . 1428,,"ത്രില്ല് ആയി , അത് ." 1429,,ഞങ്ങള് ട്രാന്സിറ്റ്ക്യാമ്പില്‍ എത്തി . 1430,,അവിടെ ആയിരുന്നു മുറി ബുക്ക് ചെയ്തത് . 1431,,പക്ഷെ സമയം തെറ്റിയതു കാരണം സംഗതികള്‍ എല്ലാം അവതാളത്തില്‍ ആയിരുന്നു . 1432,,പക്ഷെ ഒന്നു ഫ്രഷ് ആവാന്‍ ഉള്ള സൗകര്യം കിട്ടി . 1433,,ബൈക്കിന്റെ കണ്ടീഷന്‍ ഉറപ്പിച്ചു . 1434,,കാരിയറും ഫിറ്റു ചെയ്തു . 1435,,ബാഗുകള്‍ എല്ലാം ഉറപ്പിച്ചു . 1436,,"ഉച്ചയ്ക്ക് രണ്ടു് മണിയോടെ ഡല്‍ഹിയില്‍ നിന്നും ചണ്ഡീഗഡ് ലക്ഷ്യം ആക്കി യാത്ര തുടങ്ങിയത് ," 1437,,"പാനിപത്ത് , കുരുക്ഷേത്ര , അംബാല വഴി 265കി.മി ആണ് ." 1438,,ഹെവിട്രാഫിക്ക് ആയിരുന്നു . 1439,,കാലാവസ്ഥ ചൂട് ആയിരുന്നു . 1440,,റോഡരികിലെ ഇളനീരും ധാബയിലെ ഉച്ചഭക്ഷണവും തന്തൂരിചിക്കനും . 1441,,11 മണിയോടെ ചണ്ഡീഗഡിലെ സൈനിക്ഭവനില്‍ എത്തി . 1442,,കുളിക്ക് ശേഷം സുഖനിദ്രയിലേക്ക് ... 1443,,പിറ്റേ ദിവസം മണാലി ആണ് ലക്ഷ്യം ഇട്ടത് . 1444,,"ചണ്ഡീഗഢ് , പഞ്ച്ക്ഉള , കല്‍ക്ക , സിംല , ബിലാസ്പൂര്‍ , മണാലി , പാണ്ഡോഹ് , കുളു വഴി ഏകദേശം 210 കിലോമീറ്റര്‍ ." 1445,,സൈനികഭവനിലെ പ്രഭാതഭക്ഷണത്തിന് ശേഷം യാത്ര തുടങ്ങി . 1446,,ബൈക്കില് ഒരെണ്ണത്തിന് ബ്രേക്ക് പ്രശ്‌നം തോന്നിച്ചു . 1447,,പഞ്ചുകുളയില്‍ നിന്ന് അത് ശരിയാക്കി . 1448,,യാത്ര വിചാരിച്ചതിനേക്കാള്‍ വൈകി . 1449,,പാണ്ഡോഹില്‍ എത്തുമ്പോഴേക്കും 11.30 ആയി . 1450,,മണാലിക്ക് വീണ്ടും മൂന്നു മണിക്കൂര്‍ വേണം . 1451,,ക്ഷീണം തോന്നുന്നു . 1452,,ഇന്നത്തെ യാത്ര ഇവിടെ അവസാനിപ്പിക്കാം എന്ന് എല്ലാവരും തീരുമാനിച്ചു . 1453,,ചൂടുവെള്ളത്തില്‍ ഒരു കുളി പിന്നെ ഉറക്കം . 1454,,സര്‍ച്ചു ആയിരുന്നു അടുത്ത ലക്ഷ്യം . 1455,,"160കിലോമീറ്റര്‍ , മാണ്ഡി വരെ നല്ല റോഡ് ." 1456,,അവിടെ നിന്ന് അങ്ങോട്ട് കഠിനമായ പാത . 1457,,നല്ല തണുപ്പും . 1458,,തലേദിവസം വിചാരിച്ചതിനേക്കാള്‍ മൂന്ന്മണിക്കൂര്‍ പിന്നില്‍ ആയതിനാല്‍ ഞങ്ങള്‍ ആറ് മണിക്ക് തന്നെ യാത്ര തുടങ്ങിയിരുന്നു . 1459,,കുളുവില്‍ ആയിരുന്നു പ്രഭാതഭക്ഷണം . 1460,,ആലുപൊറോട്ടയും തന്തൂരിറൊട്ടിയും ദാലും അച്ചാറും . 1461,,പോകാന്‍ നേരം പറിച്ചെടുത്ത ഉടനെ ഉള്ള പാന്ുംറ് ആപ്രിക്കോട്ടും . 1462,,അത്രയും നല്ല പ്ലം ഞാന് ഒരിക്കലും കഴിച്ചിട്ടില്ല . 1463,,അതിനു വേണ്ടി മാത്രം ഒരിക്കല്‍കൂടി ചെക്‌പോസ്റ്റില്‍ പോയാല് എന്താ എന്നു തോന്നിപ്പോയി . 1464,,ഹിമാലയന്‍പാതകളില്‍ ആണ് ഞങ്ങളുടെ ബൈക്കിന്റെ പ്രയാണം . 1465,,വര്‍ഷത്തില്‍ രണ്ടോ മൂന്നോ മാസം മാത്രമേ ഈ പാത സാധാരണക്കാര്‍ക്ക് ആയി തുറക്കൂ . 1466,,ബാക്കിസമയം മഞ്ഞില്‍ പുതഞ്ഞ വഴിയോരങ്ങളും റോഡും ആയിരിക്കും . 1467,,മണാലിയില്‍ പ്രവേശിക്കുതിനു മുമ്പ് ഞങ്ങള്‍ കര്‍മ്മയെ കൊണ്ട് ബൈക്ക് ഒന്നു പരിശോധിപ്പിച്ചു . 1468,,അയാള്‍ നല്ലൊരു മെക്കാനിക്ക് എന്നതിനു പുറമെ ഇന്ത്യയില്‍ തലങ്ങുംവിലങ്ങും ബൈക്കില്‍ സഞ്ചരിച്ചിട്ടുള്ള നല്ലൊരു ബൈക്കര്‍ കൂടി ആണ് . 1469,,"ജമൈക്ക , ബാര്‍ബഡോസ് , എന്നിങ്ങനെ ഉള്ള കരീബിയന്‍ ദ്വീപുകളും ഇന്ത്യാമഹാസമുദ്രത്തിലെ മാലിദ്വീപും , സ്പെയിനും ഗ്രീസും ഫ്രാന്സും ഇറ്റലിയും എല്ലാം ടൂറിസത്തില്‍ നിന്ന് വലിയ സാമ്പത്തിക പ്രയോജനങ്ങള്‍ നേടുന്ന രാജ്യങ്ങള്‍ ആണ് ." 1470,,ചെറിയ രാജ്യങ്ങള്‍ ഇതിനെ അമിതമായി ആശ്രയിക്കേണ്ടിവരുന്നു എന്നതും ശ്രദ്ധേയം ആണ് . 1471,,ഇന്ത്യയെ പോലെ ഉള്ള ഒരു വിസ്തൃതരാജ്യത്തിന് ടൂറിസത്തിന്മേല്‍ ഉള്ള ആശ്രയത്വം അത്ര വലുത് അല്ല . 1472,,എന്നാല്‍ മാലിദ്വീപിന്റെ സമ്പദ്വ്യവസ്ഥ ഇതിനെ മാത്രം ഏതാണ്ട് പൂര്‍ണ്ണമായും ആശ്രയിച്ചിരിക്കുന്നു . 1473,,ഈ ആശ്രയത്വത്തിന്റെ തോത് അനുസരിച്ച് ആഗോളവിപണിയില്‍ രാഷ്ട്രങ്ങള്‍ തങ്ങളുടെ പങ്ക് വര്‍ദ്ധിപ്പിക്കാന്‍ ആയി മത്സരിക്കുന്നു . 1474,,"എന്നാല്‍ , ആഗോളടൂറിസത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതിനോ സ്വാധീനിക്കുന്നതിനോ ഗവണ്മെന്റുകള്‍ക്ക് വളരെ കുറച്ചു മാത്രമേ ചെയ്യാന്‍ ഉള്ളൂ എന്നത് ആണ് വാസ്തവം ." 1475,,തങ്ങളുടെ ഒഴിവുകാലം എവിടെ ചെലവഴിക്കണം എന്ന തീരുമാനം കൈക്കൊള്ളുന്നതില്‍ ഒരു സഞ്ചാരിയെ സ്വാധീനിക്കുന്ന അനേകം ഘടകങ്ങള്‍ ഉണ്ട് . 1476,,എവിടെ പോകണം എന്ന് മുന്‍ഷകൂട്ടി നിശ്ചയിക്കുന്നവര്‍ ഇല്ല എന്ന് അല്ല . 1477,,"പക്ഷേ , എവിടെങ്കിലും പോകണം എന്ന് മാത്രം തീരുമാനിക്കുന്നവര്‍ ആണ് അധികവും ." 1478,,എവിടെ എന്ന തീരുമാനം അതിന് ശേഷം മാത്രം വരുന്നത് ആണ് . 1479,,"അതില്‍ ആകട്ടെ , പരസ്പരം മത്സരിക്കുന്ന ടൂറിസ്റ്റ്കേന്ദ്രങ്ങള്‍ക്കും വിവിധ രാഷ്ട്രങ്ങള്‍ക്കും നേരിട്ട് വലിയ സ്വാധീനം ഇല്ല ." 1480,,സാംസ്കാരികവും രാഷ്ട്രീയവും വൈകാരികവും ആയ അനേകം ഘടകങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു . 1481,,കൊളോണിയല്‍ നാളുകളെ കുറിച്ച് ചെറുപ്പകാലത്ത് കേട്ടുവളര്‍ന്ന ഒരു ഇംഗ്ലീഷ് കുടുംബത്തിന് ഒരുപക്ഷേ ഇന്ത്യയിലേക്ക് വരാന്‍ താത്പര്യം ഉണ്ടായി എന്നിരിക്കും . 1482,,എന്നാല്‍ ആ പശ്ചാത്തലം ഇല്ലാത്ത പുതിയ തലമുറയിലെ ഒരു യുവാവിന് ഇന്ത്യയും ഇന്തോനേഷ്യയും തമ്മില്‍ വലിയ വ്യത്യാസം ഇല്ല . 1483,,അയാളെ സ്വാധീനിക്കുന്ന പ്രധാനഘടകം തനിക്ക് കൈവശം ഉള്ള ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്റെ സാമ്പത്തികപരിധിക്കുള്ളില്‍ പരമാവധി സൗകര്യങ്ങള്‍ ലഭിക്കുന്ന സ്ഥലം ഏത് എന്നത്മാത്രം ആണ് . 1484,,ഈ പശ്ചാത്തലത്തില്‍ ഒഴിവുകാലം എവിടെ എന്ന തീരുമാനം സംഘടിതമായ ടൂര്‍ഓപ്പറേറ്റര്‍ ആണ് യാത്രക്കാരെ കൊണ്ട് എടുപ്പിക്കുന്നത് . 1485,,യൂറോപ്പിലേയോ അമേരിക്കയിലേയോ ഒരു നഗരത്തില്‍ നിന്ന് രണ്ട് ആഴ്ചത്തെ ഒഴിവുകാലം ചെലവിടാന്‍ ആയി ഒരു സ്ഥലം തെരഞ്ഞെടുക്കുന്ന ഒരു സഞ്ചാരിക്ക് ഒരു ടൂര്‍ഓപ്പറേറ്റര്‍ വാഗ്ദാനം ചെയ്യുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട് . 1486,,ഒരു പാക്കേജില്‍ പരമാവധി എന്തെല്ലാം ഉള്‍ക്കൊള്ളിക്കാന്‍ കഴിയും എന്ന് ആണ് ടൂറിസത്തിലെ മൊത്തവ്യാപാരി എന്ന് വിശേഷിപ്പിക്കാവുന്ന ടൂര്‍ഓപ്പറേറ്റര്‍ ചെയ്യുന്നത് . 1487,,സഞ്ചാരികളുടെ ആവശ്യങ്ങള്‍ നിരവധി ആണ് . 1488,,തങ്ങള്‍ കൊടുക്കുന്ന പണം കൊണ്ട് പരമാവധി സ്ഥലങ്ങള്‍ കാണാനും സൗകര്യങ്ങള്‍ ആസ്വദിക്കാനും ആണ് അയാള്‍ക്ക് ആഗ്രഹം . 1489,,ഒരു പാക്കേജിന്റെ വിലയും അതിന് ഉള്ളിലെ അനുഭവങ്ങളുടെ വ്യാപ്തിയും വൈചിത്ര്യവും ആണ് തീരുമാനത്തെ സ്വാധീനിക്കുന്ന ഏറ്റവും മുഖ്യമായ ഘടകം . 1490,,ഇത് ടൂറിസ്റ്റ്കേന്ദ്രങ്ങളിലെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള മത്സരം ആയിത്തീരുന്നു . 1491,,"വിവിധ കേന്ദ്രങ്ങള്‍ തങ്ങളുടെ പ്രദേശങ്ങളുടെ സവിശേഷതകളും , അവ പ്രദാനം ചെയ്യുന്ന അനുഭവങ്ങളുടെ പ്രത്യേകതകളും ആയി ടൂര്‍ഓപ്പറേറ്റര്‍മാരെ നേരിട്ടും യാത്രക്കാരെ പരോക്ഷമായും സ്വാധീനിക്കാന്‍ ശ്രമിക്കുന്നു ." 1492,,ഒരു അവധിക്കാലം ചെലവഴിക്കാന്‍ വേണ്ടി ഒരു സ്ഥലം തെരഞ്ഞെടുക്കുന്ന സഞ്ചാരി താന്‍ ചെലവാക്കുന്ന പണത്തിന്റെ മൂല്യം തിരികെ കിട്ടിയോ എന്ന് നിര്‍ണയിക്കുന്നത് പല അളവുകോലുകള്‍ കൊണ്ട് ആണ് . 1493,,ചിലപ്പോള്‍ അവിടത്തെ കാലാവസ്ഥ ആയിരിക്കും ഈ വിലയിരുത്തലിനെ സ്വാധീനിക്കുന്നത് . 1494,,ചിലപ്പോള്‍ അവിടെ ലഭ്യം ആയ വിനോദസൗകര്യങ്ങള്‍ ആയിരിക്കാം . 1495,,മറ്റു ചിലപ്പോള്‍ ആതിഥേയരുടെ ഹൃദ്യമായ പെരുമാറ്റവും സഹായകരമായ സമീപനവും ആയിരിക്കാം . 1496,,അന്തിമവിശകലനത്തില്‍ ഇത് തികച്ചും വ്യക്തിപരം ആയിരിക്കും . 1497,,ഇവിടെ വിലയിരുത്തപ്പെടുന്നത് ഒരു അനുഭവത്തിന്റെ മൂല്യം ആണ് . 1498,,എന്നാല്‍ വ്യക്തിപരമായ ഈ അനുഭവത്തെ അനുകൂലമായി സ്വാധീനിക്കാന്‍ കഴിയുന്ന ചില ബാഹ്യഘടകങ്ങള്‍ ഉണ്ട് എങ്കില്‍മാത്രമേ ടൂറിസം വളര്‍ത്തിയെടുക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കാന്‍ സാധിക്കുകയുള്ളൂ . 1499,,കാലാവസ്ഥയും ഭൂപ്രകൃതിയും തീര്‍ച്ചയായും ഒരു അടിസ്ഥാനഘടകം തന്നെ ആണ് . 1500,,"പക്ഷേ , നിശ്ചിതമായ നിയമങ്ങള്‍ ഇക്കാര്യത്തില്‍ ഇല്ല ." 1501,,ശൈത്യം ഏറിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സഞ്ചാരികള്‍ ഉഷ്ണമേഖലാപ്രദേശങ്ങളില്‍ സൂര്യതാപം തേടി എത്തുന്നു . 1502,,അതേ മാസങ്ങളില്‍ തന്നെ ആണ് അവിടുത്തുകാര്‍ ഉഷ്ണം സഹിക്കവയ്യാതെ മഞ്ഞും കുളിരും തേടി മറ്റു എവിടെങ്കിലും യാത്ര ആകുന്നത് . 1503,,"മരുഭൂമികളുടെ ഏകാന്തസൗന്ദര്യം ആസ്വദിക്കാനും , അതിശൈത്യയുള്ള ഹിമാലയന്‍ പ്രദേശങ്ങളുടെ പ്രശാന്തത നുകരാനും തയ്യാറാവുന്ന യാത്രക്കാര്‍ നിരവധി ആണ് ." 1504,,"ആഫ്രിക്കന്‍ വനാന്തരങ്ങളിലെ വന്യ മൃഗസമ്പത്തും വിദൂര ഭീകരതയും തേടിയെത്തുന്നവരെ പോലെ തന്നെ ഉത്സാഹഭരിതര്‍ ആണ് ലണ്ടനിലേയോ പാരീസിലേയോ പരിഷ്കൃതവീഥികളിലൂടെ അലഞ്ഞുനടക്കാനും , ആ നാഗരികത ആസ്വദിക്കാനും ആയി എത്തിച്ചേരുന്ന സന്ദര്‍ശകര്‍ ." 1505,,എന്ത് ആണ് ആകര്‍ഷകം ആവുന്നത് എന്നത് തികച്ചും വ്യക്തിപരവും ആപേക്ഷികവും ആണ് . 1506,,എങ്കിലും ടൂറിസം എന്ന് കേട്ടാല്‍ കടലും സൂര്യസ്നാനവും എന്ന ധാരണ എങ്ങനെയോ പ്രബലം ആയിട്ടുണ്ട് . 1507,,യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആണ് ലോകടൂറിസ്റ്കളുടെ അറുപതു ശതമാനവും . 1508,,തീര്‍ച്ചയായും ഇവരില്‍ കടലോരവും സൂര്യപ്രകാശവും തേടി എത്തുന്നവര്‍ ആയിരിക്കും അധികം പേരും . 1509,,കടലോര - സൂര്യസ്നാന പ്രതിച്ഛായ ടൂറിസ്റ്റുകള്‍ക്ക് പ്രബലം ആവാന്‍ ഉള്ള ഒരു പ്രധാന കാരണം ഇത് തന്നെ ആയിരുന്നിരിക്കണം . 1510,,പ്രകൃതിയുടെ പ്രത്യേകതകള്‍ പോലെ തന്നെ പ്രധാനപ്പെട്ടത് ആണ് ഒരു പ്രദേശത്തിന്റെ ചരിത്രവും സംസ്കാരവും . 1511,,ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് അതിന്റെ സാംസ്കാരികചരിത്രം കൊണ്ടും വാസ്തുശില്‍പസവിശേഷത കൊണ്ടും അനേകായിരം സന്ദര്‍ശകരെ പ്രതിവര്‍ഷം ആകര്‍ഷിക്കുന്നു . 1512,,ഷേക്സ്പിയറുടെ ജന്മസ്ഥലം ആയ സ്റ്റാറ്റ്ഫോര്‍ഡ് അപോണ് ഏവണില്‍ എന്നും ഉത്സവപ്രതീതി ആണ് . 1513,,പതിനായിരങ്ങള്‍ അവിടെ വന്നുപോകുന്നു . 1514,,ഈജിപ്തിലെ പിരമിഡും ഇന്ത്യയിലെ താജ്മഹലും ഗ്രീസിലെ ചരിത്രസ്മാരകങ്ങളും എല്ലാം ഇത്തരം ടൂറിസത്തിന്റെ പ്രധാന ഉദാഹരണങ്ങള്‍ ആണ് . 1515,,എന്നാല്‍ ഇത്തരം സ്വാഭാവികം ആയ ആകര്‍ഷണങ്ങള്‍ മാത്രം കൊണ്ട് ഒരു പ്രദേശത്ത് ടൂറിസം വികസിക്കുകയില്ല . 1516,,മനുഷ്യനിര്‍മ്മിതമായ ആകര്‍ഷണങ്ങളും ഒരു വലിയ പങ്കു വഹിക്കുന്നുണ്ട് . 1517,,അമേരിക്കയിലെ ഡിസ്നിലാന്ഡും പാരീസിലെ ഡിസ്നിവേള്ഡും ( 1992-ല്‍ ആരംഭിച്ചത് ) സിംഗപ്പൂരിലെ സെന്റോസദ്വീപും ജൂറോംഗ് പക്ഷിസങ്കേതവും എല്ലാം സന്ദര്‍ശകന്റെ താത്പര്യത്തെ സജീവം ആക്കി നിര്‍ത്താനായി പിന്നീട് നിര്‍മ്മിച്ചവ ആണ് . 1518,,"മ്യൂസിയങ്ങള്‍ , ആര്‍ട്ട്ഗ്യാലറികള്‍ , ശില്‍പഗ്രാമങ്ങള്‍ , സാഹസികയാത്രയ്ക്ക് ഉള്ള സൗകര്യങ്ങള്‍ ഇവ എല്ലാം സന്ദര്‍ശകന്റെ അനുഭവസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്നത് തന്നെ ." 1519,,അവര്‍‍ ആകട്ടെ ഏതെങ്കിലും ഒരു പ്രത്യേക മേഖലയില്‍‍ കൂടുതല്‍‍ ശ്രദ്ധ ചെലുത്തി അതിന് ഉള്ളില്‍‍ കഴിയുന്നത്ര വൈവിധ്യം കൈവരുത്താന്‍ ശ്രമിക്കുന്നവര്‍‍ ആണ് . 1520,,"ഉദാഹരണത്തിന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍‍ മാത്രം വിപണനം ചെയ്യുന്നവര്‍‍ . ഇന്ത്യ , നേപ്പാള്‍ , ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍‍ , പസഫിക്ദ്വീപുകള്‍ മാത്രം പ്രോത്സാഹിപ്പിക്കുന്നവര്‍‍ എന്നിങ്ങനെ സ്പെഷ്യലൈസ് ചെയ്യുന്നവര്‍‍ ." 1521,,"ലോകം മുഴുവനും ഉള്ള പ്രധാന കേന്ദ്രങ്ങളെ കൂട്ടിയിണക്കുവാനോ , അവിടെ എല്ലാം സഞ്ചരിച്ച് കരാറുകള്‍ സ്ഥാപിക്കാനോ , തുടര്‍‍ന്ന് തങ്ങളുടെ യാത്രക്കാര്‍‍ എത്തുന്വോള്‍ അവര്‍‍‍ക്ക് സ്വീകാര്യമായ സൗകര്യങ്ങള്‍ ഉറപ്പു വരുത്താനോ ഉള്ള സാമ്പത്തികശേഷിയും ഭരണപരമായ പിടിപ്പും ഇല്ലാത്തത് കാരണം ആണ് ഈ ചെറിയ ഏജന്‍സികള്‍ ഏതാനം മേഖലകളില്‍‍ തങ്ങളുടെ പ്രവര്‍‍ത്തനം ചുരുക്കുന്നത് ." 1522,,എന്നാല്‍‍ ഒരു പ്രദേശത്തിന്റെ ടൂറിസം വളര്‍‍ച്ചയില്‍‍ ഇത്തരം ചെറിയ ഏജന്‍സികള്‍ക്ക് ചെറുത് അല്ലാത്ത സ്വാധീനം ഉണ്ട് . 1523,,വന്‍കിട ഏജന്‍സികള്‍ക്ക് ഇല്ലാത്ത താത്പര്യം ഒരു പ്രത്യേക പ്രദേശത്തോട് ഈ ചെറുകിട മൊത്തവ്യാപാരികള്‍ ആയ ടൂര്‍‍ഓപ്പറേറ്റര്‍‍മാര്‍‍ക്ക് ഉണ്ട് എന്നത് തന്നെ ആണ് കാരണം . 1524,,എന്നാല്‍‍ വന്‍കിട ടൂര്‍‍ഓപ്പറേറ്റര്‍‍മാരുടെ അന്താരാഷ്ട്രസ്വാധീനത്തിന് മറ്റൊരു മാനം കൂടി ഉണ്ട് . 1525,,ടൂര്‍‍ഓപ്പറേറ്റര്‍‍മാരും ഹോട്ടല്‍‍ഗ്രൂപ്പുകളും വിമാനക്കമ്പനികളും തമ്മില്‍‍ ഉള്ള ഉദ്ഗ്രഥനപ്രക്രിയ ആണ് ഇത് . 1526,,വിവിധ രംഗങ്ങളില്‍‍ പ്രവര്‍‍ത്തിക്കുന്നവ ആണ് ഈ കമ്പനികള്‍ എങ്കിലും ഇവരുടെ പ്രവര്‍‍ത്തനങ്ങള്‍ സാമ്പത്തികമായി കെട്ടുപിണഞ്ഞ് കിടക്കുന്നു . 1527,,ഒരു മേഖലയിലെ ഒരു ഏജന്‍സിയ്ക്ക് മറ്റു മേഖലകളില് മുതല്‍മുടക്കുകളും താത്പര്യങ്ങളും കൈവരുന്വോള്‍ ആണ് ഇത് സംഭവിക്കുന്നത് . 1528,,പരസ്പര പൂരകങ്ങള്‍ ആയ തൊഴിലും ആയി താത്പര്യങ്ങള്‍ക്ക് അപ്പുറം പലപ്പോഴും ഇവയുടെ ഉടമസ്ഥതയും മാനേജ്മെന്റും പൊതുവായി നിയന്ത്രിക്കപ്പെടുന്നു . 1529,,ഉദാഹരണമായി ടി.ഡബ്ളിയു.എ. എന്ന വിമാനക്കമ്പനി ആണ് ഹില്‍‍ട്ടണഹില്‍ലുകളുടെ പ്രധാന ഷെയര്‍‍ഉടമ . 1530,,അത്പോലെതന്നെ അഞ്ചു യൂറോപ്യന്‍ വിമാനക്കമ്പനികള്‍ ചേര്‍‍ന്ന് ആണ് പെന്റാഹോട്ടലുകള്‍ നിയന്ത്രിക്കുന്നത് . 1531,,ടൂര്‍‍ഓപ്പറേറ്റര്‍‍മാര് വിമാനക്കമ്പനികളും ആയി സംയോജിച്ച് പ്രവര്‍‍ത്തിക്കുന്നതും അവ സ്വന്തം ആയി നടത്തുന്നതും അപൂര്‍‍വം അല്ല . 1532,,ബ്രിട്ടണിലെ ഏറ്റവും വലിയ ടൂര്‍‍ഓപ്പറേറ്റര്‍‍ ആയ തോംസണ്‍ ഹോളിഡേയ്സ് ആയും ബന്ധപെട്ടു കിടക്കുന്നു . 1533,,ടൂറിസംരംഗത്തെ പ്രധാനപ്പെട്ട മൂന്നു ഘടകങ്ങളും പരസ്പരം ഉദ്ഗ്രഥിക്കപ്പെടുന്വോള്‍ ഒറ്റയ്ക്ക് ഉള്ള പ്രവര്‍‍ത്തനങ്ങളെകാളും വിലപേശാന്‍ ഉള്ള കഴിവും കാര്യക്ഷമതയും വര്‍‍ദ്ധിക്കുന്നു . 1534,,മാത്രവുമല്ല തങ്ങളുടെ മേല്‍‍ക്കോയ്മ നിലനിര്‍‍ത്താനും അത് പ്രയോജനപ്പെടുന്നു . 1535,,പല രാജ്യങ്ങളില്‍‍ ബഹുഭൂരിപക്ഷവും ഇത്തരത്തില് ഉള്ള ബഹുരാഷ്ട്രക്കമ്പനികളുടേത് ആണ് . 1536,,ഉദാഹരണമായി മാലിദ്വീപിലെ റിസോര്‍‍ട്ട് വികസനം ഏതാണ്ട് പൂര്‍‍ണ്ണമായും ഇത്തരം വിദേശ ഹോട്ടല്‍‍ കമ്പനികളുടെ കൈയില്‍‍ ആണ് . 1537,,"മെറിഡിയന്‍ , ഹയാത് , ഹോളീഡേഇന്‍ , കെംപിന്‍സ്കി എന്നീ ഗ്രൂപ്പുകള്‍ ഇന്ത്യയില്‍‍ പ്രവര്‍‍ത്തിക്കുന്നുണ്ട് ." 1538,,"പുതിയ സാമ്പത്തികനയത്തിന്റെ ഫലം ആയി ഹില്‍‍ട്ടണ്‍ , മാറിയെറ്റ് ഫോര്‍ സീസണ്സ് , ബെസ്റ്റ്വെസ്റ്റേണ്‍ എന്നീ അന്താരാഷ്ട്ര ഹോട്ടല്‍‍ ശൃംഖലകള്‍ ഇവിടേയ്ക്ക് കടന്നുവരാന്‍ തുടങ്ങിയിട്ടുണ്ട് ." 1539,,ടൂറിസം വളര്‍‍ത്തുന്നതിന് അന്താരാഷ്ട്രബന്ധം ഉള്ള ഹോട്ടല്‍‍ ശൃംഖങ്ങള്‍ക്ക് ഉള്ള പങ്ക് നമുക്ക് തള്ളിക്കളയാന്‍ ആവുകയില്ല . 1540,,"പ്രത്യേകിച്ച് , ടൂര്‍‍ഓപ്പറേറ്റര്‍‍‍ വിമാനക്കമ്പനി ഹോട്ടല്‍‍ ശൃംഘലാബന്ധം നിലനില്‍ക്കുവോളം , അവരുടെ നിര്‍‍ണ്ണായകമായ ശക്തി അംഗീകരിക്കേണ്ടതായിട്ടുണ്ട് ." 1541,,"ഏതെല്ലാം പ്രവര്‍‍ത്തനമേഖലകളില്‍‍ സ്വയംപര്യാപ്തത കൈവരിക്കുന്നത് അഭികാമ്യം ആണ് എന്ന് നാം ശഠിച്ചാലും ടൂറിസംമേഖലയില്‍‍ ബാഹ്യലോകവും ആയി ബന്ധപ്പെട്ടും , അവിടെ ഉള്ള ശക്തിദൗര്‍‍ബല്യങ്ങള്‍ അനുഭവിച്ചും മാത്രമേ നിലനില്‍ക്കാന്‍ ആവൂ ." 1542,,ദേശീയബോധത്തിനും സ്വയംപര്യാപ്തതയോട് ഉള്ള മമതയ്ക്കും കോട്ടം ഏല്‍ക്കാതെ തന്നെ ബഹുരാഷ്ട്രഏജന്‍സികളുടെ കഴിവിനെ നമ്മുടെ ജനതയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും അനുകൂലമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നിടത്ത് ആണ് നമ്മുടെ നയപരമായ വിജയം കുടികൊള്ളുന്നത് . 1543,,അവികസിതമായ മൂന്നാം ലോകരാജ്യങ്ങളും ആയി കരാറില്‍‍ ഏര്‍‍പ്പെടുന്വോള്‍ ഈ ഹോട്ടല്‍‍ശൃംഖലകള്‍ അനുവര്‍‍ത്തിക്കുന്ന അനേകം തന്ത്രങ്ങള്‍ ഉണ്ട് . 1544,,ഓരോ രാജ്യത്തിന്റേയും ശക്തിദൗര്‍‍ബല്യങ്ങള്‍ അനുസരിച്ച് മാത്രമേ ഇവിടെ വിലപേശല്‍‍ നടക്കൂ . 1545,,ആ രാജ്യം ടൂറിസംവരുമാനത്തെ വളരയേറെ ആശ്രയിക്കുന്നു എന്ന് ഉറപ്പ് ഉണ്ട് എങ്കില്‍‍ തീര്‍‍ച്ചയായും വിലപേശല്‍‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് അനുകൂലമായ ഉപാധികളോടെ ആയിരിക്കും . 1546,,എന്നാല്‍‍ ടൂറിസത്തില്‍‍ നിന്ന് ഉള്ള വരുമാനം ഒരു രാജ്യത്തിന്റെ ആകെ ഉള്ള കയറ്റുമതിവരുമാനത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമേ വരുന്നുള്ളൂ എങ്കില്‍‍ അത്തരം രാജ്യങ്ങള്‍ക്ക് തങ്ങളുടെ വ്യവസ്ഥകള്‍ ഫലപ്രദമായി നിരത്തിവയ്ക്കാന്‍ കഴിയും . 1547,,ഇന്ത്യയെ സംബന്ധിച്ച് ഇക്കാരണവും അനുകൂലമായ ഒരു ഘടകം തന്നെ ആണ് . 1548,,പലപ്പോഴും നേരിട്ട് ഹോട്ടല്‍‍ നടത്തിപ്പിലോ മൂലധനനിക്ഷേപത്തിലോ ഇവര്‍‍ ഇടപെടാറില്ല . 1549,,ചില പ്രത്യേക നിബന്ധനകള്‍ക്ക് വിധേയം ആയി മറ്റു സ്വകാര്യകമ്പനികള്‍ക്ക് തങ്ങളുടെ പേര്‍ ഉപയോഗിക്കാന്‍ ഉള്ള അനുവാദം മാത്രം ആയിരിക്കും ഇവര്‍‍ നല്‍കുക . 1550,,അങ്ങനെ നല്‍കുന്ന ഫ്രാഞ്ചൈസിങ്ങിന്റെ ഫലം ആയി അവരുടെ അന്താരാഷ്ട്ര കംപ്യൂട്ടര്‍‍ ശൃംഖലയില്‍ പെടാനും മെച്ചപ്പെട്ട പ്രവര്‍‍ത്തനരീതികള്‍ സ്വായത്തം ആക്കാനും ആഗോളപ്രചരണത്തിന്റെ പ്രയോജനം ലഭിക്കാനും ഈ ഹോട്ടലുകള്‍ക്ക് സാധിക്കുന്നു . 1551,,"മാത്രവുമല്ല , ലോകമെമ്പാടും ഉള്ള അവരുടെ ബുക്കിങ്ങ് സൗകര്യവും വിപണനശേഷിയും ഉപയോഗപ്പെടുത്തി പലപ്പോഴും ആവശ്യംഉള്ള അത്രയും താമസക്കാരെ ഉറപ്പുവരുത്താനും ഇത് പ്രയോജനപ്പെടുന്നു ." 1552,,എന്നാല്‍‍ ഇതിന് പകരം ആയി ആകെ നടക്കുന്ന കച്ചവടത്തിന്റെ നിര്‍‍ദ്ദിഷ്ട ശതമാനവും ലാഭവിഹിതവും കൊടുക്കേണ്ടതായിട്ടുണ്ട് . 1553,,യൂറോപ്പിലെ രാജ്യങ്ങളില്‍‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉള്ള വ്യവസ്ഥകളെക്കാളും കര്‍‍ക്കശം ആണ് 1554,,മൂന്നാം ലോകരാജ്യങ്ങളില്‍‍ എത്തുന്വോള്‍‍ ടൂറിസം വിപണിയില്‍‍ ഇതിന്റ പ്രയോജനം പലത് ആണ് . 1555,,"ഒന്ന് , ഒരു ബഹുരാഷ്ട്രക്കമ്പനിയുടെ പായ്ക്കേജുകള്‍ കൂടുതല്‍‍ വിശ്വസനീയതയോടെ ടൂറിസ്റ്റുകള്‍‍ വാങ്ങാന്‍ തയ്യാറാകുന്നു ." 1556,,മറ്റൊരു ഉത്പന്നം വില്‍ക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ ടൂറിസംരംഗത്ത് ഈ വിശ്വസനീയതയ്ക്ക് അര്‍‍ത്ഥവും സാംഗത്യവും ഉണ്ട് . 1557,,വാങ്ങുന്ന ആളിന്റ അനുഭവസാഫല്യത്തില്‍‍ ആണ് അല്ലോ ഉത്പന്നത്തിന്റെ മൂല്യം കുടികൊള്ളുന്നത് . 1558,,അതുകൊണ്ട് തന്നെ വിപണനം ചെയ്യുന്ന കമ്പനിയുടെ പ്രതിഛായയും സല്‍‍പ്പേരും എല്ലാം നിര്‍‍ണ്ണായകം ആയിതീരുന്നു . 1559,,പരസ്പര ഉദ്ഗ്രഥനത്തിലൂടെ വിവിധ രംഗങ്ങളില്‍‍ ഈ കമ്പനികള്‍ സ്ഥാപിച്ചിട്ടുള്ള ആധിപത്യം കണക്കില് എടുക്കുമ്പോള്‍ സ്വതന്ത്രമായി വിപണനം കൈയടക്കുക‌ തികഞ്ഞ വ്യാമോഹം ആയിരിക്കും . 1560,,"മാത്രവുമല്ല , ഒരു ടൂറിസ്റ്റ്കേന്ദ്രം വളര്‍‍ത്തുന്നതിന് ഇവര്‍‍ക്ക് സാധിക്കുന്നത് പോലെ തന്നെ അത് തളര്‍‍ത്തുന്നതിനും സാധിക്കും ." 1561,,വിദേശവിപണികളിലെ ഇവരുടെ സ്വാധീനവും ശക്തിയും കണ്ടില്ല എന്ന് നടിച്ചുകൂടാ . 1562,,"മറ്റൊരു അര്‍‍ത്ഥത്തില്‍‍ , ഒരു സ്ഥലം ടൂറിസ്റ്റ്ഭൂപടത്തില്‍‍ പ്രബലം ആയിത്തീരണം എങ്കില്‍‍ ഇത്തരം ബഹുരാഷ്ട്രകമ്പനികളുടെ ഒത്താശ കൂടിയേതീരൂ ." 1563,,അതിന് അവര്‍‍ക്ക് താല്‍പര്യം ഉണ്ട് എങ്കില്‍‍ ആ സ്ഥലത്തിന്റെ വിപണത്തിലും വളര്‍‍ച്ചയിലും അവര്‍‍‍ക്ക് വ്യക്തമായ സാമ്പത്തികതാത്‍പര്യം ഉണ്ടാകണം . 1564,,ലോകത്ത് അവര്‍‍‍ക്ക് വിപണനം ചെയ്യാന്‍ അനേകമനേകം കടപ്പുറങ്ങളും വന്യമൃഗസങ്കേതങ്ങളും ഉള്ളപ്പോള്‍ ‍നമ്മുടെ നാടിനോട് പ്രത്യേകിച്ചൊരു മമത പ്രതീക്ഷിക്കുന്നതില്‍‍ അര്‍‍ത്ഥം ഇല്ല . 1565,,ആ മമത വളര്‍‍ത്താന്‍ ഉള്ള സഹചര്യം ഒരുക്കിക്കൊടുക്കുക എന്നത് ആണ് തന്ത്രപരമായ സമീപനം . 1566,,"ബഹുരാഷ്ട്രകുത്തകകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന മുന്‍വിധി കലര്‍‍ന്ന വൈകാരികവിക്ഷോഭം , കുറഞ്ഞപക്ഷം ടൂറിസംമേഖലയില്‍‍ എങ്കിലും വിനാശകരമായ സങ്കുചിതത്വം തന്നെ ആണ് ." 1567,,ആ മുന്‍വിധി മാറ്റിവയ്ക്കാതെ ടൂറിസം വികസിപ്പിക്കാന്‍ ഒരുങ്ങുന്നത് വൃഥാ വ്യായാമം തന്നെ ആയിരിക്കും . 1568,,മഴയുടെ സംഗീതവും ആയി ആണ് അതിരപ്പിള്ളി . 1569,,അതിരപ്പിള്ളിയില്‍ ഇപ്പോള്‍ കാട് നിറഞ്ഞ് പെയ്യുന്ന മഴയുടെ കാവ്യാത്മക സൗന്ദര്യം കാണാം . 1570,,തരുശിഖരങ്ങളില്‍ മഴ ഉതിര്‍ക്കുന്ന സംഗീതം കേള്‍ക്കാം . 1571,,കാട്ടാനക്കൂട്ടങ്ങളുടെ വന്യതയും മഴപ്പാട്ടിന് കാതോര്‍ത്ത് പാതി കൂമ്പിയ മിഴികളും ആയി കൂടിനില്‍ക്കുന്ന പുള്ളിമാന്‍കൂട്ടങ്ങളുടെ കൗതുകകാഴ്ചകളും ഉണ്ട് . 1572,,മഴക്കാലടൂറിസത്തിന്റെ അനന്തസാധ്യതകള്‍ ആണ് അതിരപ്പിള്ളിയില്‍ ഉള്ളത് . 1573,,"ചാര്‍പ്പ വെള്ളച്ചാട്ടത്തിന്റെ ധവളസൗന്ദര്യം , നിറഞ്ഞുനില്‍ക്കുന്ന പെരിങ്ങല്‍കുത്ത് സമാനതകള് ഇല്ലാത്ത കാനനക്കാഴ്ചകള്‍ ആണ് അതിരപ്പിള്ളി ഒരുക്കിവച്ചിട്ടുള്ളത് ." 1574,,വേനല്‍കാലത്ത് ആണ് അതിരപ്പിള്ളിയില്‍ കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നത് . 1575,,എന്നാല്‍ മഴക്കാലം ആണ് അതിരപ്പിള്ളിയില്‍ കാഴ്ചകളുടെ കാലം . 1576,,മഴക്കാലടൂറിസത്തെ മുന്‍നിര്‍ത്തി തയാറെടുപ്പുകള്‍ നടത്താത്തതിനെ തുടര്‍ന്ന് ഉള്ള അസൗകര്യങ്ങള് ആകാം ടൂറിസ്റ്റുകള്‍ എത്തുന്നതിന് തടസ്സം . 1577,,ഭരണാധികാരികളും ഉദ്യോഗസ്ഥരും അതിരപ്പിള്ളിയിലെ മഴക്കാലടൂറിസത്തിന്റെ അനന്തസാധ്യതയെ മനസ്സിലാക്കിയിട്ടില്ല . 1578,,കാഴ്ചയുടെ റാണി ഒരുങ്ങി വരു ... കാണൂ ... 1579,,കാസര്‍കോട് : 1580,,കേരളത്തിലെ ഊട്ടി എന്ന് അറിയപ്പെടുന്ന റാണിപുരത്ത് സഞ്ചാരികളുടെ വരവ് തുടങ്ങി . 1581,,മഴനൂലുകള്‍ക്ക് ഇടയിലൂടെ കോടമഞ്ഞ് പുതച്ചുകിടക്കുന്ന റാണിപുരത്തിന്റെ കുളിര്‍മയും മനോഹാരിതയും അനുഭവിച്ചറിയാന്‍ വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങി . 1582,,പച്ചപ്പില്‍ മൂടിക്കിടക്കുന്ന മാനിമലയുടെ നെറുകയില്‍ എത്തിയ സഞ്ചാരികള്‍ ലോകം കീഴടക്കിയ സന്തോഷത്തോടെ ആണ് മടങ്ങുന്നത് . 1583,,മഴക്കാടുകളും ചോലവനങ്ങളും പുല്‍മേടുകളും പ്രകൃതി അനുഗ്രഹിച്ചുനല്‍കിയ ഇവിടം വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം ആണ് . 1584,,സമുദ്രനിരപ്പില്‍ നിന്ന് 2500 അടിയോളം ഉയരത്തില്‍ ഉള്ള റാണിപുരം മണ്‍സൂണ്‍ടൂറിസത്തിനും സാഹസികയാത്രകള്‍ക്കും ഏറെ അനുയോജ്യം ആണ് . 1585,,ആന അടക്കം ഉള്ള വന്യമൃഗങ്ങള് ഇറങ്ങുന്ന വഴിയിലൂടെ പ്രകൃതിസൗന്ദര്യം നുകര്‍ന്ന് റാണിപുരത്ത് നിന്നും മാനിമലയിലേക്ക് ട്രക്കിങ് നടത്താന്‍ ഒന്നര മണിക്കൂറോളം വേണം . 1586,,"കുന്നിന് മുകളില്‍ നിന്ന് ഒഴുകിവരുന്ന അരുവിയും വിവിധ ഇനത്തില്‍ പെട്ട ഇരുന്നൂറോളം പക്ഷികളും ഉഗ്രവിഷം ഉള്ള രാജവെമ്പാല , മൂര്‍ഖന്‍ , അണലി തുടങ്ങിയ പാമ്പുകളും അപൂര്‍വങ്ങളായ ഔഷധസസ്യങ്ങളും വന്‍മരങ്ങളും ഇവിടെ ഉണ്ട് ." 1587,,സാഹസികവഴികളിലൂടെ സഞ്ചരിച്ച് മാനിമലയുടെ മുകളില്‍ എത്തിയാല്‍ കാണുന്ന മനോഹരദൃശ്യങ്ങള്‍ തേടിയാണ് സഞ്ചാരികളില്‍ ഭൂരിഭാഗവും എത്തുന്നത് . 1588,,സഞ്ചാരികളുടെ എണ്ണം കൂടിയതിനാല്‍ വനംവകുപ്പ് പാത വൃത്തിയാക്കി സഞ്ചാരയോഗ്യം ആക്കിട്ടുണ്ട് . 1589,,പക്ഷി നിരീക്ഷണത്തിനും ആളുകള്‍ എത്തുന്നു . 1590,,തലക്കാവേരി വന്യജീവിസങ്കേതത്തിലെ കുടക് മലനിരകളുടെ മനോഹാരിതയും ഇവിടെ നിന്നാല് അനുഭവിച്ചറിയാം . 1591,,ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ ആണ് സീസണ്‍ . 1592,,കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാനപാതയിലെ പനത്തടി ടൗണില്‍ നിന്ന് പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റാണിപുരത്ത് എത്താം . 1593,,കാഞ്ഞങ്ങാട് നിന്നും 45 കിലോമീറ്ററേ ഉള്ളൂ . 1594,,കര്‍ണാടകയില്‍ നിന്ന് ഉള്ള സഞ്ചാരികള്‍ക്ക് ആയി പാണത്തൂരില് നിന്ന് റാണിപുരത്തേക്ക് പുതുതായി റോഡ് നിര്‍മിക്കാനും പദ്ധതി ഉണ്ട് . 1595,,സൌന്ദര്യധാരാളിത്തവും ആയി ഗവി ഉണ്ട് . 1596,,പ്രകൃതിയുടെ സൗന്ദര്യച്ചെപ്പ് പൊട്ടിവീണത് ഗവിയില്‍ ആണ് എന്ന് സംശയിക്കുന്ന സഞ്ചാരികള്‍ ഏറെ ആണ് . 1597,,പ്രകൃതി ഗവിയില്‍ കാത്തുവച്ച അതേ സൗന്ദര്യധാരാളിത്തം ആണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നതും . 1598,,എത്ര വെയില്‍ വീണാലും കുളിര് വറ്റാതെ കാട്ടുചോല പോലെ ഏത് കാലത്തും വീശുന്ന ശാന്തതയുടെ ഇളം കാറ്റും ആഴങ്ങളിലേക്കു ചെല്ലുന്തോറും ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും കേട്ടിട്ടില്ലാത്ത ഗര്‍ജനങ്ങളും അങ്ങനെയങ്ങനെ കണ്ടും കേട്ടും കൊതി തീരാതെ ആണ് ഗവിയില്‍ എത്തുന്ന ഓരോ സഞ്ചാരിയും മടങ്ങുന്നത് . 1599,,"സമുദ്രനിരപ്പില്‍ നിന്ന് 3,400അടി ഉയരത്തില്‍ ആണ് പത്തനംതിട്ട ജില്ലയിലെ ഗവി ." 1600,,പെരിയാര്‍ കടുവ സംരക്ഷണകേന്ദ്രത്തിന്‍ ഉള്ളില്‍ . 1601,,അതുകൊണ്ട് തന്നെ വന്യജീവികള്‍ ഉണ്ടാകുമോ എന്ന് യാത്ര തുടങ്ങും മുമ്പ് ആര്‍ക്കും സംശയം വേണ്ട . 1602,,"കടുവ , ആന , മാന്‍ , കരടി , മ്ലാവ് , സിംഹവാലന്‍കുരങ്ങ് , മലമുഴക്കിവേഴാമ്പല്‍ , മരംകൊത്തികള്‍ , മൈനകള്‍ തുടങ്ങി ഓര്‍മയിലേക്കു മറഞ്ഞുകൊണ്ടിരിക്കുന്ന മൃഗങ്ങളും പക്ഷികളും എല്ലാം ഗവിക്കു സ്വന്തം ." 1603,,സാഹസിക സഞ്ചാരികള്‍ ആണ് ഗവിയെ കൂടുതല്‍ പ്രണയിക്കുന്നത് . 1604,,വന്യതയുടെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ് കാടിന്‍ ഉള്ളിലൂടെ ഉള്ള ട്രക്കിങ് മനസ്സില്‍ ഒരിക്കലും മായാത്ത ഓര്‍മ ആകും എന്നത് ഉറപ്പ് . 1605,,ഇക്കോടൂറിസം പദ്ധതി ആയ ഗവിയിലെ വിനോദസഞ്ചാരസാധ്യതകളെ വികസിപ്പിച്ച് പരിപാലിക്കുന്നത് കേരള ഫോറസ്റ്റ് ഡവലപ്മെന്ററ് കോര്‍പറേഷന്‍ ആണ് . 1606,,സഞ്ചാരികള്‍ക്ക് സൗകര്യപ്രദം ആയ വിവിധ പാക്കേജുകള്‍ കോര്‍പറേഷന്‍ ലഭ്യമാക്കിയിട്ടുണ്ട് . 1607,,ബുക്കിങ്സൗകര്യവും ഉണ്ട് . 1608,,കൊല്ലം - മധുര ദേശീയപാത ( എന്‍എച്ച്220യിലെ ) വണ്ടിപ്പെരിയാറില്‍ നിന്ന് 28കിലോമീറ്ററ് ആണ് ദൂരം . 1609,,വള്ളക്കടവ് ചെക്പോസ്റ്് വഴി ആണ് പ്രവേശനം . 1610,,"കൊച്ചിയില്‍ നിന്ന് കോട്ടയം , കാഞ്ഞിരപ്പിള്ളി , മുണ്ടക്കയം , അഴുത , വണ്ടിപ്പെരിയാര്‍ വഴിയും പാല , ഈരാറ്റുപേട്ട , വാഗമണ്‍ , കോലാഹലമേട് , കുമളി , വണ്ടിപ്പെരിയാര്‍ വഴിയും ഗവിയില് എത്താം ." 1611,,"കൊച്ചി , കോട്ടയം എന്നിവിടങ്ങളില്‍ നിന്ന് വണ്ടിപ്പെരിയാറിന് ബസ്സര്‍വീസ് ഉണ്ട് ." 1612,,വണ്ടിപ്പെരിയാറില്‍ നിന്ന് ജീപ്പ് വഴി ഗവിയില് എത്താം . 1613,,കാളീനദിക്കരയില്‍ കാഴ്ചയുടെ അക്ഷയഖനിയും തുറന്ന് സഞ്ചാരികളെയും കാത്ത് ഇരിപ്പ് ആണ് ഡന്‍ഡേലി വന്യജീവിസങ്കേതം . 1614,,സാഹസികര്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും പഠിതാക്കള്‍ക്കും ജൈവവൈവിധ്യം തേടി കാട്ടിലേക്ക് ഇറങ്ങുന്ന ആള്ക്കാര്ക്കും എല്ലാം ചെന്നുചേരാവുന്ന ഇടം . 1615,,ഉത്തരകന്നടയില്‍ 475ചതുരശ്രകിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന പ്രകൃതിയുടെ മടിത്തട്ട് . 1616,,"കാളീനദിയിലെ ജലക്രീഡകള്‍ , വിസ്മയം ഉറങ്ങുന്ന കാവളഗുഹ , സിന്തേരിപ്പാറ , സൈക്സ്പോയന്റ് , സുപാഡാം എന്നിങ്ങനെ ഡന്‍ഡേലിയുടെ ഏതു് ഭാഗത്തേക്ക് തിരിഞ്ഞാലും കണ്‍ണ് നിറയെ കാണാന്‍ ആവോളം കാഴ്ചവസന്തങ്ങള്‍ ഉണ്ട് ." 1617,,ഡന്‍ഡേലിയില്‍ നിന്ന് 25കിലോമീറ്റര്‍ അകലെ ആണ് കാവള . 1618,,കൊടുംകാടിന്‍ ഉള്ളിലൂടെ കാല്‍നട ആയി ആയിരം പടികള്‍ കയറി കാവളയിലെ ഗുഹയില്‍ എത്തുന്ന ആരുടെയും കണ്ണുകള്‍ വിസ്മയം കൊണ്ട് നിറയും . 1619,,മുളങ്കൂട്ടത്തിന്റെ സംഗീതത്തിലും വനശാന്തിയിലും ആയി നൂറുകണക്കിന് ജന്തു - പക്ഷിവിഭാഗങ്ങള്‍ ആണ് ഡന്‍ഡേലിയില്‍ എങ്ങും കാത്തിരിക്കുന്നത് . 1620,,പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന എല്ലാത്തരം അപൂര്‍വജീവിവിഭാഗങ്ങളും ഇവിടെ ഉണ്ട് . 1621,,300 അടി ഉയരം ഉള്ള ഒറ്റക്കല്ല് ആണ് സിന്തേരിപ്പാറ . 1622,,കാളീനദിയുടെ കൈവഴി ആയ കാനേരിപ്പുഴ പാറക്കെട്ടുകളിലൂടെ വന്യതയുടെ ഒഴുകുന്ന ദൃശ്യം ആയി പാഞ്ഞുപോകുന്നത് സിന്തേരിപ്പാറയുടെ തൊട്ടടുത്തു് കൂടി ആണ് . 1623,,ഡന്‍ഡേലിയുടെ മുഴുവന്‍ സൗന്ദര്യവും ദൃശ്യം ആകുന്ന വ്യൂപോയിന്റു് കൂടി ആണ് സിന്തേരിപ്പാറ . 1624,,ഡന്‍ഡേലി പട്ടണത്തില്‍ നിന്ന് 25കിലോമീറ്റര്‍ അകലെ ആണ് സുപജല വൈദ്യുതപദ്ധതി ഉള്‍ക്കൊള്ളുന്ന സുപഡാം . 1625,,നാഗജ്ഹരി വ്യൂപോയിന്റിലേക്ക് 14കിലോമീറ്ററ് ആണ് ദൂരം . 1626,,വനംവകുപ്പിന്റെ അനുമതിയോടെ വഴികാട്ടിയെയും കൂട്ടി അഞ്ചു് ദിവസം എങ്കിലും സഞ്ചരിച്ചാലേ ഡന്‍ഡേലിക്കാഴ്ചകളുടെ ഹരിശ്രീ കുറിക്കാന്‍ എങ്കിലും കഴിയൂ . 1627,,കൊച്ചിയില്‍ നിന്ന് കൊങ്കണ്‍ വഴി ഉള്ള ട്രെയിനുകളില്‍ കര്‍വാറില് ഇറങ്ങി ഡന്‍ഡേലിയിലേക്കു് പോകാം . 1628,,800കിലോമീറ്റര്‍ ദൂരം ഉണ്ട് . 1629,,ഡന്‍ഡേലിയില്‍ നിന്ന് 150കിലോമീറ്റര്‍ മാത്രം ആണ് ഗോവയ്ക്ക് . 1630,,മമ്പാട് പഞ്ചായത്തിലെ ഒലിവെള്ളച്ചാട്ടം സഞ്ചാരികളെയും പ്രകൃതിസ്നേഹികളെയും കാത്തിരിക്കുന്നു . 1631,,പുള്ളിപ്പാടത്ത് നിന്ന് 15കിലോമീറ്റര്‍ കിഴക്ക് മൂന്ന് മലകള്‍ക്ക് ഇടയില്‍ ഉള്ള സുന്ദരമായ വെള്ളച്ചാട്ടം കാണാന്‍ ദിനേ നിരവധി ആളുകള്‍ ആണ് എത്തുന്നത് . 1632,,വനംവകുപ്പിന്റെ അധീനതയില്‍ ഉള്ള വെള്ളരിച്ചോല മലയില്‍ നിന്ന് ഒലിമലയുടെ കൂറ്റന്‍ പാറക്കെട്ടിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടവും സമീപത്തു് ഉള്ള ആദിവാസി കോളനികളും ഒലിമലയിലേക്ക് ഉള്ള കാട്ടുവഴികളും വിനോദസഞ്ചാരത്തിന് വലിയ സാധ്യത ആണ് മുന്നോട്ട് വയ്ക്കുന്നത് . 1633,,മലയുടെ മുകള്‍ഭാഗം വരെ കാട്ടില്‍ നിന്ന് ലേലം കൊണ്ട മരം കൊണ്ടുപോകാന്‍ പണ്ട് ഉണ്ടാക്കിയ മണ്‍പാത ഉണ്ട് . 1634,,ഈ പാതയും വീട്ടിക്കുന്ന് ആദിവാസി കോളനിയിലേക്ക് ഉള്ള വഴിയും ആണ് സഞ്ചാരികള്‍ വെള്ളച്ചാട്ടത്തിന് അടുത്ത് എത്താന്‍ ഉപയോഗിക്കുന്നത് . 1635,,ജില്ലയിലെയും അയല്‍ജില്ലകളിലെയും സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശത്ത് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് മികച്ച ഒരു പദ്ധതി തയ്യാറാക്കാന്‍ പഞ്ചായത്തോ സ്ഥലം എംഎല്‍എയോ തയ്യാറായിട്ടില്ല . 1636,,വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ ആദിവാസി കോളനികളില്‍ കയറി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് . 1637,,പ്ലാസ്റ്റിക്മാലിന്യം അരുവിയിലും പ്രദേശത്തും കുമിഞ്ഞുകൂടിയിട്ടുണ്ട് . 1638,,ഇത് കോളനിയിലെ കുടിവെള്ളം മലിനം ആകാനും കാരണം ആകുന്നു . 1639,,ഇത്തരം പ്രശ്നം പരിഹരിക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരു സമഗ്രപദ്ധതി നടപ്പാക്കിയാല്‍ ജില്ലയിലെ നല്ലൊരു വിനോദസഞ്ചാരകേന്ദ്രം ആകാന്‍ ഒലിമലക്ക് സാധിക്കും . 1640,,കാലവര്‍ഷം മുതല്‍ എട്ട് മാസം ആണ് ഇവിടെ നീരൊഴുക്ക് ഉണ്ടാകുക . 1641,,ആഗസ്ത് മുതല്‍ ജനുവരി വരെ ആണ് ഒലിയിലേക്ക് യാത്ര പോകാന്‍ പറ്റിയ സമയം . 1642,,പണം ധാരാളം ചെലവഴിക്കുന്ന വിദേശടൂറിസ്റ്റ്കള്‍ അനേക ദിവസങ്ങള്‍‍ തങ്ങളുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍‍ വന്ന് താമസിക്കുകയും അവിടത്തെ സൗകര്‍‍‍‍‍‍യങ്ങള്‍ പ്രയോജനപ്പെടുത്തി ഉത്പ്പന്നങ്ങള്‍ വാങ്ങി തിരിച്ചുപോവുകയും ചെയ്യുക എന്നത് ആണ് ഏതു ടൂറിസം സംവിധാനത്തിന്റേയും അഭിലാഷം . 1643,,ആ സന്ദര്‍‍‍‍‍‍‍ശകന്‍ താമസിക്കുന്ന ഹോട്ടലിനും അയാള് ബന്ധപ്പെടുന്ന ഏതാനും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്ക്കും അല്ലാതെ ഈ പ്രവൃത്തി കൊണ്ട് മറ്റെന്ത് പ്രയോജനം ആണ് ഗവണ്മെന്റുകള്‍ ലക്ഷ്യം ആക്കുന്നത് എന്നും വ്യക്തം ആക്കേണ്ടതുണ്ട് . 1644,,പ്രത്യേകിച്ച് ജനസംഖ്യാപെരുപ്പം ഉള്ള ഒരു രാജ്യത്ത് പുറത്ത് നിന്ന് കൂടി ജനങ്ങള്‍‍ വന്നെത്തി നിലവില്‍‍ ഉള്ള പ്രശ്നങ്ങള്‍ വര്‍‍‍‍‍‍‍ദ്ധിപ്പിക്കുക അല്ലേ ചെയ്യുന്നുള്ളൂ എന്ന് സന്ദേഹിക്കാം . 1645,,അത് വില വര്‍‍‍‍‍‍‍ദ്ധനവിനും പണപ്പെരുപ്പത്തിനും മറ്റൊരു പഴുത് സൃഷ്ടിക്കുക അല്ലേ ചെയ്യുന്നുള്ളൂ ? 1646,,സ്വദേശികള്‍ ഒരു സ്ഥലം സന്ദര്‍‍‍‍‍‍ശിച്ച് മടങ്ങിയാലും ഇതേ പ്രയോജനങ്ങള്‍‍ ഉണ്ടാകുന്നതല്ലേ ഉള്ളൂ . 1647,,പിന്നെ എന്തിന്‍ ആണ് ഈ വിദേശസന്ദര്‍‍‍‍‍‍‍ശകരോട് ഉള്ള പ്രതിപത്തിയും അവര്‍‍‍‍‍‍‍‍ക്ക് ഉള്ള മുന്ഗണനയും . 1648,,ഒരു ജനതയുടെ അഭിമാനത്തെയും അന്തസ്സിനേയും ഇത് പ്രതികൂലമായി ബാധിക്കുകയല്ലേ ? 1649,,"വിദേശികളെ ഉപചരിച്ചും , അവര്‍‍‍‍‍‍‍‍ക്ക് വേണ്ടി പണി എടുത്തും ഇനിയും പുലരുക എന്നതും അവര്‍‍‍‍‍‍‍‍ക്ക് വേണ്ടി സൗകര്‍‍‍‍‍‍യങ്ങള്‍ വര്‍‍‍‍‍‍‍ദ്ധിപ്പിക്കുക എന്നതും മറ്റൊരു കൊളോണിയലിസം തന്നെ അല്ലേ ?" 1650,,ഇങ്ങനെ ഉള്ള ഒട്ടനേകം സമസ്യകള്‍ സ്വാഭാവികമായും ഉയര്‍‍‍‍‍‍ന്നുവരാവുന്നത് ആണ് ; വരേണ്ടത് ആണ് . 1651,,ഈ ചോദ്യങ്ങള്‍ പലതും അടിസ്ഥാനരഹിതവും അല്ല . 1652,,"പക്ഷേ , ഇവയില്‍‍ ചിലത് എങ്കിലും ടൂറിസത്തിന്റെ താത്വികമായ സാമ്പത്തികപ്രയോജനങ്ങളെ കുറിച്ച് ഉള്ള ചര്‍‍‍‍‍‍‍ച്ചയിലൂടെ വിശദമാക്കപ്പെടും ." 1653,,വിവിധ രംഗങ്ങളില്‍‍ പ്രവര്‍‍ത്തിക്കുന്നവ ആണ് ഈ കമ്പനികള്‍ എങ്കിലും ഇവരുടെ പ്രവര്‍‍ത്തനങ്ങള്‍ സാമ്പത്തികമായി കെട്ടുപിണഞ്ഞ് കിടക്കുന്നു . 1654,,ഒരു മേഖലയിലെ ഒരു ഏജന്‍സിയ്ക്ക് മറ്റു മേഖലകളിലും മുതല്‍മുടക്കുകളും താത്പര്യങ്ങളും കൈവരുന്വോള്‍ ആണ് ഇത് സംഭവിക്കുന്നത് . 1655,,പരസ്പരപൂരകങ്ങളായ തൊഴിലും ആയി താത്പര്യങ്ങള്‍ക്ക് അപ്പുറം പലപ്പോഴും ഇവയുടെ ഉടമസ്ഥതയും മാനേജ്മെന്റും പൊതുവായി നിയന്ത്രിക്കപ്പെടുന്നു . 1656,,ഉദാഹരണമായി ടി . ഡബ്ളിയു . എ . എന്ന വിമാനക്കമ്പനി ആണ് ഹില്‍‍ട്ടണഹില്‍ലുകളുടെ പ്രധാന ഷെയര്‍‍ ഉടമ . 1657,,അത്പോലെതന്നെ അഞ്ചു യൂറോപ്യന്‍ വിമാനക്കമ്പനികള്‍ ചേര്‍‍ന്ന് ആണ് പെന്റാഹോട്ടലുകള്‍ നിയന്ത്രിക്കുന്നത് . 1658,,ടൂര്‍‍ ഓപ്പറേറ്റര്‍‍മാരുടെ വിമാനക്കമ്പനികളും ആയി സംയോജിച്ച് പ്രവര്‍‍ത്തിക്കുന്നതും അവ സ്വന്തമായി നടത്തുന്നതും അപൂര്‍‍വം അല്ല . 1659,,ബ്രിട്ടണിലെ ഏറ്റവും വലിയ ടൂര്‍‍ ഓപ്പറേറ്റര്‍‍ ആയ തോംസണ്‍ ഹോളിഡേയ്സും ആയും ബന്ധപെട്ട് കിടക്കുന്നു . 1660,,ടൂറിസം രംഗത്തെ പ്രധാനപ്പെട്ട മൂന്നു ഘടകങ്ങളും അങ്ങനെ പരസ്പരം ഉദ്ഗ്രഥിക്കപ്പെടുന്വോള്‍ ഒറ്റയ്ക്ക് ഉള്ള പ്രവര്‍‍ത്തനങ്ങളെക്കാളും വിലപേശാന്‍ ഉള്ള കഴിവും കാര്യക്ഷമതയും വര്‍‍ദ്ധിക്കുന്നു . 1661,,മാത്രവുമല്ല തങ്ങളുടെ മേല്‍‍ക്കോയ്മ നിലനിര്‍‍ത്താനും അത് പ്രയോജനപ്പെടുന്നു . 1662,,പല രാജ്യങ്ങളില്‍‍ ബഹുഭൂരിപക്ഷവും ഇത്തരത്തില്‍‍ ഉള്ള ബഹുരാഷ്ട്രക്കമ്പനികളുടേത് ആണ് . 1663,,ഉദാഹരണമായി മാലിദ്വീപിലെ റിസോര്‍‍ട്ട് വികസനം ഏതാണ്ട് പൂര്‍‍ണ്ണമായും ഇത്തരം വിദേശ ഹോട്ടല്‍‍ കമ്പനികളുടെ കൈയില്‍‍ ആണ് . 1664,,ആഭ്യന്തരം ആയി കുറഞ്ഞ വിഭവശേഷിയും സാങ്കേതികവും ഭരണപരവും ആയ പരിജ്ഞാനക്കുറവും പലപ്പോഴും ഇവരെ പ്രീണിപ്പിക്കുന്ന നയം സ്വീകരിക്കുന്നതിന് ടൂറിസംവികസനം ആഗ്രഹിക്കുന്ന ( അല്ലെങ്കില്‍‍ നിര്‍ബന്ധിക്കപ്പെടുന്ന ) രാജ്യങ്ങളെ പ്രേരിപ്പിക്കുന്നു . 1665,,ഇന്ത്യയില്‍‍ ഇത്തരത്തില്‍‍ ഉള്ള ഹോട്ടല്‍‍ ചെയിനുകള് ഇല്ല എന്ന് അല്ല . 1666,,"മെറിഡിയന്‍ , ഹയാത് , ഹോളീഡേ ഇന്‍ , കെംപിന്‍സ്കി എന്നീ ഗ്രൂപ്പുകള്‍ ഇന്ത്യയില്‍‍ പ്രവര്‍‍ത്തിക്കുന്നുണ്ട് ." 1667,,"പുതിയ സാമ്പത്തികനയത്തിന്റെ ഫലം ആയി ഹില്‍‍ട്ടണ്‍ , മാറിയെറ്റ് ഫോര്‍‍ സീസണ്‍സ് , ബെസ്റ്റ്വെസ്റ്റേണ്‍ എന്നീ അന്താരാഷ്ട്ര ഹോട്ടല്‍‍ ശൃംഖലകള്‍ ഇവിടേയ്ക്ക് കടന്നുവരാന്‍ തുടങ്ങിയിട്ടുണ്ട് ." 1668,,ടൂറിസം വളര്‍‍ത്തുന്നതിന് അന്താരാഷ്ട്രബന്ധം ഉള്ള ഹോട്ടല്‍‍ ശൃംഖലകള്‍ക്ക് ഉള്ള പങ്ക് നമുക്ക് തള്ളിക്കളയാന്‍ ആവുകയില്ല . 1669,,"പ്രത്യേകിച്ച് , ടൂര്‍‍ഓപ്പറേറ്റര്‍‍‍ വിമാനക്കമ്പനി ഹോട്ടല്‍‍സൃംഘലാബന്ധം നിലനില്‍ക്കുവോളം , അവരുടെ നിര്‍‍ണ്ണായകമായ ശക്തി അംഗീകരിക്കേണ്ടതായിട്ടുണ്ട് ." 1670,,"ഏത് എല്ലാം പ്രവര്‍‍ത്തനമേഖലകളില്‍‍ സ്വയംപര്യാപ്തത കൈവരിക്കുന്നത് അഭികാമ്യം ആണ് എന്ന് നാം ശഠിച്ചാലും ടൂറിസംമേഖലയില്‍‍ ബാഹ്യലോകവും ആയി ബന്ധപ്പെട്ടും , അവിടെ ഉള്ള ശക്തിദൗര്‍‍ബല്യങ്ങള്‍ അനുഭവിച്ചും മാത്രമേ നിലനില്‍ക്കാനാവൂ ." 1671,,ദേശീയ ബോധത്തിനും സ്വയംപര്യാപ്തതയോട് ഉള്ള മമതയ്ക്കും കോട്ടം ഏല്‍ക്കാതെ തന്നെ ബഹുരാഷ്ട്രഏജന്‍സികളുടെ കഴിവിനെ നമ്മുടെ ജനതയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും അനുകൂലമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നിടത്ത് ആണ് നമ്മുടെ നയപരമായ വിജയം കുടികൊള്ളുന്നത് . 1672,,അവികസിതമായ മൂന്നാം ലോകരാജ്യങ്ങളും ആയി കരാറില്‍‍ ഏര്‍‍പ്പെടുന്വോള്‍ ഈ ഹോട്ടല്‍‍ശൃംഖലകള്‍ അനുവര്‍‍ത്തിക്കുന്ന അനേകം തന്ത്രങ്ങള്‍ ഉണ്ട് . 1673,,ഒരോ രാജ്യത്തിന്റേയും ശക്തിദൗര്‍‍ബല്യങ്ങള്‍ അനുസരിച്ച് മാത്രമേ ഇവിടെ വിലപേശല്‍‍ നടക്കൂ . 1674,,ആ രാജ്യം ടൂറിസംവരുമാനത്തെ വളരെയേറെ ആശ്രയിക്കുന്നു എന്ന് ഉറപ്പ് ഉണ്ട് എങ്കില്‍‍ തീര്‍‍ച്ചയായും വിലപേശല്‍‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് അനുകൂലം ആയ ഉപാധികളോടെ ആയിരിക്കും . 1675,,എന്നാല്‍‍ ടൂറിസത്തില്‍‍ നിന്ന് ഉള്ള വരുമാനം ഒരു രാജ്യത്തിന്റെ ആകെ ഉള്ള കയറ്റുമതി വരുമാനത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമേ വരുന്നുള്ളൂ എങ്കില്‍‍ അത്തരം രാജ്യങ്ങള്‍ക്ക് തങ്ങളുടെ വ്യവസ്ഥകള്‍ ഫലപ്രദമായി നിരത്തിവയ്ക്കാന്‍ കഴിയും . 1676,,ഇന്ത്യയെ സംബന്ധിച്ച് ഇക്കാരണവും അനുകൂലമായ ഒരു ഘടകം തന്നെ ആണ് . 1677,,പലപ്പോഴും നേരിട്ട് ഹോട്ടല്‍‍നടത്തിപ്പിലോ മൂലധനനിക്ഷേപത്തിലോ ഇവര്‍‍ ഇടപെടാറില്ല . 1678,,ചില പ്രത്യേക നിബന്ധനകള്‍ക്ക് വിധേയം ആയി മറ്റു സ്വകാര്യകമ്പനികള്‍ക്ക് തങ്ങളുടെ പേര്‍ ഉപയോഗിക്കാന്‍ ഉള്ള അനുവാദം മാത്രം ആയിരിക്കും ഇവര്‍‍ നല്‍കുക . 1679,,അങ്ങനെ നല്‍കുന്ന ഫ്രാഞ്ചൈസിങ്ങിന്റെ ഫലം ആയി അവരുടെ അന്താരാഷ്ട്രകംപ്യൂട്ടര്‍‍ ശൃംഖലയില്‍‍ പെടാനും മെച്ചപ്പെട്ട പ്രവര്‍‍ത്തനരീതികള്‍ സ്വായത്തം ആക്കാനും ആഗോളപ്രചരണത്തിന്റെ പ്രയോജനം ലഭിക്കാനും ഈ ഹോട്ടലുകള്‍ക്ക് സാധിക്കുന്നു . 1680,,"മാത്രവുമല്ല , ലോകമെമ്പാടും ഉള്ള അവരുടെ ബുക്കിങ്ങ് സൗകര്യവും വിപണനശേഷിയും ഉപയോഗപ്പെടുത്തി പലപ്പോഴും ആവശ്യം ഉള്ള അത്രയും താമസക്കാരെ ഉറപ്പ് വരുത്താനും ഇത് പ്രയോജനപ്പെടുന്നു ." 1681,,എന്നാല്‍‍ ഇതിന് പകരം ആയി ആകെ നടക്കുന്ന കച്ചവടത്തിന്റെ നിര്‍‍ദ്ദിഷ്ട ശതമാനവും ലാഭവിഹിതവും കൊടുക്കേണ്ടതായിട്ടുണ്ട് . 1682,,യൂറോപ്പിലെ രാജ്യങ്ങളില്‍‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉള്ള വ്യവസ്ഥകളെക്കാളും കര്‍‍ക്കശം ആണ് . 1683,,മൂന്നാം ലോകരാജ്യങ്ങളില്‍‍ എത്തുന്വോള്‍‍ ടൂറിസംവിപണിയില്‍‍ ഇതിന്റ പ്രയോജനം പലത് ആണ് . 1684,,ഒരു ബഹുരാഷ്ട്രക്കമ്പനിയുടെ പായ്ക്കേജുകള്‍ കൂടുതല്‍‍ വിശ്വസനീയതയോടെ ടൂറിസ്റ്റുകള്‍‍ വാങ്ങാന്‍ തയ്യാറാകുന്നു . 1685,,മറ്റൊരു ഉത്പന്നം വില്‍ക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ ടൂറിസംരംഗത്ത് ഈ വിശ്വസനീയതയ്ക്ക് അര്‍‍ത്ഥവും സാംഗത്യവും ഉണ്ട് . 1686,,വാങ്ങുന്ന ആളിന്റ അനുഭവസാഫല്യത്തില്‍‍ ആണ് അല്ലോ ഉത്പന്നത്തിന്റെ മൂല്യം കുടികൊള്ളുന്നത് . 1687,,അതുകൊണ്ട്തന്നെ വിപണനം ചെയ്യുന്ന കമ്പനിയുടെ പ്രതിഛായയും സല്‍‍പേരും എല്ലാം നിര്‍‍ണ്ണായകം ആയിത്തീരുന്നു . 1688,,പരസ്പര ഉദ്ഗ്രഥനത്തിലൂടെ വിവിധ രംഗങ്ങളില്‍‍ ഈ കമ്പനികള്‍ സ്ഥാപിച്ചിട്ടുള്ള ആധിപത്യം കണക്കില് എടുക്കുമ്പോള്‍ സ്വതന്ത്രമായി വിപണനം കൈയടക്കുക‌ തികഞ്ഞ വ്യാമോഹം ആയിരിക്കും . 1689,,"മാത്രവുമല്ല , ഒരു ടൂറിസ്റ്റ്കേന്ദ്രം വളര്‍‍ത്തുന്നതിന് ഇവര്‍‍ക്ക് സാധിക്കുന്നത് പോലെ തന്നെ അത് തളര്‍‍ത്തുന്നതിനും സാധിക്കും ." 1690,,വിദേശവിപണികളിലെ ഇവരുടെ സ്വാധീനവും ശക്തിയും കണ്ടില്ല എന്ന് നടിച്ചുകൂടാ . 1691,,"മറ്റൊരുഅര്‍‍ത്ഥത്തില്‍‍ , ഒരു സ്ഥലം ടൂറിസ്റ്റ് ഭൂപടത്തില്‍‍ പ്രബലം ആയിത്തീരണം എങ്കില്‍‍ ഇത്തരം ബഹുരാഷ്ട്രകമ്പനികളുടെ ഒത്താശ കൂടിയേതീരൂ ." 1692,,അതിന് അവര്‍‍ക്ക് താല്‍പര്യം ഉണ്ട് എങ്കില്‍‍ ആ സ്ഥലത്തിന്റെ വിപണത്തിലും വളര്‍‍ച്ചയിലും അവര്‍‍‍ക്ക് വ്യക്തമായ സാമ്പത്തികതാത്‍പര്യം ഉണ്ടാകണം . 1693,,ലോകത്ത് അവര്‍‍‍ക്ക് വിപണനം ചെയ്യാന്‍ അനേകമനേകം കടപ്പുറങ്ങളും വന്യമൃഗസങ്കേതങ്ങളും ഉള്ളപ്പോള്‍ ‍നമ്മുടെ നാടിനോട് പ്രത്യേകിച്ചൊരു മമത പ്രതീക്ഷിക്കുന്നതില്‍‍ അര്‍‍ത്ഥം ഇല്ല . 1694,,"ഒരു പ്രദേശത്ത് ഒഴിവുകാലം ചെലവിടുമ്പോള്‍ പരമാവധി കാര്യങ്ങള്‍ കാണാനും ആസ്വദിക്കാനും സാധിക്കുക എന്നത് യാത്രികന്റെ ലക്ഷ്യം ആയിരിക്കും പോലെ തന്നെ , തങ്ങളുടെ സ്ഥലത്ത് എത്തുന്ന സഞ്ചാരിയെ പരമാവധി ദിവസം അവിടെ പിടിച്ചുനിര്‍ത്താന്‍ പ്രേരിപ്പിക്കുക‌ എന്നത് ടൂറിസ്റ്റ്കേന്ദ്രങ്ങളുടെ ഉദ്ദേശ്യം ആണ് ." 1695,,അതോട് ഒപ്പം ഒരു സന്ദര്‍ശകന്റെ അനുഭവം തൃപ്തികരം അല്ല എങ്കില്‍ കൂടുതല്‍ ആളുകളെ അവിടേയ്ക് അയക്കാന്‍ ടൂര്‍ഓപ്പറേറ്റര്‍ക്ക് പിന്നെ താത്പര്യം കാണുകയും ഇല്ല . 1696,,"ഒരു ടൂറിസ്റ്റ്കേന്ദ്രം വിജയകരമായി വിപണനം ചെയ്യുന്നതിനും , ഒരുമിച്ച് സഞ്ചാരിക്ക് സംതൃപ്തമായ അനുഭവം സ്വായത്തം ആക്കി കൊടുക്കുന്നതിനും അനേകം പരസ്പരം ബന്ധപ്പെട്ട ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട് ." 1697,,വിമാനത്താവളത്തിലെ ഇമിഗ്രേഷനിലും കസ്റ്റംസിലും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റം മുതല്‍ ഈ പട്ടിക ആരംഭിക്കുന്നു . 1698,,ഒരു രാജ്യത്തിലേക്ക് ഉള്ള ആദ്യ പ്രവേശനകവാടം ആണ് അല്ലോ ഇമിഗ്രേഷന്‍ . 1699,,"അവിടെ വച്ച് തിക്തമായ ഒരു അനുഭവം ഉണ്ടാകുന്നത് നല്ല കുറേ ദിവസങ്ങള്‍ ചെലവിടാന്‍ ആയി മാത്രം വന്നെത്തുന്നവരെ സംബന്ധിച്ച് , വലിയ ഒരു തിരിച്ചടി തന്നെ ആണ് ." 1700,,"ടാക്സി , ട്രയിന്‍ എന്നിങ്ങനെ ഉള്ള പൊതുവാഹനങ്ങളിലും , പൊതുസ്ഥലങ്ങളിലും എല്ലാം ഒരു സന്ദര്‍ശകന്‍ ഉണ്ടാകുന്ന കൊച്ചുകൊച്ചു് അനുഭവങ്ങള്‍ , അയാളുടെ വൈകാരികതലത്തില്‍ , ആ പ്രദേശത്തെ പറ്റി ഉള്ള ധാരണകള്‍ ആയി പതിയുന്നു ." 1701,,താമസവും ഭക്ഷണവും ആണ് പ്രധാനപ്പെട്ട മറ്റൊരു ഘടകം . 1702,,എല്ലാ ടൂറിസ്റ്റുകളും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം ഉറങ്ങിശീലിച്ചിട്ടുള്ളവര്‍ ആണ് എന്ന ധാരണ തിരുത്തേണ്ടിയിരിക്കുന്നു . 1703,,വാസ്തവത്തില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലും കയറിയിട്ടില്ലാത്ത ടൂറിസ്റ്റുകള്‍ ആണ് അധികവും . 1704,,എന്നാല്‍ പ്രാഥമിസൗകര്യങ്ങളും വെടിപ്പും വേണം എന്ന നിര്‍ബന്ധം ആണ് പല ടൂറിസ്റ്റുകള്ക്കും ഉള്ളത് . 1705,,അത് ആകട്ടെ അവര്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ സര്‍വ്വസാധാരണം ആണ് താനും . 1706,,അത് മാത്രമേ ഏതു ടൂറിസ്റ്റും ആഗ്രഹിക്കുന്നുള്ളൂ . 1707,,കടപ്പുറവും നീന്തല്‍ക്കുളവും എല്ലാം പ്രധാനം തന്നെ ആണ് എങ്കിലും വൈകുന്നേരങ്ങള്‍ ചെലവിടാന്‍ ഉള്ള സൗകര്യങ്ങളും ഒരു ടൂറിസ്റ്റ്കേന്ദ്രത്തില്‍ ആവശ്യം ഉണ്ട് . 1708,,"തീയേറ്ററുകള്‍ , ഡിസ്കോകള്‍ , ബാറുകള്‍ ഇവ എല്ലാം പെടും ." 1709,,"ഈ സായാഹ്നവിനോദങ്ങളില്‍ തങ്ങള്‍ സന്ദര്‍ശിക്കുന്ന രാജ്യത്തെ സാമൂഹ്യരീതികളും ആചാരങ്ങളും വ്യത്യസ്തങ്ങള്‍ ആണ് എന്ന് മനസ്സിലാക്കുന്നുണ്ട് എങ്കിലും ഒന്നോ രണ്ടോ ആഴ്ചത്തേയ്ക്ക് വിശ്രമത്തിനും വിനോദത്തിനും ആയി , പലപ്പോഴും തങ്ങളുടെ കുടുംബവും ആയോ കാമുകിയും ആയോ ചെന്നെത്തുന്ന ടൂറിസ്റ്റ് വലിയ വിട്ടുവീഴ്ചകള്‍ക്ക് ഒന്നും സാധാരണ തയ്യാറാകാറില്ല ." 1710,,"തങ്ങളുടെ തികച്ചും സ്വാഭാവികമായ സാമൂഹ്യമര്യാദകള്‍ , ആ പ്രദേശത്തുകാര്‍ക്ക് അത്ര സ്വീകാര്യം അല്ല എന്ന് അവര്‍ പലപ്പോഴും അറിയാറുപോലുമില്ല ." 1711,,അക്കാരണത്താല്‍ ആണ് പൊതുസ്ഥലത്തു വച്ച് ഒരു ആലിംഗനമോ ചുംബനമോ ഒക്കെ വളരെ സ്വാഭാവികം ആയി പാശ്ചാത്യമിഥുനങ്ങള്‍ കൈമാറിപ്പോകുന്നത് . 1712,,കാലാവസ്ഥയ്ക്ക് അനുസൃതമായി വസ്ത്രധാരണം ചെയ്യുക എന്ന തത്വം മാത്രം ആണ് കടപ്പുറത്ത് അര്‍ദ്ധനഗ്നര്‍ ആയി കിടക്കുമ്പോള്‍ അവര്‍ പിന്തുടരുന്നത് . 1713,,കണ്ടുനില്‍ക്കുന്നവരുടെ മാനസികാവസ്ഥയും സാമൂഹ്യമര്യാദയും വ്യത്യസ്തം ആകയാല്‍ ഇത്തരം നിര്‍ദ്ദോഷകാര്യങ്ങള്‍ പലപ്പോഴും തെറ്റിദ്ധാരണയ്ക്കും വികലമായ പ്രതികരണങ്ങള്‍ക്കും വഴി ഒരുക്കാറുണ്ട് . 1714,,സാങ്കേതികവിദ്യയുടെ പൊരുത്തക്കേടും ടൂറിസംരംഗത്ത് സാര്‍വ്വത്രികം ആണ് . 1715,,"പ്രത്യേകിച്ച് അവികസിതം ആയ ഒരു രാജ്യം ഈ രംഗത്ത് പുരോഗതി നേടാന്‍ ആഗ്രഹിക്കുമ്പോള്‍ , ഈ അന്തരം ഒരു പ്രശ്നം ആയിത്തീരുന്നു ." 1716,,കംപ്യൂട്ടര്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും വ്യാപിച്ചുകഴിഞ്ഞിരിക്കുകയാണ് വികസിതരാജ്യങ്ങള് . 1717,,നടപടിക്രമങ്ങളുടെ ലഘൂകരണവും ഉപഭോക്താവിന്റെ സംതൃപ്തിയില്‍ ഊന്നി ഉള്ള വിപണനവും അത് പോലെ തന്നെ വ്യാപകം ആണ് . 1718,,"എന്നാല്‍ ഒരു അവികസിതരാജ്യത്ത് , പ്രത്യേകിച്ച് ഇന്ത്യയില്‍ , ഒരു സന്ദര്‍ശകന് എല്ലായിടത്തും വൈതരണികള്‍ മാത്രം നേരിടേണ്ടിവരുന്നു ." 1719,,"പ്രവര്‍ത്തിക്കാത്ത ടെലിഫോണ് ബൂത്തുകളും , എല്ലാറ്റിനും അപേക്ഷ എഴുതിക്കൊടുക്കേണ്ടിവരുന്ന സര്‍ക്കാര്‍ ഓഫീസുകളും , ഒരിക്കലും നീങ്ങാത്ത റെയില്‍വേ ക്യൂകളും എല്ലാം ഒരു വിദേശിക്ക് തീരെ പൊരുത്തപ്പെടാന്‍ ആകാത്ത അനുഭവങ്ങള്‍ ആണ് ." 1720,,ഇരുപതുകള്‍ കഴിയാത്ത യുവതീയുവാക്കള്‍ ആകട്ടെ കംപ്യൂട്ടറിന്റെ വേഗതയില അല്ലാതെ മറ്റൊരു തരത്തില്‍ ഉള്ള പ്രവര്‍ത്തനം ഉണ്ട് എന്ന് അറിയുന്നത് ഒരു ചരിത്രാതീതജീവിയെ കാണുന്ന കൗതുകത്തോടെയും അതിന്റെ കാലതാമസം അനുഭവിക്കുന്നത് തികഞ്ഞ ക്ഷമകേടോടെയും ആയിരിക്കും . 1721,,ഒരു ടൂറിസ്റ്റ്കേന്ദ്രത്തിനെ ജനതയെ സംബന്ധിച്ച് ഈ വിചാരങ്ങള്‍ക്ക് എല്ലാം മറുചോദ്യങ്ങള്‍ ഉണ്ടാവുക എന്നതു സ്വാഭാവികം ആണ് . 1722,,കുറച്ചു ദിവസത്തേയ്ക്ക് ഇവിടെ എത്തുന്നവര്‍ക്ക് വേണ്ടി നമ്മുടെ സാംസ്കാരികമാനങ്ങള്‍ക്ക് വിരുദ്ധമായ പെരുമാറ്റരീതികള്‍ നാം പൊറുക്കുന്നത് എന്തിന് ആണ് ? 1723,,അവരുടെ സുഖസൗകര്യത്തിന് ആയി നമ്മുടെ പൊതുവെ ഉള്ള അവികസിതാവസ്ഥയെയും സാങ്കേതികമായ പിന്നോക്കാവസ്ഥയെയും നമുക്ക് മൂടിവയ്ക്കാന്‍ ആവുമോ ? 1724,,ടൂറിസം ഉണര്‍ത്തുന്ന ചില കാതലായ പ്രശ്നങ്ങള്‍ ഇവിടെ ആണ് . 1725,,വിസ്തൃതമായ തങ്ങളുടെ സാമ്രാജ്യത്തിലെ അനേകം സ്ഥലങ്ങളില്‍ വിനോദത്തിനും വിശ്രമത്തിനും ആരോഗ്യപരിപാലനത്തിനും ആയി റോമാക്കാര്‍ എത്തിയിരുന്നതായി ചരിത്രരേഖകള്‍ ഉണ്ട് . 1726,,പ്രത്യേകിച്ച് ഔഷധമൂല്യം ഉണ്ട് എന്ന് വിശ്വസിക്കപ്പെട്ടിരുന്ന നീരുറവകള്‍ ഉള്ള സ്ഥലങ്ങള്‍ റോമാക്കാരുടെ ഇഷ്ടസങ്കേതങ്ങള്‍ ആയി മാറി . 1727,,ഇംഗ്ലണ്ടിലെ ബാത്ത് എന്ന സ്ഥലം അങ്ങനെ പ്രസിദ്ധം ആയിത്തീര്‍ന്നത് ആണ് . 1728,,പേരു കൊണ്ട് മനസ്സിലാക്കാവുന്നത് പോലെ റോമാക്കാര്‍ അവിടത്തെ നീരുറവയില്‍ കുളിച്ച് വിശ്രമിക്കാന്‍ രണ്ടായിരം ആണ്ടുകള്‍ക്ക് മുമ്പ് എത്തിയിരുന്നു . 1729,,ആ സ്നാനഗൃഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോളും അവിടെ കാണാം . 1730,,അനേകം കടല്‍ത്തീരവസതികളും ഈ കാലഘട്ടത്തില്‍ നിലവില്‍വന്നു . 1731,,നഗരത്തിലെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി കുറേ ദിവസം ഈ വില്ലകളില്‍ പോയി നേരം പോക്കുക‌ റോമന്‍നാഗരികതയുടെ ഒരു പ്രധാന ശീലം ആയിരുന്നു . 1732,,അവരുടെ സാമ്രാജ്യത്തിലെ സുസജ്ജം ആയ റോഡുകളും വാഹനസൗകര്യങ്ങളും എല്ലാം ഇതിന് അനുകൂലം ആയിരുന്നു താനും . 1733,,യാത്രാ മദ്ധ്യേ വേണ്ട സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്ന വഴിയോരവിശ്രമസങ്കേതങ്ങളും റോമാക്കാര്‍ക്ക് അന്യം ആയിരുന്നില്ല . 1734,,"ഉല്ലാസഗൃഹങ്ങള്‍ കേന്ദ്രീകരിച്ചിരുന്ന പ്രദേശങ്ങള്‍ , ധാരാളിത്തം കൊണ്ടും ലൈംഗികമായ അരാജകത്വം കൊണ്ടും അന്നേ കുപ്രസിദ്ധിയും നേടിക്കഴിഞ്ഞിരുന്നു ." 1735,,"ഇത് റോമന്‍ സുഖലോലുപതയുടെ പ്രതിഫലനം ആണ് എങ്കില്‍ , അവരുടെ വൈജ്ഞാനികത മറ്റൊരു യാത്രാമാര്‍ഗ്ഗം ആണ് സ്വീകരിച്ചത് ." 1736,,ഏഥന്‍സും ഡെല്‍ഫിയും ഒളിമ്പിയയും സന്ദര്‍ശിക്കാതെ ഒരു യുവാവിന്റെ വിദ്യാഭ്യസം പൂര്‍ത്തിയായതായി കരുതുന്നില്ല . 1737,,ഈജിപ്തിലേയ്ക്കും ചിലപ്പോള്‍ ഈ വൈജ്ഞാനികയാത്രകള്‍ എത്തിയിരുന്നു . 1738,,അലക്സണ്ട്റിയായും തീബ്സും എല്ലാം അത്തരം യാത്രകളില്‍ പലപ്പോഴും സ്ഥാനം പിടിച്ചു . 1739,,പഴയ കാലത്തില്‍ നിന്ന് പുതിയത് എന്തെങ്കിലും അറിയുവാന്‍ ഉള്ള ആഗ്രഹം ആണ് റോമാക്കാരെ ഗ്രീസിലും ഈജിപ്തിലും എത്തിച്ചത് . 1740,,"യൂറോപ്പിലെ നവോത്ഥാന കാലഘട്ടത്തോട് കൂടി ഇറ്റലിയുടെ സാംസ്ക്കാരികവും ചരിത്രസ്മാരകങ്ങളും വാസ്തുശില്‍പവും കലാചാതുരിയും എല്ലാം , അന്നത്തെ വൈജ്ഞാനികശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി ." 1741,,സാമ്പത്തികമായി ഇറ്റലി അക്കാലത്ത് അധികം ഒന്നും പുരോഗതി പ്രാപിച്ചിരുന്നില്ല എങ്കിലും അത് തികച്ചും യൂറോപ്പിന്റെ സാംസ്ക്കാരികതലസ്ഥാനം ആയി മാറിയിരുന്നു . 1742,,പതിനേഴാം നൂറ്റാണ്ട് ആയതോടെ ഇറ്റലിയിലേയ്ക്കും മറ്റ് സാംസ്ക്കാരിക കേന്ദ്രങ്ങളിലേയ്ക്കും ഇംഗ്ലീഷ് പണ്ഡിതന്മാരുടേയും വിദ്യാര്‍ത്ഥികളുടേയും യാത്ര ഒഴിച്ച്കൂടാന്‍ ആവാത്ത ഒന്ന് ആയി മാറിക്കഴിഞ്ഞു . 1743,,നന്മയുടെ പച്ചത്തുരുത്ത് ആയി പൊന്നക്കുടംകാവ് . 1744,,പാടത്തും പറമ്പിലും ഒക്കെ ഫ്ളാറ്റുകളും വില്ലകളും നിറയുമ്പോള്‍ നഗരത്തിന് വിളിപ്പാട് അകലെ ഇതാ അപൂര്‍വവൃക്ഷങ്ങളും ചെടികളും പക്ഷികളും പറവകളും ഒക്കെ ആയി ഒരു കുളിരിടം . 1745,,കളമശേരി തേവയ്ക്കല്‍ പൊന്നക്കുടം ഭഗവതി ക്ഷേത്രത്തോടു ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന നാലരഏക്കര്‍ സ്ഥലത്തെ കാവ് പുതുതലമുറയ്ക്ക് നന്മയുടെയും പരിസ്ഥിതി പരിപാലനത്തിന്റെയും സന്ദേശം പകരുന്നു . 1746,,പരിസരത്തെ കുളങ്ങളെയും കിണറുകളെയും നിലനിര്‍ത്തുന്ന വിശാലമായ ഈ പച്ചപ്പ് ട്രസ്റ്റിനു കീഴിലാക്കി ആണ് പൊന്നക്കുടം കുടുംബം സംരക്ഷിച്ചുപോരുന്നത് . 1747,,അന്യംനില്‍ക്കുന്ന ഓടം ആണ് ( നേറ്റം യൂള എന്ന് ശാസ്ത്രീയനാമം ) കാവിലെ ഏറ്റവും പഴക്കം ഉള്ള ചെടി . 1748,,വൈദ്യുതിയും മണ്ണെണ്ണയും സുലഭം അല്ലാതിരുന്ന കാലത്ത് ഓടലെണ്ണ ആണ് വിളക്കു തെളിക്കാന്‍ ഉപയോഗിച്ചിരുന്നത് . 1749,,വള്ളി ആയി മരത്തില്‍ പടര്‍ന്ന് കയറുന്ന ചെടിയുടെ ആണ്‍ - പെണ്‍ വിഭാഗങ്ങള്‍ കാവില്‍ ഉണ്ട് . 1750,,അപൂര്‍വമായി കായ്ക്കാറുള്ള ഈ വള്ളിച്ചെടി ഇപ്പോള്‍ കായ്ച്ചിട്ടുണ്ട് . 1751,,ഇതിന് 250 വര്‍ഷം പഴക്കം ഉള്ളത് ആയി കണക്കാക്കുന്നു . 1752,,വെള്ള പൈന്‍വൃക്ഷങ്ങളും ചൂരലും ആണ് കാവില്‍ ഏറെ . 1753,,"ഞാവലിന്റെ വിവിധ ജാതികള് , പ്ലാജല്ലേറിയ എന്ന പുല്‍വര്‍ഗം , ഐസന്‍ആന്‍ഡ്ര , ചൊറിച്ചില് ഉണ്ടാക്കുന്ന ചേര് , പുല്ലാഞ്ഞിവള്ളി എന്നിവയും ഇവിടെ സംരക്ഷിക്കപ്പെടുന്നു ." 1754,,ടിപ്പുവിന്റെ പടയോട്ടകാലത്ത് മലബാറില് നിന്ന് തേവയ്ക്കല്‍ എത്തിയത് ആണ് പൊന്നക്കുടം മനകുടുംബം . 1755,,നൂറ്ഏക്കര്‍ നെല്‍പ്പാടം ആയിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാനം . 1756,,അന്നേ നാലരഏക്കര്‍ വരുന്ന കാവും പരിസരവും രക്ഷിച്ചു പോന്നു . 1757,,കാവിലെ ജൈവവൈവിധ്യം തിരിച്ചറിഞ്ഞ പുതു തലമുറ 10 വര്‍ഷം മുമ്പ് ആണ് കാവുസംരക്ഷണം മുന്‍നിര്‍ത്തി പൊന്നക്കുടം ഭഗവതി ട്രസ്റ്റ് രൂപീകരിച്ചത് . 1758,,നൂറ്റാണ്ട് പ്രായം ഉള്ള അപൂര്‍വയിനം വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നതോട് ഒപ്പം പുതിയവ പിടിപ്പിക്കാനും ട്രസ്റ്റ് താല്‍പര്യം കാണിക്കുന്നു . 1759,,500ഓളം വര്‍ഗത്തില്‍ ഉള്ള ചെടികള്‍ ഇവിടെ ഉണ്ട് എന്നും അതില്‍ 150 എണ്ണത്തിന്റെ പട്ടിക തയ്യാറായിട്ടുണ്ട് എന്നും ട്രസ്റ്റ് പ്രസിഡന്റ് പി കെ രാമചന്ദ്രന്‍ പറഞ്ഞു . 1760,,ഇതിന് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. എന്‍ ശശിധരന്റെ സഹായം ലഭിച്ചിരുന്നു . 1761,,കാവിനെ കുറിച്ച് അറിഞ്ഞ് നിരവധി പരിസ്ഥിതിപ്രേമികളും സഞ്ചാരികളും ദിനംപ്രതി എത്തുന്നു . 1762,,കഴിഞ്ഞ വര്‍ഷം 100 വിദ്യാര്‍ഥികള്‍ നട്ട 100 വൃക്ഷതൈകള്‍ തഴച്ചുവളര്‍ന്നു . 1763,,എല്ലാ വര്‍ഷവും സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കാറുണ്ട് . 1764,,വനംവകുപ്പിന്റെ സഹായം കഴിഞ്ഞ വര്‍ഷം വരെ ലഭിച്ചിരുന്നു . 1765,,ജന്മനക്ഷത്രത്തെ കുറിക്കുന്ന തൈകള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കും . 1766,,കാവിന്റെ ജൈവവൈവിധ്യം സംബന്ധിച്ച് തയ്യാറ് ആക്കിയ സിഡി പ്രകാശനവും നടക്കും . 1767,,കാവ് നിലനിര്‍ത്താന്‍ അമ്പലത്തിലെ വരുമാനം മാത്രം മതിയാവില്ല എന്ന് സസ്യശാസ്ത്ര ബിരുദധാരി ആയ ട്രസ്റ്റ് കണ്‍വീനര്‍ പറഞ്ഞു . 1768,,സര്‍ക്കാരില്‍ നിന്നും പരിസ്ഥിതി സ്നേഹികളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും എന്ന വിശ്വാസം ആണ് ട്രസ്റ്റിന് ഉള്ളത് . 1769,,ആ മമത വളര്‍‍ത്താന്‍ ഉള്ള സഹചര്യം ഒരുക്കിക്കൊടുക്കുക എന്നത് ആണ് തന്ത്രപരമായ സമീപനം . 1770,,"ബഹുരാഷ്ട്രകുത്തകകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന മുന്‍വിധി കലര്‍‍ന്ന വൈകാരികവിക്ഷോഭം , കുറഞ്ഞപക്ഷം ടൂറിസംമേഖലയില്‍‍ എങ്കിലും വിനാശകരമായ സങ്കുചിതത്വം തന്നെ ആണ് ." 1771,,ആ മുന്‍വിധി മാറ്റിവയ്ക്കാതെ ടൂറിസം വികസിപ്പിക്കാന്‍ ഒരുങ്ങുന്നത് വൃഥാ വ്യായാമം തന്നെ ആയിരിക്കും . 1772,,"ഈ പറഞ്ഞതിന് അര്‍‍ത്ഥം , രാജ്യത്തിന്റെ താത്പര്യങ്ങളേയും ആഭ്യന്തരവിപണിയുടേയും വ്യ്വസായത്തിന്റേയും വളര്‍‍ച്ചയും സംരക്ഷണവും എല്ലാം അടിയറവ് വച്ചുകൊണ്ടുള്ള അന്ധമായ ഒരു ബഹുരാഷ്ട്രപ്രേമം കരണീയം ആണ് എന്ന് അല്ല ." 1773,,അവരുടെ കഴിവുകളും സ്വാധീനശക്തിയും എടുത്ത് കാട്ടിയതിന് അര്‍‍ത്ഥം അവരുടെ പ്രവര്‍‍ത്തനം കൊണ്ട് ഒരു രാജ്യത്തിന് സര്‍‍വത്ര ഗുണങ്ങളും ഉല്‍ക്കര്‍‍ഷവും മാത്രമേ ഉണ്ടാവൂ എന്നും അല്ല . 1774,,മറിച്ച് നിശ്ചിതമായ ചില ഉപാധികളും വ്യവസ്ഥകളും ഇക്കാര്യത്തില്‍‍ സ്വീകരിച്ചു കൊണ്ട് വേണം ഇതിന് മുതിരേണ്ടത് . 1775,,മുന്‍വിധികളോടെ അവരില്‍‍ നിന്ന് അകന്നുമാറേണ്ടതില്ല എന്ന്മാത്രമേ ഇവിടെ വിവക്ഷ ഉള്ളു . 1776,,"ഈ ഏജന്‍സികളുടെ ഉദ്ഗ്രഥനത്തെ കുറിച്ച് പറയുന്വോള്‍ പ്രത്യേകം പരാമര്‍‍ശിക്കേണ്ട ഒരു കാര്യം , ഇതിന്റെ എല്ലാം അന്തിമഫലം മൂന്നാം ലോകരാജ്യങ്ങള്‍ക്ക് ഗുണകരം അല്ല എന്നത് തന്നെ ആണ് ." 1777,,"ഒരു ടൂറിസ്റ്റ് തന്റെ അവധിക്കു വേണ്ടി ചെലവഴിക്കുന്ന തുകയില്‍‍ ഏതാണ്ട് എണ്പത് - തൊണ്ണൂറ് ശതമാനവും , ആ ലക്ഷ്യരാജ്യത്ത് എത്തിച്ചേരുന്നില്ല എന്നത് ആണ് വാസ്തവം ." 1778,,അവിടെ എത്തിച്ചേരുന്ന തുകയുടേയും നല്ല ഒരു പങ്ക് രാജ്യത്തിന്റെ വെളിയിലേയ്ക്ക് ഒഴുകിപ്പോകാന്‍ മാത്രമേ ബഹുരാഷ്ട്ര ഹോട്ടല്‍‍ കമ്പനികളുടെ പ്രവര്‍‍ത്തനഫലം ആയി സാധിക്കുകയുള്ളു . 1779,,എന്നാല്‍‍ അവയുടെ സഹായം ഇല്ലാതെ രാജ്യത്തിന് ഉള്ളിലേയ്ക്ക് വരുന്നവരുടെ എണ്ണം പിന്നേയും ശോഷിക്കും എന്ന് ഉള്ളതു കൊണ്ട് ഡോളറിന്റെ ഈ ബഹിര്‍‍ഗമനം കണ്ടില്ല എന്ന് നടിക്കാനേ പല ഗവണ്മെന്റുകള്‍ക്കും സാധിക്കൂ . 1780,,അന്താരാഷ്ട്രടൂറിസത്തിന്റെ ഈ ഘടനാപരമായ ശക്തി അവഗണിക്കുവാന്‍ സാധ്യമല്ല . 1781,,അത് ആകട്ടെ ഇന്ന് വികസിതരാജ്യങ്ങള്‍ക്ക് അനുകൂലം ആയ രീതിയില്‍‍ ആണ് പ്രവര്‍‍ത്തിക്കുന്നതും . 1782,,ടൂറിസ്റ്റ്കള് പുറപ്പെടുന്ന രാജ്യങ്ങള്‍ക്ക് ഈ വിപണിയില്‍‍ പ്രാധാന്യം ഇല്ലാതാവുകയില്ല അല്ലോ . 1783,,അതുകൊണ്ട്തന്നെ അവര്‍‍‍ക്ക് അനുകൂലമായ വ്യവസ്ഥകളും സംവിധാനങ്ങളും സര്‍‍വസാധാരണം ആയിരിക്കുന്നു എന്ന്മാത്രം . 1784,,ഈ ഘടനാപരമായ ശക്തിവിശേഷം കണക്കിലെടുക്കുന്വോള്‍ പല വികസ്വരരാജ്യങ്ങളുടേയും ടൂറിസംനയത്തില്‍‍ അടിസ്ഥാനപരമായ വ്യതിയാനങ്ങള്‍ ആവശ്യം ആയി വരും . 1785,,വിപണിയില്‍‍ അവികസിതരാജ്യങ്ങള്‍ക്ക് ഉള്ള കരുത്തില്ലായ്മ വ്യക്തം ആകും . 1786,,എന്നാല്‍‍ തങ്ങളുടെ രാജ്യത്തില്‍‍ എത്തിക്കഴിയുന്ന ടൂറിസ്റ്റിനെ കൊണ്ട് ആ രാജ്യത്തിന് ഉള്ളില്‍‍ പ്രയോജനം ഉണ്ടാകത്തക്ക വിധത്തില്‍‍ പണം ചെലവിടാന്‍ പ്രേരിപ്പിക്കുന്ന നയങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട് . 1787,,വിപണനത്തിലും വിദേശനിക്ഷേപത്തിലും എല്ലാം വ്യതിയാനങ്ങള്‍ വരുത്തുവാന്‍ ടൂറിസത്തിന്റെ ഈ അന്താരാഷ്ട്രഘടനയെ കുറിച്ച് ഉള്ള അവബോധം സഹായിക്കും . 1788,,ആഗോള ടൂറിസംവരുമാനത്തിന്റെ എഴുപതു ശതമാനത്തില്‍‍ ഏറെ വികസിത രാജ്യങ്ങള്‍ക്ക് ആണ് ലഭിക്കുന്നത് . 1789,,ആകെ ഉള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍‍ ആകട്ടെ 64 ശതമാനവും വികസിത രാജ്യങ്ങളില്‍‍ തന്നെ ആണ് ചെന്നെത്തുന്നത് . 1790,,95 ശതമാനത്തില്‍‍ ഏറെ ടൂറിസ്റ്റുകളും ഈ രാജ്യങ്ങളില്‍‍ നിന്ന് തന്നെ ആവിര്‍‍ഭവിക്കുകയും ചെയ്യുന്നു . 1791,,ടൂറിസ്റ്റ് ഗതാഗതത്തിന്റെ സിംഹഭാഗവും വികസിതമായ ഒരു രാജ്യത്തില്‍‍ നിന്ന് മറ്റൊരു രാജ്യത്തിലേയ്ക്ക് തന്നെ ആണ് എന്ന് ആണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് . 1792,,ആകെ ടൂറിസംവരുമാനത്തിന്റെ മുപ്പത് ശതമാനത്തില്‍‍ താഴെ മാത്രം ആണ് അവികസിത രാജ്യങ്ങള്‍ക്ക് കിട്ടുന്നത് . 1793,,അതേസമയം മുപ്പത് 35 ശതമാനം ടൂറിസ്റ്റുകള്‍‍ ഇത്തരം രാജ്യങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നു . 1794,,ഇത്തരം രാജ്യങ്ങളില്‍‍ സഞ്ചരിക്കുന്നവര്‍‍ക്ക് പ്രതിശീര്‍‍ഷ ചെലവ് പ്രായേണ കുറവ് ആണ് എന്ന് കൂടി ഈ കണക്കുകള്‍ വ്യക്തം ആക്കുന്നുണ്ട് . 1795,,ഈ രാജ്യങ്ങളുടെ നാണ്യമൂല്യത്തിന്റെ ശോഷണം ആണ് ഇതിന് ഉള്ള ഒരു കാരണം എന്ന് കഴിഞ്ഞ അദ്ധ്യാത്തില്‍‍ സൂചിപ്പിക്കുകയുണ്ടായി . 1796,,നാണ്യമൂല്യശോഷണം മാത്രം അല്ല അവികസിതരാജ്യങ്ങള്‍ക്ക് അനുകൂലമായി വര്‍‍ത്തിക്കുന്ന ഘടകം . 1797,,രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഉള്ള ദശകത്തില്‍‍ കൊളോണിയല്‍‍ ഭരണത്തില്‍‍ നിന്ന് വിമുക്തം ആയ ആഫ്രിക്കന്‍ ഏഷ്യന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ ആണ് അല്ലോ മൂന്നാം ലോകം എന്ന സംജ്ഞയില്‍‍ സാധാരണ ഉള്‍പ്പെടുത്തുക . 1798,,( മൂന്നാം ലോകം എന്ന് വിശേഷിപ്പിച്ചിരുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍‍ സംഭ്വിച്ചുകഴിഞ്ഞ മാറ്റങ്ങള്‍ക്ക് ശേഷം വാസ്തവത്തില്‍‍ ഈ പേരിന് യുക്തിഭംഗം സംഭവിച്ചിട്ടുണ്ട് . 1799,,എത്രയും പെട്ടെന്ന് ഉള്ള സാമ്പത്തികവികസനം എന്ന ലക്ഷ്യത്തോടെ ആണ് ഈ രാജ്യങ്ങള്‍‍ ടൂറിസംവികസന പ്രവര്‍‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത് . 1800,,ഏതാനം അനുകൂല ന്യായീകരണങ്ങള്‍ ഇത്തരം രാജ്യങ്ങള്‍ക്ക് ആത്മധൈര്യം നല്‍കാന്‍ സഹായകം ആയിട്ടുണ്ട് . 1801,,"ഒന്ന് , ഉഷ്ണമേഖലാ പ്രദേശങ്ങളിലെ രാജ്യങ്ങള്‍ എന്ന നിലയ്ക്ക് പാശ്ചാത്യ ടൂറിസ്റ്റിന് വേണ്ട സൂര്യപ്രകാശവും കാഴ്ച്ചകളും സുലഭം ." 1802,,പല രാജ്യങ്ങളുടേയും അവികസിതമായ അവസ്ഥ തന്നെ വിപണനത്തിന് അനുകൂലമായ ഒരു ഘടകം ആയിത്തീരുന്നു . 1803,,"എല്ലാം വിസ്മരിക്കാന്‍ പ്രേരിപ്പിക്കുന്ന "" പഴമയിലേയ്ക്ക് ഉള്ള തിരിച്ചുപോക്ക് ആയി ' ഈ അവികസിതാവസ്ഥയെ വ്യാഖ്യാനിക്കാന്‍ കഴിഞ്ഞാല്‍‍ അതും ഒരു വികലമായ അര്‍‍ത്ഥത്തില്‍‍ നേട്ടം ആയിത്തീരുന്നു ." 1804,,കൊച്ചുകൊച്ചു ദീപസമൂഹങ്ങള്‍ക്ക് ബാഹ്യലോകത്തില്‍‍ നിന്ന് ഉള്ള അകല്‍‍ച്ചയും കടല്‍ത്തീരത്തെ സൂര്യപ്രകാശവും എല്ലാം ആണ് ഉപോല്‍ബലക ഘടകങ്ങള്‍ ആയിത്തീരുന്നത് എങ്കില്‍‍ ഇന്ത്യയെ പോലെയോ മെക്സിക്കോയെ പോലെയോ ഉള്ള വലിയ രാജ്യങ്ങള്‍ക്ക് അവരുടെ കൂടി പ്രത്യേകത കൂടി സഹായകം ആകുന്നു . 1805,,കൊളോണിയല്‍‍ കാലഘട്ടത്തില്‍‍ ഈ രാജ്യങ്ങളെ പറ്റി വികസിത രാജ്യങ്ങളില്‍‍ പ്രചരിച്ച കല്‍പിതകഥകളും കേട്ടറിവുകളും എല്ലാം ഈ പ്രദേശങ്ങളെ പറ്റി പുതിയ ഒരു കൗതുകം ജനിപ്പിക്കാന്‍ പ്രേരകം ആയിത്തീരുന്നു . 1806,,എല്ലാ രാജ്യങ്ങളും പക്ഷേ ആവേശത്തോടെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ടില്ല . 1807,,സോഷ്യലിസ്റ്റ് രാജ്യങ്ങള്‍‍ വളരെ സംശയത്തോടെ മാത്രമേ ഇതിനെ അടുത്ത കാലം വരെയും കണ്ടിരുന്നുള്ളു . 1808,,വിദേശനാണ്യദൗര്‍‍ല്ലഭ്യം നേരിട്ടു് തുടങ്ങിയപ്പോള്‍ മാത്രം ആണ് യുഗോസ്ളാവ്യയും ക്യൂബയും ബള്‍ഗേറിയയും എല്ലാം ഈ രംഗത്തേയ്ക്ക് ശ്രദ്ധ തിരിച്ചത് . 1809,,ഒരു രാജ്യത്തിന്റെ സാമൂഹ്യ - രാഷ്ട്രീയ സമീപനങ്ങള്‍ ടൂറിസംനയങ്ങളെ നിര്‍‍ണ്ണായകമായി ബാധിക്കുന്നു . 1810,,ഇന്ത്യയെ പോലെ ഉള്ള മിശ്രസമ്പദ്വ്യവസ്ഥ പിന്തുടരുന്ന ഒരു രാജ്യം സ്വകാര്യമേഖലയേയും പൊതുമേഖലയേയും ഈ രംഗത്ത് സഹകരിപ്പിക്കുവാന്‍ പരിശ്രമിച്ചിട്ടുണ്ട് . 1811,,"ഇന്ത്യാ ടൂറിസംവികസന കോര്‍‍പ്പറേഷനെ പോലെ ഉള്ള കൂറ്റന്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ ഈ നിലപാട് വ്യക്തമാക്കുന്നുണ്ട് , സംസ്ഥാനങ്ങളിലും ടൂറിസംവികസന കോര്‍‍പ്പറേഷനുകള്‍ക്ക് വലിയ പ്രാധാന്യം തന്നെ ആണ് നല്‍കിവരുന്നത് ." 1812,,എന്നാല്‍‍ പൊതുമേഖലയ്ക്ക് കല്‍പിക്കുന്ന സ്ഥാനത്തോട് ഒപ്പം തന്നെ സ്വകാര്യമേഖലയുടെ പ്രാധാന്യവും ഇന്ത്യയിലെ ടൂറിസംവികസനത്തില്‍‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട് . 1813,,അടുത്തകാലങ്ങളില്‍‍ ആയി പൊതുമേഖലയെ മാത്രം ആശ്രയിച്ചുകൊണ്ടയുള്ള നയത്തില്‍‍ കാര്യമായ മാറ്റവും സംഭവിച്ചുകഴിഞ്ഞു അല്‍ലോ . 1814,,മറ്റു രാജ്യങ്ങളിലെ രീതികള്‍ വ്യത്യസ്തം ആണ് . 1815,,സ്പെയിനില്‍‍ അമ്പതുകളിലും അറുപതുകളിലും ഗവണ്മെന്റ് മേല്‍‍നോട്ടത്തില്‍‍ ഉള്ള ടൂറിസം വികസന പ്രവര്‍‍ത്തനങ്ങള്‍ക്ക് മുന്തൂക്കം ഉണ്ടായിരുന്നു എങ്കിലും പിന്നീട് സ്വകാര്യമേഖലയ്ക്ക് പൂര്‍‍ണ്ണമായ പ്രവര്‍‍ത്തനസ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തു . 1816,,മെക്സിക്കോയിലും ഇന്തോനേഷ്യയിലും എല്ലാം ആദ്യകാലഘട്ടങ്ങളിലെ സര്‍‍ക്കാര്‍‍ നേരിട്ടു നടത്തുന്ന പ്രവര്‍‍ത്തനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് ഉള്ള മുന്‍ഗണനയ്ക്ക് പിന്നീട് വഴിമാറിക്കൊടുത്തിട്ടുണ്ട് . 1817,,നേരത്തെ സൂചിപ്പിച്ചത് പോലെ ടൂറിസംരംഗത്തെ നയസമീപനം മാത്രം ഒറ്റയ്ക്ക് വിലയിരുത്താന്‍ സാധിക്കുകയില്ല . 1818,,ഒരു രാജ്യത്തിന്റെ പൊതുവായ സാമ്പത്തികപരിപാടിയുടെ ഭാഗം ആയി മാത്രമേ ടൂറിസത്തിന് നിലനില്‍പ് ഉള്ളൂ . 1819,,ആ പൊതുവായ സാമ്പത്തികവികസന നയതന്ത്രത്തിന്റെ സവിശേഷതകളും പരിമിതികളും ടൂറിസംനയത്തേയും സ്വാധീനിക്കുന്നു എന്ന് മാത്രം ഏതു് തരം ടൂറിസ്റ്റുകളെ രാജ്യത്തിലേയ്ക്ക് കൂടുതലായി ആകര്‍ഷിക്കണം എന്നും ബഹുരാഷ്ട്ര ഏജന്‍സികളെ ഏതേതു വ്യവസ്ഥകളില്‍‍ അനുവദിക്കണം എന്നും എല്ലാം ഉള്ള കാര്യങ്ങളില്‍‍ ഈ സമീപനവ്യത്യാസവും പൊതുവായ വികസനതന്ത്രത്തിന്റെ സ്വാധീനവും വ്യക്തമായി കാണാന്‍ കഴിയും . 1820,,അവികസിതരാജ്യങ്ങള്‍‍ അനുവര്‍ത്തിക്കുന്ന നയങ്ങളില്‍‍ വ്യത്യാസം ഉണ്ട് എങ്കിലും ടൂറിസത്തിന്റെ സാമ്പത്തികപ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ട് . 1821,,അത് വികസിപ്പിച്ചെടുക്കാന്‍ ഉള്ള പരിമിതികള്‍ മാത്രം ആണ് പല രാജ്യങ്ങളുടെയും പ്രശ്നം . 1822,,ചില രാജ്യങ്ങള്‍ക്ക് ഭൂമിശാസ്ത്രപരവും സാമൂഹ്യവും ആയ പ്രതിബന്ധങ്ങള്‍ ഉണ്ടായേക്കാം . 1823,,ചിലര്‍‍ക്ക് ടൂറിസംവിപണിയെ ആകര്‍‍ഷിക്കാന് പോന്ന ഘടകങ്ങള്‍ ഒരുക്കുന്നതില്‍‍ വൈഷമ്യം നേരിട്ടേയ്ക്കാം . 1824,,മറ്റു ചിലര്‍‍ക്ക് ആകട്ടെ ടൂറിസം മാത്രം ആയിരിക്കും സാമ്പത്തികപുരോഗതിക്ക് ഉള്ള പ്രധാന ഉപകരണം . 1825,,സാധാരണയായി മൂന്ന് ലക്ഷ്യങ്ങളോടെ ആണ് ഈ രാജ്യങ്ങള്‍ ടൂറിസത്തിലേയ്ക്ക് തിരിയുന്നത് . 1826,,"അത് കൊണ്ട് ഉളവാകുന്ന നേരിട്ട് ഉള്ള സാമ്പത്തിക നേട്ടം , സമ്പദ്വ്യവസ്ഥയില്‍‍ ഉള്ള അതിന്റെ അനകൂല സ്വാധീനം , വിദേശനാണ്യം നേടിയെടുക്കുന്നതിന് ഉള്ള അതിന്റെ കഴിവ് ." 1827,,1965-ല്‍‍ ആഗോളടൂറിസത്തില്‍‍‍ മൂന്നാം ലോകത്തിന്റെ പങ്ക് 14ശതമാനം ആയിരുന്നു എങ്കില്‍‍ 1990-ല്‍‍ അത് 20 ശതമാനത്തില്‍‍ ഏറെ ആയി . 1828,,ആറുശതമാനം വര്‍‍ദ്ധനവു മാത്രമേ ഇരുപത്തിയഞ്ചു വര്‍‍ഷങ്ങളില്‍‍ നേടിയുള്ളൂ എന്നുവെണമെങ്കില്‍‍ പറയാം . 1829,,ടൂറിസം വഴി വരുമാനവും വിദേശനാണ്യവും വര്‍‍ദ്ധിപ്പിക്കാന്‍ എളുപ്പം ആണ് എന്ന് കണക്കുകൂട്ടിയ പല രാജ്യങ്ങള്‍ക്കും അത് ഒരു കുറുക്കുവഴി അല്ല എന്ന് അധികം കഴിയും മുമ്പ് മനസ്സിലായി . 1830,,അത് വരുത്തിവയ്ക്കുന്ന സാമൂഹ്യവും സാംസ്കാരികവും ചിലപ്പോള്‍ സാമ്പത്തീകവും ആയ പ്രശ്നങ്ങളെ കുറിച്ച് വേണ്ടുവോളം ആലോചിക്കാതെ ആണ് ഇതിന്‍ ഇറങ്ങിപ്പുറപ്പെട്ടത് എന്ന് പിന്നീട് പരിതപിക്കേണ്ടിവന്ന പല രാജ്യങ്ങളും ഉണ്ട് . 1831,,"അതേസമയം , കുറച്ച് നേരത്തേ ഈ രംഗത്ത് കടന്നുവന്ന് മെക്സിക്കോ , സ്പെയിന്‍ , ഇന്തോനേഷ്യ എന്നിങ്ങനെ ഉള്ള രാജ്യങ്ങള്‍ക്ക് വ്യക്തമായ പ്രയോജനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട് ." 1832,,"അതിനാല്‍ വിപണനത്തില്‍ ശ്രദ്ധിക്കാതെ നിര്‍മ്മാണപ്രക്രിയയില്‍ ശ്രദ്ധിക്കൂ അഥവാ , സൗകര്യങ്ങള്‍ പിറകേ വരും , വികസനം ശക്തിപ്പെടുത്തൂ എന്നെക്കെയുള്ള ഉപദേശങ്ങള്‍ക്ക് ആപേക്ഷികമായ പ്രസക്തിയേ ഉള്ളൂ ." 1833,,"കേരളത്തെ സംബന്ധിച്ച് , 1985 മുതല്‍ ആരംഭിച്ച സന്നാഹദശകത്തില്‍ വിപണനത്തിന് ആയിരുന്നു മുന്‍തൂക്കം ." 1834,,"കാരണം ഇവിടെ ഉള്ള ഹോട്ടല്‍വ്യവസായവും , മറ്റ് ടൂറിസംസംബന്ധി ആയ പ്രവര്‍ത്തനങ്ങളും ടൂറിസിത്തിന്റെ യാഥാര്‍ത്ഥ പ്രയോജനം അതു വരെയും വേണ്ടത്ര അനുഭവിച്ചിരുന്നില്ല ." 1835,,"ഒരു ഘട്ടത്തില്‍ നിര്‍മ്മാണത്തിനോ വിപണനത്തിനോ മുന്തൂക്കം കൊടുക്കുക എന്നാല്‍ , ആ പ്രവര്‍ത്തി മാത്രമേ ചെയ്യുക ഉള്ളു എന്ന് അര്‍ത്ഥം ഇല്ല ." 1836,,വിപണനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്വോളും നിര്‍മ്മാണത്തില്‍ കണ്ണ് വേണം . 1837,,"നിര്‍മ്മാണത്തിന്റെ ഘട്ടത്തില്‍ അത് പോലെ തന്നെ , വിപണനത്തിനും പ്രചാരണനത്തിനും ഉചിതം ആയ സ്ഥാനം നല്കിയേ പറ്റു ." 1838,,മുന്‍തൂക്കം മാത്രം ആണ് ഇവിടെ കാലോചിതമായി മാറുക . 1839,,85 മുതല്‍ ആരംഭിച്ച അന്താരാഷ്ട്ര പ്രചാരണത്തിന്റെയും മറ്റും ഫലം ആയി ( ഇതിനെ കുറിച്ച് ' ടൂറിസം കേരളത്തില്‍ ' എന്ന അദ്ധ്യായത്തില്‍ വിശദീകരിച്ചിട്ടുണ്ട് ) വ്യക്തമായ ഒരു പ്രതിച്ഛായ ആര്‍ജ്ജിക്കുന്നതിന് കേരളത്തിന് സാധിച്ചിരിക്കുന്നു . 1840,,ഇന്ത്യയില്‍ എവിടെയെങ്കിലും വന്നുപോയത് കൊണ്ട് കേരളം കണ്ടതിന് തുല്യം ആവുകയില്ല എന്നും നമുക്ക് നല്കാന്‍ സാധിക്കുന്ന അനുഭവം എന്നത് പ്രത്യേകത ഉള്ളത് ആണ് എന്നും സ്ഥാപിക്കാന്‍ നാം കുറച്ച് ഒന്നും അല്ല പരിശ്രമിച്ചിട്ടുള്ളത് . 1841,,അതുകൊണ്ട് തന്നെ ഡല്‍ഹിയില്‍ എത്തുന്നവര്‍ കേരളം കാണുന്നത് അവരുടെ യാത്രാപരിപാടികളുടെ ഒരു ഭാഗം ആക്കുകയോ രണ്ടാമത് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ അത് കേരളം കാണുന്നതിന് മാത്രം ആയി സംവിധാനം ചെയ്യുകയോ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു . 1842,,പാശ്ചാത്യരാജ്യങ്ങളിലെ ടൂര്‍ഓപ്പറേറ്റര്‍മാര്‍ പ്രത്യേകിച്ച് ബ്രിട്ടനിലെയും ഫ്രാന്‍സിലെയും ജര്‍മനിയിലെയും ഇറ്റലിയിലെയും ടൂര്‍കമ്പനികള്‍ തങ്ങളുടെ പ്രഖ്യാപിത പരിപാടികളില്‍ കേരളത്തിന് പൂര്‍വ്വാധികം പ്രാധാന്യം നല്കാന്‍ തുടങ്ങിയിരിക്കുന്നു . 1843,,ഇതില്‍ കൂടുതല്‍ ആളുകളെ ഇങ്ങോട്ട് അയച്ചാല്‍ അവരെ നിങ്ങള്‍ എവിടെ പാര്‍പ്പിക്കും എന്ന ചോദ്യം ആണ് തുടര്‍ന്ന് അവര്‍‍ക്ക് ചോദിക്കാന്‍ ഉള്ളത് . 1844,,വിപണനം അതിന്റെ ഒരു ഘട്ടം തരണം ചെയ്തിരിക്കുന്നു എന്നും അടുത്ത ചംക്രമണത്തിന് സമയം ആയിരിക്കുന്നു എന്നും ആണ് ഇതിന് അര്‍ത്ഥം . 1845,,"അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഹോട്ടല്‍നിര്‍മ്മാണം ഊര്‍ജ്ജിതപ്പെടുത്തുന്നതിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ശ്രദ്ധിക്കേണ്ട നിര്‍മ്മാണഘട്ടം ആണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത് , ." 1846,,ഈ കാലയളവില്‍‍ വിവിധ മേഖലകളിലേക്ക് മൂലധനം ആകര്‍ഷിക്കുക എന്നതിന് ആയിരിക്കും മുന്‍ഗണന . 1847,,അതേസമയം ഗവണ്മെന്റ് നേരിട്ട് ശ്രദ്ധിക്കേണ്ട അനേകം മേഖലകള് കണ്ടെത്തുകയും വേണം . 1848,,മറ്റൊരു അര്‍ഥത്തില്‍ സ്വകാര്യനിക്ഷേപം സാദ്ധ്യം ആയ രംഗങ്ങളില്‍ നിന്ന് ഗവണ്മെന്റ് പിന്തിരിയുകയും അങ്ങനെ ലഭ്യം ആകുന്ന പണം അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ടൂറിസത്തിന്റെ പൊതുവായ വളര്‍ച്ചയ്ക്ക് വേണ്ട സൗകര്യങ്ങള് ചെയ്യുന്നതിനും ആയി നീക്കിവയ്ക്കുകയും ആണ് വേണ്ടത് . 1849,,സ്വകാര്യനിക്ഷേപം വന്നെത്തേണ്ടത് പ്രധാനമായും ഹോട്ടല്‍ വ്യസായത്തില്‍ ആണ് എങ്കില്‍ അത് മാത്രം ആയി പോഷിപ്പിച്ചത് കൊണ്ട് പ്രയോജനം ഇല്ല . 1850,,ഉയര്‍ന്ന നിലവാരത്തില്‍ ഉള്ള സുഖസൗകര്യങ്ങളുടെയും തുരുത്തുകള്‍ ആയി നിലനില്ക്കുന്നത് കൊണ്ട് കാര്യം ഇല്ല . 1851,,യാത്രക്കാര്‍ക്ക് വന്നിറങ്ങാന്‍ പറ്റിയ വിമാനത്താവളങ്ങളും സഞ്ചരിക്കാന്‍ പറ്റിയ വാഹനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കണ്ടുമടങ്ങാന്‍ പറ്റിയ മറ്റ് സന്നാഹങ്ങളും ജലയാത്രയ്ക്ക് ഉള്ള ഉല്ലാസനൗകകളും നാടന്‍വള്ളങ്ങളും എല്ലാം ആവോളം വേണം . 1852,,ഇവ തമ്മില്‍ അത്യാവശ്യം ഉള്ള ഒരു ഭാവപ്പൊരുത്തം ആവശ്യം ആണ് . 1853,,അത് ഒന്ന് വിശദം ആക്കാം . 1854,,അത്യാധുനികമായ വിമാനത്താവളം നാം പണിത് ഉയര്‍ത്തി എന്ന് സങ്കല്പിക്കുക . 1855,,എന്നാല്‍ പുറത്ത് ഇറങ്ങുമ്പോള്‍ ആള്‍ത്തിരക്കും ഹോട്ടല്‍ - ടാക്സി സര്‍വ്വീസുകള്‍ക്ക് വേണ്ടി ഉള്ള തികച്ചും അപരിഷ്കൃതം ആയ തരത്തില്‍ ഉള്ള ഇടനിലക്കാരും വിദേശകറന്‍സി ബ്ലാക്ക് മാര്‍ക്കറ്റില്‍ മാറ്റിക്കൊടുക്കാന്‍ നടക്കുന്നവരും എല്ലാം അടങ്ങുന്ന അത്യാര്‍ത്തി പൂണ്ട ഒരാള്‍ക്കൂട്ടത്തെ ആണ് നാം കാണുന്നത് . 1856,,കയറി പറ്റുന്ന ടാക്സി ആകട്ടെ അതിപുരാതനം ആയതും യാത്രാനിരക്കിനെ പറ്റി തികഞ്ഞ അവ്യക്തത ഉള്ളതും ആയിരിക്കും . 1857,,"യാത്രക്കാരന്‍ ചെന്നെത്തുന്ന ഹോട്ടല്‍ ആകട്ടെ വീണ്ടും അത്യാധുനിക സൗകര്യങ്ങളോടു് കൂടിയ ഒരു അയഥാര്‍ത്ഥ ലോകം തന്നെ ആയിരിക്കും , ഈ ചിത്രങ്ങള്‍ പരസ്പരവൈരുദ്ധ്യം ഉള്ളവ ആണ് ." 1858,,അടിസ്ഥാനപരമായ ഭാവപ്പൊരുത്തം ഇവിടെ ഇല്ലാതെ പോകുന്നു . 1859,,കഴിഞ്ഞ അദ്ധ്യായത്തില്‍ വരുംകാല ടൂറിസ്റ്റിന്റെ അഭിരുചികളെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഈ യാഥാര്‍ഥ്യവും ആയി നാം ചേര്‍ത്ത്‍വച്ചു നോക്കേണ്ടത് ആണ് . 1860,,അപ്പോള്‍ മാത്രമേ ഈ ഭാവപ്പൊരുത്തത്തിന്റെയും വികസനത്തില്‍ ആവശ്യം ഉണ്ടാകേണ്ട ഗുണപരമായ ഔന്നത്യത്തിന്റെയും ആവശ്യകത ബോധ്യപ്പെടുക ഉള്ളൂ . 1861,,കേരളത്തിന്റെ ടൂറിസംസാധ്യതകള്‍ ഇപ്പോള്‍ വ്യാപകം ആയി അംഗീകരിക്കപ്പെട്ടിരിക്കുന്നതു കൊണ്ട് തന്നെ മൂലധനനിക്ഷേപം ഇങ്ങോട്ട് ആകര്‍ഷിക്കുവാനും അത്ര വലിയ പ്രയാസം ഇല്ല . 1862,,"വെള്ളം , വൈദ്യുതി , നല്ല റോഡുകള്‍ എന്നിവ ലഭ്യമാക്കുന്നതിന് ഗവണ്മെന്റ് മുന്‍കൈ എടുക്കുക എന്നതില്‍ ഉപരിയായി ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് ." 1863,,ടൂറിസംപദ്ധതികള്‍ എവിടെയെങ്കിലും ആരംഭിക്കാന്‍ സാധിക്കുക ഇല്ല . 1864,,കായലോരമോ കടലോരമോ പ്രകൃതിദത്തമായ മറ്റ് എന്തെങ്കിലും സവിശേഷതകള്‍ ഉള്ള പ്രദേശമോ ആയിരിക്കേണ്ടതുണ്ട് . 1865,,ഇന്ത്യയിലെ മറ്റ് ചില സംസ്ഥാനങ്ങളും ആയി താരതമ്യപ്പെടുത്തിയാല്‍ ജനവാസം ഇല്ലാത്ത അനേകം ഏക്കര്‍ ഭൂമി ജനസാന്ദ്രത ഇത്രയും ഉള്ള കേരളത്തില്‍ ലഭ്യം ആവുക ഇല്ല . 1866,,ഗവണ്മെന്റിനും ഇല്ല ഇത്ര ഏറെ ഭൂമി ഇത്തരം ആവശ്യങ്ങള്‍ക്ക് ആയി നീക്കിവെയ്ക്കാന്‍ . 1867,,അപ്പോള്‍ ഒരു ഹോട്ടല്‍പദ്ധതിയോ മറ്റ് ഏതെങ്കിലും ടൂറിസംപ്രവര്‍ത്തനമോ ആരംഭിക്കുന്ന ഒരാളെ ഭൂമിയുടെ ദൗര്‍ലഭ്യം ആദ്യം തന്നെ നിരുത്സാഹപ്പെടുത്തുന്നു . 1868,,ഗവണ്മെന്റിന് മാത്രമേ ഈ അവസ്ഥയില്‍ നിക്ഷേപകനെ സഹായിക്കാന്‍ ആവുക ഉള്ളൂ . 1869,,ലഭ്യം ആയ സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കുക എന്നതും സ്വകാര്യഭൂവുടമകള്‍ക്കും നിക്ഷേപകര്‍ക്കും ഇടയ്ക്ക് ഉള്ള കണ്ണി ആയി പ്രവര്‍ത്തിക്കുക എന്നതും ഗവണ്മെന്റിന് മാത്രം ചെയ്യാന്‍ പറ്റുന്ന ഒന്ന് ആണ് . 1870,,അത് പോലെ തന്നെ പ്രധാനപ്പെട്ട ഒന്ന് ആണ് ഔദ്യോഗിക നടപടിക്രമങ്ങളുടെ അനാവശ്യമായ കാലതാമസം . 1871,,പണത്തിന്റെ പലിശമൂല്യം കണക്കാക്കുന്ന ഒരു വ്യവസായസംരംഭകന്‍ ലൈസന്‍സുകള്‍ക്കും മറ്റ് ആവശ്യമായ ഉത്തരവുകള്‍ക്കും ആയി മാസങ്ങളോളം കാത്തുനില്ക്കാന്‍ തയ്യാറാവുക ഇല്ല . 1872,,കാലഹരണപ്പെട്ട നടപടിക്രമങ്ങളും കാലതാമസം ഇല്ലാതെ കാര്യങ്ങള്‍ നീങ്ങുന്നത് അഴിമതി കൊണ്ട് ആണ് എന്ന പ്രാചീന ചിന്താഗതികളും നാം വര്‍ജ്ജിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . 1873,,പണം മുടക്കാന്‍ എത്തുന്ന വ്യക്തിക്കോ കമ്പനിക്കോ കാലതാമസം ഒഴിവാകാന്‍ ഉള്ളത് എല്ലാം ചെയ്തുകൊടുക്കുക ആണ് ഏറ്റവും പ്രധാനം . 1874,,കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉള്ള നമ്മുടെ വികസനമാതൃക സബ്സിഡികളിലും മറ്റ് ആനുകൂല്യങ്ങളിലും ആണ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നത് എങ്കില്‍ ഇന്ന് കാലവിളംബം ഇല്ലാതെ കാര്യങ്ങള്‍ ചെയ്യുന്നതിന് ആണ് പ്രാമുഖ്യം . 1875,,ഈ അപകടം മനസ്സിലാക്കാന്‍ നമുക്ക് സാധിച്ചില്ല എങ്കില്‍ ഇന്ത്യയുടെ ഉള്ളിലും പുറത്തും ഉള്ള സ്ഥലങ്ങളോട് മത്സരിച്ച് നാം പരാജയപ്പെട്ടേക്കാം . 1876,,ഗവണ്മെന്റ് പ്രഖ്യാപിച്ച ടൂറിസംനയം ഈ അപകടം വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട് എന്ന് വേണം അനുമാനിക്കാന്‍ . 1877,,ഒരു നിക്ഷേപസൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ ഗവണ്മെന്റ് തയ്യാറാവും എന്നും നിക്ഷേപകര്‍‍ക്ക് ഇടയില്‍ വിശ്വാസവും സുരക്ഷിതത്വവും ഉളവാക്കുന്നതിന് പ്രയത്നിക്കും എന്നും നയം പ്രഖ്യാപിക്കുന്നുണ്ട് . 1878,,നിക്ഷേപര്‍ക്കും ഗവണ്മെന്റിന്റെ വിവിധ വകുപ്പുകള്‍ക്കും ഭൂവുടമകള്‍ക്കും ഇടയ്ക്ക് ഉളള സുവര്‍ണ്ണകണ്ണി ആയി പ്രവര്‍ത്തിക്കുന്ന ടൂറിസം നിക്ഷേപ ഏജന്‍സിയെ കുറിച്ച് ഉള്ള പരാമര്‍ശവും ശുഭോദര്‍ക്കം ആണ് . 1879,,‍രണ്ടായിരാം ആണ്ട് ആകുമ്പോള്‍ ഇന്ത്യയിലേക്ക് അമ്പത്ലക്ഷം വിദേശടൂറിസ്റ്റുകള്‍‍ വന്നെത്തും എന്ന് ആണ് കണക്കാക്കപ്പെട്ടിരിക്കുന്നത് എന്ന് സൂചിപ്പിച്ചു അല്ലോ . 1880,,കേരളത്തിന്റെ ലക്ഷ്യം 5ലക്ഷം വിദേശടൂറിസ്റ്റുകള്‍ ആണ് . 1881,,1994-95 കാലയളവില്‍ ഇരുപതുലക്ഷം ടൂറിസ്റ്റ് വന്ന് എത്തിയപ്പോള്‍ കേരളം സന്ദര്‍ശിച്ചവര്‍ ഒരുലക്ഷം മാത്രം ആയിരുന്നു . 1882,,അങ്ങനെ കോവളത്തും തേക്കടിയിലും മാതം ആയി ഒതുങ്ങിനിന്നിരുന്ന ടൂറിസം പ്രവര്‍ത്തനങ്ങളെ പുതിയ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ സാധിച്ചു . 1883,,കേരളത്തിന്റെ ടൂറിസംസാദ്ധ്യതകള്‍ സാക്ഷാത്ക്കരിക്കുന്നതിന്‍ ഉള്ള ഏറ്റവും ഫലപ്രദം ആയ നീക്കങ്ങളില്‍ ഒന്നായി ഈ കേന്ദ്രഗവണ്മെന്റ്പദ്ധതികളെ കാണാവുന്നതാണ് . 1884,,ഇതിന് സമാന്തരമായി സംസ്ഥാനഗവണ്മെന്റും ടൂറിസത്തിന് നല്കിയിരുന്ന പ്രാധാന്യം വര്‍ദ്ധിപ്പിക്കാന്‍ സന്നദ്ധം ആയി . 1885,,എട്ടാം പദ്ധതിയില്‍ ടൂറിസത്തിന്റെ വിഹിതം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു . 1886,,മുന്‍ വിദേശകാര്യസെക്രട്ടറി ശ്രീ.വെങ്കിടേശ അദ്ധ്യക്ഷന്‍ ആയുള്ള ഒരു ടാസ്ക്ഫോഴ്സ് എട്ടാം പദ്ധതി രൂപീകരണത്തിന്റെ മുന്നോടി ആയി ടൂറിസംമേഖലയെ പറ്റി സമഗ്രമായി പഠിക്കുകയും ടൂറിസത്തിന് മുന്ഗണനയും മെച്ചപ്പെട്ട പദ്ധതിവിഹിതവും ശുപാര്ശ ചെയ്യുകയും ചെയ്തു . 1887,,ഇതിന്റെ ഫലം ആയി പ്രചാരണരംഗത്ത് പൂര്വ്വാധികം പണം ചെലവഴിക്കാനും ടൂറിസം വിപണിയില്‍ കേരളത്തിന്റെ പ്രതിച്ഛായ സുവ്യക്തം ആക്കാനും സാധിച്ചു . 1888,,അന്താരാഷ്ട്ര ടൂറിസം മേളകളില്‍ കേരളം കൃത്യമായി പങ്കെടുക്കാന്‍ തുടങ്ങിയതും 1990_ന് ശേഷം ആയിരുന്നു . 1889,,ആവര്ത്തിച്ചു് ഉള്ള ഇടപഴകലുകളും മെച്ചപ്പെട്ട വിപണന പ്രചാരണ പരിപാടികളും അന്താരാഷ്ട്ര ടൂര്‍ഓപ്പറേറ്റര്മാര്ക്ക് ഇന്ത്യന്‍ ടൂര്‍ഓപ്പറേറ്റര്മാര്ക്ക് ഇടയില്‍ അനിഷേധ്യമാം വിധം കടന്നുചെല്ലാന്‍ കേരളത്തെ പ്രാപ്തമാക്കി . 1890,,""" ദൈവത്തിന്റെ സ്വന്തം നാട് "" എന്ന പരസ്യവാചകതിന്റെ ആവിര്ഭാവവും അതിന്റെ സമര്ത്ഥമായ ദൃശ്യവല്ക്കരണവും കേരളത്തിന്റെ ടൂറിസംപരസ്യങ്ങളെ ഇതരസംസ്ഥാനങ്ങളുടേതില്‍ നിന്ന് വ്യത്യസ്തവും ആകര്ഷകവും ആക്കിമാറ്റി ." 1891,,ദൈവത്തിന്റെ സ്വന്തം നാട് എന്ന വാക്യത്തിന്‍ ഉള്ളില്‍ കേരളത്തിന്റെ അവികമായ പ്രകൃതിസൗന്ദര്യത്തെയും അതിന്റെ അലൗകികമായ സവിശേഷതയേയും ഉള്ക്കൊള്ളാന്‍ സാധിച്ചതും കേരളോത്പത്തിയും ആയി പരോക്ഷമായി ബന്ധപ്പെടുത്താന്‍ കഴിഞ്ഞതും ആയിരിക്കണം അതിന്റെ സത്വരവിജയതിന് കാരണം . 1892,,വിപണനതന്ത്രത്തിന് പിന്ബലം ആര്ജ്ജിക്കുവാന്‍ എന്നവണ്ണം നൂറ്റൊന്ന് ആനകളെ അണിനിരത്തുന്നതും സന്ദര്‍ശകര്ക്ക് ആനസവാരി നടത്താന്‍ അവസരം നല്കുന്നതും വള്ളംകളി ആനയൂട്ട് എന്നിവയെല്ലാം അടങ്ങുന്നതും ആയ ഗജമേള സംഘടിപ്പിക്കാന്‍ തുടങ്ങിയതും ഈ ദശകത്തില്‍ തന്നെ ആയിരുന്നു . 1893,,ഇതെല്ലാം കേവലം ധൂര്‍ത്ത് അല്ലേ എന്നും ടൂറിസ്റ്റുകള്‍ക്ക് ആനയെ കാണാന്‍ ഇത്രയും ആര്ഭാടം എന്തിന്‍ എന്നും ആവോളം ചോദ്യങ്ങള്‍ കേരളത്തില്‍ ഉയരുക ഉണ്ടായി . 1894,,ഉത്സവം സംഘടിപ്പിച്ചുകഴിഞ്ഞാല് ഉടന് തന്നെ അത് ലാഭമോ നഷ്ടമോ എന്ന ചോദ്യവും കേള്ക്കുകയുണ്ടായി . 1895,,എന്നാല്‍ അത്തരത്തില്‍ ഉള്ള നൂതനമായ ഒരു ഉത്സവത്തിന്റെ ദൃശ്യഭംഗി വാര്ത്താപ്രാധാന്യവും പായ്ക്കേജിങ്ങിനു് ഉള്ള സാദ്ധ്യതയും വിലയിരുത്തേണ്ടത് എത്ര രൂപ ചെലവഴിച്ചൂ എത്ര രൂപ ലാഭം ഉണ്ടാക്കി എന്ന ബാലിശമായ കണക്കുകൂട്ടലിലൂടെ അല്ല . 1896,,വിദേശവിപണികളില്‍ കേരളത്തെ കുറിച്ച് ആവേശകരം ആയി ചിന്തിക്കാന്‍ ഗജമേള വലിയ ഒരു അവസരം ആണ് സൃഷ്ടിച്ചത് . 1897,,എല്ലാ വര്ഷവും കൃത്യമായ ദിവസങ്ങളില്‍ അത് നടത്തപ്പെടുന്നു എന്നതും നമ്മുടെ ടൂറിസം സംരംഭങ്ങളുടെ വിശ്വസനീയത വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമായി . 1898,,വിദേശമാധ്യമങ്ങളില്‍ ഗജമേളയ്ക്ക് വമ്പിച്ച പ്രചാരവും അംഗീകാരവും ഇതിന് അകം കൈവന്നുകഴിഞ്ഞു . 1899,,വിശേഷാല്‍ സന്ദര്ഭങ്ങളിലും അല്ലാത്ത സന്ദര്ഭങ്ങളിലും അനേകം വിദേശപത്രപ്രവര്ത്തകര്ക്കും സഞ്ചാരസാഹിത്യകാരന്മാര്ക്കും ആതിഥ്യമരുളാന്‍ കേരളം മുന്നോട്ട് വന്നുതുടങ്ങിയതും നമ്മുടെ ടൂറിസം പ്രചാരണത്തിന് വലിയ നേട്ടം ഉണ്ടാക്കി . 1900,,അവര്‍‍ക്ക് ആദിത്യം നല്കുകയും കേരളത്തിന്റെ വിവിധ ആകര്ഷണങ്ങള്‍ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുക വഴി അനേകം വിദേശമാധ്യമങ്ങളില്‍ കേരളത്തെ പറ്റി ഉള്ള സചിത്രലേഖനങ്ങള്‍ സ്ഥാനം പിടിക്കാന് തുടങ്ങി . 1901,,"ഗജമേള , നിശാഗന്ധി നൃത്തോത്സവം , ഓണത്തിന് നടത്തപ്പെടുന്ന ടൂറിസം വാരാഘോഷം ഇവ എല്ലാം കേരളത്തെ കുറിച്ച് എഴുതാന്‍‍ കൂടുതല്‍ പ്രേരണ ആയി ." 1902,,ഉത്സവങ്ങളുടെ നടത്തിപ്പിന് അഞ്ചു് വര്ഷത്തേയ്ക്ക് ഉള്ള കൃത്യം ആയ കലണ്ടര്‍ നിലവില് വന്നതും ആശ്വാസം ആയി . 1903,,എന്തിന് ആണ് ഗജമേള പോലെ ഉള്ള പുതിയ കൃത്രിമം ആയ ഉത്സവങ്ങള്‍ എന്ന് കേരളത്തിന്‍ ഉള്ളില്‍ പലരും ചോദിച്ചിരുന്നത് സ്വാഭാവികം ആയി ഉണ്ടാകുന്ന സംശയത്തില്‍ നിന്ന് തന്നെ ആണ് . 1904,,"അനേക വര്ഷങ്ങള് ആയി തൃശൂര്പൂരം സംഘടിപ്പിക്കുന്ന കേരളത്തില്‍ അതേ പട്ടണത്തില്‍ വച്ച് തന്നെ മറ്റൊരു "" ടൂറിസ്റ്റ് പൂരം "" എന്തിന് ?" 1905,,"മേല് പറഞ്ഞ വ്യക്തമായ പ്രയോജനങ്ങള്‍‍ കൂടാതെ , പരമ്പരാഗതമായ ഉത്സവങ്ങളെയും ടൂറിസം ആഘോഷങ്ങളെയും വ്യക്തമായി വേര്തിരിച്ച് നിര്ത്തേണ്ടതിന്റെ ആവശ്യകത വ്യക്തം ആക്കേണ്ടതുണ്ട് ." 1906,,ഗജമേള സംഘടിപ്പിക്കുന്നത് തൃശൂര്‍പൂരത്തോട് മത്സരിക്കാന് അല്ല . 1907,,സമാന്തര പൂരം നടത്താനും അല്ല . 1908,,"അടിസ്ഥാനപരമായ ഒരു ക്ഷേത്രാചാരം എന്ന നിലയില്‍ , തൃശൂര്പൂരത്തിന്റെ നടത്തിപ്പില്‍ ടൂറിസ്റ്റുകള്‍ക്ക് വേണ്ടി എന്തെങ്കിലും മാറ്റം വരുത്താം എന്ന് വ്യാമോഹിക്കുന്നത് ശരി അല്ല അല്ലോ ." 1909,,"ഗജമേള നടത്തുമ്പോള്‍ ആദ്യ കാലത്ത് കേട്ടിരുന്ന പ്രതിഷേധങ്ങളുടെ ഒറ്റപ്പെട്ട ശബ്ദങ്ങളേക്കാള്‍ കരുത്തുറ്റത് ആയിരിക്കും , പൂരത്തിന്റെ നടത്തിപ്പില്‍ ടൂറിസത്തിനു വേണ്ടി ഭേദഗതി വരുത്താന്‍ ആരംഭിച്ചാല്‍ ." 1910,,എന്നാല്‍ ഒരു ടൂറിസ്റ്റിന്റെ ആവശ്യങ്ങളും നമ്മുടെ ഉത്സവപരിപാടികളും തമ്മില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ട് . 1911,,"ആനയും ആയി നിന്ന് ഒരു ഫോട്ടോ എടുക്കുക , ആനയ്ക്ക് ആഹാരം കൊടുക്കുക , കഴിയുമെങ്കില്‍‍‍ ആനപ്പുറത്ത് ഒന്നു കയറുക , ഈ കൊച്ച് കൗതുകങ്ങള്‍ സാധിക്കാത്ത ഒരു സഞ്ചാരിക്ക് സംതൃപ്തിയോടെ മടങ്ങാന് ആവുകയില്ല ." 1912,,ലക്ഷക്കണക്കിന് ആളുകള്‍ ഒഴുകി നടക്കുന്ന പൂരപ്പറമ്പില്‍ ഇതയൊക്കെ എങ്ങനെ സാധിക്കുന്നു ? 1913,,ഗജമേളയുടെ സാംഗത്യം അവിടെ ആണ് . 1914,,സന്ദര്‍ശകന്റെ സംതൃപ്തി ആണ് ടൂറിസംവളര്ച്ചക്ക് ആധാരം . 1915,,ഉത്സവങ്ങളുടെ തനിനിറം നഷ്ടപ്പെടുത്തുന്നു എന്ന മുറവിളിക്ക് വാസ്ഥവത്തില്‍ അടിസ്ഥാനം ഒന്നും ഇല്ല . 1916,,1986ല്‍ തന്നെ ടൂറിസത്തെ കേരളസര്ക്കാര്‍ ഒരു വ്യവസായം ആയി പ്രഖ്യാപിക്കുകയുണ്ടായി . 1917,,"ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഇപ്പോളും ടൂറിസത്തിന് വ്യവസായത്തിന്റെ പദവിയും ആനുകൂല്യങ്ങളും നല്കിയിട്ടില്ല എന്നത് , 80-ലെ ഈ പ്രഖ്യാപനത്തിന്റെ മാറ്റു വര്‍ദ്ധിപ്പിക്കുന്നുണ്ട് ." 1918,,വൈദ്യുതിചാര്ജ്ജില്‍ ഉള്ള ആനുകൂല്യവും കെട്ടിടനികുതിയില്‍ നിന്ന് ഉള്ള ഇളവും ഒക്കെ ആയിരുന്നു അതിലെ പ്രധാനപ്പെട്ട ആനുകൂല്യങ്ങള്‍ . 1919,,വന് നഗരങ്ങളില് ഒഴികെ ഉള്ള സ്ഥലങ്ങളില്‍ പണിയുന്ന ഹോട്ടലുകള്ക്ക് സബ്സിഡി നല്കുവാനും വ്യവസ്ഥ ഉണ്ട് . 1920,,ഇതുകൂടാതെ തെരെഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ പണിയുന്നവര്ക്ക് സബ്സിഡി നല്കാന്‍ ഉള്ള പദ്ധതിയും നിലവില്‍ വന്നു . 1921,,"കേരളത്തില്‍ പ്രവര്ത്തിക്കുന്ന ടൂര്‍ഓപ്പറേറ്റര്‍മാര്‍ , ട്രാവല്ഏജന്റുമാര്‍ , ഹോട്ടലുടമകള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള് അടങ്ങുന്ന ഒരു ടൂറിസംസമൂഹം അനുക്രമമായി കേരളത്തില്‍ വികസിക്കുന്നു എന്നത് ഈ രംഗത്തിന്റെ നേട്ടങ്ങളില്‍ ഒന്ന് ആണ് ." 1922,,1985-ന് മുമ്പ് ഇങ്ങനെ ഒരു സമൂഹം കൃത്യമായി നിര്വചിക്കപ്പെട്ട വിധത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല . 1923,,ടൂറിസംവികസനത്തിന് സര്ക്കാര്‍ നല്കാന്‍ തുടങ്ങിയ മുന്ഗണനയും പ്രാധാന്യവും തന്നെ ആയിരിക്കണം ഈ ഉണര്വിന് വഴി ഒരുക്കിയത് . 1924,,"ഈ നവോന്മേഷം മനസ്സിലാക്കി തന്നെ ആവണം , കൂടുതല്‍ വിദേശനാണ്യം നേടുകയും കൂടുതല്‍ വിദേശടൂറിസ്റ്റുകളെ കേരളത്തില്‍ എത്തിക്കുകയും ചെയ്യുന്ന ഹോട്ടലുടമകള്ക്കും , എല്ലാം ഓരോ വര്ഷവും ഗവണ്മെന്റ് അവാര്ഡുകള്‍ ഏര്പ്പെടുത്തിയതും ." 1925,,കേരളത്തില്‍ അങ്ങോളമിങ്ങോളം ഒട്ടനേകം ട്രാവല്ഏജന്സികള്‍ പ്രവര്‍ത്തനനിരതം ആയതും ഈ കാലയളവില് തന്നെ ആയിരുന്നു . 1926,,അത് മുഴുവന്‍ ടൂറിസംവളര്ച്ച കൊണ്ട് ആണ് എന്ന് പറയാന് ആവുകയില്ല . 1927,,"ഗള്‍ഫ് മേഖലയിലേക്ക് ഉള്ള യാത്രയ്ക്ക്ക്കു വേണ്ടി ആണ് ഇവയില്‍ നല്ല ഒരു വിഭാഗവും നിലവില് വന്നത് എന്ന് സമ്മതിക്കുമ്പോള്‍ തന്നെ , പൊതുവേ ട്രാവല്‍ ആന്റ് ടൂറിസംരംഗം സജീവം ആകാന്‍ അത് കാരണം ആയി ." 1928,,പുതിയ എയര്ലൈനുകള്‍ കേരളത്തിലേക്ക് സര്വ്വീസുകള്‍ ആരംഭിച്ചത് മറ്റൊരു അനുകൂല ഘടകം ആയി . 1929,,ലാഭകരമായി നടക്കുന്ന ട്രാവല്‍ ഏജന്സികളില്‍ കുറേ പേര്‍ എങ്കിലും ടൂര്ഓപ്പറേഷന്‍ രംഗത്തേയ്ക്ക് തങ്ങളുടെ ലാഭം തിരിച്ചുവിടുകയുണ്ടായി . 1930,,അത് ആകട്ടെ അന്താരാഷ്ട്രഏജന്സികളും ആയി ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന് ഹേതു ആകുകയും ചെയ്തു . 1931,,ഈ ട്രാവല്ഏജന്സികളുടെ വളര്ച്ച കൂടുതല്‍ പരിശീലനം സിദ്ധിച്ച യുവതീയുവാക്കള്ക്ക് തൊഴിലവസരങ്ങള്‍ ആയി പരിണമിച്ചു . 1932,,ദേശീയവരുമാനത്തിലും വിദേശനാണ്യകണക്കിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നിസ്സാരമായ സംഭാവന മാത്രമേ ഇത്തരത്തില്‍‍ ഉള്ള ടൂറിസം കൊണ്ട് ഉണ്ടാകുന്നുള്ളൂ . 1933,,ഇവിടെ രണ്ടു വിരുദ്ധതാത്പര്യങ്ങളുടെ പ്രവര്‍‍‍‍‍‍ത്തനം കാണാന്‍ കഴിയും . 1934,,കിട്ടുന്ന പണത്തിന്റെ പരമാവധി പങ്ക് തങ്ങളുടെ കൈവശം നിലനിര്‍‍‍‍‍‍ത്തണം എന്ന് ആണ് ടൂര്‍‍‍‍‍‍ഓപ്പറെറ്റര്‍‍‍‍‍‍മാരുടെയും ഹോട്ടല്‍ഗ്രൂപ്പുകളുടേയും താത്പര്യം . 1935,,"മറ്റു ഏജന്സികളും ആയുള്ള ഉദ്ഗ്രഥനം വഴിയും , വിദേശിയരായ ജീവനക്കാരെ നിയോഗിക്കുക വഴിയും ഇറക്കുമതിയില്‍‍ ഉള്ള ഊന്നല്‍‍ വഴിയും ആതിഥേയരാജ്യത്തിന്‍ ഉള്ളില്‍‍ തങ്ങുന്ന വിദേശനാണ്യം പരമാവധി കുറഞ്ഞുപോകുന്നു ." 1936,,"എന്നാല്‍‍ ആ രാജ്യത്തിന്റെ താല്‍പര്യം വിദേശനാണ്യം തങ്ങളുടെ രാജ്യത്തിന്‍ ഉള്ളില്‍‍ നിലനില്‍ക്കണം എന്നും , വന്നെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍‍ പരമാവധി തദ്ദേശസൗകര്‍‍‍‍‍‍യങ്ങ്ള്‍ ഉപയോഗപ്പെടുത്തുകയും ഉല്‍പന്നങ്ങള്‍ വാങ്ങുകയും ചെയ്യണം എന്നും ആണ് ." 1937,,"ഇവിടെ , വിദേശഏജന്സികള്‍ക്ക് തങ്ങളുടെ മെച്ചപ്പെട്ട സാമ്പത്തികശേഷി കൊണ്ടും ടൂറിസംരംഗത്തെ സ്വാധീനം കൊണ്ടും തങ്ങള്ക്ക് അനുസൃതം ആയി വ്യവസ്ഥകള്‍ നിര്‍‍‍‍‍‍ണ്ണയിക്കാന്‍ സാധിക്കുന്നു ." 1938,,ഗതികേടില്‍ പെട്ട അവികസിത രാജ്യങ്ങള്‍ക്ക് എങ്ങനെയെങ്കിലും വിദേശനാണ്യം രാജ്യത്തിന്‍ ഉള്ളില്‍‍ എത്തിയാല്മതി എന്ന വിചാരം ആണ് . 1939,,അത് പിന്നീട് ഇറക്കുമതിക്ക് ആയി പുറത്തേയ്ക്ക് ഒഴുകിയാലും സാരം ഇല്ല എന്ന വിചാരത്തില്‍‍ നിയന്ത്രിക്കാന്‍ ഉള്ള കഴിവും സ്വതന്ത്ര്‍‍‍‍‍‍യവും നഷ്ടം ആവുന്നു . 1940,,"പിന്നെ പലപ്പോഴും ആഭ്യന്തരമായ അവികസിതാവസ്ഥ , ഫലപ്രദമായി ഇറക്കുമതികള്‍ നിയന്ത്രിക്കുന്നതിന് സഹായകം അല്ലാതെ നില്‍ക്കുന്നു ." 1941,,ടൂറിസം അല്ലാതെ മറ്റൊരു സമ്പത്തികപ്രവര്‍‍‍‍‍‍‍ത്തനവും പ്രോത്സാഹിപ്പിക്കാന് ഇല്ലാത്ത കൊച്ചു് രാജ്യങ്ങളെ സംബന്ധിച്ച് ഈ വ്യവസ്ഥകള്‍ക്ക് വിധേയം എന്നല്ലാതെ മറ്റ് മാര്ഗ്ഗം ഇല്ല . 1942,,എന്നാല്‍‍ പ്രോത്സാഹിപ്പിക്കാന്‍ മറ്റു മേഖലകള്‍ ഉള്ളപ്പോള്‍ ടൂറിസം ഏല്‍പ്പിക്കുന്ന ഹിതകരം അല്ലാത്ത വ്യവസ്ഥകള്‍ അനുസരിക്കേണ്ടിവരുന്നതില്‍‍ യുക്തി ഇല്ല . 1943,,പ്രത്യേകിച്ച് മുതല്‍മുടക്ക് ഒന്നും ആവശ്യം അല്ലാതെ ടൂറിസത്തില് നിന്ന് നേട്ടം ഉണ്ടാക്കാന്‍ സാധിക്കുകയും ഇല്ല . 1944,,പലപ്പോഴും ഭീമമായ തുകകള്‍ ഈ ഗവണ്മെന്റുകള്‍ക്ക് ചെലവിടെണ്ടതായി വരാറും ഉണ്ട് .. 1945,,വിദേശകമ്പനികളോ സ്വകാര്‍‍‍‍‍‍യ ഏജന്സികളോ ഈ രംഗത്തേയ്ക്ക് കടന്ന് വരണം എങ്കില്‍‍ ഗവണ്മെന്റുകള്‍ ഒരുക്കിക്കൊടുക്കേണ്ട ചില അടിസ്ഥാനകാര്‍‍‍‍‍‍യങ്ങള്‍ ഉണ്ട് . 1946,,വിമാനത്താവളവും റോഡുകളും വൈദ്യുതിയും ടെലഫോണും എല്ലാം പെടും ഇക്കുട്ടത്തില്‍‍ . 1947,,ഈ രംഗത്ത് എല്ലാം മുതല്‍മുടക്കാതെ വേറെ നിവൃത്തി ഇല്ലാതെ വരുന്ന ഗവണ്മെന്റുകള്‍ ഭാവിയില്‍‍ ഉണ്ടാവാന്‍ സാധ്യത ഉള്ള നേട്ടങ്ങള്‍ മുന്നില്‍‍ കണ്ടുകൊണ്ട് ആണ് ഇതിന് മുതിരുന്നത് . 1948,,അതോട് ഒപ്പം അത്തരം സൗകര്‍‍‍‍‍‍യങ്ങള്‍ ജനങ്ങള്‍ക്ക് കൂടി പ്രയോജനം ഉള്ളവ ആയിത്തീരുന്നു എങ്കില്‍‍ ആ മുതല്‍മുടക്ക് കുറെ കൂടി ഫലവത്താകുന്നു . 1949,,ടൂറിസം വികസനത്തിന്റെ പേരില്‍‍ ഒരു പ്രദേശത്ത് പുതിയ റോഡുകളോ വൈദ്യുതിയോ ലഭ്യം ആവുമ്പോള്‍ അത് പ്രാദേശികവികസത്തിന് കൂടി കാരണം ആയിത്തീരുന്നു . 1950,,പക്ഷേ പലപ്പോഴും പ്രാദേശികമായി വലിയ പ്രയോജനം ഇല്ലാത്ത ആവശ്യങ്ങള്‍ക്ക് ആയും ടൂറിസത്തിന്റെ പേരില്‍‍ ഗവണ്മെന്റുകള്‍ക്ക് പണം ചെലവിടേണ്ടിവരാറുണ്ട് . 1951,,കിളിമനജാരോ പര്‍‍‍‍‍‍വ്വതത്തിന് അടുത്ത് ഒരു പുതിയ വിമാനത്താവളം നിര്‍‍‍‍‍‍‍മ്മിക്കാന്‍ ടാന്സാനിയ തീരുമാനിച്ചത് ടൂറിസ്റ്റുകളെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു . 1952,,വിമാനത്താവളത്തിന്റെ വരവ് കൊണ്ട് പ്രാദേശിക തൊഴിലാളികള്‍ക്ക് കാര്യമായ നേട്ടം ഒന്നും ഉണ്ടായില്ല . 1953,,അധികം വിമാനങ്ങള്‍ കിളിമനജാരോ വിമാനത്താവളം ഉപയോഗപ്പെടുത്തുന്നതിന് താല്‍പര്യം കാണിച്ചില്ല . 1954,,സമീപത്ത് ഹോട്ടല്‍‍‌‌ സൌകര്യം കുറവ് ആയതിനാല് ആണ് ടൂറിസ്റ്റുകള്‍‍ ഈ വിമാനത്താവളം ഉപയോഗപ്പെടുത്താന്‍ മടിക്കുന്നത് എന്ന് ആയിരുന്നു ഗവണ്മെന്റിന്റെ വിലയിരുത്തല്‍‍ . 1955,,നാനൂറു മുറികള്‍ ഉള്ള ഒരു ഹോട്ടല്‍ കൂടി സര്‍‍‍‍‍‍ക്കാര്‍‍‍‍‍‍‍ ഉടമയില്‍‍ നിര്‍‍‍‍‍‍‍മ്മിക്കപ്പെട്ടു . 1956,,അനേകം ദശലക്ഷം ഡോളറുകള്‍ ഇതിന്‍ എല്ലാം കൂടി ചെലവഴിക്കുക ഉണ്ടായി . 1957,,"ടൂറിസം ഭൂപടത്തില്‍‍ ഈ സൗകര്‍‍‍‍‍‍യങ്ങള്ക്ക് സ്ഥാനം ലഭിക്കണം എങ്കില്‍‍ , വേണ്ടത്ര വിദേശപ്രചാരണവും വിദേശകമ്പനികളുടെ താത്പര്‍‍‍‍‍‍യവും കൂടിയേ കഴിയൂ ." 1958,,അതിന് വീണ്ടും വിദേശനാണ്യം ചെലവഴിക്കേണ്ടതയിട്ടുണ്ട് . 1959,,മുന്കാഴ്ചയില്ലാത്ത ഒരു നിക്ഷേപം മറ്റനേകം അധികച്ചെലവുകള്‍ വരുത്തിവയ്ക്കുന്നു . 1960,,വിമാനത്താവളത്തിലും ഹോട്ടലിലും ചെലവിട്ട പണം സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഒരു രാജ്യത്തിന് മറ്റനേകം അടിയന്തിരാവശ്യങ്ങള്ക്ക് ആയി നീക്കിവയ്ക്കാവുന്നത് ആയിരുന്നു . 1961,,നഷ്ടപ്പെട്ട ആ വിനിയോഗമൂല്യം പലപ്പോഴും ഈ മുതല്‍മുടക്കുകളുടെ കാര്‍‍‍‍‍‍യത്തില്‍‍ പരിഗണിക്കപ്പെടാറില്ല . 1962,,നഷ്ടം ലഘൂകരിക്കാന്‍ ഉള്ള ശ്രമത്തില്‍‍ പിന്നെയും കൂടുതല്‍‍ പണം ചെലവിടേണ്ടിവരികയും ചെയ്യുന്നു . 1963,,ടൂറിസംനയത്തിലെ വൈകല്യങ്ങള്‍ മനസ്സിലാക്കത്തതു കൊണ്ടോ ; മനസ്സിലാക്കിയിട്ടും തിരുത്താന്‍ സാധിക്കാത്തത് ‌കൊണ്ടോ ആണ് ഇമ്മാതിരി ഉള്ള തലതിരിഞ്ഞ മൂലധനനിക്ഷേപങ്ങള്‍ നടത്തപ്പെടുന്നത് . 1964,,ടൂറിസത്തിന് പ്രയോജനപ്പെട്ടാലും ഇല്ലെങ്കിലും മുതല്‍മുടക്കുന്നത് കൊണ്ട് പ്രയോജനം കിട്ടുന്ന സ്ഥാപിതതാത്പര്‍‍‍‍‍‍യങ്ങള്‍ എല്ലാ രജ്യങ്ങളിലും ഉണ്ട് . 1965,,അവര്‍‍‍‍‍‍‍ ആകട്ടെ ടൂറിസത്തിന്റെ നേട്ടങ്ങളെ പെരുപ്പിച്ച് കാണിച്ചും കോട്ടങ്ങളെ ലഘൂകരിച്ച് കാണിച്ചും ഈ മുതല്‍മുടക്കുകള്‍ക്ക് സാമ്പത്തികവും രാഷ്ട്രിയവും ആയ സാംഗത്യം ഉണ്ട് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു . 1966,,വിദേശ താത്പര്‍‍‍‍‍‍യങ്ങളും ആയി കൂട്ടുചെര്‍‍‍‍‍‍ന്ന് പ്രവര്‍‍‍‍‍‍ത്തിക്കുന്ന ആഭ്യന്തരസ്ഥാപിത താത്പര്‍‍‍‍‍‍യങ്ങളും ഇല്ലാതെ ഇല്ല . 1967,,പല രാജ്യങ്ങളുടെയും വികലമായ ടൂറിസംനയങ്ങളില്‍‍ ഫലപ്രദമായ തിരുത്തിക്കുറിക്കലുകള്‍ക്ക് തടസ്സം നില്‍ക്കുന്നത് ഈ ആഭ്യന്തര - ബാഹ്യസ്ഥാപിത താത്പര്‍‍‍‍‍‍യങ്ങളുടെ സങ്കലനം ആണ് . 1968,,തായ്ലാന്ഡിലെ ടൂറിസം നിയന്ത്രിക്കുന്നതില്‍‍ അവിടത്തെ ബ്യൂറോക്രസിക്കും രാഷ്ട്രിയനേതൃത്വത്തിനും ഉള്ള നിക്ഷിപ്തതാല്‍പര്‍‍‍‍‍‍യത്തെ പറ്റി ഇതിനകം പാഠനങ്ങള്‍ പുറത്തു് വന്നിട്ടുണ്ട് . 1969,,മാലിദ്വീപിലെ റിസോര്‍‍‍‍‍‍ട്ട് വികസനത്തില്‍‍ അവിടത്തെ രാഷ്ട്രീയനേതൃത്വത്തിന്‍ ഉള്ള സാമ്പത്തികമായ ലക്ഷ്യം സുവിദിതം ആണ് . 1970,,ഇവ മാത്രം സംരക്ഷിക്കപ്പെടുമ്പോള്‍ ടൂറിസത്തിന്റെ സാമ്പത്തികനേട്ടം വര്‍‍‍‍‍‍‍ദ്ധിപ്പിക്കാന് ഉതകുന്ന നയങ്ങള്‍ രൂപികരിക്കാന്‍ തടസ്സം നേരിടുക സ്വാഭാവികം മാത്രം ആണ് . 1971,,ഇത് ഒക്കെ ആണ് എങ്കിലും വര്‍‍‍‍‍‍‍ദ്ധിച്ചുവരുന്ന വിദേശനാണ്യദൗര്‍‍‍‍‍‍ലഭ്യം പരിഹരിക്കുന്നതിന് ടൂറിസം കൊണ്ട് സാധിക്കുന്നുണ്ട് ഒരു പരിധി വരെ . 1972,,ഇറക്കുമതികള്‍ നിയന്ത്രിക്കുകയും രാജ്യത്തിന് ഗുണകരം ആയ രീതിയില്‍‍ ടൂറിസത്തെ മാറ്റുകയും ചെയ്യേണ്ടത് ആണ് എങ്കിലും പല രാജ്യങ്ങല്‍ക്കും അതിന്‍ ഉള്ള രാഷ്ട്രീയമായ ഇച്ഛാശക്തിയോ സാമ്പത്തികമായ ഉള്ക്കരുത്തോ ഇല്ല . 1973,,നിലനില്‍ക്കുന്ന രീതിയില്‍ തന്നെ വികസിതരാജ്യങ്ങളില്‍‍ പ്രവര്‍‍‍‍‍‍ത്തിക്കുന്ന ഏജന്സികളുടെ താത്പര്‍‍‍‍‍‍യങ്ങളെ പ്രീണിപ്പിക്കുന്ന ശൈലിയില്‍ തന്നെ ടൂറിസം വ്യവസായത്തില്‍‍ ചെറുകിടപങ്കാളികള് ആകാന്‍ മാത്രമേ പലപ്പോഴും മൂന്നാം ലോകരാജ്യങ്ങള്‍ക്ക് സാധിക്കുന്നുള്ളൂ . 1974,,വ്യക്തമായ ആസൂത്രണം ആവശ്യം ഉള്ള മേഖല ആണ് ടൂറിസം എന്ന് മേല്‍‍ വിവരിച്ച കാര്‍‍‍‍‍‍യങ്ങള്‍ വ്യക്തം ആക്കുന്നു . 1975,,എണ്ണം മാത്രം വര്‍‍‍‍‍‍‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന മാസ്സടൂരിസം മൂന്നാം ലോകരാജ്യങ്ങളുടെ മേല്‍‍ പുതിയ പ്രശ്നങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട് . 1976,,ഇവയെ നേരിടാന്‍ പര്‍‍‍‍‍‍യാപ്തമായ പ്രാദേശികസഹകരണവും നയപരിപാടികളും ഫലപ്രദമായ ടൂറിസം വികസനത്തിന് ആവശ്യം ആണ് . 1977,,ഇറക്കുമതിലൂടെ നഷ്ടം ആകുന്ന വിദേശനാണ്യം സംരക്ഷിക്കാന്‍ കഴിയുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞു എങ്കിലേ അതിന്റെ സാമ്പത്തികനേട്ടം വര്‍‍‍‍‍‍‍ദ്ധിപ്പിക്കാന്‍ കഴിയൂ . 1978,,മൂന്നാം ലോകടൂറിസം വിദേശനാണ്യസമ്പാദനത്തിന്‍ ഉള്ള ഒരു താത്കാലികമായ ഉപാധി ആവുന്നുണ്ട് എങ്കിലും അതില് ഉപരി ആയി ഒട്ടനേകം സാമൂഹ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നും ഉണ്ട് . 1979,,സാമ്പത്തികനേട്ടങ്ങളും സാമൂഹ്യ - സാംസ്കാരിക പരിസ്ഥിതിമേഖലകളിലെ അതിന്റെ പ്രത്യാഘാതങ്ങളും പരിശോധിച്ചുകഴിഞ്ഞു എങ്കില്‍‍ മാത്രമേ ഒരു സന്തുലിത ടൂറിസം സമീപനത്തെ കുറിച്ച് വിശദീകരിക്കാന്‍ സാധിക്കൂ . 1980,,അവികസിത രാജ്യങ്ങള്‍‍ ടൂറിസം വളര്‍‍‍‍‍‍ത്തുവാന്‍ ഒരുമ്പെടുന്നത് വ്യക്തമായ ചില ഉദ്ദേശ്യങ്ങളോടെ ആണ് . 1981,,ദേശീയ വികസന പ്രക്രിയയുടെ ഭാഗം ആയിട്ട് ആണ് ഇതിന് ഇന്ന് പ്രാമുഖ്യം കൈവന്നിട്ടുള്ളത് . 1982,,ആ ലക്ഷ്യങ്ങള്‍ നേടുന്നതില്‍‍ പ്രതിബന്ധം ആയി നില്‍ക്കുന്ന അനേകം അടിസ്ഥാനപരമായ വസ്തുതകള്‍ കഴിഞ്ഞ അദ്ധ്യായത്തില്‍‍ ചര്‍‍‍‍‍‍‍ച്ച ചെയ്തുകഴിഞ്ഞു . 1983,,ഒരു രാജ്യത്തിന് പ്രധാനമായി ഏത് എല്ലാം വഴികളിലൂടെ ആണ് ടൂറിസം കൊണ്ട് പ്രയോജനം കൈവരാന്‍ സാദ്ധ്യത എന്ന് ആണ് ഇവിടെ പരാമര്‍‍‍‍‍‍ശിക്കുന്നത് . 1984,,ഇതിനു പിന്നില്‍ ആധുനികജീവിതത്തിന്റെ പിരിമുറുക്കം അഥവാ സ്ട്രെസ്സ് ഒരു പ്രധാന കാരണം ആണ് എന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു . 1985,,ഈ പിരിമുറുക്കത്തിന് പ്രതിവിധി കാണേണ്ടത് ഉത്പാദനക്ഷമത നിലനിര്‍ത്തുന്നതിനും വ്യക്തികളുടെ ആരോഗ്യം പരിപാലിക്കുന്നതിനും ആവശ്യം ആണ് എന്ന് വൈദ്യശാസ്ത്രവും മനശ്ശാസ്ത്രവും മനസ്സിലാക്കികഴിഞ്ഞു . 1986,,ആധുനിക മാനേജ്മെന്റ് ഈ തത്വങ്ങള്‍ അംഗീകരിച്ചിരിക്കുന്നു . 1987,,ശമ്പളത്തോട് കൂടിയ അവധിയും മറ്റ് അനേകം അവധിക്കാലാനുകൂല്യങ്ങളും ഇന്ന് വ്യാപകം ആയത് എങ്ങനെ ആണ് . 1988,,ഈ വികാസങ്ങള്‍ക്ക് പിന്നില് പാശ്ചാത്യജീവിതത്തിന്റെ ചില സാമൂഹ്യവശങ്ങളും ഒളിഞ്ഞിരിപ്പുണ്ട് . 1989,,വാരാന്ത്യത്തെ പറ്റി ഉള്ള സങ്കല്‍പം ഒരു സജീവപരാമര്‍‍ത്ഥം ആണ് അവര്‍‍ക്ക് ഇടയില്‍‍ . 1990,,ഒരു ആഴ്ച്ചത്തെ അധ്വാനത്തിന് ശേഷം വാരാന്ത്യത്തില്‍‍ വിശ്രമിക്കേണ്ടത് തന്റെ അവകാശം ആണ് എന്ന് ഇന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു . 1991,,ആവശ്യകതയുടെ പശ്ചാത്തലത്തില്‍‍ പിരിമുറുക്കത്തെ കുറിച്ചും അത് ലഘൂകരിക്കേണ്ട ആവശ്യകതയെ കുറിച്ചും ഉള്ള വെളിപാടുകള്‍ക്ക് പരക്കെ അംഗീകാരം ലഭിച്ചതില്‍‍ വിസ്മയിക്കാനില്ല . 1992,,"പരിചയിച്ച ചുറ്റ്പാടില് നിന്ന് അകന്ന്മാറി രണ്ടുമൂന്ന് ആഴ്ച്ചക്കാലം ചെലവഴിക്കുക , അങ്ങനെ സാമൂഹ്യശാസ്ത്രപരവും വൈദ്യശാസ്ത്രപരവും ആയ ഒരു ആവശ്യം ആയി മാറിയിരിക്കുന്നു ." 1993,,ഇതിന് എല്ലാം പുറമേ ഈ അനുകൂലസാഹചര്യം പൂര്‍‍ണ്ണമായും വിനിയോഗിക്കാന്‍ വിധത്തില്‍‍ ടൂറിസം വ്യവസായം ആഗോളവ്യാപകം ആയി പുഷ്ടിപ്പെടുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു . 1994,,അവധിക്കാലം ലോകത്ത് എവിടെ ചെലവഴിക്കാനും സൗകര്യം ഉണ്ടാക്കികൊടുക്കാന്‍ ടൂറിസംവ്യവസായത്തിന് സാധിക്കും . 1995,,വൈവിദ്ധ്യമാര്‍‍ന്ന അഭിരുചികളെ തൃപ്തിപ്പെടുത്താന്‍ പോന്ന കേന്ദ്രങ്ങളെ ഉപഭോക്താവിന്റെ മുന്നില്‍‍ നിരത്തിവയ്ക്കാന്‍ ഈ രംഗത്ത് പ്രവര്‍‍ത്തിക്കുന്ന കന്വനികള്‍ പരസ്പരം മത്സരിക്കുന്നു . 1996,,ഈ മത്സരം ആകട്ടെ ഏറ്റവും ആദായകരമായ വ്യവസ്ഥകള്‍ യാത്രക്കാരന് നേടികൊടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു . 1997,,"ആധുനിക വിപണനതന്ത്രത്തിന് , ഇല്ലാത്ത വിപണികള്‍ സൃഷ്ടിക്കാന്‍ ഒരു പരിധി വരെ സാധിക്കും എന്ന് നമുക്ക് അറിയാം ." 1998,,മനുഷ്യനില്‍‍ ഒളിഞ്ഞിരിക്കുന്ന ഒരു ആവശ്യത്തെ ബാഹ്യവത്‍ക്കരിക്കുക വഴി നിലവില്‍‍ ഒരു വിപണി പുതുത് ആയി സൃഷ്ടിക്കാന്‍ ശാസ്ത്രീയമായ വിപണനത്തിന് സാധിക്കും . 1999,,"പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങളെ , യാത്ര ചെയ്യാന്‍ സാധ്യത ഉള്ളവരുടെ മുന്നില്‍ ആദായകരമായ വ്യവസ്ഥകള് ഓടെ അവതരിപ്പിക്കുമ്പോള് പുതിയ സഞ്ചാരികളെ ഒരു പരിധി വരെ സൃഷ്ടിക്കാന്‍ സാധിക്കുന്നു ." 2000,,"സാമൂഹ്യം ആയ മറ്റു ചില പ്രേരകഘടകങ്ങളും ആണ് , ടൂറിസത്തിന്റെ വളര്‍‍ച്ചയ്ക്ക് പിന്നില്‍‍ ." 2001,,വീമ്പ് പറയാനും സാമൂഹ്യമായ സമാനര് ആയവര്‍‍ക്ക് ഇടയില്‍‍ അംഗീകാരം നേടാനും എല്ലാ മനുഷ്യര്‍‍ക്കും സാധാരണഗതിയില്‍‍ വാസന ഉണ്ട് . 2002,,അവധിക്കാലത്ത് ഏതെങ്കിലും ഒരു വിദേശകടല്‍ത്തീരത്ത് ചെലവഴിച്ച് തിരിച്ചെത്തുക എന്നതിലൂടെ പരിചിതമായ സമൂഹത്തിന്റെ മാന്യതയും അംഗീകാരവും പിടിച്ചുപറ്റുക എന്ന ലക്ഷ്യവും ടൂറിസം വളരുന്നതിന്റെ പിന്നില്‍‍ ചെറുത് അല്ലാത്ത പങ്ക് വഹിക്കുന്നുണ്ട് . 2003,,വിദൂരത്ത് ഉള്ള ഏതോ കടല്‍ത്തീരത്ത് സൂര്യസ്നാനം നടത്തി കരുവാളിച്ച ശരീരവും ആയി തങ്ങളുടെ സുഹൃത്തുക്കളുടെ മുന്നില്‍‍ എത്തുന്വോള്‍ എവിടെ ആയിരുന്നു കഴിഞ്ഞ രണ്ട് ആഴ്ച്ച എന്ന് അവര്‍‍ ചോദിക്കാതിരിക്കില്ല . 2004,,അക്കാരണംകൊണ്ട്തന്നെ അവധിക്കാലം ചെലവഴിക്കാന്‍ എങ്ങും പോകുന്നില്ല എന്ന് പറയേണ്ടിവരുന്നത് ഒഴിവാക്കപ്പെടേണ്ട ഒരു ആവശ്യം ആയി മാറുന്നു . 2005,,"വിനോദയാത്രയ്ക്ക് അങ്ങനെ ഒരു സമൂഹ്യമാന്യത മാത്രമല്ല , അനിവാര്യതയും കൈവരുന്നു ." 2006,,തങ്ങള്‍ സന്ദര്‍‍ശിച്ച സ്ഥലങ്ങളില്‍‍ നിന്ന് ഉള്ള കരകൗശലവസ്തുക്കള്‍ വാങ്ങി വിരുന്നുമുറിയിലെ ഷോകേസില്‍‍ പ്രദര്‍‍ശിപ്പിക്കുന്നതിന്റെ പിന്നിലെ മനശ്ശാസ്ത്രവും മറ്റൊന്ന് അല്ല . 2007,,പാശ്ചാത്യനാടുകളിലെ കാലാവസ്ഥയും പ്രേരകം ആയ ഒരു വലിയ പങ്ക് നിര്‍‍വ്വഹിക്കുന്നുണ്ട് . 2008,,ഒക്ടോബര്‍‍ മുതല്‍‍ ഏപ്രില്‍‍ ‍വരെ യൂറോപ്പിലും അമേരിക്കയിലും ശീതകാലം ആണ് . 2009,,ദൈര്‍‍ഘ്യം കുറഞ്ഞ ദിനങ്ങളും മൂടിക്കെട്ടിയ ആകാശവും മരവിപ്പിക്കുന്ന തണുപ്പും ജീവിതത്തില്‍‍ നിന്ന് ഒരുപാട് വിട്ടുവീഴ്ചകള്‍ ആവശ്യപ്പെടുന്നുണ്ട് . 2010,,കൂടുതല്‍‍ സമയവും വീട്ടിന് ഉള്ളില്‍‍ ഇരിക്കാന്‍ ആരും നിര്‍‍ബന്ധിതര്‍‍ ആകുന്നത് ആണ് ഇവിടങ്ങളിലെ ശൈത്യകാലം . 2011,,സാമൂഹ്യബന്ധങ്ങളേയും സൗഹൃദസന്ദര്‍‍ശനങ്ങളേയും എല്ലാം ഈ കാലാവസ്ഥ വളരെ പ്രതികൂലമായി ബാധിക്കുന്നുണ്ട് . 2012,,വര്‍‍ഷത്തിന്റെ പകുതികാലവും ഇത്തരത്തില് ഉള്ള പരിമിതികള്‍ക്ക് വിധേയര്‍‍ ആകുമ്പോള്‍ അകലത്ത് എവിടെയെങ്കിലും യാത്രപോവുക‌ ഒരു അത്യാവശ്യം ആയിത്തീരുന്നു . 2013,,നിറഞ്ഞ സൂര്യപ്രകാശവും പരന്ന കടല്‍ത്തീരവും തേടി ഉള്ള പ്രയാണത്തെ നാം വിലയിരുത്തേണ്ടത് ഈ ഭീകരശൈത്യത്തിന്റെ പശ്ചാത്തലത്തില്‍‍ വേണം . 2014,,"ആധുനിക ജീവിതത്തിന്റെ യാന്ത്രികസ്വഭാവവും , അപ്രത്യക്ഷം ആയികൊണ്ടിരിക്കുന്ന നൈസര്‍‍ഗ്ഗികതയും പാശ്ചാത്യസാഹിത്യത്തിലൂടെ നാം കുറേയൊക്കെ പരിചയിച്ചിട്ടുള്ളതാണ് ." 2015,,സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഇല്ല എങ്കിലും ആവര്‍‍ത്തനവിരസതയും നേട്ടങ്ങള്‍ക്കു വേണ്ടി ഉള്ള നെട്ടോട്ടത്താല്‍‍ പരുഷവും ആയിത്തീരുന്ന നഗരജീവിതം വിശാലതയിലേയ്ക്കും നൈസര്‍‍ഗ്ഗികതയിലേയ്ക്കും സ്വാതത്ര്യത്തിലേയ്ക്കും ഒട്ടു നേരം മോചനം നേടാന്‍ സന്വന്ന ജനതയെ വലിയ ഒരു അളവ് വരെ പ്രേരിപ്പിക്കുന്നുണ്ട് . 2016,,ബാഹ്യമായ പ്രേരകഘടകങ്ങളും വ്യക്തിഗതമായ ഘടകങ്ങളും ഒത്തുചേരുക ആണ് ഇവിടെ . 2017,,മേല്‍‍ വിവരിച്ച സാമൂഹ്യപ്രേരണകള്‍ എല്ലാം ഒന്നിച്ച് പ്രവര്‍‍ത്തിച്ചാലും ഒരു വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളും ചില വ്യക്തിപരമായ സ്വഭാവസവിശേഷതകളും കൂടി പ്രേരണ ചെലുത്തി എങ്കിലേ അവധിക്കാലയാത്ര യാഥാര്‍‍ത്ഥ്യം ആവുകയുള്ളു . 2018,,ഒരര്‍‍ത്ഥത്തില്‍‍ എവിടെ ആണ് അവധിക്കാലം ചെലവഴിക്കേണ്ടത് എന്ന തീരുമാനത്തില്‍‍ ആയിരിക്കാം വ്യക്തിഗതമൂല്യങ്ങള്‍ കൂടുതല്‍‍ സ്വാധീനം ചെലുത്തുന്നത് . 2019,,എങ്കിലും യാത്ര പോകണമോ വേണ്ടയോ എന്ന തീരുമാനത്തിനു പിന്നിലെ പൊതുവായ ചോദനകളില്‍‍ ചിലത് കൂടി ഇവിടെ പരിശോധിക്കാം . 2020,,പരിചിതസാഹചര്യങ്ങളുടെ മടുപ്പില്‍‍ നിന്ന് രക്ഷനേടാന്‍ ആഗ്രഹിക്കുന്നവരില്‍‍ തന്നെ രണ്ട് വിഭാഗക്കാര്‍‍ ഉണ്ടാകാം . 2021,,ഒരു കൂട്ടര്‍‍ തങ്ങള്‍ക്ക് യാതൊരു പരിചയവും ഇല്ലാത്ത ഒരു പ്രദേശത്ത് ലഭിക്കുന്ന അജ്ഞാതത്വം ആയിരിക്കാം അന്വേഷിക്കുന്നത് . 2022,,ആരും തങ്ങളെ തിരിച്ചറിയാതെ സര്‍‍വ്വസ്വതന്ത്രര്‍‍ ആയികഴിയാനുള്ള ആഗ്രഹം ഒരു പ്രധാന പരിഗണന ആണ് . 2023,,എന്നാല്‍‍ പുതിയ മനുഷ്യരേയും ചുറ്റുപാടുകളേയും കാണാനും മനസ്സിലാക്കാനും ശ്രമിക്കുന്നവര്‍‍ക്ക് ഇത് തൃപ്തികരമായ ഉത്തരം ഏകുന്നു . 2024,,എന്തിന് തങ്ങള്‍ യാത്ര പോവുന്നു എന്നതിന് എല്ലാവര്‍‍ക്കും പൊതുവായ ഉത്തരം ഉണ്ടായിരിക്കുകയില്ല . 2025,,ചില ഘടകങ്ങള്‍ ബോധപൂര്‍‍വ്വവും ചിലത് അബോധപൂര്‍‍വ്വവും പ്രവര്‍‍ത്തിക്കുന്നത് കൊണ്ട് വ്യക്തമായ ഒരു വിശകലനം ചിലപ്പോള്‍ അസാധ്യം ആയേക്കാം . 2026,,എന്നാല്‍‍ എവിടെ ആണ് പോകേണ്ടത് എന്ന തീരുമാനം കുറേക്കൂടി യുക്തിസഹമായി കൈകൊള്ളുന്നത് അത്രെ . 2027,,എന്തിന് തങ്ങള്‍ യാത്ര പോകുന്നു എന്ന ചോദ്യത്തിനും എവിടെ പോവുന്നു എന്ന തീരുമാനം വിശദീകരണം നല്‍കുന്നുണ്ട് . 2028,,ടൂറിസ്റ്റുകളെ അവരുടെ യാത്രാലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍‍ സാധാരണ വിഭജിച്ച് കാണാറുണ്ട് . 2029,,വിനോദസഞ്ചാരി എന്ന് നാം ടൂരിസ്രരകളെ പൊതുവായി വിവക്ഷിക്കുമ്പോള്‍ സംഭവിക്കുന്ന അപകടം എല്ലാവരും വിനോദത്തിന് വേണ്ടി മാത്രം യാത്ര പോകുന്നവര്‍‍ ആണ് എന്ന ധാരണ ഉളവാകുന്നു എന്നത് ആണ് . 2030,,അത് ഒരു വിഭാഗത്തെ മാത്രമേ ഉള്‍പ്പെടുത്തുന്നുള്ളൂ . 2031,,അവര്‍‍‍ ഏറ്റവും വലിയ വിഭാഗം ആണ് എന്നത് ശരി തന്നെ . 2032,,എന്നാല്‍‍ സഞ്ചാരത്തിന്റെ പിന്നിലെ സമ്മിശ്രമായ കാരണങ്ങള്‍ കണക്കില് എടുക്കുന്വോള്‍ വിനോദസഞ്ചാരി എന്ന സംജ്ഞ അപര്യാപ്തം ആയിത്തീരുന്നു 2033,,ശരീരത്തിനും മനസ്സിനും ഉത്സാഹത്തിനും ഉന്മേഷത്തിനും ആയി പ്രത്യേകസ്ഥലങ്ങള്‍ തെരെഞ്ഞെടുക്കുന്നവര്‍‍ ഉണ്ട് . 2034,,പ്രത്യേക കായികവിനോദങ്ങളില്‍‍ പങ്കെടുക്കുവാന്‍ ആയി അനേകം മൈലുകള്‍ സഞ്ചരിക്കുന്നവരും കുറവ് അല്ല 2035,,ചരിത്രപ്രധാനമായ സ്ഥലങ്ങളും സ്മാരകങ്ങളും സന്ദര്‍ശിക്കുക എന്ന ലക്ഷ്യവും വളരെ പ്രബലം ആണ് . 2036,,ഗോള്‍ഫ് കളിക്കാന്‍ മാത്രമായി പ്രത്യേക ചാര്‍‍ട്ടര്‍‍ വിമാനങ്ങള്‍ നിറയെ സഞ്ചാരികളും ആയി ചെന്നെത്തുന്ന അനേകം താവളങ്ങള്‍ ഉണ്ട് . 2037,,"തന്‍റെ ആവശ്യങ്ങളെ കുറിച്ച് ഉള്ള ധാരണയും ഈ സങ്കല്‍പചിത്രവും ആയി പൊരുത്തപ്പെടുന്വോള്‍ ആണ് , ഒരു നിര്‍‍ദ്ദിഷ്ടസ്ഥലത്തേയ്ക്ക് യാത്ര ആകാം എന്ന തീരുമാനം ഉടലെടുക്കുന്നത് ." 2038,,"വാസ്തവത്തില്‍‍ യാത്ര ചെയ്ത് ഒരു സ്ഥലത്ത് ചെന്നെത്തുന്നതിന് മുമ്പ് തന്നെ , അവിടെ എത്തിപ്പെട്ടാല്‍‍ തന്റെ ഒഴിവ്ദിവസങ്ങള്‍‍ എങ്ങനെ ആയിരിക്കും എന്നതിനെ പറ്റി അയാള്‍‍ ഒരു മാനസികചിത്രം സ്വരൂപിച്ചെടുക്കുന്നു ." 2039,,ഇതിന് വാര്‍‍ത്താമാദ്ധ്യമങ്ങളും പരസ്യങ്ങളും എല്ലാം നിര്‍‍ണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട് . 2040,,അത് സഫലം ആക്കുന്നതിന് ഓപ്പറേറ്റര്‍‍മാര്‍‍ വിവിധതരം പായ്ക്കേജുകള്‍ തയ്യാറാക്കുന്നു . 2041,,വ്യത്യസ്തമായ ആകര്‍‍ഷണങ്ങള്‍ ഉള്‍പ്പെടുത്തി ഒാരോ തരക്കാര്‍‍ക്കും ഉചിതം ആയവ ഒരുക്കിവയ്ക്കുന്നു . 2042,,അവരുടെ സ്വാധീനം ശരിക്കും മനസ്സിലാക്കണം എങ്കില്‍‍ അണിയറയിലെ ഈ ഏജന്‍സികളുടെ ഘടനയും പ്രവര്‍‍ത്തനരീതികളും കൂടുതല്‍‍ അറിയേണ്ടതായിട്ടുണ്ട് . 2043,,നാം കണ്ടുമുട്ടുന്ന സഞ്ചാരികളെ പൊതുവായി രണ്ടു വിഭാഗത്തില്‍‍ പെടുത്താം . 2044,,ആദ്യവിഭാഗത്തില്‍‍ പെട്ടവരെ സാങ്കേതികമായി ഫോറിനേഴ്സ് എന്ന് ആണ് പറയുക . 2045,,അവര്‍‍‍ തങ്ങളുടെ യാത്രയ്ക്ക് ഉള്ള സന്നാഹങ്ങള്‍ സ്വയം തന്നെ ചെയ്യുന്നു . 2046,,ഏതു വിമാനത്തില്‍‍ സഞ്ചരിക്കണം എന്നും ഏതു ഹോട്ടലില്‍‍ താമസിക്കണം എന്നും എന്തെല്‍ലാം കാഴ്ചകള്‍ കാണണം എന്നും എവിടെ എല്ലാം പോകണം എന്നും എത്ര നാള്‍ എന്നും എല്ലാം അവര്‍‍‍ സ്വയം തീരുമാനിക്കുന്നു . 2047,,എന്നാല്‍‍ ലോകടൂറിസ്റ്റുകളുടെ എണ്ണത്തില്‍‍ ചെറിയ ഒരു വിഭാഗമേ വരുന്നുള്ളൂ . 2048,,ബഹുഭൂരിപക്ഷവും രണ്ടാമത്തെ വിഭാഗത്തില്‍‍ പെട്ടവര്‍‍ ആണ് . 2049,,സഞ്ചരിക്കുന്ന ഒരു സംഘം എന്ന് പറയുമ്പോള്‍ അവര്‍‍‍ തങ്ങളില്‍‍ പരിചയം ഉള്ളവരും ഒരുമിച്ച് യാത്രാപരിപാടി ആസൂത്രണം ചെയ്തവരും ആണ് എന്ന ഒരു സൂചന കിട്ടിയേക്കാം . 2050,,അതു ശരി അല്ല . 2051,,ഒന്നിച്ച് സഞ്ചരിക്കുന്നു എന്നതില്‍‍ കവിഞ്ഞ് സംഘാംഗങ്ങള്‍ തമ്മില്‍‍ മറ്റു ബന്ധങ്ങള്‍ ഒന്നും ഇല്ല . 2052,,"ആദ്യ വിഭാഗത്തില്‍‍ പെട്ടവരില്‍‍ നിന്ന് വ്യത്യസ്തം ആയി ഇവരുടെ യാത്രയില്‍‍ എല്ലാം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടിരിക്കുകയാണ് , ഏതു വിമാനത്തില്‍‍ എന്നും ഏതു ഹോട്ടലില്‍‍ എന്നും എല്ലാം ." 2053,,ഇത്തരം യാത്രകളെ പക്കേജ് ഹോളിഡേ എന്ന് ആണ് പറയുക . 2054,,ലോകത്തിലെ വമ്പന്‍ ടൂര്‍‍ഓപ്പറേറ്റര്‍‍മാര്‍‍ പ്രധാനമായും ഇത്തരം പാക്കേജുകള്‍ വിപണനം ചെയ്യുന്നവര്‍‍ ആണ് . 2055,,"ഒരു രാജ്യത്തിനോ പ്രദേശത്തിനോ അന്താരാഷ്ട്രടൂറിസംരംഗത്ത് എന്തെങ്കിലും ചലനം ഉണ്ടാക്കണം എങ്കിലോ , ടൂറിസത്തില്‍‍‍ നിന്ന് ഉള്ള പ്രയോജനം ലഭ്യമാകണം എങ്കിലോ ഈ ആഗോളടൂര്‍‍ഓപ്പറേറ്റര്‍‍മാരുടെ സഹായം കൂടിയേതീരൂ ." 2056,,അവരെ ഒക്കെ ബഹുരാഷ്ട്രകുത്തകകള്‍ എന്നോ വിദേശശക്തികള്‍ എന്നോ അധിക്ഷേപിച്ചുകൊണ്ട് ടൂറിസംരംഗത്ത് കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പ്രായോഗികമായി സാദ്ധ്യം അല്ല . 2057,,ലോകടൂറിസം നിയന്ത്രിക്കുന്നതിലും വളര്‍‍ത്തുന്നതിലും നിലനിര്‍‍ത്തുന്നതിലും ഈ ടൂര്‍‍ഓപരേറ്റര്‍‍മാരുടെ സ്ഥാനവും സ്വാധീനവും വളരെ വലുത് ആണ് . 2058,,"മാത്രവുമല്ല , ടൂറിസംമേഖലയിലെ മൂന്നു പ്രധാന ഘടകങ്ങള്‍ ടൂര്‍‍ഓപരേറ്റര്‍‍മാര്‍‍ , വിമാനക്കമ്പനികള്‍ , ഹോട്ടലുകള്‍ , ഇവ തമ്മില്‍‍ ഉള്ള ഉദ്ഗ്രധനവും , ഇത് വഴി കൈവന്നിട്ടുള്ള സ്വാധീനവും വളരെ കനത്തത് ആണ് ." 2059,,അരങ്ങിന് പിന്നില്‍‍ ഉള്ള ഇവരുടെ കഴിവിനേയും കരുത്തിനേയും അവഗണിച്ചുകൊണ്ട് ടൂറിസം വളര്‍‍ത്താം എന്ന വിചാരം അസ്ഥാനത്ത് ഉള്ള അഹങ്കാരം മാത്രം ആണ് . 2060,,മാറ്റിവയ്ക്കാവുന്ന ഒരു ആവശ്യം ആണ് അല്ലോ ഒഴിവുകാലസഞ്ചാരം . 2061,,വികസിതരാജ്യങ്ങളിലെ സാമ്പത്തികവും സാമൂഹ്യവും ആയ അനേകം ഘടകങ്ങളും ആയി ടൂറിസവ്യവസായം ബന്ധപ്പെട്ടിരിക്കുന്നു . 2062,,ഒരു രാജ്യത്ത് അമിതമായ വിലവര്‍‍ദ്ധനയോ സാമ്പത്തികമാന്ദ്യമോ അനുഭവപ്പെടുക ആണ് എങ്കില്‍‍ അവിടെ നിന്ന് ഉള്ള സഞ്ചാരികളുടെ എണ്ണത്തില്‍‍ കാര്യമായ കുറവ് സംഭവിക്കും . 2063,,അത്പോലെതന്നെ ആഗോളവിപണിയില്‍‍ ഉണ്ടാകുന്ന മാറ്റങ്ങളും ടൂറിസത്തിന്റെ ഗതിവിഗതികളെ നേരിട്ട് ബാധിക്കും . 2064,,"ഉദാഹരണത്തിന് 1972ല്‍‍ ഉണ്ടായ പെട്രോള്‍വില വര്‍‍ദ്ധനവ് വിമാനയാത്രാനിരക്കിലും , ജീവിതനിലവാര സൂചികയിലും എല്ലാം വലിയ വ്യത്യാസങ്ങള്‍ വരുത്തി അല്ലോ ." 2065,,1973-നു ശേഷം ടൂറിസംമേഖലയിലും ഒരു അളവില്‍‍ ഈ മാന്ദ്യം അനുഭവപ്പെട്ടിട്ടുണ്ട് . 2066,,അറുപതുകളും എണ്‍പതുകളും ആണ് ടൂറിസത്തിന്റെ വസന്തകാലം ആയിരുന്നത് എന്ന് കരുതപ്പെടുന്നു . 2067,,അവശ്യസാധനങ്ങളുടെ വില വര്‍‍ദ്ധിച്ചതു കൊണ്ടോ മറ്റു സാമൂഹ്യ - രാഷ്ട്രീയകാരണങ്ങള്‍ കൊണ്ടോ അവധിക്കാലയാത്ര വേണ്ട് എന്ന് വയ്ക്കാന്‍ വളരെ എളുപ്പം ആണ് . 2068,,അക്കാരണം കൊണ്ട് തന്നെ അവധിക്കാലയാത്രകളുടെ വില എത്രകണ്ട് ചുരുക്കാന്‍ സാധിക്കുമോ അത്രകണ്ട് അവയുടെ വിപണനസാധ്യതയും വര്‍‍ദ്ധിക്കും . 2069,,അവികസിത രാജ്യങ്ങളിലേയ്ക്ക് ഉള്ള ടൂറിസ്റ്റുകളുടെ വരവില്‍‍ അടുത്ത കാലത്ത് കണ്ടിട്ടുള്ള അനുകൂലമായ വളര്‍‍ച്ചയുടെ കാരണവും ഈ സാമ്പത്തിക കണക്കുകൂട്ടലുകള്‍ തന്നെ . 2070,,പൗണ്ടും ഡോളറും ആയി തുലനം ചെയ്താല്‍‍ പല മൂന്നാം ലോകരാജ്യങ്ങളുടേയും കറന്‍സികള്‍ക്ക് വലിയ മൂല്യം ഇല്ല . 2071,,സാധാരണ നിലയില്‍‍ ഉള്ള മൂല്യശോഷണത്തിന് പുറമേ പലപ്പോളായി നടക്കുന്ന ഔദ്യോഗികമൂല്യം കുറയ്ക്കലും ഈ പ്രവാഹത്തിന് ആക്കം കൂട്ടുന്നുണ്ട് . 2072,,മറ്റൊരു വികസിതരാജ്യത്തിലേയ്ക്ക് യാത്ര പോകുന്നതിന് വേണ്ടതിലും കുറച്ച് പണം കൊണ്ട് ഒരു മൂന്നം ലോകരാജ്യത്തിലേയ്ക്ക് തങ്ങളുടെ അവധിയാത്ര നടത്താന്‍ ഇത് പ്രേരിപ്പിക്കുന്നു . 2073,,ടൂര്‍‍കമ്പനികള്‍ തങ്ങളുടെ പായ്ക്കേജുകള്‍ അന്തിമമായി തീരുമാനിക്കുന്വോള്‍ ഈ ഘടകങ്ങള്‍ എല്ലാം പരിഗണിക്കപ്പെടുന്നുണ്ട് . 2074,,എങ്ങനെ ആണ് ടൂര്‍‍ഓപ്പറേറ്റര്‍‍മാര്‍‍ ഇത്തരം പായ്ക്കേജുകള്‍ തയ്യാറാക്കുന്നത് എന്ന് നോക്കാം . 2075,,ഉപഭോക്താവിന് ഏറ്റവും ചുരുങ്ങിയ വിലയ്ക്ക് ഉല്‍പന്നം എത്തിച്ചുകൊടുക്കുക എന്നത് ആണ് പായ്ക്കേജിന്റെ ഉദ്ദേശ്യം . 2076,,അടിസ്ഥാനപരമായി രണ്ടു പ്രക്രിയകളിലൂടെ ആണ് ഇതു സാധിക്കുന്നത് . 2077,,"ഒന്ന് , മൊത്തവിലയില്‍‍ ഹോട്ടല്‍മുറികളും വിമാനടിക്കറ്റുകളും വാങ്ങി അതിന്റെ കുറേ ആനുകൂല്യം ഉപഭോക്താവിന് ലഭ്യമാക്കുന്നു ." 2078,,"രണ്ട് , ഈ പായ്ക്കേജില്‍‍ അനേകം ഇനങ്ങള്‍ സന്നിവേശിപ്പിക്കുക വഴി ഉപഭോക്താവിന് താന്‍ ചെലവിടുന്ന പണത്തിന് ആനുപാതികമായ സംതൃപ്തി ഉറപ്പുവരുത്തുന്നു ." 2079,,ഒരു പായ്ക്കേജില്‍‍ ഉള്‍പ്പെടുന്ന സൗകര്യങ്ങള്‍ എല്ലാം ഒരോന്ന് ആയി നേരില്‍‍ ഒരു യാത്രക്കാരന് ലഭിക്കണം എങ്കില്‍‍ ഇതിലും കൂടുതല്‍‍ വില കൊടുത്താലേ സാധിക്കൂ . 2080,,ഈ കണക്കുക്കൂട്ടല്‍‍ ആണ് ടൂര്‍‍ഓപ്പറേറ്റര്‍‍മാര്‍‍ വിപണനം ചെയ്യുന്ന പായ്ക്കേജുകള്‍ വാങ്ങാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നത് . 2081,,പരസ്പരപൂരകങ്ങളായ കച്ചവടതാത്പര്യങ്ങള്‍ ഇവിടെ ഒരുമിച്ച് പ്രവര്‍‍ത്തിക്കുന്നു എന്നത് ആണ് ഈ സംവിധാനത്തിന്റെ പ്രത്യേകത . 2082,,ടൂറിസ്റ്റ്കേന്ദ്രങ്ങളിലെ ഹോട്ടലുകള്‍ക്ക് ഒരു സീസണില്‍‍ നിശ്ചിതശതമാനം താമസക്കാരെ ലഭിക്കും എന്ന് ടൂര്‍‍ഓപ്പറേറ്റര്‍‍മാര്‍‍ ഉറപ്പ് കൊടുക്കുന്നു . 2083,,ഭൂരിപക്ഷം രാജ്യങ്ങളിലും അത് വികസിപ്പിച്ചെടുക്കാന്‍ ഉള്ള പരിമിതികള്‍ മാത്രം ആണ് പല രാജ്യങ്ങളേയും അലട്ടുന്ന പ്രശ്നം . 2084,,ചില രാജ്യങ്ങള്‍ക്ക് ഭൂമിശാസ്ത്രപരവും സാമൂഹ്യവും ആയ പ്രതിബന്ധങ്ങള്‍ ഉണ്ടായേക്കാം . 2085,,ചിലര്‍‍ക്ക് ടൂറിസം വിപണിയെ ആകര്‍‍ഷിക്കാന് പോന്ന ഘടകങ്ങള്‍ ഒരുക്കുന്നതില്‍‍ വൈഷമ്യം നേരിട്ടേയ്ക്കാം . 2086,,മറ്റു ചിലര്‍‍ക്ക് ആകട്ടെ ടൂറിസം മാത്രം ആയിരിക്കും സാമ്പത്തിക പുരോഗതിക്ക് ഉള്ള പ്രധാന ഉപകരണം . 2087,,സാധാരണയായി മൂന്ന് ലക്ഷ്യങ്ങളോടെ ആണ് ഈ രാജ്യങ്ങള്‍ ടൂറിസത്തിലേയ്ക്ക് തിരിയുന്നത് . 2088,,"അത് കൊണ്ട് ഉളവാകുന്ന നേരിട്ട് ഉള്ള സാമ്പത്തികനേട്ടം , സമ്പദ്വ്യവസ്ഥയില്‍‍ ഉള്ള അതിന്റെ അനുകൂല സ്വാധീനം , വിദേശനാണ്യം നേടിയെടുക്കുന്നതിന് ഉള്ള അതിന്റെ കഴിവ് എന്നിവ ആണ് ലക്ഷ്യങ്ങള് ." 2089,,1965-ല്‍‍ ആഗോളടൂറിസത്തില്‍‍‍ മൂന്നാം ലോകത്തിന്റെ പങ്ക് 14 ശതമാനം ആയിരുന്നു എങ്കില്‍‍ 1990-ല്‍‍ അത് 20 ശതമാനത്തില്‍‍ ഏറെ ആയി . 2090,,ആറുശതമാനം വര്‍‍ദ്ധനവ് മാത്രമേ ഇരുപത്തിയഞ്ചു വര്‍‍ഷങ്ങളില്‍‍ നേടിയുള്ളു എന്ന്വേണമെങ്കില്‍ പറയാം . 2091,,ടൂറിസം വഴി വരുമാനവും വിദേശനാണ്യവും വര്‍‍ദ്ധിപ്പിക്കാന്‍ എളുപ്പം ആണ് എന്ന് കണക്ക്കൂട്ടിയ പല രാജ്യങ്ങള്‍ക്കും അത് ഒരു കുറുക്കുവഴി അല്ല എന്ന് അധികം കഴിയും മുമ്പ് മനസ്സിലായി . 2092,,അത് വരുത്തിവയ്ക്കുന്ന സാമൂഹ്യവും സാംസ്കാരികവും ചിലപ്പോള്‍ സാമ്പത്തീകവും ആയ പ്രശ്നങ്ങളെ കുറിച്ച് വേണ്ടുവോളം ആലോചിക്കാതെ ആണ് ഇതിന്‍ ഇറങ്ങി പുറപ്പെട്ടത് എന്ന് പിന്നീട് പരിതപിക്കേണ്ടിവന്ന പല രാജ്യങ്ങളും ഉണ്ട് . 2093,,"അതേസമയം , കുറച്ച്നേരത്തേ ഈ രംഗത്ത് കടന്നുവന്ന മെക്സിക്കോ , സ്പെയിന്‍ , ഇന്തോനേഷ്യ എന്നിങ്ങനെ ഉള്ള രാജ്യങ്ങള്‍ക്ക് വ്യക്തമായ പ്രയോജനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട് ." 2094,,അമ്പതുകളും അറുപതുകളും ടൂറിസത്തിന്റെ സുവര്‍‍‍‍‍‍‍ണ്ണകാലം എന്ന് ആണ് പൊതുവേ പറയുക . 2095,,ആ കാലഘട്ടത്തില്‍‍ ആണ് പല രാജ്യങ്ങളും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയത് . 2096,,സ്പെയിനിന്റെയും മെക്സിക്കോയുടെയും വളര്‍‍‍‍‍‍‍ച്ചക്ക് പിന്നില്‍‍ മറ്റൊരു കാരണം കൂടി കണ്ടെത്താന്‍ കഴിയും . 2097,,ഭൂമിശാസ്ത്രപരം ആയിട്ടുള്ള കിടപ്പ് . 2098,,അമേരിക്കയോട് തൊട്ടു് എന്ന നിലയ്ക്ക് മെക്സിക്കോവിന് തീര്‍‍‍‍‍‍‍ച്ചയായും അമേരിക്കന്‍ സാമ്പത്തിക വളര്‍‍‍‍‍‍ച്ചയുടെ നേട്ടം ലഭിച്ചിട്ടുണ്ട് . 2099,,പല കരീബിയന്‍ ദ്വീപുകള്‍ക്കും നേട്ടം ലഭിച്ചിട്ടുണ്ട് . 2100,,പല കരീബിയന്‍ ദ്വീപുകള്‍ക്കും ഉളള നേട്ടം ഇത് തന്നെ . 2101,,യൂറോപ്പിലെ മറ്റു രാജ്യങ്ങളുടെ സാമ്പത്തികമായ അഭിവൃദ്ധി ആണ് സ്പെയിനിന്റെ ടൂറിസം വളര്‍‍‍‍‍‍ച്ചയ്ക്ക് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളില്‍‍ ഒന്ന് . 2102,,ടൂറിസ്റ്റുകള്‍ ആവിര്‍‍‍‍‍‍ഭവിക്കുന്ന രാജ്യങ്ങളോട് തൊട്ട്കിടക്കുന്ന പ്രദേശങ്ങള്‍ക്ക് അതിന്റെ പ്രയോജനം നേടിയെടുക്കാന്‍ താരതമ്യേന എളുപ്പം ആണ് . 2103,,ഏഷ്യയിലെ പല രാജ്യങ്ങള്‍ക്കും ഈ ന്യൂനത അനുഭവപ്പെട്ടിരുന്നു . 2104,,ജപ്പാന്റെ സാമ്പത്തികവളര്‍‍‍‍‍‍ച്ച ചില പൂര്‍‍‍‍‍‍വേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഗുണം ചെയ്തിട്ടുണ്ട് . 2105,,എന്നാല്‍‍ അതില്‍‍ നിന്ന് വേണ്ടപോലെ പ്രയോജനം ഉണ്ടാക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല . 2106,,"വ്യക്തമായ നയമോ , ആസൂത്രിതമായ പരിപാടികളോ ഇല്ലാതെ ടൂറിസം വളര്‍‍‍‍‍‍ത്തുവാന്‍ തുനിഞ്ഞ മൂന്നാം ലോകരാജ്യങ്ങളില്‍‍ പലതിനും ഗുണത്തെക്കാള് ഏറെ ദോഷങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട് ." 2107,,അവയില്‍ നിന്ന് ഉണ്ടായേക്കാവുന്ന പ്രയോജനം കണക്കിലെടുത്ത് പരിമിതമായ തങ്ങളുടെ വിഭവശേഷി ടൂറിസംരംഗത്ത് ചെലവഴിച്ച രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടി സംഭവിച്ചതിന്‍ ഉള്ള കാരണങ്ങള്‍ പ്രധാനമായും രണ്ട് ആണ് . 2108,,"ഒന്ന് , ടൂറിസ്റ്റ്കേന്ദ്രങ്ങളുടെ വളര്‍‍‍‍‍‍ച്ചയിലും തളര്‍‍‍‍‍‍ച്ചയിലും ഉള്ള അനിവാര്യമായ താളക്രമം മനസ്സിലാക്കാതെ ആ രംഗത്ത് മുതല്‍മുടക്ക് നടത്തിയത് ആണ് ." 2109,,അത് കൊണ്ട് ആണ് ഒരു വര്‍‍‍‍‍‍ഷത്തില്‍‍ ഏതാനും മാസങ്ങള്‍ മാത്രം നടക്കുന്ന ടൂറിസംവ്യവസായത്തില്‍‍ നിന്ന് പരമാവധി സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാക്കാന്‍ അനുയോജ്യമായ നയങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കഴിയാതെ പോയതും . 2110,,രണ്ട് വിദേശാധിപത്യം ഫലപ്രദമായി നിയന്ത്രിക്കാന്‍ ഉള്ള കഴിവുകേട് . 2111,,രാജ്യത്തിന്‍ ഉള്ളിലേയ്ക്ക് ടൂറിസം വഴി എത്തുന്ന വിദേശനാണ്യം അവിടെ തന്നെ പിടിച്ചുനിറുത്താന്‍ അന്താരാഷ്ട്ര ഏജന്സികളുടെ സ്വാധീനം കൊണ്ട് പല ഗവണ്മെന്റുകള്‍ക്കും സാധിക്കുന്നില്ല . 2112,,"അതേസമയം , തങ്ങളുടെ വിഭവശേഷി മുടക്കി സൃഷ്ടിച്ച ടൂറിസ്റ്റ്സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണം എങ്കില്‍‍ , ഈ ബഹുരാഷ്ട്ര ഏജന്സികളെ ആശ്രയിക്കാതെ നിവൃത്തിയും ഇല്ല എന്ന വിചിത്രമായ ഒരു സ്ഥിതിവിശേഷം സംജാതം ആയി ." 2113,,ഒരു രാജ്യത്തിന് ഇങ്ങനെ ഉള്ള വിവിധ കാരണങ്ങളാല്‍‍ ടൂറിസത്തേയും അതില്‍‍ പ്രവര്‍‍‍‍‍‍ത്തിക്കുന്ന ബഹുരാഷ്ട്ര ഏജന്സികളെയും ആശ്രയിക്കേണ്ടിവരും തോറും ആ ഏജന്സികള്‍ കൂടുതല്‍‍ മേഖലകളിലേക്ക് വ്യാപിക്കുകയും കൂടുതല്‍‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നു . 2114,,തൊഴിലവസരങ്ങളും ദേശീയവരുമാനവും വര്‍‍‍‍‍‍‍ദ്ധിപ്പിക്കുക എന്നത് ആണ് അല്ലോ പല അവികസിതരാജ്യങ്ങളും ടൂറിസത്തില്‍‍‍ കാണുന്ന പ്രയോജനം . 2115,,വാസ്തവത്തില്‍‍ ഈ നേട്ടങ്ങള്‍ വര്‍‍‍‍‍‍‍ദ്ധിപ്പിക്കണം എങ്കില്‍‍ വിദേശാധിപത്യം പരമാവധി കുറയ്ക്കേണ്ടതായിട്ടുണ്ട് . 2116,,ഇതിന് കഴിയണം എങ്കില്‍‍ ഒരു രാജ്യത്തിന്റെ വ്യാവസായികശേഷിയും മനുഷ്യവിഭവശേഷിയും ഒരു നിശ്ചിത അളവില്‍‍ വളര്‍‍‍‍‍‍ച്ച പ്രാപിക്കേണ്ടതായിട്ടുണ്ട് . 2117,,അത് എങ്ങനെ എന്ന് നോക്കാം . 2118,,മാലിദ്വീപു് പോലെ ഉള്ള വ്യാവസായികമായി വളരെ അവികസിതം ആയ ഒരു രാജ്യത്തിന്റെ കാര്യം എടുക്കുക . 2119,,അവിടെ ടൂറിസം സൗകര്‍‍‍‍‍‍യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഗവണ്മെന്റ് തിരുമാനിക്കുമ്പോള്‍ അത് ഏതാണ്ട് പൂര്‍‍‍‍‍‍ണമായി വിദേശപൗരന്മാരെയും ഇറക്കുമതിയേയും ആശ്രയിച്ചാകാനേ തരം ഉള്ളൂ . 2120,,റിസോട്ടുകള്‍ വികസിപ്പിക്കുന്ന ആദ്യഘട്ടത്തില്‍‍ വിദേശനാണ്യം പുറത്തേയ്ക്ക് ഒഴുകുന്നത് കെട്ടിടസാധനങ്ങളും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഇറക്കുമതി ചെയ്യാന്‍ ആയിരിക്കും . 2121,,സിമന്രും കന്പിയും എയര്‍‍‍‍‍‍കണ്ടീഷണറും കുളിമുറിസാധനങ്ങളും കിടക്കയും കിടക്കവിരിയും എല്ലാം പുറത്തു നിന്ന് തന്നെ വരണം . 2122,,"മാലിദ്വീപില്‍‍ കെട്ടിടനിര്‍‍‍‍‍‍‍മ്മാണത്തിന് ഓലയും ദ്വീപുകളില്‍ നിന്ന് കിട്ടുന്ന വസ്തുക്കളും ഒക്കെ ഉപയോഗിക്കണം എന്ന് നിബന്ധനകള്‍ ഉണ്ട് എങ്കിലും , തൊണ്ണൂറ് ശതമാനത്തില്‍‍ ഏറെ ഇറക്കുമതിക്ക് ആയി ചെലവിടേണ്ടിവരുന്നു ." 2123,,വലിയ വൈദഗ്ദ്ധ്യം ആവശ്യം ഇല്ലാത്ത പണികള്‍ മാത്രം ആണ് തദേശവാസികള്‍ക്ക് ലഭിക്കുന്ന ആകെ പ്രയോജനം . 2124,,ഇതിന് വിപരീതം ആയി ഇന്ത്യയെ പോലെ ഒരു രാജ്യത്തിന്റെ കാര്‍‍‍‍‍‍യം എടുക്കാം . 2125,,വിദേശഏജന്സികളെ പ്രവര്‍‍‍‍‍‍ത്തിക്കാന്‍ അനുവദിക്കുമ്പോള്‍ നാം കുറേകൂടി ഉറപ്പ് ഉള്ള പ്രതലത്തില്‍‍ ആണ് . 2126,,കാരണം നിര്‍‍‍‍‍‍‍മ്മാണഘട്ടത്തില്‍‍ ആവശ്യം ഉള്ള സാധനങ്ങള് എല്ലാം ആഭ്യന്തരവിപണിയില്‍ നിന്ന് തന്നെ ഏറെക്കുറെ പൂര്‍‍‍‍‍‍‍ണ്ണമായി വാങ്ങുവാന്‍ കഴിയും . 2127,,അങ്ങനെ തന്നെ വേണം എന്ന് ഗവണ്മെന്റിന് ശഠിക്കുകയും ചെയ്യാം . 2128,,അതുപോലെതന്നെ ഒരു ഹോട്ടല്‍‍ പ്രവര്‍‍‍‍‍‍‍ത്തനം ആരംഭിച്ച്കഴിയുമ്പോള്‍ അവിടത്തെ ഉയര്‍‍‍‍‍‍ന്ന ഉദ്യോഗങ്ങളില്‍‍ എല്ലാം വിദേശീയര്‍ ആണ് എങ്കില്‍‍ നാട്ടുകാര്‍‍‍‍‍‍ക്കു അവിടുത്തെ താഴേക്കിടയില്‍‍ ഉള്ള ജോലികള്‍ മാത്രം ആയിരിക്കും ലഭിക്കുക . 2129,,അവിടെ താമസിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് ആവശ്യം ഉള്ള ഭക്ഷണസാധനങ്ങള്‍ പോലും വിദേശത്ത് നിന്ന് എത്തുന്നു . 2130,,അവ വിദേശനിര്‍‍‍‍‍‍‍മ്മിതമായ ഫ്രീസറുകളില്‍‍ സൂക്ഷിക്കുകയും വിദേശനിര്‍‍‍‍‍‍‍മ്മിതമായ അടുപ്പുകളില്‍‍ വിദേശികളായ പാചകക്കാര്‍‍‍‍‍‍‍ പാകംചെയ്യുകയും ചെയ്യുന്നു . 2131,,താമസിക്കാന്‍ എത്തുന്ന ടൂറിസ്റ്റുകള്‍ ആകട്ടെ തങ്ങളുടെ ചെലവ് മുഴുവന്‍ വിദേശത്ത് ഉള്ള ടൂര്‍‍‍‍‍‍ഓപ്പറേറ്റാര്‍‍‍‍‍‍മാരെ നേരത്തെ തന്നെ ഏല്‍പ്പിച്ചുകഴിഞ്ഞിട്ട്ഉണ്ടാവും . 2132,,വിദേശിയരായ ഹോട്ടല്‍ജോലിക്കാര്‍‍‍‍‍‍‍ അവരുടെ ശമ്പളവും മറ്റ ആനുകൂല്യങ്ങളും വിദേശത്തേയ്ക്ക് അയക്കുകയും ചെയ്യുന്നു . 2133,,ഇങ്ങനെ ഉള്ള ടൂരിസം വികസിപ്പിച്ചതു കൊണ്ട് ഒരു രാജ്യത്തിന് തുച്ഛമായ പ്രയോജനമേ ലഭിക്കുന്നുള്ളൂ . 2134,,ദേശീയവരുമാനത്തിലും വിദേശനാണണ്യകണക്കിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നിസ്സാരമായ സംഭാവന മാത്രമേ ഇത്തരത്തില്‍‍ ഉള്ള ടൂറിസം കൊണ്ട് ഉണ്ടാകുന്നുള്ളൂ . 2135,,ഇന്ത്യയ്ക്ക് ഉള്ളില്‍ ആകട്ടെ നാല് മേഖലാഓഫീസുകളും പതിനാറ് പ്രാദേശികഓഫീസുകളും പ്രവര്ത്തിക്കുന്നുണ്ട് . 2136,,1958-ല്‍ ഗതാഗത മന്ത്രാലയത്തിന്റെ കീഴില്‍ ഒരു ടൂറിസംവകുപ്പ് രൂപം എടുക്കുന്നത് . 2137,,പിന്നീട് ഒമ്പതു വര്‍ഷം കൂടി കഴിഞ്ഞു മാത്രം ആണ് ഇപ്പോഴ് ഉള്ള സംവിധാനം വന്നത് . 2138,,വ്യോമയാനത്തിനും ടൂറിസത്തിനും ആയി ഒരു പുതിയ മന്ത്രാലയം അതിന്റെ കീഴില്‍ സ്വതന്ത്രമായ കേന്ദ്രടൂറിസംവകുപ്പും . 2139,,നയപരവും പ്രചാരണപരവും പ്രോത്സാഹനപരവും ആയ നിരവധി പരിപാടികള്ക്ക് കേന്ദ്രടൂറിസംവകുപ്പ് നായകത്വം നല്കുന്നു . 2140,,എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോള്‍ സ്വതന്ത്രമായ ടൂറിസംവകുപ്പുകള്‍ പ്രവര്ത്തിക്കുന്നുണ്ട് . 2141,,കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ടൂറിസംവകുപ്പുകളുടെ സമീപനവും പ്രവര്‍ത്തനവും ആണ് സ്വകാര്യമേഖലയ്ക്ക് പ്രവര്ത്തിക്കാന്‍ ഉള്ള അനുകൂലപശ്ചാത്തലം സൃഷ്ടിക്കുകയും ടൂറിസ്റ്റുകളുടെ സന്ദര്‍ശനവിജത്തിനു വേണ്ട മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിച്ചുകൊടുക്കുകയും ചെയ്യുന്നത് . 2142,,ടൂറിസംമേഖലയുടെ പ്രത്യേകസ്വഭാവം കണക്കില് എടുക്കുമ്പോള്‍ ഗവണ്മെന്റുകള്ക്ക് മാത്രം ആയി പരിമിതമായ നേട്ടങ്ങളെ സൃഷ്ടിക്കാന്‍ സാധിക്കുക ഉള്ളൂ എന്ന് വ്യക്തം ആവും . 2143,,സര്ക്കാരിന്റെ പ്രോത്സാഹനവും നയപരിപാടികളും വിജയിക്കുന്നു എന്നതിന്റെ തെളിവ് സ്വകാര്യമേഖല അവയുടെ പ്രയോജനം നേടുകയും ടൂറിസ്റ്റുകള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യം ആക്കുകയും ചെയ്യുമ്പോള് ആണ് . 2144,,സ്വകാര്യമേഖലയിലെ വിവിധ ഏജന്സികള്ക്ക് ആയി ഇന്ന് നിരവധി സംഘടനകള്‍ പ്രബലം ആയി പ്രവര്ത്തിക്കുന്നുണ്ട് . 2145,,ട്രാവല്ഏജന്റുമാരുടെ സംഘടന ആയ ട്രാവല് ഏജന്റ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ഇന്ത്യന്‍ അസോസിയേഷന് ഓഫ് ടൂര്ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഓഫ് ഹോട്ടല് ആന്റ് റെസ്റ്റോറന്സ് അസോസിയേഷന്‍‍ ഓഫ് ഇന്ത്യ എന്നിവ ആണ് ദേശീയതലത്തില്‍ പ്രാമുഖ്യം നേടിയ അവ . 2146,,ഇവയുടെ എല്ലാം വാര്ഷികസമ്മേളനങ്ങളില്‍ ഉരുത്തിരിയുന്ന അഭിപ്രായഗതികളും ശുപാര്ശകളും സര്ക്കാര്തലത്തില്‍ ഉള്ള നയരൂപികരണത്തിന് അത്യന്തം സഹായകങ്ങള്‍ ആണ് . 2147,,ആ അഭിപ്രായങ്ങളെ അവഗണിച്ചുകൊണ്ട് ടൂറിസംമേഖലയില്‍ കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗവണ്മെന്റുകള്ക്ക് സാധിക്കുകയില്ല . 2148,,ഈ ഏജന്സികളുടെ സുഗമായ പ്രവര്‍ത്തനത്തിന്‍ ആകട്ടെ സര്ക്കാരുകളുടെ അനുകൂലവും പ്രതികരണാത്മകവും ആയ സമീപനം അനുപേക്ഷണീയം ആണ് . 2149,,വിമാനയാത്ര കസ്റ്റംസ് ഇമിഗ്രേഷന്‍ ഹോട്ടല്നികുതികള്‍ യാത്രാനിയന്ത്രണങ്ങള്‍ ഇറക്കുമതിതീരുവകള്‍ എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ ഗവണ്മെന്റിന്റെ ഇടപെടല്‍ ടൂറിസം വ്യവസായത്തെ നേരിട്ട് ബാധിക്കുന്നു എന്നിരിക്കെ സ്വകാര്യ ഏജന്സികള്ക്ക് സര്ക്കാരിന്റെ പിന്തുണയും അനുഭാവവും ഒഴിച്ചുകൂടാന്‍ ആവില്ല . 2150,,ഹോട്ടല്വ്യവസായം ടൂര്ഓപ്പറേഷന്‍ എന്നിങ്ങനെ സ്വകാര്യമേഖലയ്ക്ക് വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന രംഗങ്ങളില്‍ സര്ക്കാര്‍ ഏജന്സികള്ക്ക് സ്വകാര്യമേഖലയെ ആശ്രയിക്കാതെയും കഴിയുക ഇല്ല . 2151,,1962-ലെ ചൈനീസ് ആക്രമണം കഴിഞ്ഞ കാലയളവില്‍ അപ്പോഴേക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരുന്ന ടൂറിസംവ്യവസായം വീണ്ടും ഒരു വിലയിരുത്തലിന് വിധേയം ആക്കപ്പെട്ടു . 2152,,ശ്രീ . എന്‍ . കെ . ജ്ത്സാ ചെയര്മാനും ആദ്യത്തെ ടൂറിസം ഡയറക്ടര്‍ ജനറല്‍ ആയിരുന്ന ശ്രീ . എസ് . എന്ഛിബ് സെക്രട്ടറിയും ആയി ഒരു അഡ്ഹോക്ക് കമ്മിറ്റി നിലവില് വന്നു . 2153,,ഒരു വര്ഷത്തിനു ശേഷം സമര്പ്പിക്കപ്പെട്ട അവരുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് 1966 ഒക്ടോബര്‍ ഒന്നാം തീയതി ഇന്ത്യാ ടൂറിസം വികസന കോര്പ്പറേഷന്‍ നിലവില് വന്നത് . 2154,,ടൂറിസംമേഖലയിലെ സൗകര്യങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതിന് ഗവണ്മെന്റ് തന്നെ മുന്നോട്ട് വരേണ്ടിയിരുന്ന ഒരു കാലം ആയിരുന്നു അത് . 2155,,പല നിലവാരത്തില്‍ ഉള്ള 26 ഹോട്ടലുകള്‍ ഇന്ന് ഐ . റ്റി . ഡി . സി നടത്തുന്നുണ്ട് . 2156,,കൂടാതെ ട്രാവല്ഡിവിഷനും ഡ്യൂട്ടിഫ്രീ ഷോപ്പുകളും കണ്‍സല്‍ട്ടന്‍സി സര്‍വീസും എല്ലാം ഈ പൊതുമേഖലാസ്ഥാപനത്തിന്റെ കീഴില്‍ പ്രവര്ത്തിക്കുന്നു . 2157,,കേരളത്തിന്റെ പ്രകൃതിലാവണ്യത്തെ കുറിച്ച് അഭിമാനപൂര്‍വ്വം ചിന്തിക്കുന്നവര്‍ എല്ലാം അറിയാതെ പറഞ്ഞുപോകുന്നത് ടൂറിസംവളര്ച്ചയ്ക്ക് ഇത്രയും ഉചിതമായ ഒരു സ്ഥലം വേറെ ഉണ്ടോ എന്ന് ആണ് . 2158,,നമ്മുടെ കടല്ത്തീരങ്ങളും തെളിഞ്ഞ കാലാവസ്ഥയും കായലോരങ്ങളും വന്യജീവിസമ്പത്തും നിത്യഹരിതവനങ്ങളും മഞ്ഞുതാഴ്വരകളും എല്ലാം ചേര്ന്ന കേരളത്തെ ഏവര്ക്കും പ്രിയങ്കരം ആക്കുന്നു എന്ന് സമ്മതിക്കണം . 2159,,സോളമന്റെ കാലം മുതല് തന്നെ സുഗന്ധവ്യഞ്ജനങ്ങളുടെയും ചന്ദനത്തിന്റെയും ഈ നാട് വിദേശസഞ്ചാരികള്ക്കും നാവികര്ക്കും ഏറെ പരിചിതം ആയിരുന്നു . 2160,,ഇന്ത്യന്‍ കൊളോണിയല്‍ ചരിത്രം ആരംഭിക്കുന്നത് തന്നെ കൊയിലാണ്ടിക്ക് അടുത്ത് കാപ്പാടില്‍ വസ്കോഡിഗാമയുടെ നേതൃത്വത്തില്‍ 1498-ല്‍ പോര്ച്ചുഗീസുകാര്‍ കപ്പല് ഇറങ്ങിയതോടു കൂടി ആയിരുന്നു അല്ലോ . 2161,,ചരിത്രം തന്നെ കേരളത്തെ ലോകസഞ്ചാരവും ആയി ബന്ധപ്പെടുത്തിയിരിക്കുന്നു . 2162,,ആധുനിക കേരളം ആകട്ടെ ഏതൊരു പരിഷ്കൃതസമൂഹത്തോടും കിടപിടിക്കത്തക്ക ആരോഗ്യസംവിധാനം കൊണ്ടും വിദ്യാഭ്യാസനേട്ടങ്ങള്‍ കൊണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു . 2163,,ജനങ്ങളുടെ ശുചിത്വബോധവും മെച്ചപ്പെട്ട ക്രമസമാധാനനിലയും വൈദ്യസഹായലഭ്യതയും വാര്ത്താവിനിമയ സൗകര്യങ്ങളും പ്രായേണ മെച്ചമായ ഗതാഗത സൗകര്യങ്ങളും സര്വ്വോപരി പ്രകൃതിയുടെ കനിവും എല്ലാം ചേര്‍ന്ന കേരളത്തെ മികച്ച ഒരു ടൂറിസ്റ്റ് സംസ്ഥാനം ആക്കാന്‍ ആവശ്യമായ ചേരുവകള്‍ എല്ലാം സജ്ജീകരിച്ചിരുന്നു . 2164,,എന്നാല്‍ പ്രകൃതിഭംഗി കൊണ്ടോ മെച്ചപ്പെട്ട കാലാവസ്ഥ കൊണ്ടോ മാത്രം ഒരു പ്രദേശം അന്താരാഷ്ട്രനിലവാരം ഉളള ടൂറിസ്റ്റ്കേന്ദ്രം ആയി പരിണമിക്കുന്നില്ല . 2165,,വ്യക്തമായ നയപരിപാടികളും അനുകൂലഘടകങ്ങളും ഒത്തുചേര്ന്നു എങ്കില്‍ മാത്രമേ ആ പരിണാമപ്രക്രിയ ഫലപ്രദമായി നടക്കുക ഉള്ളൂ . 2166,,അതിന് മുന്പ് ആയി പ്രതികൂല ഘടകങ്ങളെ കുറിച്ച് ഉളള വ്യക്തമായ അവബോധവും അത്യാവശ്യം ആണ് . 2167,,ടൂറിസത്തിന്റെ വളര്ച്ചയ്ക്ക് ഉപോല്ബലകം ആയ സാഹചര്യങ്ങള് പലതും ഉണ്ട് എങ്കിലും അത്ര അനുകൂലം അല്ലാത്ത ചില ഘടകങ്ങളും നമുക്ക് അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട് . 2168,,ഭൂമിശാസ്ത്രവും ചരിത്രവും കേരളത്തോട് ഇക്കാര്യത്തില്‍ വലിയ നീതി പുലര്ത്തുന്നില്ല . 2169,,ദേശീയതലസ്ഥാനത്ത് നിന്ന് ഉളള അകലം തന്നെ ആണ് ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രതിബിംബം . 2170,,ദല്ഹിയില് നിന്ന് ഭൂമിശാസ്ത്രപരമായി ഏറ്റവു അകലം ഉള്ള പ്രദേശങ്ങളില്‍ ഒന്ന് കേരളം തന്നെ ആണ് . 2171,,ഒരു വിദേശരാജ്യത്ത് നിന്ന് ദല്ഹിയില് എത്തുന്ന അത്രയും തന്നെ ചിലപ്പോള്‍ ശ്രമകരം ആണ് ദല്ഹിയില് നിന്ന് കേരളത്തില്‍ എത്താന് . 2172,,ഈ അകലം ദല്ഹിയുടെ ടൂറിസം വളര്ച്ചയില്‍ നിന്ന് ഉള്ള സര്‍വ പ്രയോജനങ്ങളില് നിന്നും നമ്മെ അകറ്റി നിര്ത്തിക്കളയുന്നു . 2173,,പഠിച്ച് ശീലിച്ച ഇന്ത്യാചരിത്രം കേരളത്തെ കുറിച്ച് ഒരു വാക്ക് പോലും പറയാതെ തന്നെ പൂര്‍ണ്ണം ആണ് . 2174,,ഒരു വിദേശസഞ്ചാരിയുടെ മാനസികഭൂപടത്തില്‍ ഇന്ത്യ എന്നാല്‍ ദല്ഹിയും അതിന്റെ പ്രാന്തപ്രദേശങ്ങളും മാത്രം ആണ് എങ്കില്‍ നമുക്ക് പരാതിപ്പെടാന് ആവുക ഇല്ല . 2175,,താജ്മഹലിന്റെ വൈകാരിക ഭംഗിയും അതിന് കൈവന്ന രാജ്യാന്തപ്രശസ്തിയും ആഗ്രയും ദല്ഹിയും ആയുള്ള ഭൂമിശാസ്ത്രപരവും ചരിത്രപരവും ആയ സാമീപ്യവും എല്ലാം കേരളം പോലെ ഉളള വിദൂരപ്രദേശങ്ങളെ ഇന്ത്യയുടെ പ്രകാശസീമയില് നിന്ന് അകറ്റി നിര്ത്താന്‍ സഹായിച്ചു . 2176,,രാജസ്ഥാനും ഒരു പരിധി വരെ മഹാരാഷ്ട്രയും എല്ലാം ദല്ഹി ചരിത്രവും ആയി ബന്ധം സ്ഥാപിക്കാന്‍ ആവും കേരളത്തിനോ ? 2177,,ഇതിന്റെ ഫലം ആയി ഇന്ത്യ കാണാന്‍ എത്തുന്നവര്ക്ക് ദല്ഹിയും ആഗ്രയും ജയ്പൂരും കണ്ടു മടങ്ങാം എന്ന സ്ഥിതി വന്നു . 2178,,ഈ സുവര്ണ്ണത്രികോണത്തിന്റെ വെളിയില്‍ ഉള്ളവര്ക്ക് തനതായ വ്യക്തിത്വം ഉണ്ടാക്കി എടുക്കാന്‍ നന്നേ പാടുപെടേണ്ടതായിട്ടുണ്ട് . 2179,,കേരളം പോലെ ഒരു സ്ഥലം സന്ദര്ശിക്കാം എന്ന് ഒരു ടൂറിസ്ററ്് തീരുമാനിക്കണം എങ്കില്‍ അത് ഇന്ത്യ കാണാന്‍ ഉളള ആഗ്രഹത്തില്‍ നിന്ന് വിഭിന്നം ആയി തന്നെ ഉടലെടുക്കേണ്ടതുണ്ട് . 2180,,അഥവാ ഇന്ത്യയുടെ വിപണനതന്ത്രത്തിന്റെ പ്രയോജനം പലപ്പോഴും കേരളത്തിന് സ്വാഭാവികമായി ലഭിക്കുന്നില്ല എന്ന് അര്ത്ഥം . 2181,,ഈ അടുത്തകാലം വരെയും ഇന്ത്യയിലേയ്ക്ക് ടൂറിസ്റ്റുകളെ എത്തിക്കുന്ന വിദേശ ടൂര്‍ഓപ്പറേറ്റര്‍മാരും ആയി സമ്പര്ക്കം പുലര്ത്തുകയും അവര്‍‍ക്ക് വേണ്ടി ഇന്ത്യയ്ക്ക് ഉള്ളിലെ യാത്രാപരിപാടികള്‍ സജ്ജീകരിക്കുകയും ചെയ്തുകൊണ്ടിരുന്ന ഇന്ത്യന്‍ ടൂര്‍ഓപ്പറേറ്റര്‍മാര്‍ ആകട്ടെ പരിചിതം ആയ പ്രദേശങ്ങള്‍ ഉള്പ്പെടുത്താന്‍ മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ . 2182,,അക്കാരണത്താല്‍ തന്നെ കേരളം അത്തരം പരിപാടികളില്‍ തികച്ചും അപ്രധാനസ്ഥാനം മാത്രമേ കൈയടക്കിയിരുന്നുള്ളൂ . 2183,,വിദേശ ടൂര്എജന്സികള്ക്ക് നമ്മളില്‍ താത്പര്യം ജനിക്കേണ്ടത് ആയിട്ടുണ്ട് . 2184,,സഞ്ചാരികള്‍ക്ക് ഇടയില്‍ ഊട്ടിയില്‍ പോകാത്തവര്‍ കുറവ് ആയിരിക്കും . 2185,,സഞ്ചാരികളെ കണ്ട് ഊട്ടിക്കും മടുപ്പു് തോന്നിയിട്ടുണ്ടാവണം . 2186,,അപ്പോഴ് ആണ് സഞ്ചാരികള്‍ അധികം എത്തിയിട്ടില്ലാത്ത ഊട്ടിയുടെ കാലാവസ്ഥ ഉള്ള മഞ്ഞൂരിനെ പറ്റി കേള്‍ക്കുന്നത് . 2187,,പാലക്കാടു നിന്ന് അട്ടപ്പാടി വഴി അങ്ങോട്ട് ഒരു വഴിയും ഉണ്ട് . 2188,,മോട്ടോര്‍സൈക്കിളില്‍ ആയാല്‍ ഹരം കൂടും . 2189,,തുറന്ന കാഴ്ചകളിലൂടെ ഉള്ള യാത്ര . 2190,,കാഴ്ചകളെയും യാത്രയെയും നിയന്ത്രിക്കുന്നത് നമ്മള്‍ തന്നെ . 2191,,ബസ്സിന്റെയോ കാറിന്റെയോ ജാലകകുരുക്ക് ഇല്ല . 2192,,ഫ്രെയിമുകള്‍ വിശാലം ആണ് . 2193,,പ്രകൃതിയുടെ കാന്‍വാസ് അതെപടി മുന്നില്‍ . 2194,,വൈകീട്ട് 3.30ന് കോഴിക്കോട്ട് നിന്ന് യാത്ര തുടങ്ങി . 2195,,ഓഡോമീറ്ററില്‍ 10936 2196,,രാമനാട്ടുകര കഴിഞ്ഞ് കൊണ്ടോട്ടി എത്തുമ്പോള്‍ കേന്ദ്രമന്ത്രി ഇ . അഹമ്മദിനെ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ചുകൊണ്ടു് വരുന്നതിന്റെ ആരവം റോഡ്നീളെ . 2197,,പെട്ടെന്ന് കൊടും മഴയും . 2198,,പക്ഷേ മഴയിലും ആ ആവേശം തണുക്കുന്നില്ല . 2199,,യാത്രയോട് ഉള്ള സഞ്ചാരികളുടെ ആവേശവും അങ്ങിനെ തന്നെ .. 2200,,ക്ലച്ച് പിടിച്ചും ഗിയര്‍ മാറ്റിയും ഗതാഗതാക്കുരുക്കിലൂടെ വണ്ടി മെല്ലെമെല്ലെ ആണ് നീങ്ങുന്നത് . 2201,,ഒരു ബംപര്‍ടുബംപര്‍ ഡ്രൈവിനു നടുവില്‍ മോട്ടോര്‍സൈക്കിളുകള്‍ ആണ് പിന്നേയും ആശ്വാസം . 2202,,മലപ്പുറത്ത് എത്തിയപ്പോള് ആണ് കുരുക്ക് ഒന്ന് അയഞ്ഞത് . 2203,,അതില്‍ ഞങ്ങളേക്കാള്‍ ഏറെ ആശ്വാസം ബൈക്കിന്‍ ആയിരുന്നു . 2204,,പുതിയ ഒരു ഊര്‍ജം എടുത്തു കുതിക്കുക ആയിരുന്നു അവന്‍ . 2205,,ഒന്നു ചൂടാക്കാം എന്ന് കരുതി ആണ് റോഡ് അരികിലെ തട്ടുകടയ്ക്ക് മുന്നില്‍ നിര്‍ത്തിയത് . 2206,,എങ്ങും ചായ ഇല്ല . 2207,,മരച്ചീനിപുഴുക്കും പോത്തിറച്ചിയും കോഴിപാര്‍ട്‌സ്കറിയും . 2208,,മലപ്പുറത്തിന്റെ സായാഹ്നഭക്ഷണം . 2209,,"പെരിന്തല്‍മണ്ണ , മണ്ണാര്‍ക്കാട് മുക്കാലി കഴിഞ്ഞ് കുളിക്കടവില്‍ എത്തുമ്പോള്‍ രാത്രി ഒമ്പതു മണി ." 2210,,ഹോട്ടല്‍ ' തലശ്ശേരി ' മാത്രം തുറന്നിരിപ്പുണ്ട് . 2211,,രാത്രി ഭക്ഷണം കഴിഞ്ഞ് ബുക്കുചെയ്ത ഗസ്റ്റ്ഹൗസിലേക്ക് ഉള്ള വഴി ചോദിച്ചപ്പോള്‍ അഹാഡ്‌സിലെ ഒരു ജീവനക്കാരന്‍ വണ്ടിയും ആയി കൂടെ വന്നു . 2212,,ഒറ്റയ്ക്ക് പോയാല്‍ ചിലപ്പോള്‍ ചുറ്റിപ്പോവും . 2213,,കാലത്ത് എഴുന്നേറ്റ് മഞ്ഞൂരിലേക്ക് യാത്ര തുടരാന്‍ ആയിരുന്നു പ്ലാന്‍ . 2214,,അതിരാവിലെ കാട്ടിലൂടെ ഉള്ള യാത്ര . 2215,,സൂക്ഷിക്കണം എന്ന് അഗളിയില്‍ നിന്ന് മുന്നറിയിപ്പു കിട്ടിയിരുന്നു . 2216,,ആള്‍ പെരുമാറ്റം ഇല്ലാത്ത റോഡ് ആണ് . 2217,,വളവുകളില്‍ ശ്രദ്ധിക്കണം . 2218,,മഴ പെയ്തതു കൊണ്ട് ആന ഇറങ്ങാന്‍ സാധ്യത കുറവ് ആണ് . 2219,,എന്നാലും ഒരു കണ്ണ് വേണം എപ്പോഴും . 2220,,അഗളിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ കുഴപ്പം ഇല്ലായിരുന്നു . 2221,,പിന്നീട് അങ്ങോട്ട് ' കല്ലും മുള്ളും ടയറ്ക്ക് മെത്ത ' എന്ന് പാടി വേണം പോവാന്‍ . 2222,,പഞ്ചറ് ആയാല്‍ പാട്ട് കരച്ചില് ആകും . 2223,,ബൈക്കില്‍ അത് ഒരു സാഹസികയാത്ര തന്നെ . 2224,,മുള്ളിയില്‍ കേരളാപോലീസിന്റെ ചെക്ക്പോസ്റ്റ് ഉണ്ട് . 2225,,ഒരു ചായക്കടയും . 2226,,"ചായ മാത്രം അല്ല , മുള്ളിയുടെ സൂപ്പര്‍മാര്‍ക്കറ്റു തന്നെ ആണ് അത് ." 2227,,പോലീസ് ചെക്പോസ്റ്റില്‍ ഒന്നു പരിചയപ്പെടുത്തി ആണ് മുന്നോട്ട് പോയത് . 2228,,എന്തിനും ഒരു തെളിവ് നല്ലത് ആണ് അല്ലോ . 2229,,' മദ്രാസ്സ്‌റ്റേറ്റ് ' ഇവിടെ തുടങ്ങുന്നു . 2230,,റോഡിന് ഇരുവശവും കല്‍ക്കെട്ടിനു മുകളില്‍ അത് വെണ്ടക്കാവലിപ്പത്തില്‍ തന്നെ എഴുതിവെച്ചിട്ടുണ്ട് . 2231,,ഒരു പെണ്‍കുട്ടി തന്റെ വീട്ടുമുറ്റത്തെ ചപ്പുചവറുകള്‍ അടിച്ചുവാരി തമിഴ്‌നാട്ടിലേക്ക് തള്ളുന്നു . 2232,,അപൂര്‍വ്വം ആള്‍ക്കാര്‍ക്ക് മാത്രം കിട്ടുന്ന ഭാഗ്യം ! 2233,,തുടര്‍ന്നുള്ള 30മീറ്റര്‍ റോഡിന്റെ കാര്യവും കഷ്ടം ആണ് . 2234,,റോഡിന് കുറുകെ തമിഴ്‌നാട് ചെക്ക്പോസ്റ്റിന്റെ മുളവടി കിടപ്പുണ്ട് . 2235,,ചെക്ക്പോസ്റ്റില്‍ വീരപ്പന്‍മീശയും ആയി ഒരു വനംവകുപ്പ്ഉദ്യോഗസ്ഥനും . 2236,,കാര്യം പറഞ്ഞപ്പോള്‍ കവാടം തുറക്കപ്പെട്ടു . 2237,,ഒന്ന് അല്ല രണ്ട് കവാടം ഉണ്ട് തുറക്കാന്‍ . 2238,,ഒന്ന് കേരളത്തില്‍ നിന്ന് ഇങ്ങോട്ട് കടക്കാന്‍ . 2239,,കടന്നുകഴിഞ്ഞാല്‍ പാലത്തിന് കുറുകെ മറ്റൊര്‍ എണ്ണം . 2240,,അത് കോയമ്പത്തൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കടത്തിവിടാന്‍ . 2241,,പിന്നീട് അങ്ങോട്ട് നല്ല റോഡ് ആണ് . 2242,,വാഹനങ്ങള്‍ വല്ലപ്പോഴും ഒന്ന് വന്നാലായി . 2243,,ഏകാന്തമായ വനപാത . 2244,,വളഞ്ഞ്പുളഞ്ഞ് കിടക്കുന്ന ചുരംറോഡ് . 2245,,ഇടയ്‌ക്ക് ഒരു മയില്‍ റോഡ് ക്രോസ് ചെയ്തു . 2246,,"ചില ഇടത്ത് ചിത്രശലഭങ്ങളുടെ കൂട്ടം , കറുപ്പില്‍ നീല പുള്ളികള്‍ ഉള്ള ഉടുപ്പ് ഇട്ട് നൃത്തം ചെയ്യുന്നു ." 2247,,വിദേശങ്ങളില്‍ ചില ഇടത്തു് ചെയ്യാറുള്ളതു പോലെ ' സൂക്ഷിക്കുക ചിത്രശലഭങ്ങള്‍ ഉണ്ട് ' എന്ന് ഒരു ബോര്‍ഡ് സ്ഥാപിക്കാവുന്നതാണ് . 2248,,റോഡില്‍ നിറയെ ആനപിണ്ടങ്ങളും കാണാം . 2249,,വ്യൂപോയിന്റുകളില്‍ നിന്ന് നോക്കുമ്പോള്‍ അകലെ മഞ്ഞ് മുടികിടക്കുന്ന മഞ്ഞൂരിനെ കാണാം . 2250,,മഴ പെയ്തുതുടങ്ങിയാല്‍ വഴിയോരം ഒന്നുകുടി ഭംഗി ഉള്ളത് ആവും . 2251,,ഓരങ്ങളില്‍ കൊച്ച് വെള്ളച്ചാട്ടങ്ങള്‍ പ്രത്യക്ഷപ്പെടും . 2252,,വഴിക്ക് ബൈക്കിന്റെ ടയറ് ഒന്ന് പഞ്ചറായാല്‍ കുടുങ്ങിയത് തന്നെ . 2253,,മാറ്റണം എങ്കില്‍ മഞ്ഞൂരിലോ അട്ടപ്പാടിയിലോ പോയി ആളെ കൂട്ടിവരണം . 2254,,ഒന്നും സംഭവിച്ചില്ല . 2255,,ഞങ്ങള് ഇപ്പോള്‍ മഞ്ഞൂരില്‍ എത്തി . 2256,,ഓഡോമീറ്ററില്‍ 11134. പിന്നിട്ടത് 198 കിലോമീറ്റര്‍ . 2257,,ഏതാനും കടമുറികള്‍ മാത്രം ഉള്ള ഒരു ഗ്രാമപട്ടണം ആണ് മഞ്ഞൂര്‍ . 2258,,ഒരു മുക്കൂട്ടുകവല ആണ് മാര്‍ക്കറ്റും ബസ്റ്റാന്റും എല്ലാം . 2259,,താമസിക്കാന്‍ ലോഡ്ജ് ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് . 2260,,അത് പക്ഷേ നിങ്ങള്‍ പ്രതീക്ഷിക്കും പോലെ ആവണം എന്ന് ഇല്ല . 2261,,പെന്‍സ്റ്റോക്ക് വ്യൂ പോയിന്റിലേക്ക് ആണ് വണ്ടി വിട്ടത് . 2262,,കവലയില്‍ നിന്ന് 5 കിലോമീറ്റര്‍ . 2263,,റോഡ് വലിയ കുഴപ്പം ഇല്ല . 2264,,അവിടെ എത്തിയതും പേടിപ്പെടുത്തുന്ന ഒരു ബോര്‍ഡ് ആണ് കണ്ടത് . 2265,,ആരോ കുത്തിക്കോറി വരച്ചിട്ടതു പോലെ . 2266,,അതിക്രമിച്ച് കടക്കരുത് എന്ന് ആണ് സാരാംശം . 2267,,ഒരു വശത്ത് കൈവിലങ്ങിന്റേയും മറുവശത്ത് തോക്കിന്റെയും ചിത്രം . 2268,,അവിടെ പോലീസുകാര്‍ കാവല് ഉണ്ട് . 2269,,ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുകയാണ് . 2270,,പോലീസുകാര്‍ കാവല് ഇല്ലാത്ത ഒരു വ്യൂപോയിന്റും സമീപത്ത് ഉണ്ട് . 2271,,ബൈക്ക് നിര്‍ത്തി ഞങ്ങള്‍ അങ്ങോട്ടു പോയി . 2272,,മലനിരയില്‍ നിന്ന് താഴേയ്ക്ക് കിടക്കുന്ന നാലു കൂറ്റന്‍ പൈപ്പുകള്‍ . 2273,,താഴെ മലയിടുക്കില്‍ ഗദ്ദെഡാം . 2274,,ഞങ്ങള്‍ പിന്നിട്ടുവന്ന വഴികളുടെ ആകാശകാഴ്ച . 2275,,ചേതോഹരം ആണ് അത് . 2276,,കാഴ്ച കാണാന്‍ കൂട്ടിന് കുരങ്ങന്‍മാര്‍ വരും . 2277,,കയ്യില്‍ എന്തെങ്കിലും പ്രതീക്ഷിച്ച് ആണ് അവയുടെ വരവ് . 2278,,അവിടെ തമിഴ്‌നാട് വനംവകുപ്പിന്റെ ഡോര്‍മെറ്ററി ഉണ്ട് താമസിക്കാന്‍ . 2279,,60 രുപ ആണ് ഒരാള്‍ക്ക് . 2280,,20 പേര്‍ക്ക് വരെ താമസിക്കാം . 2281,,തിരിച്ചിറങ്ങി മഞ്ഞൂര്‍കവലയില്‍ എത്തി . 2282,,കിണ്ണങ്ങരയിലേക്ക് പോകാം . 2283,,കുളിരിന്റെ സുഖലാളനം അറിയാം . 2284,,"അപ്പര്‍ഭവാനി ആണ് മറ്റൊരു കാഴ്ച , അവലാഞ്ചെയും കുന്തഡാമും കാണേണ്ടത് ആണ് ." 2285,,തൊട്ടടുത്ത് ഒരു അണ്ണാമലൈകോവില്‍ ഉണ്ട് . 2286,,ഞങ്ങള്‍ അങ്ങോട്ടു ചെന്നു . 2287,,പേര് പോലെ തന്നെ ഇവിടെ അന്നം ആണ് ദൈവം . 2288,,എല്ലാ ചിത്തിരനാളിലും സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട് . 2289,,ഞങ്ങള്‍ ചെല്ലുമ്പോള്‍ മുരുകന് പാലഭിഷേകം നടക്കുകയായിരുന്നു . 2290,,തമിഴ്‌നാടന്‍ വാസ്തുശില്‍പ്പരീതിയില്‍ ഉള്ള ചെറിയ ഒരു കോവില്‍ . 2291,,തൊട്ടടുത്ത് ഒരു ആശ്രമവും . 2292,,ആശ്രമത്തില്‍ ആണ് ഭക്ഷണം നല്‍കുന്നത് . 2293,,മൌനസ്വാമിയുടെ ആണ് ആശ്രമം . 2294,,ഗുരുകൃഷ്ണാനന്ദജി ആണ് ഈ ആശ്രമം പണിതത് . 2295,,കീഴ്ക്കുന്ദയില്‍ നിന്ന് 3കിലോമീറ്റര്‍ മാറി ആണ് അന്നാമലൈ മുരുകക്ഷേത്രവും ശ്രീദണ്ഡായുധപാണി ആശ്രമവും . 2296,,കുന്നിന് മുകളില്‍ നിന്നാല്‍ തെളിഞ്ഞ രാത്രിയില്‍ കോയമ്പത്തൂര്‍ പട്ടണത്തിലെ വിളക്കുകളും കാരമടൈ അങ്ങാടിയിലെ വിളക്കുകളും എല്ലാം കാണാം . 2297,,അമ്പലത്തിന്റെ മുകളില്‍ കല്‍ക്കെട്ടുകള്ക്ക് മുകളില്‍ നിന്നപ്പോഴ് ആണ് ശിവന്‍ഗുഹ എന്ന ഒരു ബോര്‍ഡ് കണ്ടത് . 2298,,താഴേക്ക് കല്‍പ്പടവുകളും . 2299,,ഇറങ്ങിചെല്ലുമ്പോള്‍ ശിവഭക്തിഗാനങ്ങള്‍ അലയടിക്കുന്നുണ്ടായിരുന്നു . 2300,,ദൂരെ ഒരു നീരൊഴുക്ക് കാണാം . 2301,,ഏതാണ്ട് ഒരു കിലോമീറ്റര്‍ നടന്നപ്പോള്‍ ഗുഹ കണ്ടു . 2302,,ഗുഹയ്ക്ക് അകത്ത് ശിവപാര്‍വ്വതിശില . 2303,,സങ്കീര്‍ത്തനം അവിടെ നിന്ന് ആയിരുന്നില്ല . 2304,,താഴ്‌വരയ്ക്ക് അപ്പുറത്ത് എവിടെ നിന്നോ ഒഴുകിവരുകയാണ് അത് . 2305,,ഈ ഗുഹയ്ക്കും ഒരു കഥ പറയാനുണ്ടായിരുന്നു . 2306,,കൃഷ്ണാനന്ദജിയുടെ കഥ . 2307,,സാധാരണക്കാരന്‍ ആയിരുന്ന കൃഷ്ണന്‍ ആത്മജ്ഞാനത്തിലേക്ക് ഉയര്‍ന്നത് ഈ ഗുഹയില്‍ തപസിരുന്ന് ആണ് . 2308,,മുരുകക്ഷേത്രവും അതിന്റെ തുടര്‍ച്ച ആണ് . 2309,,"ഭക്ഷണം കഴിക്കാന്‍ സ്വാമിജി നിര്‍ബ്ബന്ധിച്ചു ," 2310,,പച്ചക്കറിഭക്ഷണത്തോട് താല്‍പര്യം ഇല്ലാത്തതിനാല്‍ സ്‌നേഹപൂര്‍വ്വം ക്ഷണം നിരസിച്ച് മഞ്ഞുരങ്ങാടിയിലെ പത്തനംതിട്ടക്കാരന്റെ ഹോട്ടലില്‍ നിന്ന് ഭക്ഷണവും കഴിച്ച് ചുരം ഇറങ്ങാന്‍ തുടങ്ങി . 2311,,പ്രാര്‍ഥന ഒന്നു്മാത്രം . 2312,,ബൈക്കിന്റെ ടയര്‍ പഞ്ചറാവരുതേ എന്ന്മാത്രം . 2313,,തിരിച്ചിറക്കം നട്ടുച്ചയ്ക്ക് ആണ് . 2314,,മുകളില്‍ കൊടും വെയില്‍ ഉണ്ട് . 2315,,പക്ഷേ ഒന്നും അറിയുന്നില്ല . 2316,,മഞ്ഞൂരിന്റെ തണുപ്പ് വെയില്‍ചൂടിന് കവചം ഇടുന്നു . 2317,,തിരിച്ചിറക്കത്തിന്‍ ആണ് ആയാസം കുടുതല്‍ . 2318,,പെട്രോള്‍ ചെലവ് കുറവ് ആയിരിക്കും എങ്കിലും ചുരം കയറിയ ഗിയറില്‍ തന്നെ ഇറങ്ങണം എന്ന് ആണ് ശാസ്ത്രീയമായ ഡ്രൈവിംഗ് പറയുന്നത് . 2319,,ശാസ്ത്രീയമായി തന്നെ വണ്ടി ഓടിച്ചു . 2320,,ഹെല്‍മെറ്റ് ധരിച്ച് നിയമം പാലിക്കാനും മറന്നില്ല . 2321,,വല്ലപ്പോഴും വരുന്ന എതിര്‍വാഹനങ്ങള്‍ക്ക് നമ്മളെ കാണുമ്പോള്‍ സന്തോഷം തിരിച്ചും അങ്ങിനെ തന്നെ . 2322,,നഗരത്തില്‍ വാഹനപെരുപ്പത്തില്‍ നിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെട്ടാല്‍മതി എന്ന് വിചാരിക്കുമ്പോള്‍ ഇവിടെ ഏതെങ്കിലും ഒരു വാഹനത്തെ കാണും എന്ന പ്രതീക്ഷ ആണ് നയിക്കുന്നത് . 2323,,തിരിച്ചുവരുമ്പോള്‍ ചെക്ക്പോസ്റ്റ്ന് അടുത്ത് എത്താറായപ്പോഴ് ആണ് കാട്ടില്‍ ഒരു പാത തിരിഞ്ഞുപോകുന്നതു കണ്ടത് . 2324,,ബോട്ടിങ് നടത്താം എന്ന ഒരു ബോര്‍ഡും . 2325,,12 കിലോമീറ്റര്‍ ഉണ്ട് . 2326,,കാടിന് നടുവിലൂടെ ആണ് പാത . 2327,,അവിടെ എത്തിയപ്പോഴേക്കും സമയം കഴിഞ്ഞുപോയിരുന്നു . 2328,,എന്തായാലും നല്ല സ്ഥലം . 2329,,ഭവാനിനദിയില്‍ കൊട്ടവഞ്ചിയില് ഒരു കറക്കം . 2330,,അത് ആണ് ഇവിടെ ചെയ്യാനുള്ളത് . 2331,,ഭവാനി നദിയിലൂടെ കാടും കാനനജീവിതവും ആസ്വദിച്ച് ഒരു യാത്രയ്ക്കും ഇവിടെ സൗകര്യം ഉണ്ട് . 2332,,ഒപ്പം ആദിവാസിജീവിതവും അവരുടെ ആചാരസവിശേഷതകളും മനസിലാക്കാം . 2333,,രാവിലെ പത്ത് മണി മുതല്‍ 12.30 വരെ ആണ് ഈ യാത്ര . 2334,,"ഒരുമണിക്കൂര്‍ ട്രക്കിങ് , ഭവാനിപ്പുഴയില്‍ ഒരു കുളി എന്നിവയും യാത്രയുടെ ഭാഗം ആണ് ." 2335,,ചെക്ക്‌പോസ്റ്റില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അടുത്ത് ചെന്നു . 2336,,ഇപ്പോള്‍ വീരപ്പന്‍ മീശ അല്ല അവിടെ ഉള്ളത് . 2337,,മീശ ഇല്ലാത്ത ഒരു പഞ്ചപാവം . 2338,,കിട്ടാറുള്ള പടി കിട്ടാത്തതുകൊണ്ടായിരിക്കാം . 2339,,തുറക്കാന്‍ വന്ന സഹായിക്ക് പക്ഷേ ഒരു വൈക്ലബ്യം . 2340,,വീണ്ടും കേരളത്തിന്റെ ദുര്‍ഘടമായ പാതയിലൂടെ അഗളിയിലേക്ക് . 2341,,വഴിക്ക് ചാവടിയൂര്‍ പാലത്തിനു കീഴെ ഭവാനിപുഴയില്‍ ഒരു മുങ്ങിക്കുളി . 2342,,ക്ഷീണം അലിഞ്ഞൊഴുകി പോയി . 2343,,"എന്നുവച്ചാല്‍ ഇന്ത്യയില്‍ എത്തുന്ന സന്ദര്‍ശകരില്‍ 5ശതമാനം കേരളത്തില്‍ എത്തിയത് , അഥവാ ഇന്ത്യന്‍ ടൂറിസത്തില്‍‍ കേരളം 5ശതമാനം മാത്രം ആണ് സംഭാവന ചെയ്യുന്നത് ." 2344,,50ലക്ഷം വിദേശികള്‍‍ അടുത്ത അഞ്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ അതിന്റെ 10 ശതമാനം 5ലക്ഷം പേര്‍ കേരളത്തില്‍ എത്തും എന്ന് ആണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍ . 2345,,ഇന്ത്യന്‍ ടൂറിസത്തിന്റെ പത്ത് ശതമാനം നിയന്ത്രിക്കുന്ന സ്ഥാനം കൈയടക്കണം എന്നത് ആണ് കേരളത്തിന്റെ ലക്ഷ്യം . 2346,,മറ്റൊരു അര്‍ത്ഥത്തില്‍ ഇന്ത്യയില്‍ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം ഇരുപതുലക്ഷത്തില്‍ നിന്ന് അമ്പതുലക്ഷം ആക്കുന്നതിനേക്കാള്‍ ശ്രമകരം ആയിരിക്കും കേരളത്തില്‍ എത്തുന്നവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തില്‍ നിന്ന് 5ലക്ഷം ആക്കുക‌ . 2347,,അതേസമയം അത് അത്ര ദുസ്സാദ്ധ്യമായ കാര്യം ആണോ ? 2348,,വിപണനത്തില്‍ നാം നേടിയിട്ടുളള വിജയം നമുക്ക് ആത്മവിശ്വാസം നല്‍കേണ്ടത് ആണ് . 2349,,സംസ്ഥാനത്തിന് ഉള്ളിലെ താമസസഞ്ചാരസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ ഉണ്ടാവുന്ന ശ്രദ്ധ ഈ ലക്ഷ്യം നേടുന്നതിന് നമ്മെ പ്രാപ്തര് ആക്കാതിരിക്കില്ല . 2350,,സംസ്ഥാനത്തിന് ഉള്ളിലെ മൂന്ന് വിമാനത്താവളങ്ങള്‍ക്ക് കൈവന്നുകൊണ്ടിരിക്കുന്ന അഭിവൃദ്ധി വിദേശങ്ങളില്‍ നിന്നും നേരിട്ട് വിമാനങ്ങള്‍ സ്വീകരിക്കാന്‍ അവയെ സജ്ജം ആക്കും . 2351,,തിരുവനന്തപുരം വഴി മാത്രമേ കേരളത്തില്‍ വന്നെത്താന്‍ കഴിയൂ എന്ന സ്ഥിതി മാറുന്നതോട് ഒപ്പം കോവളം കടപ്പുറത്തിനെ മാത്രം ആശ്രയിക്കുന്ന ഇപ്പോഴത്തെ സ്ഥിതിക്ക് മാറ്റം വരും . 2352,,കൊച്ചിയും കോഴിക്കോടും കേന്ദ്രം ആയി പുതിയ സര്‍ക്യൂട്ടുകള്‍ നിലവില്‍ വരികയും ടൂറിസംസാധ്യത ഉള്ള പുതിയ സ്ഥലങ്ങള്‍ ടൂറിസംകേന്ദ്രങ്ങള്‍ ആയി വികസിക്കുകയും ചെയ്യും . 2353,,എവിടെ നിന്ന് ആയിരിക്കും ഈ അഞ്ചുലക്ഷം വിദേശടൂറിസ്റ്റുകള്‍‍ ഇവിടെ എത്തുക ? 2354,,പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളുടെ മേല്‍ക്കോയ്മ നിലനില്ക്കും എങ്കിലും ജപ്പാനും ഹോങ്കോങ്ങും എല്ലാം അവരുടെ സാമ്പത്തികവളര്‍ച്ചയുടെ പാര്‍ശ്വഫലം ആയി യാത്ര പോവാന്‍ കഴിവ് ഉള്ള സമ്പന്നരായ അനേകം യുവതീയവാക്കളെ സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല . 2355,,ഇന്ത്യയുടെ മാറിവരുന്ന പ്രതിച്ഛായയും കേരളത്തിന്റെ തനത് വ്യക്തിത്വവും സഞ്ചാരസൗകര്യങ്ങളും വ്യോമയാനബന്ധങ്ങളും എല്ലാം ചേര്‍ന്ന് ഈ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഒരുലക്ഷം ടൂറിസ്ററുകളെ എങ്കിലും അടുത്ത അഞ്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഓരോ വര്‍ഷവും കേരളത്തില്‍ എത്തിക്കും എന്ന് അനുമാനിക്കുന്നതില്‍ തെററ് ഇല്ല . 2356,,പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പരമ്പരാഗത ടൂറിസ്ററകളില് നിന്നും ഉള്ള ടൂറിസ്റ്റുകളുടെ വരവില്‍ സ്വാഭാവികമായി ഉണ്ടാവുന്ന വര്‍ദ്ധനവ് രണ്ടരലക്ഷം പേരെ എങ്കിലും കേരളത്തില്‍ എത്തിക്കും . 2357,,ഭൂമിശാസ്ത്രപരമായി നമ്മളോട് അടുത്തു കിടക്കുന്ന ടൂറിസംരംഗത്ത് നല്ല വിജയം നേടിയിട്ടുള്ള മാലദ്വീപ് ശ്രീലങ്ക സിംഗപ്പൂര്‍ ഗള്‍ഫ് രാജ്യങ്ങള്‍‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഉചിതമായ പ്രചാരണ പരിപാടികളിലൂടെ അമ്പതിനായിരം ടൂറിസ്ററ്കളെ കേരളത്തില്‍ എത്തിക്കാനും വിഷമം ഇല്ല . 2358,,വംശീയമായ ബന്ധം ഉള്ള ഇസ്രായേല്‍ ദക്ഷിണാഫ്രിക്ക എന്നീ സ്ഥലങ്ങളില്‍ നിന്നും ബോധപൂര്‍വ്വം ഇത്വരെ വികസിപ്പിച്ചെടുത്തിട്ടില്ലാത്ത സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍‍ മദ്ധ്യേഷ്യന്‍ റിപ്പബ്ലിക്കുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഒരു അമ്പതിനായിരം സന്ദര്‍ശകരെ ആകര്‍ഷിക്കാം . 2359,,ഇതുകൂടാതെ ഇന്ത്യയിലെ അറിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആയ ആഗ്ര ജയ്പൂര്‍ ഡല്‍ഹി ഗോവ എന്നീ സ്ഥലങ്ങളില്‍ എത്തുന്ന സഞ്ചാരികളുടെ യാത്രാപരിപാടികളില്‍ കേരളത്തെ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക വഴി മറ്റൊരു അരലക്ഷം ടൂറിസ്റ്റുകളെ കേരളത്തില്‍ എത്തിക്കാം . 2360,,ബേക്കല്‍ ടൂറിസംപദ്ധതി അജനൂര്‍ പള്ളിക്കര ഉദുമ ചെമ്മനാട് എന്നീ നാലു പഞ്ചായത്തുകളില്‍ ആയി 430ഹെക്ടര്‍ സ്ഥലത്ത് ആയിരിക്കും നിലവില്‍വരിക . 2361,,ഒമ്പതു വികസനമേഖലകള്‍ ആയി ആസൂത്രണത്തിന്റെ സൗകര്യത്തിന് ആയി പദ്ധതിപ്രദേശത്തെ വിഭജിച്ചിരിക്കുന്നു . 2362,,ഈ ഒമ്പതു വികസനമേഖലകളില്‍ 15 റിസോര്‍ട്ട് വികസനപ്രദേശങ്ങള്‍ മാസ്റ്റര്‍ വ്യക്തമായി കണ്ടെത്തിയിട്ടുണ്ട് . 2363,,ഓരോ പ്രദേശത്തിന്റെയും പരിസ്ഥിതിപ്രത്യേകതകള്‍ കണക്കില് എടുത്ത് എത്ര മുറികള്‍ ഓരോ വികസനമേഖലയിലും പണി കഴിപ്പിക്കാം എന്നും അവ ഏതെല്ലാം നിലവാരത്തില്‍ ഉള്ളവ ആയിരിക്കണം എന്നും ശാസ്ത്രീയമായി കണക്കാക്കപ്പെട്ടിരിക്കുന്നു . 2364,,2001-ല്‍ ആദ്യ ഘട്ടവും 2007-ല്‍ രണ്ടാം ഘട്ടവും പൂര്‍ത്തിയാവും . 2365,,ഒന്നാം ഘട്ടം പൂര്‍ത്തിയാവുമ്പോള്‍ നാലായിരം സന്ദര്‍ശകരെ ഒരേ സമയത്ത് പാര്‍പ്പിക്കാന്‍ ഉള്ള സൌകര്യങ്ങള്‍ വിവിധ നിലവാരങ്ങളില്‍ ആയി ബേക്കലില്‍ ഉണ്ടായിരിക്കും . 2366,,2007-ല്‍ പൂര്‍ണ്ണം ആവുമ്പോള്‍ ഏഴായിരം പേര്‍ക്ക് താമസിക്കാന്‍ കഴിയും എന്ന് ആണ് കണക്ക് . 2367,,ഈ വികസനം തികച്ചും സ്വകാര്യമേഖലയില്‍ തന്നെ ആണ് നടക്കേണ്ടത് . 2368,,എന്നാല്‍ റോഡ് വൈദ്യുതി കുടിവെള്ളം മാലിന്യസംസ്ക്കരണം എന്നിങ്ങനെ ഉള്ള പൊതുവായ ആവശ്യങ്ങള്‍ വാഗ്ദാനം ചെയ്തു എങ്കില്മാത്രമേ പദ്ധതിപ്രദേശത്ത് നിക്ഷേപം നടത്താന്‍ വന്‍കിട ഹോട്ടലുകള്‍ തയ്യാറാവുകയുള്ളൂ . 2369,,കേരളത്തിന്റെ ടൂറിസം ചരിത്രത്തില്‍ ഇത്ര ആസൂതിതം ആയി മറ്റൊരു ബൃഹദ്പദ്ധതി ഉണ്ടായിട്ടില്ല . 2370,,നിക്ഷേപതിന്റെ തോത് കൊണ്ടും വ്യാപ്തി കൊണ്ടും ബേക്കല്‍ ഒരു വികസനധ്രുവം ആവും എന്ന കാര്യത്തിലും സംശയം ഇല്ല . 2371,,ഉത്തരകേരളം മുഴുവനുമായി ഈ പദ്ധതിയുടെ കാന്തവലയത്തില്‍ പെടും എന്ന് കാണാം . 2372,,കോഴിക്കോട് വിമാനത്താവളം മുതല്‍ ബേക്കല്‍ വരെ ഉള്ള തീരപ്രദേശങ്ങള്‍ പലതും അനുബന്ധ ടൂറിസ്റ്റ്പ്രദേശങ്ങള്‍ ആയി വികസിക്കുക തന്നെ ചെയ്യും . 2373,,ബേക്കല്‍ പദ്ധതിപ്രദേശത്ത് ഇഷ്ടാനുസരണം സ്ഥലം കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും കര്‍ശനമായ പരിസ്ഥിതിനിയന്തണങ്ങളും കെട്ടിടനിര്‍മ്മാണനിയമങ്ങളും പ്രാവര്‍ത്തികം ആവുകയും ചെയ്യുമ്പോള്‍ കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ മറ്റ് പ്രാദേശികസംരംഭകരുടെ ശ്രദ്ധ തിരിയാതിരിക്കില്ല . 2374,,അങ്ങനെ അനവധി കടല്‍തീരസൗകര്യങ്ങള്‍ ഉണ്ടാവുകയും ടൂറിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഉത്തരകേരളത്തില്‍ ശക്തി പ്രാപിക്കുകയും ചെയ്യാന്‍ ബേക്കല്‍പദ്ധതി ഉപകരണം ആകും . 2375,,കൊയിലാണ്ടി പ്രദേശത്ത് പ്രസിദ്ധമായ ഹൂക്കനിര്‍മ്മാണം പയ്യന്നൂര്‍ ര്‍പ്രദേശത്തും മറ്റും സജീവമായ തെയ്യം പോലെ ഉള്ള കലാരൂപങ്ങള്‍ ബേപ്പൂര്‍ കേന്ദ്രം ആയ ഉരു നിര്‍മ്മാണവും അതിനെ ആശ്രയിച്ച് വികസിപ്പിച്ചെടുക്കാവുന്ന കരകൗശലങ്ങളും എല്ലാം ഇക്കാരണത്താല്‍ പുഷ്ടിപ്പെടുകയും ചെയ്യും . 2376,,ടൂറിസംമേഖലയിലെ പൊതുവായ തൊഴില്‍ സാദ്ധ്യതകളെ പറ്റി മറൊരൂ അദ്ധ്യായത്തില്‍ പ്രതിപാദിച്ചു എങ്കിലും കേരളത്തിന്റെ പ്രത്യേകതകളും വികസനത്തില്‍ നാം എത്തിനില്ക്കുന്ന അവസ്ഥയും കണക്കിലെടുത്ത് ഒരു വിശകലനം അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല . 2377,,കേരളം ഒരു വലിയ ടൂറസംവളര്‍ച്ചയ്ക്ക് തയ്യാറെടുത്ത് നില്ക്കുന്ന മുഹൂര്‍ത്തത്തില്‍ ഒളിഞ്ഞിരിക്കുന്ന തൊഴിലവസരങ്ങളെ കുറിച്ച് ഉള്ള അന്വേഷണത്തിന് ഏറെ പ്രസക്തി ഉണ്ട് . 2378,,ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്കാരികവും ആയ സവിശേഷതകള്‍ ആ പ്രദേശത്തിന്റെ ടൂറിസം തൊഴില്‍സാധ്യതകളെ പ്രകടമായി ബാധിക്കുകയും ചെയ്യും . 2379,,സാക്ഷരതയും വിദ്യാഭ്യാസവും വളരെ കുറവ് ആയിട്ടുള്ള ഒരു പിന്നോക്ക സംസ്ഥാനത്ത് വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന തൊഴിലുകള് അല്ല . 2380,,വിദ്യാഭ്യാസരംഗത്ത് വളരെ മുന്‍പന്തിയില്‍ നില്ക്കുന്ന കേരളത്തില്‍ വികസിപ്പിക്കാന്‍ സാദ്ധ്യത ഉള്ളവ . 2381,,വാര്‍ത്താവിനിമയം ഗതാഗതം എന്നീ മേഖലകളില്‍ ഒരു പ്രദേശത്തിന് കൈവന്നുകഴിഞ്ഞിട്ടുള്ള നേട്ടങ്ങളും പരിമിതികളും എല്ലാം ടൂറിസം തൊഴില്‍രംഗത്തെ ബാധിക്കുന്ന വസ്തുതകള്‍ ആണ് . 2382,,"പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മനുഷ്യവിഭവശേഷിയിലും കരകൗശലപാരമ്പര്യത്തിലും എല്ലാം കേരളം അതീവ സമ്പന്നം ആണ് എങ്കിലും , ടൂറിസംരംഗത്ത് നിന്ന് വേണ്ട വിധത്തില്‍ ഉള്ള സാന്വത്തികനേട്ടം ഉണ്ടാക്കാന്‍ നമുക്ക് ഇനിയും സാധിച്ചിട്ടില്ല ." 2383,,നിറവേറ്റപ്പെടാത്ത ഒരു വാഗ്ദാനം മാത്രം ആണ് കേരളത്തിലെ ടൂറിസം തൊഴില്‍മേഖല . 2384,,വികലമായ ടുറിസംസങ്കല്പങ്ങള്‍ നമ്മുടെ പുരോഗതിയെ വളരെ മന്ദഗതിയില്‍ ആക്കിയിട്ടുണ്ട് . 2385,,ടൂറിസ്റ്റിന്റെ ആവശ്യങ്ങളും അഭിരുചികളും യഥാര്‍ത്ഥത്തില്‍ എന്ത് ആണ് എന്ന് അന്വേഷിക്കാന്‍ നമ്മുടെ സ്വയംതൊഴില്‍സംരംഭകരോ കച്ചവടക്കാരോ അധികം ഒന്നും മെനക്കെട്ടതായി തോന്നുന്നില്ല . 2386,,അതിന്റെ ഫലം ആയി അജ്ഞതയും അല്പജ്ഞാനവും കൂടി ടൂറിസം തൊഴില്‍രംഗത്തു് നിന്ന് ഉളവാകേണ്ട വെളിച്ചത്തെ എവിടെ ഒക്കെയോ മറച്ചുപിടിച്ചിരിക്കുന്ന പ്രതീതി ആണ് ഇന്ന് . 2387,,ഈ അവസ്ഥയ്ക്ക് വിരാമം ഇടണം എങ്കില്‍ ആസൂത്രിതമായ ഗവേഷണവും നിരന്തരമായ പരിശീലനവും കൂടിയേ കഴിയൂ . 2388,,ടൂറിസം വ്യവസായത്തിലെ പ്രമുഖര്‍ക്കും ഗവണ്മെന്റിനും ഇടയില്‍ ഉള്ള പരിശീലനസ്ഥാപനങ്ങള്‍ക്കും ഈ അവസ്ഥയില്‍ ടൂറിസം തൊഴില്‍രംഗത്തെ കര കയറ്റുന്നതിന് വലിയ ബാദ്ധ്യത ഉണ്ട് . 2389,,ഈ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കണം എങ്കില്‍ ടൂറിസത്തിന്റെ തൊഴിലുല്പാദനക്ഷമത എത്ര വലുത് ആണ് എന്നും മറ്റു രാജ്യങ്ങള്‍‍ ഇതിന്‍റെ പ്രയോജനം എങ്ങനെ ആണ് സ്വായത്തം ആക്കുന്നത് എന്നും നമുക്ക് എന്തുമാത്രം അവസരങ്ങള്‍ ആണ് നഷടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നും കൂടി അറിയേണ്ടത് ഉണ്ട് . 2390,,ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലോകത്ത് പ്രദാനം ചെയ്യുന്ന വ്യവസായം ടൂറിസം എന്ന അറിവ് അഭ്യസ്തവിദ്യര്‍ക്ക് ഇടയിലെ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ കേരളത്തെ ഉണര്‍ത്തേണ്ടത് ആണ് . 2391,,"1995-ലെ കണക്കുകള്‍ അനുസരിച്ച് , 21കോടി ജനങ്ങള്‍ ആണ് ആഗോളവ്യാപകമായി പ്രത്യക്ഷം ആയും പരോക്ഷം ആയും ടൂറിസംരംഗത്ത് പണിയെടുക്കുന്നത് ." 2392,,ലോകത്തെ തൊഴില്‍ ചെയ്യുന്ന ജനസംഖ്യയുടെ പത്ത് ശതമാനം വരും ഇത് . 2393,,2005 ആകുമ്പോള്‍ ഇത് 33കോടി ആകും എന്ന് ആണ് പ്രതീക്ഷ . 2394,,യന്ത്രവത്കരണവും കമ്പ്യൂട്ടര്‍വത്കരണവും കൊണ്ട് തൊഴിലുകള്‍ നഷ്ടപ്പെടുന്നു എന്ന ഭീതി നിലനില്ക്കുന്ന ഒരു കാലയളവില്‍ ആണ് ഇത്രയേറെ തൊഴിലുകള്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുന്നത് . 2395,,"ചാര്ട്ടര്വിമാനങ്ങളില്‍ കയറി , ഏറ്റവും ആദായകരം ആയി , വലിയ സംഘത്തിന്റെ ഭാഗം ആയി യാത്ര ചെയ്യാന് ആഗ്രഹിക്കുന്ന സഞ്ചാരി അല്ല സുസ്ഥിരമായ ടൂറിസം വികസനത്തെ പരിപോഷിപ്പിക്കേണ്ടത് ." 2396,,"അത്തരം ഗ്രൂപ്പ്ടൂറുകള്‍ വാഗ്ദാനം ചെയ്യുന്ന പതിവ് കാഴ്ചകള്ക്കും കണ്ടക്ടഡ് ടൂറുകള്‍ക്ക് അപ്പുറത്ത് , തങ്ങള്‍ സന്ദര്ശിക്കുന്ന രാജ്യത്തിലെ ജനതയെയും അവരുടെ ജീവിതത്തെയും ആഴത്തില്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആണ് പുതിയ ടൂറിസ്റ്റുകള്‍‍ ." 2397,,ഏറ്റവും വില കുറഞ്ഞ ഹോട്ടലോ വില കൂടിയതു കൊണ്ടു മാത്രം ശ്രദ്ധേയം ആകുന്ന താമസസ്ഥലങ്ങളോ അവരെ ആകര്ഷിക്കുന്നില്ല . 2398,,"തനതുശൈലിയും , അത് പ്രദാനം ചെയ്യുന്ന അനുഭവവ്യത്യസ്തതയും ആണ് അവര്‍‍ അന്വേഷിക്കുന്നത് ." 2399,,അതിന് വേണ്ടി കൂടുതല്‍ പണം ചെലവിടാന്‍ അവര്‍‍ക്കു മടി ഇല്ല . 2400,,പതിവുകാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായവ കാണാനും ഉള്ക്കൊള്ളാനും ഉള്ള ഒരു നവതാത്പര്യം ഈ പുതിയ ടൂറിസത്തിന്റെ കാതല്‍ ആണ് . 2401,,"ടൂറിസ്റ്റുകള്‍‍‍‍ ആവിര്ഭവിക്കുന്ന രാജ്യങ്ങളില്‍ , ഈ വഴിക്ക് ഉള്ള മാറ്റം ഇന്ന് അനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു ." 2402,,ഇതിന് അനുരൂപമായ വളര്ച്ചയും പ്രതികരണവും ആതിഥേയരാജ്യങ്ങളിലും ഉളവാക്കാന്‍ സാധിക്കും എങ്കില്‍ ടൂറിസം വികസനത്തിന്റെ ഗുണഫലങ്ങള്‍ കൂടുതല് സമീകൃതമായി ലഭ്യം ആയിത്തുടങ്ങുകയും പ്രതികൂലമായ പാര്ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യും . 2403,,സമീപനത്തിന്റെ ആവിഷ്കാരം മാലിദ്വീപിലെ ടൂറിസം വികസനത്തില്‍ ഒരളവില്‍ കാണാന്‍ സാധിക്കും . 2404,,അറബിക്കടലില്‍ മാല കൊരുത്തിട്ടതു പോലെ ഉള്ള ഈ കോറല്ദ്വീപുകളില്‍ ചിലതില് മാത്രം ആണ് ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ അനുവദിച്ചിട്ടുള്ളത് . 2405,,കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ മാലിന്യങ്ങള്‍ സംസ്ക്കരിക്കാന്‍ ഉള്ള രീതികള്‍ പ്രാദേശികജനതയ്ക്ക് നീക്കിവയ്ക്കേണ്ട തൊഴിലുകള്‍ എന്നിങ്ങനെ ഉള്ള കര്ശനമായ നിയന്ത്രണങ്ങള്ക്ക് ഉള്ളില് ആണ് ടൂറിസം പ്രവര്ത്തനം ഇവിടെ നടക്കുന്നത് . 2406,,ഓരോ ദ്വീപിലും പരമാവധി എത്ര പേരെ താമസിപ്പിക്കാം എന്ന് കര്ശനമായി നിഷ്ക്കര്ഷിക്കപ്പെട്ടിരിക്കുന്നു . 2407,,അതിദുര്ബലമായ പരിസ്ഥിതിയുടെ പരിമിതികള്ക്ക് ഉള്ളില്‍ ആണ് ഈ നിയന്ത്രണങ്ങള്‍ അനുപേക്ഷണീയം ആയിത്തീരുന്നത് എങ്കിലും നിയന്ത്രിതമായ ടൂറിസം വികസനത്തിന്റെ നല്ലൊരു മാതൃക തന്നെ ആണ് മാലിദ്വീപ് . 2408,,ടൂറിസം എന്നാല്‍ മറ്റ ആരുടെയോ സുഖത്തിന് വേണ്ടിയും മറ്റാ ആരുടെയോ ലാഭത്തിനു വേണ്ടിയും നടത്തപ്പെടുന്ന കച്ചവടം ആണ് എന്ന ധാരണയില്‍ മാറ്റം ഉണ്ടാക്കാന്‍ ഈ മേഖലയിലെ പുത്തന്പ്രവണതകള്‍ സഹായകം ആണ് . 2409,,തങ്ങളുടെ ഭൂപ്രകൃതിയും മറ്റ ആകര്ഷണങ്ങളും കാണിച്ചുകൊടുത്ത് മറ്റ ആരെങ്കിലും ഒക്കെ പണം സമ്പാദിക്കുന്ന സന്പ്രദായത്തില്‍ പ്രാദേശികജനതയുടെ പങ്കാളിത്തമോ സഹകരണമോ ഉണ്ടാവുക ഇല്ല . 2410,,അവര്‍‍ ചൂഷിതരും രണ്ടാംകിട പൗരന്മാരും കേവലം കാഴ്ചക്കാരും ആയി നില്ക്കേണ്ടിവരുന്നു . 2411,,ആതിഥേയജനതയുടെ സഹകരണവും പങ്കാളിത്തവും ഉറപ്പ് വരുത്തി എങ്കില്‍മാത്രമേ ടൂറിസം വികസനം സുസ്ഥിരമായി നിലനില്ക്കുകയുള്ളൂ . 2412,,ഇതിനു കഴിയണം എങ്കില്‍ ആതിഥേയ സമൂഹത്തിലെ അഭ്യസ്ഥവിദ്യര്ക്ക് ടൂറിസംമേഖലയ്ക്ക് അനുയോജ്യമായ പരിശീലനം ഒരു അവശ്യഘടകം ആണ് . 2413,,ടൂറിസത്തിന്റെ പ്രത്യേകമായ ആവശ്യങ്ങള്ക്ക് വേണ്ടി പ്രാദേശികമായി നിലനില്ക്കുന്ന കൈത്തൊഴില്‍പാരമ്പര്യങ്ങളെ സജ്ജമാക്കേണ്ടതുണ്ട് . 2414,,ഉദാഹരണമായി നമ്മുടെ ഏതെങ്കിലും ഒരു കടപ്പുറത്തു ലഭ്യമാവുന്ന കൗതുകവസ്തുക്കളുടെ കാര്യം എടുക്കുക . 2415,,ശംഖുമാലകള്‍ ശംഖില് തീര്ത്ത കൊച്ചു പൂക്കള്‍ വിളക്കുകള്‍ ശില്പങ്ങള്‍ ഇവ ഒക്കെ ആണ് സാധാരണയായി കണ്ടുവരിക . 2416,,ഈ ഉല്പന്നങ്ങള്‍ സന്ദര്‍ശകരുടെ അഭിരുചിക്ക് ഇണങ്ങുന്ന വിധം ആകര്ഷകം ആക്കാനോ ദൂരയാത്രയില്‍ കൊണ്ടുപോകാന്‍ അനുയോജ്യമായ രീതിയില്‍ പായ്ക്കു് ചെയ്യാനോ സമ്മാനപ്പൊതികള്‍ ആയി അവയെ സജ്ജീകരിക്കാനോ കഴിയാറില്ല . 2417,,ഈ കൊച്ചു‍കൊച്ചു‍ വിടവുകള്‍ ടൂറിസത്തിന്റെ സാമ്പത്തികപ്രയോജനത്തെ നാട്ടുകാരില് നിന്ന് അകറ്റിനിറുത്തുന്നു . 2418,,പരിശീലനത്തിന്റെ അഭാവം ഇങ്ങനെ അനേകം മേഖലകളില്‍ അനുഭവപ്പെടുന്നു . 2419,,പ്രാദേശികമായ തൊഴില്സംരംഭകരുടെ അഭാവവും ടൂറിസംമേഖലയിലെ തൊഴില്‍സാധ്യതകളെ പൂര്ണ്ണമായി പ്രയോജനപ്പെടുത്തുന്നതിന് തടസ്സം ആയി നില്ക്കാറുണ്ട് . 2420,,ഈ വിടവുകളിലൂടെ ആണ് സമൂഹത്തിന് പുറത്ത് നിന്നും ചിലപ്പോള്‍ രാജ്യത്തിന് പുറത്ത് നിന്നും പ്രഗത്ഭന്മാര്‍ വന്ന് ആധിപത്യം സ്ഥാപിക്കുന്നത് . 2421,,പ്രാദേശികമായി ലഭ്യം ആവേണ്ട സാമ്പത്തികപ്രയോജനം അങ്ങനെ സമൂഹത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പുറത്തേയ്ക്ക് ഒഴുകുന്നു . 2422,,ഇത് വ്യാപകം ആകുമ്പോള്‍ ടൂറിസം സമൂഹത്തിന്റെ പങ്കാളിത്തം ഇല്ലാതെ നടക്കുന്ന ഉപരിപ്ലവവും ചൂഷണസ്വഭാവും ഉള്ള പ്രവര്‍ത്തനം ആയിത്തീരുന്നു . 2423,,അവസരോചിതമായ പരിശീലനപരിപാടികള് വഴി പ്രാദേശികജനതയെ സുസജ്ജര്‍ ആക്കുക മാത്രം ആണ് ഇതിന്‍ ഒരു പോംവഴി . 2424,,സുസ്ഥിരമായ ടൂറിസം വികസനത്തിന് മാസ്സ്ടൂറിസം അനുകൂലമായ ഒരു പ്രേരണ അല്ല . 2425,,എന്ത് ആണ് മാസ്സ്ടൂറിസത്തിന്റെ സവിശേഷതകള്‍ ? 2426,,എന്ത് ആണ് അതിന്റെ സ്വഭാവവും കുഴപ്പവും ? 2427,,കുറെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളും സൗകര്യങ്ങളും ആദായകരമായി കാണാനും അനുഭവിക്കാനും സാധിക്കാത്ത വിധത്തില്‍ സംവിധാനം ചെയ്യപ്പെട്ട പയ്ക്കേജുകള്‍ ആണ് വില്ക്കപ്പെടുന്നത് . 2428,,മെച്ചപ്പെട്ട ഹോട്ടല്നിരക്കുകളും അനേകം സംഘങ്ങളെ തുടര്ച്ചയായി ഒരേ സ്ഥലത്തേയ്ക്ക് അയക്കുമ്പോള്‍ ടൂര്‍ഓപ്പറേറ്റര്‍ക്ക് ലഭ്യമാവുന്ന മറ്റ ആനുകൂല്യങ്ങളും ഒരു പരിധി വരെ യാത്ര ആദായകരം ആക്കാന്‍ സഹായിക്കുന്നു . 2429,,കാണേണ്ട കാഴ്ചകളും വിനോദസൗകര്യങ്ങളും എല്ലാം മുന്‍കൂട്ടി വളരെ കൃത്യം ആയി നിര്ണ്ണയിക്കപ്പെടുന്നു . 2430,,അത്കൊണ്ടുതന്നെ ആ സ്ഥലത്തെ ജനജീവിതവും ആയി സംവദിക്കാനോ അന്വേഷിച്ച് അറിയാനോ പ്രത്യേകമായ അഭിരുചികള്‍ പോഷിപ്പിക്കുവാനോ യാത്രക്കാരന് സന്ദര്ഭം ലഭിക്കുന്നില്ല . 2431,,മറ്റൊരുഅത്ഥ്രത്തില്‍ ഒരു ടൂറിസ്റ്റിന്റെ യാത്രാനുഭവത്തെ ടൂര്‍ഓപ്പറേറ്റര്‍‍ മുന്‍കൂട്ടി നിയന്ത്രിക്കുന്നു . 2432,,ഇത്തരം പായ്ക്കേജുകളുടെ യുക്തി ടൂര്ഓപ്പറെറ്ററുടെയും യാത്രക്കാരന്റെയും സാമ്പത്തികലാഭം തന്നെ ആണ് . 2433,,തന്റെ പാക്ക്ക്കേജ് വാങ്ങുന്ന സഞ്ചാരിക്ക് അയാള്‍‍ മുടക്കിയ പണത്തിന്റെ മൂല്യം തിരികെ കിട്ടി എന്ന് തോന്നിക്കുവാന്‍‍ വേണ്ട കാര്യങ്ങള്‍ ഉള്പ്പെടുത്താന്‍ മാത്രമേ ടൂര്‍ഓപ്പറേറ്റര്‍‍ ഉത്സാഹിക്കുന്നുള്ളൂ . 2434,,സന്ദര്ശിക്കുന്ന് രാജ്യത്തെ പറ്റി ടൂറിസ്റ്റിനു കിട്ടുന്ന അറിവ് യാന്ത്രികവും കൃത്രിമവും ആണ് എന്നത് അയാളെ അലോസരപ്പെടുത്തുന്നില്ല . 2435,,അനേകായിരം ആളുകള്‍ ഒന്നിച്ച് വന്നുകൂടുമ്പോള്‍ പരിസ്ഥിതിയുടെ മേല്‍ അത് ആഘാതം ഏല്പിക്കാതിരിക്കുക ഇല്ല . 2436,,ആതിഥേയസമൂഹത്തിന്റെ വിഭവശേഷിയുടെ മേലും മറ്റു സൗകര്യങ്ങളുടെ മേലും അത് വലിയ സമ്മര്ദ്ദം ചെലുത്തുന്നു വര്ഷത്തിന്റെ ഏതാനും മാസങ്ങള്‍ മാത്രം ആണ് ടൂറിസ്റ്റുകള്‍‍ വന്നെത്തുന്നത് എങ്കില്‍ ഈ സമ്മര്ദ്ദത്തിന് പിന്നെയും സാന്ദ്രത ഏറുന്നു . 2437,,ഒരു പ്രദേശത്തിന്റെ പരിസ്ഥിതിക്ക് താങ്ങാവുന്നതില് അധികം കെട്ടിടങ്ങളും സന്ദര്‍ശകരും ഉണ്ടാകുമ്പോള്‍ തീര്‍ച്ചയായും ടൂറിസം പരിസ്ഥിതിക്ക് എതിരായ ഉപകരണം ആയി മാറുകയും ചെയ്യും . 2438,,ഒരു ഗ്രൂപ്പിന്റെ ഭാഗം ആയി നയിക്കപ്പെടാന് ആഗ്രഹിക്കാത്ത തന്നിഷ്ടം പോലെ യാത്ര ചെയ്യാനും ഇഷ്ടം ഉള്ള കാഴ്ചകള്‍ കാണാനും ആഗ്രഹിക്കുന്ന നല്ലൊരു വിഭാഗം യാത്രക്കാര്‍ മാസ്സ്ടൂറിസത്തിന്റെ കണക്കുകൂട്ടലുകളെ ചോദ്യം ചെയ്തുതുടങ്ങിയിരിക്കുന്നു . 2439,,പ്രത്യേക താത്പര്യങ്ങളും അഭിരുചികളും പരിപോഷിക്കുന്നതിന് ഉള്ള ഉപകരണം ആയി അവര്‍‍ ടൂറിസത്തെ കാണുന്നു . 2440,,ദൃശ്യമാധ്യമങ്ങള്‍ വ്യാപകം ആയതോടെ സ്ഥലങ്ങളും സ്മാരകങ്ങളും കാണുക എന്നതിന് അപ്പുറം ജനജീവിതം അറിയാന്‍ ഉള്ള വാസനയും ദൃഢമായി തുടങ്ങിയിരിക്കുന്നു . 2441,,അസാധാരണമായ അനുഭവങ്ങള് ആഗ്രഹിക്കുന്ന യുവതലമുറയ്ക്ക് പായ്ക്കേജ്ടൂറിന്റെ വിരസതയില്‍ നിന്ന് പുറത്ത് കടന്നേ പറ്റൂ . 2442,,പരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ച് ഉള്ള അവബോധവും ഇന്നത്തെ ടൂറിസ്റ്റിനെ സ്വതന്ത്രനായി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നു . 2443,,പാശ്ചാത്യനാടുകളില്‍ ഉള്ളതിനെക്കാള്‍ പരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ച് ഉള്ള അവബോധം കൂടുതല്‍ സജീവം ആണ് . 2444,,പതിനായിരങ്ങള്‍ ഒന്നിക്കുന്ന കടല്ത്തീരങ്ങളെക്കാള്‍ അധികം പേര്‍ കടന്നു ചെന്നിട്ട്ഇല്ലാത്ത ഒര്‍ ഉള്നാടന്‍ഗ്രാമമോ ഒഴിഞ്ഞ കടല്ത്തീരമോ ജലാശയമോ ഇവര്‍ ഇഷ്ടപ്പെടുന്നു . 2445,,ഗ്രീന്ടൂറിസം ഫാംടൂറിസം എന്നിങ്ങനെ ഉള്ള സങ്കല്പങ്ങള്‍ ഇന്ന് വ്യാപകം ആണ് . 2446,,ജ്യങ്ങളിലും പാശ്ചാത്യനാടുകളിലും ഉള്ള പുതിയ സമ്പന്നതയുടെ പ്രയോജനം ലഭിച്ച് ചെലവഴിക്കാന്‍ ധാരാളം പണവും ആയി വരുന്ന ഈ പുതിയ ടൂറിസ് ചുളുവില്‍ നാട് കാണാന്‍ ഇറങ്ങുന്ന സഞ്ചാരിയില്‍ നിന്ന് വ്യത്യസ്തനായി കാണേണ്ടതുണ്ട് . 2447,,ഒരു ഗ്രൂപ്പിന്റെ ഭാഗം ആയി സഞ്ചരിക്കുമ്പോള് ഉണ്ടാകുന്ന ലാഭം അയാള്‍ക്ക് പ്രശ്നം ആവുന്നില്ല . 2448,,"തീര്‍ച്ചയായും ടൂറിസംമേഖയിലേയ്ക്ക് പുതിയ വ്യവസായികളും കമ്പനികളും കടന്ന് വന്നുകൊണ്ടിരിക്കുകയാണ് , ഇന്ത്യയില് എങ്ങും ." 2449,,ടൂറിസത്തില്‍‍ നിന്ന് രാജ്യം നേടുന്ന വിദേശനാണ്യം ആകട്ടെ ഓരോ വര്ഷവും വളര്ന്നുകൊണ്ടിരിക്കുന്നു . 2450,,1995ല്‍ 7365കോടി രൂപയുടെ വിദേശനാണ്യം ആണ് ടൂറിസം വഴി ഇന്ത്യക്ക് നേടാന് ആയത് . 2451,,മുന്‍ വര്ഷത്തെ തുകയും ആയി താരതമ്യപ്പെടുത്തിയാല്‍ 13.2 ശതമാനം വളര്ച്ച ആണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത് . 2452,,ഈ വളര്ച്ച പുതിയ ഉണര്വ്വിനറെ പ്രതിഫലനവും കൂടുതല്‍ മൂലധനനിക്ഷേപത്തിന്‍ ഉള്ള ക്ഷണപ്പത്രവും ആകുന്നു . 2453,,ടൂറിസം വ്യവസായത്തിന്റെ വരുമാനത്തില്‍ ഏതാണ്ട് അറുപതു ശതമാനവും ഹോട്ടല്‍മേഖലയില്‍ ആണ് . 2454,,ഒരു ദേശത്തിന്റെ ടൂറിസം വളര്ച്ചയില്‍ ഹോട്ടല്‍മേഖലയിലെ മുതല്മുടക്കിന് വലിയ പ്രാധാന്യം ആണ് ഉള്ളത് . 2455,,ഇന്ത്യയില് ഒട്ടാകെ 807 അംഗീകൃത ഹോട്ടലുകള്‍ ഉണ്ട് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു . 2456,,ഇതില്‍ പഞ്ചനക്ഷത്രഡീലക്സ് വിഭാഗത്തില്‍ മുപ്പത്തിമൂന്നും സാധാരണ പഞ്ചനക്ഷത്ര വിഭാഗത്തില്‍ നാല്പത്തിയെട്ടും ഹോട്ടലുകള്‍ ആണ് ഉള്ളത് . 2457,,വിവിധ വിഭാഗങ്ങളില്‍ ആയി ഇന്ത്യയില്‍ ആകെ ലഭ്യമായ മുറികളുടെ എണ്ണം 47675 ആണ് . 2458,,"ഇന്ത്യയില്‍ എത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ നടത്തിയ ഒരു സര്വ്വേയില്‍ നിന്ന് 42ശതമാനം പേര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളും , 20ശതമാനം ത്രിനക്ഷത്ര ഹോട്ടലുകളും , ബാക്കി ഉള്ളവര്‍ ചെലവ് കുറഞ്ഞ ഹോട്ടലുകളും ഇഷ്ടപ്പെടുന്നു എന്ന് വ്യക്തം ആക്കൂന്നുണ്ട് ." 2459,,ആകെ ഉള്ള നക്ഷത്രഹോട്ടലുകള്‍ ഏറിയ പങ്കും ബോംബെയിലും ദല്ഹിയിലും മറ്റു വന്‍ നഗരങ്ങളിലും മാത്രം ആണ് എന്ന വസ്തുതയും ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട് . 2460,,ആകെ ഇന്ത്യയില്‍ പഞ്ചനക്ഷത്ര വിഭാഗത്തില്‍ ലഭ്യം ആയ 15000 മുറികളില്‍ 9000 മുറികളും ബോംബെയിലും ദല്ഹിയിലും മാത്രം ആകുന്നു . 2461,,ഇന്ത്യന്‍ ഹോട്ടല്‍ വ്യവസായം നിയന്ത്രിക്കുന്നത് ഏതാനും പ്രധാനപ്പെട്ട ഗ്രൂപ്പുകള്‍ ആണ് . 2462,,"ടാജ് , ഒബ്റോയ് , ഐ.റ്റി.ഡി.സി , ഏഷ്യന്‍ ഹോട്ടല്‍ , ലീലഗ്രൂപ്പ് , ഹോട്ടല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവര്‍ ചേര്‍ന്ന് ഹോട്ടല്‍ വ്യവസായത്തില്‍ നിന്ന് ഉള്ള വരുമാനത്തിന്റെ 43 ശതമാനം കൈയടക്കുന്നു ." 2463,,ഇന്ത്യയിലെ അനുകൂലം ആയ സാമ്പത്തിക കാലാവസ്ഥയുടെ അംഗീകാരം എന്നോണം അന്താരാഷ്ട്ര ഹോട്ടല്‍ ചെയിനുകള്‍ ഇന്ത്യന്‍ ഹോട്ടല്‍ ശൃംഖലകകളും ആയി യോജിച്ചുകൊണ്ടോ അല്ലാതെയോ രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുകയാണ് . 2464,,"ഹില്ട്ടന്‍ , മാറിയറ്റ് , ബെസ്റ്റ്വെസ്റ്റേണ്‍ , ഫോര്സീസണ്സ് എന്നീ ലോകപ്രശസ്ത ഹോട്ടലുകള്‍ ഇന്ത്യയില്‍ പ്രവേശിച്ചുകഴിഞ്ഞു ." 2465,,"ഇവ കൂടാതെ നിലവില്‍ ഉള്ള ഹോട്ടലുകള്‍ മെച്ചപ്പെട്ട രീതിയില്‍ വിപണനം ചെയ്യുന്നതിനും നടത്തുന്നതിനും ഉള്ള മാനേജ്മെന്രും മാര്ക്കറ്റിങ്ങ് വ്യവസ്ഥയില്‍ ഷെറട്ടന്‍ , റമഡ , സൊഫിറ്റല്‍ , മെറിദിയന്‍ , റാഡിസന്‍ , കെംപിന്സ്കി , ഹോളിഡേഇന്‍ എന്നിങ്ങനെ ഉള്ള ഗ്രൂപ്പുകളും ഇന്ത്യയില്‍ പ്രവര്ത്തിക്കുന്നുണ്ട് ." 2466,,ഈ ലോകപ്രശസ്ത ഹോട്ടലുകളുടെ ഇന്ത്യയിലെ സാന്നിദ്ധ്യം അന്താരാഷ്ട്ര ടൂറിസം വിപണിയില്‍ ഇന്ത്യക്ക് വളരെ ഏറെ അനുകൂലഫലങ്ങല് ഉളവാക്കും . 2467,,നമ്മുടെ ടൂറിസംവിപണനം കുറേക്കൂടി അനായാസവും സുഗമവും ആക്കാന്‍ ഈ ഹോട്ടലുകളുടെ സാന്നിദ്ധ്യം സഹായകം ആകുന്നു . 2468,,കാരണം ഈ പേരുകള്‍ ഒരു സഞ്ചാരിക്ക് നിശ്ചിത സര്വ്വീസിനെ കുറിച്ചും സൗകര്യങ്ങളെ കുറിച്ചും ഒരു ഉറപ്പ് നല്കാന്‍ പര്യാപ്തം ആകാറുണ്ട് . 2469,,അന്താരാഷ്ട്ര ടൂറിസം ബിസ്സിനസ്സില്‍ പുതിയ ഹോട്ടലുകള്ക്കും ഒറ്റപ്പെട്ട സംരംഭങ്ങള്ക്കും നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രശ്നവും ഈ അന്താരാഷ്ട്ര ശൃംഖലകളുടെ വിപണനശേഷിയും കരുത്തുറ്റ സാമ്പത്തികസന്നാഹവും ആണ് . 2470,,അതേസമയം ആഭ്യന്തര ഹോട്ടലുകള്ക്ക് ഇവരുടെ സന്നിദ്ധ്യം വഴി ഉളവാകുന്ന ടൂറിസംവളര്ച്ച വളരെ ഏറെ ഗുണം ചെയ്യുന്നുണ്ട് . 2471,,ലാഭം രാജ്യത്തിന് പുറത്തേയ്ക്ക് കൊണ്ടുപോകുന്നതിനെ നിയന്ത്രിക്കുന്ന നിയമങ്ങളും കൂടി അന്താരാഷ്ട്ര ഹോട്ടല്‍ശൃഖലകളുടെ സാന്നിദ്ധ്യത്തിന്റെ ആത്യന്തികമായ പ്രയോജനത്തെ നിയന്ത്രിക്കുന്നു . 2472,,ഇന്ത്യന്‍ വ്യോമയാനരംഗത്ത് നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും ടൂറിസംവളര്ച്ചക്ക് അനുകൂലം ആണ് എന്ന് സമ്മതിക്കണം . 2473,,കുറേ വര്ഷങ്ങള്ക്ക് മുമ്പ് ഇന്ത്യന്‍എയര്ലൈന്സിനെ മാത്രം രാജ്യത്തിന്‍ ഉള്ളിലെ യാത്രയ്ക്ക് ആശ്രയിക്കേണ്ടിവന്നിരുന്നു . 2474,,നിരന്തരമായ പരാതിയ്ക്ക് ഇത് ഇട കൊടുക്കുകയും ചെയ്തിരുന്നു . 2475,,ഇന്നിപ്പോള്‍ അനേകം സ്വകാര്യ എയര്ലൈനുകള്‍ ഭാരതത്തിന്‍ ഉള്ളിലെ സഞ്ചാരികള്ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും സൗകര്യവും പ്രദാനം ചെയ്യുന്നുണ്ട് . 2476,,ഈ നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ ഇന്ത്യയിലേക്ക് അമ്പതുലക്ഷം വിദേശടൂറിസ്റ്റുകളെ എത്തിക്കുക എന്ന ലക്ഷ്യം ആണ് ഇന്ത്യന്‍ ടൂറിസം വ്യവസായത്തിന്റെ മുന്നില്‍ ഉള്ളത് . 2477,,ഇതിന്‍ ആയി കേന്ദ്രസര്ക്കാര്‍ ഒരു ആക്ഷന്പ്ലാന്‍ തയാറാക്കിയിട്ടുണ്ട് . 2478,,"പുതിയ ടൂറിസ്റ്റ്കേന്ദ്രങ്ങളുടെ വികസനം , പുതിയ സര്ക്യൂട്ടുകളുടെ വികസനവും , മെച്ചപ്പെട്ട പ്രചാരണതന്ത്രവും എല്ലാം ഈ ആക്ഷന്പ്ലാനില്‍ ഉള്പ്പെട്ടിട്ടുണ്ട് ." 2479,,നാം ലക്ഷ്യം ഇട്ടിരിക്കുന്ന അമ്പതുലക്ഷം എന്നത് ആഗോള ടൂറിസംവിപണിയുടെ വളര്ച്ചയും ആയി തട്ടിച്ചുനോക്കുമ്പോള്‍ വളരെ നിസ്സാരം ആണ് എന്ന് വേണം പറയാന്‍ . 2480,,ഇപ്പോള്‍ തന്നെ സിംഗപ്പൂരിലേക്ക് പ്രതിവര്‍ഷം 60ലക്ഷവും ചൈനയിലേക്ക് 170ലക്ഷവും സ്പെയിനിലേക്ക് 420ലക്ഷവും ഫ്രാന്സിലേക്ക് 670ലക്ഷവും ടൂറിസ്റ്റുകള് സഞ്ചരിക്കുന്നു എന്ന വസ്തുതകളുടെ പശ്ചാത്തലത്തില്‍ വേണം ഭാരതത്തിന്റെ ലക്ഷ്യം ആയ 50ലക്ഷത്തെ വിലയിരുത്തേണ്ടത് . 2481,,ലക്ഷ്യം അത്ര അപ്രാപ്യം അല്ല എന്ന് സൂചിപ്പിക്കുമ്പോഴും ഇതു നേടിയെടുക്കുന്നതിന് വ്യക്തം ആയ ആസൂത്രണവും ലക്ഷ്യബോധവും ആവശ്യം ആണ് എന്ന കാര്യം വിസ്മരിക്കുന്നില്ല . 2482,,നേരത്തേ വിവരിച്ച വരും നാളുകളിലെ ടൂറിസ്റ്റുകളുടെ അഭിരുചിയിലും സമീപനത്തിലും ഉണ്ടാകാന്‍ സാദ്ധ്യത ഉള്ള മാറ്റങ്ങള്‍ കൂടി വളര്ച്ചയുടെ ഈ ഘട്ടത്തില്‍ നാം കണക്കില് എടുക്കേണ്ടതുണ്ട് . 2483,,നമ്മുടെ ഉല്പന്നവും വിപണിയുടെ താത്പര്യവും തമ്മില്‍ പൊരുത്തക്കേട് ഇല്ല എന്ന് ഉറപ്പ് വരുത്താന്‍ ഉള്ള ഏറ്റവും ഫലപ്രദമായ മാര്ഗ്ഗം സ്വകാര്യമേഖലയെ കൂടുതലായി ആശ്രയിക്കുക എന്നത് ആണ് . 2484,,കൂടുതല്‍ മുതല്മുടക്കിന് അനുരൂപം ആയ സാഹചര്യം ഒരുക്കുകയും ടൂറിസം വികസനത്തിന് വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വം ആണ് ഗവണ്മെന്റുകള്‍ ഏറ്റെടുക്കേണ്ടത് . 2485,,ഭാരതത്തിന്റെ ഈ ടൂറിസം ലക്ഷ്യങ്ങള്‍ സഫലം ആക്കുന്നതിന് കേന്ദ്രഗവണ്മെന്റിന് ഉള്ള ഉത്തരവാദിത്തത്തോട് ഒപ്പം സംസ്ഥാനങ്ങള്ക്കും വലിയ പങ്ക് നിര്വഹിക്കാനുണ്ട് . 2486,,ഇന്ത്യയില് അങ്ങോളമിങ്ങോളം വ്യാപിച്ചുകിടക്കുന്ന ആകര്ഷണങ്ങള്‍ വേണ്ട വിധം ടൂറിസ്റ്റുകള്‍ക്ക് ലഭ്യം ആക്കുന്നതിനും മൂലധനപ്രവാഹം ആകര്ഷിക്കുന്നതിനും സംസ്ഥാന ഗവണ്മെന്റുകള്ക്ക് വളരെ വലിയ പങ്ക് നിര്വ്വഹിക്കാനുണ്ട് . 2487,,"ഒറീസ്സ , ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ പുതിയ ടൂറിസം നയപ്രഖ്യാപനും ആയി രംഗത്ത് എത്തിയിരിക്കുന്നു ." 2488,,"മഹാരാഷ്ട്ര , ഹിമാചല്രദേശ് , രാജസ്ഥാന്‍ , കേരളം എന്നീ സംസ്ഥാനങ്ങള്‍ വ്യക്തമായ ലക്ഷ്യബോധത്തോടെയും പരിപാടികളോടെയും ഇന്ത്യന്‍ടൂറിസത്തിന്റെ മുന്നോട്ടു് ഉള്ള പ്രയാണത്തില്‍ പ്രബല സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നു ." 2489,,ഈ സംസ്ഥാനങ്ങളുടെ വിജയത്തെ ആശ്രയിച്ചിരിക്കും ഈ വരും ദശകത്തിലെ ഇന്ത്യന്‍ടൂറിസത്തിന്റെ ഗതിവിഗതികള്‍ . 2490,,പ്രകൃതിദത്തമായ സാദ്ധ്യതകളുടെ ധാരാളിത്തം കൊണ്ടും സ്പഷ്ടമായ പ്രതിച്ഛായ കൊണ്ടും ഗവണ്മെന്റിന്റെ വ്യക്തമായ നയസമീപനം കൊണ്ടും കഴിഞ്ഞ വര്ഷങ്ങളില്‍ നേടിയെടുക്കാന്‍ സാധിച്ച മനുഷ്യവിഭവവികസനം കൊണ്ടും ഒരു ടൂറിസം സമൂഹത്തിന്റെ സാന്നിദ്ധ്യം കൊണ്ടും കേരളത്തിന്റെ കാല്വയ്പ്പുകള്‍ ഭാരതത്തിന് ആകെ പ്രസക്തവും പ്രധാനവും ആണ് . 2491,,"ടൂറിസ്റ്റ് ലക്ഷ്യസ്ഥാനം ആകാന്‍ ആഗ്രഹിക്കുന്ന ഒരു പ്രദേശത്തിന്റെ ആദ്യത്തെ വെല്ലുവിളി , ടൂറിസം വിപണിയില്‍ അറിയപ്പെടുക എന്നത് ആണ് ." 2492,,അങ്ങനെ യാത്രികന്റെ മനോഭൂപടത്തില്‍ സ്ഥാനം പിടിച്ചു എങ്കില്‍ മാത്രമേ തുടര്‍ന്ന് ഉള്ള ടൂറിസം ആ വഴിക്ക് നടക്കുകയുള്ളൂ . 2493,,"കൂടുതല്‍ സന്ദര്‍ശകര്‍ ആ പ്രദേശത്ത് അങ്ങനെ വന്നെത്തിക്കഴിയുമ്പോള്‍‍ , അവിടത്തെ സൗകര്യങ്ങള്‍ അപര്യാപ്തം ആയിത്തീരുകയും , കൂടുതല്‍ സൗകര്യങ്ങള്‍ക്കു വേണ്ടി ഉള്ള ആവശ്യം വ്യാപകമായി ഉയരുകയും ചെയ്യും ." 2494,,"വിപണനം ആദ്യം ആരംഭിക്കുമോ , അതോ നിര്‍മ്മാണം നടത്തിയ ശേഷം വിപണനം ആരഭിക്കുമോ എന്നത് ടൂറിസം ആസൂത്രകരെ എപ്പോഴും നേരിടുന്ന സമസ്യ ആണ് ." 2495,,"സന്ദര്‍ശക ദൗര്ലഭ്യതയും സൗകര്യങ്ങളുടെ ലഭ്യതയും എന്ന അവസ്ഥ , സൗകര്യങ്ങളുടെ ദൗര്ലഭ്യതയും , സന്ദര്‍ശകരുടെ ലഭ്യതയും എന്നത് ആയി പരിണമിക്കുകയും , കുറെ കഴിയുമ്പോള്‍ വീണ്ടും പഴയ അവസ്ഥ നിലവില്വരികയും ചെയ്യുക‌ ടൂറിസം വികസനത്തിലെ ആവര്ത്തിക്കപ്പെടുന്ന ചംക്രമണം ആണ് ." 2496,,ഈ ചലനം എവിടെ നിന്ന് വേണമെങ്കിലും ആരംഭിക്കുകയും ചെയ്യാം . 2497,,വ്യാവസായിക വിപ്ളവത്തിന് ശേഷം ലോകം സാമാന്യമായി പിന്തുടര്ന്നുപോന്ന വികസനമാതൃക ഇന്ന് പരക്കെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു . 2498,,"സാമ്പത്തികവികസനം എന്ന ലക്ഷ്യത്തിനു വേണ്ടി പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ച് തീര്ക്കുകയും , ആ അനിയന്ത്രിതമായ ഉപഭോഗത്തിന്റെ അപരിഹാര്യമായ പാര്ശ്വഫലങ്ങള്‍ വരും തലമുറകള്ക്ക് സമ്മാനിക്കുകയും ചെയ്യുന്നു എന്നത് ആണ് ആ വികസനതന്ത്രത്തിന്റെ ന്യൂനത ." 2499,,മനുഷ്യന്റെ വളര്ച്ചക്കു പരിമിതികള് ഉണ്ട് എന്നും പ്രകൃതിവിഭവങ്ങള്ക്ക് പരിധികള് ഉണ്ട് എന്നും ഉള്ള തിരിച്ചറിവില്‍ നിന്ന് ഉടലെടുക്കുന്ന ഒരു ദിശാബോധം ആണ് അത് . 2500,,പരിപ്രേക്ഷ്യത്തില്‍ ഉണ്ടായ ഈ മാറ്റം ടൂറിസംമേഖലയിലും അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു . 2501,,അനിയന്ത്രിതമായ ടൂറിസം വളര്ച്ചയുടെ ദുരന്തഫലങ്ങള്‍ ഇന്നു പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് . 2502,,ടൂറിസ്റ്റുകള്‍‍ നശിപ്പിച്ചിട്ട് പോയ എത്രയോ കടല്ത്തീരങ്ങള്‍ ഇന്ന് പഠനവിഷയം ആക്കപ്പെട്ടുകഴിഞ്ഞു . 2503,,സന്ദര്‍ശകര്ക്ക് സുഖസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന്‍ ആയി അളവറ്റ് ചുഷണം ചെയ്യുക വഴി ഗതികേടില് ആയ ആതിഥേയജനതയുടെ ചരിതങ്ങള്‍ ഈ പഠനങ്ങള്ക്ക് പശ്ചാത്തലം ആകുന്നു . 2504,,വിവേചനം ഇല്ലാത്ത ടൂറിസംവളര്ച്ച വരുത്തിത്തീര്ക്കുന്ന സാമൂഹ്യവും സാമ്പത്തികവും ധാര്മ്മികവും ആയ പ്രശ്നങ്ങള്‍ പുതിയ ഒരു ടൂറിസം സമീപനത്തെ പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു . 2505,,ഇതിന്റെ ഫലം ആയി അനഭിലഷണീയമായ പാര്ശ്വഫലങ്ങള്‍ പരമാവധി കുറക്കാനും തങ്ങളുടെ ജനതക്ക് ടൂറിസത്തില്‍‍ നിന്നു് ഉള്ള പ്രയോജനം പരമാവധി വര്‍ദ്ധിപ്പിക്കാനും ഇന്ന് ഗവണ്മെന്റുകള്‍ തന്ത്രങ്ങള്‍ ആവിഷ്കരിച്ച് തുടങ്ങിയിരിക്കുന്നു . 2506,,"ബദല്ടൂറിസം , സുസ്ഥിരമായ ടൂറിസം എന്നയൊക്കെ ഉള്ള സംജ്ഞകള്‍ ഈ പുതിയ മനോഭാവത്തെ ആണ് സൂചിപ്പിക്കുന്നത് ." 2507,,ആതിഥേയജനതയെ ടൂറിസം വികസനത്തിന്റെ കേന്ദ്രബിന്ദുവും പ്രധാന ഗുണഭോക്താവും ആക്കുന്നു എന്നത് ആണ് ഈ പുതിയ സമീപനത്തിലെ കാതലായ മാറ്റം . 2508,,അതിഥികള്ക്ക് വേണ്ടി നടത്തുന്ന മാറ്റങ്ങളെക്കാളും പരിഷ്കാരങ്ങളെക്കാളും പ്രധാനം അഥിതികളുടെ സമീപനത്തിലും കാഴ്ചപ്പാടിലും വരേണ്ട മാറ്റം ആണ് . 2509,,"ആതിഥേയജനതയുടെ സംസ്കാരത്തെയും പ്രകൃതിയെയും ജീവിതരീതിയെയും എല്ലാം ആദരപൂര്വ്വം , അവയുടെ തനിമയില്‍ അറിയുവാനും അനുഭവിക്കാനും ഈ പുതിയ സമീപനം പ്രേരണ ചെലുത്തുന്നു ." 2510,,ഈ അടിസ്ഥാനപരമായ മാറ്റം സുസ്ഥിരമായ ടൂറിസം വികസനത്തിന് പുതിയ ഒരു വ്യക്തിത്വം നേടിക്കൊടുക്കുന്നു . 2511,,"വിനിന്ദകര്‍ എടുത്ത് കാട്ടാറുള്ള ന്യൂനത , വിദേശസന്ദശകരുടെ സുഖസൗകര്യങ്ങള്ക്ക് വേണ്ടി , അതതു നാട്ടിലെ ജനങ്ങള്‍ക്ക് അര്ഹതപ്പെട്ട സൗകര്യങ്ങളും പ്രകൃതിവിഭവങ്ങളും ഇല്ലാതാവും എന്ന് ഉള്ളത് ആണ് ." 2512,,നമ്മുടെ സംസ്കാരങ്ങളും ആചാരങ്ങളും എല്ലാം അങ്ങനെ പ്രദര്ശനവസ്തുക്കള് ആയി മാറുന്നു . 2513,,സുഖം തേടിവരുന്ന സമ്പന്നരായ അതിഥികളുടെ നിരുത്തരവാദപരമായ ഉപഭോഗം വഴി ആതിഥേയ ജനതക്കു നിത്യമായ നഷ്ടവും അപകര്ഷതാബോധവും ബാക്കി ആകുന്നു . 2514,,"സാമ്പത്തികമായ മേധാശക്തിയിലൂടെ . അങ്ങനെ ഒരു പുതിയ കൊളോണിയലിസം ടൂറിസത്തിന്റെ മുഖപടം അണിഞ്ഞ് , വികസ്വരരാജ്യങ്ങളെ കീഴടക്കുന്നു എന്ന് ഉള്ള ആക്ഷേപത്തിന്റെ കാതലും ഇതു തന്നെ ആണ് ." 2515,,"ടൂറിസത്തില്‍‍ നിന്നു കിട്ടുന്ന സാമ്പത്തിക പ്രയോജനം ആകട്ടെ , ഈ രംഗത്ത് ഉള്ള വമ്പന്മാര്ക്കും , പലപ്പോഴും രാജ്യാന്തര ഏജന്സികള്ക്കും മാത്രം അനുഭവേദ്യം ആകുകയും ചെയ്യുന്നു ." 2516,,പ്രാദേശികജനതക്കു് തുച്ഛമായ സാമ്പത്തികനേട്ടങ്ങളുടെ എല്ലിന്‍കഷണങ്ങള്‍ മാത്രം കിട്ടുന്നു എന്നത് ആണ് ടൂറിസം വികസനത്തിന് നേരിടേണ്ടിവരുന്ന വലിയ വിമര്ശനങ്ങളില്‍ ഒന്ന് . 2517,,തങ്ങളുടെ ജനതക്ക് അപ്രാപ്യമായ സുഖസൗകര്യങ്ങള്‍ സമ്പന്നരായ അതിഥികള്ക്ക് വേണ്ടി സജ്ജീകരിക്കുന്നതിലൂടെ വിഭവവിനിയോഗത്തിലെ മുന്ഗണനകള്‍ തകിടംമറിയുന്നത് ടൂറിസം വികസനത്തിലെ വലിയ ഒരു അധാര്മ്മികത . 2518,,ഈ പ്രശ്നങ്ങളെ അപ്പാടേ നിരാകരിക്കാനോ പൂര്‍ണ്ണമായും പരിഹരിക്കാനോ ടൂറിസം വികസനത്തിന്റെ പുതിയ തന്ത്രങ്ങള്ക്ക് സാധിക്കും എന്നു പറഞ്ഞുകൂടാ .. 2519,,എങ്കിലും സുസ്ഥിരമായ ടൂറിസം വികസനം നൈതികവും സാമ്പത്തികവും സാമൂഹ്യവും ആയ ഈ പ്രശ്നങ്ങളെ അവയുടെ സാകല്യതയില്‍ മനസ്സിലാക്കുന്നുണ്ട് . 2520,,വൈകാരികമായ മുന്വിധികളില് നിന്നും കാലഹരണപ്പെട്ട സങ്കല്പങ്ങളില് അധിഷ്ഠിതം ആയ വിമര്ശനങ്ങളില് നിന്നും ടൂരിസത്തെ പൂര്‍ണ്ണമായി കുറ്റവിമുക്തം ആക്കാന്‍ കഴിയുകയില്ല . 2521,,പക്ഷേ സുസ്ഥിതമായ ടൂറിസം വികസന സമീപനത്തിന് സമൂഹഗാത്രത്തില് നിന്ന് അതിനെ അന്യവത്കരിക്കുന്ന ഘടകങ്ങളെ മനസ്സിലാക്കാനും അവയുടെ ആഘാതം ലഘൂകരിക്കാനും തീര്‍ച്ചയായും സാധിക്കും . 2522,,നേരത്തേ സൂചിപ്പിച്ചതു പോലെ പുതിയ സമീപനത്തിലെ കേന്ദ്രബിന്ദു എന്നത് ആതിഥേയജനത ആകുന്നു . 2523,,അക്കാരണത്താല്തന്നെ രാജ്യാന്തര ഏജന്സികളുടെയും പഞ്ചനക്ഷത്ര ഹോട്ടല് ശൃംഖലകളുടെയും ഏതാണ്ട് പൂര്ണമായ നിയന്ത്രണത്തില് നിന്ന് ടൂറിസത്തെ ഒരു പരിധി വരെ മോചിപ്പിക്കാന്‍ ഈ പുതിയ സമീപനം പ്രേരിപ്പിക്കുന്നു . 2524,,അത്തരം ഏജന്സികളെ ടൂറിസംരംഗത്തു നിന്നു പാടേ തുടച്ചുമാറ്റാന്‍ ആവില്ല എങ്കിലും അവരുടെ സേവനങ്ങളും കഴിവുകളും ഉപയോഗപ്പെടുത്താനും സുസ്ഥിരമായ ടൂറിസംവികസനം നിര്ബന്ധിക്കുന്നു . 2525,,ഈ ആരോഗ്യകരമായ മാറ്റങ്ങള്‍ എവിടെ നിന്ന് ആണ് ആവിര്ഭവിക്കേണ്ടത് ? 2526,,ആര്‍ ആണ് ഈ അവസ്ഥയിലേയ്ക്കു് നയിക്കുന്ന കരുക്കള്‍ നീക്കേണ്ടത് ? 2527,,ആതിഥേയരാജ്യത്തിലെ ആസൂത്രകര്ക്കും ഭരണകര്ത്താക്കള്ക്കും ഇതില്‍ വലിയ ഒരു പങ്ക് വഹിക്കാന്‍ ഉണ്ട് . 2528,,അന്താരാഷ്ട്ര ഏജന്സികളുടെയും വന് ഹോട്ടല് ശൃംഖലകളുടെയും ടൂര്‍ഓപ്പറേറ്റര്മാരുടെ സമീപനത്തിലും മാറ്റങ്ങള്‍ ഉണ്ടാകേണ്ടതായിട്ടുണ്ട് . 2529,,എന്നാല്‍ അത് യാഥാര്ഥ്യം ആകണം എങ്കില്‍ ടൂറിസ്റ്റുകളുടെ ആവശ്യങ്ങളിലും പ്രതീക്ഷകളിലും കൂടി മാറ്റം ഉണ്ടാകണം . 2530,,ഈ മാറ്റം ഉളവാകാന് ഏതെങ്കിലും ലളിതമായ തന്ത്രങ്ങള്‍ ഉണ്ട് എന്നു പറഞ്ഞുകൂടാ . 2531,,മൂല്യാവബോധത്തിലും അവധിക്കാലത്തെ പറ്റി ഉള്ള സങ്കല്പത്തിലും എല്ലാം ആഴത്തില്‍ ഉള്ള മാറ്റങ്ങള്‍ ഉണ്ടാകണം എങ്കില്‍ അത് ടൂറിസംരംഗത്ത് മാത്രം ഉള്ള ഒരു മാറ്റം ആയി സംവിധാനം ചെയ്തെടുക്കുക സാധ്യം അല്ല . 2532,,പരിസ്ഥിതിയോടും പാരമ്പര്യത്തോടും ഉള്ള സമീപനത്തില്‍ ഒരു ധിഷ്ണപരമായ പരിവര്ത്തനം ഉണ്ടായേ സാധിക്കൂ . 2533,,നിലവില് ഇരിക്കുന്ന സങ്കല്പങ്ങളെ പരിപാലിക്കുന്നതില്‍ പ്രബലവിഭാഗങ്ങള്ക്ക് നിക്ഷിപ്തതാല്പര്യം ഉണ്ട് എന്നിരിക്കേ ഈ മാറ്റത്തിന് അനുകൂലമായ ഘടകങ്ങള്‍ പിന്നെ ഏത് ആണ് ? 2534,,അത്തരം ഏജന്സികള്‍ അവരുടെ സാമ്പത്തികമായ കരുത്തു് ഉപയോഗിച്ച് സൃഷ്ടിക്കുന്ന പുകമറയ്ക്ക് അപ്പുറം ആതിഥേയരാജ്യങ്ങളുടെ പ്രചാരണത്തിന് കടന്ന്ചെല്ലാന്‍ സാധിക്കണം . 2535,,ആതിഥേയരാജ്യങ്ങള്‍‍ ഒരുക്കുന്ന സൗകര്യങ്ങളുടെയും പിന്നില്‍ ഈ നിബന്ധങ്ങള്‍ സജീവമായി പ്രവര്ത്തിക്കേണ്ടതുണ്ട് . 2536,,തങ്ങളുടെ വികസനതന്ത്രം സ്വജനതയ്ക്കു ഗുണകരം ആയിത്തീരണം എന്നും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം എന്നും ആയിരിക്കണം ഈ നിബന്ധങ്ങള്‍ . 2537,,കണ്ടല്കാടുകള്‍ വെട്ടി നശിപ്പിച്ച് ജലാശയടൂറിസം വളര്ത്തുന്നു എന്നും കോട്ടകള്‍‍‍‍‍‍‍‍‍‍‍‍ ഇടിച്ചു നിരത്തി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ പണിയുന്നു എന്നും ദുര്ബലമായ പരിസ്ഥിതി സവിശേഷതകള്‍ അവഗണിച്ച് ദ്വീപുകളിലും തുരുത്തുകളിലും പടുകൂറ്റന്‍ ഹോട്ടലുകള്‍ ഉയര്ത്തുന്നു എന്നും കൈത്തൊഴിലുകള്‍ ചെയ്തു ജീവിച്ചിരുന്ന നാട്ടുകാരെ നിഷ്ക്കാസിതരും നിലാലംബരും ആക്കി പുതിയ ധ്വരമാരെ അവരോധിക്കുന്നു എന്നും ഒക്കെ ഉള്ള വിമര്ശനങ്ങള്ക്ക് സുസ്ഥിരമായ ടൂറിസം വികസന മാതൃക മേല് പറഞ്ഞ നിബന്ധനകളിലൂടെ ക്രിയാത്മകമായി മറുപടി നല്കുന്നു . 2538,,ഈ സമീപനം അതിഥികള്ക്ക് വേണ്ടി തദ്ദേശീയജനതയുടെ ജീവിതരീതികളില്‍ മാറ്റം ഒന്നും ആവശ്യപ്പെടുന്നില്ല . 2539,,നേരേമറിച്ച് അവരുടെ വൈദഗ്ധ്യത്തിനും കഴിവുകള്ക്കും അതു അത്യന്തം അനുകൂലകാലാവസ്ഥ സൃഷ്ടിക്കുന്നു . 2540,,"ചില്ലുപഞ്ജരങ്ങള്‍ പോലെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തീര്ക്കുവാനല്ല , പ്രാദേശിക വാസ്തുശില്പ മാതൃകകളെയും അവ അനുശാസിക്കുന്ന ജീവിതശൈലിയെയും ഈ ടൂറിസം വിലമതിക്കുന്നു ." 2541,,"ടൂറിസ്റ്റുകളെ പാര്‍പ്പിക്കുന്ന രാജസ്ഥാനിലെ ഹവേലികള്‍ , കേരളത്തിലെ പാര്‍പ്പിടങ്ങള്‍ , ഇവ എല്ലാം ഈ വഴിക്കു് ഉള്ള കാല്വയ്പുകള്‍ ആണ് ." 2542,,"പ്രാദേശിക ജീവിതരീതിയോട് പുലര്ത്തുന്ന ആനുകൂല്യം , പരിതസ്ഥിതിയോട് ഉള്ള വൈരുദ്ധ്യത്തെ പരമാവധി കുറക്കാന്‍ സഹായിക്കുന്നു ." 2543,,"എണ്ണത്തില് അല്ല , ഗുണത്തില്‍ ആണ് സുസ്ഥിരമായ ടൂറിസംവികസനം ശ്രദ്ധവയ്ക്കുന്നത് ." 2544,,ഒരു പ്രദേശത്തിന്റെ ഉള്ക്കൊള്ളുവാന്‍ ഉള്ള കഴിവിനനുസൃതമായി സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ ഇതുവഴി സാധിക്കുന്നു . 2545,,ഈ പരിവര്ത്തനത്തിനു മുന്നോടിയായി ടൂറിസ്ററുകള്‍ ആവിര്ഭവിക്കുന്ന രാജ്യങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് . 2546,,പ്രതികൂലമായ കയറ്റിറക്ക് കൊണ്ട് ഉള്ള ദൂഷ്യഫലങ്ങള്‍ സാമ്പത്തികരഗത്ത് മാത്രം ഒതുങ്ങിനിന്നേക്കാം . 2547,,മറ്റൊരു സാമ്പത്തിക നയം കൊണ്ട് അവയെ പരിഹരിക്കാനും സാധിച്ചേക്കാം . 2548,,എന്നാല്‍ സാമൂഹ്യ മൂല്യങ്ങളെയും സാംസ്ക്കാരിക നിലപാടുകളെയും എല്ലാം ബാധിച്ചേക്കാവുന്ന ടൂറിസത്തിന്റെ വൈകല്യങ്ങള്‍ പരിഹരിക്കാന്‍ പിന്ബുദ്ധിയില് ഉദിക്കുന്ന നയങ്ങളും പരിഷ്ക്കാരങ്ങളും അസമര്ത്ഥങ്ങള്‍ ആയിക്കൂട എന്നും ഇല്ല . 2549,,അക്കാരണങ്ങളാല് തന്നെ കൂടുതല്‍ ഗൗരവബുദ്ധിയും മുന്കരുതലും ടൂറിസംവികസനരംഗത്ത് അവലംബിക്കേണ്ടത് ആവശ്യം ആണ് . 2550,,നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന അതേ രംഗങ്ങളില് തന്നെ ശ്രദ്ധക്കുറവു് കാരണം കോട്ടങ്ങളും സംഭവിക്കാം . 2551,,വിദേശനാണ്യം നേടാന്‍ ഉള്ള ടൂറിസത്തിന്റെ കഴിവ് പ്രധാനം ആണ് എങ്കില്‍ അത്ര തന്നെ ഗൗരവം ഉള്ളത് ആണ് ഇറക്കുമതി പ്രോത്സാഹിപ്പിക്കാനും വിദേശനാണ്യം ചെലവാക്കാനും ഉള്ള അതിന്റെ പ്രവണത . 2552,,മൂന്നാം ലോകടൂരിസത്തെ പറ്റി ഉള്ള അധ്യായത്തില്‍ ഇതിനെ പറ്റി പ്രതിപാദിക്കുകയുണ്ടായി . 2553,,ഇറക്കുമതികള്‍ നിയന്ത്രിക്കാനും വിദേശാധിപത്യം പരിമിതപ്പെടിത്താനും കഴിഞ്ഞില്ല എങ്കില്‍ ടൂരിസം വഴി രാജ്യത്തിനുള്ളിലേയ്ക്ക് വരുന്ന വിദേശനാണ്യം കൊണ്ട് കാര്യമായ നേട്ടം ഉണ്ടാവുകയില്ല . 2554,,മറ്റു മാര്ഗ്ഗങ്ങളിലൂടെ ഒരു രാജ്യം നേടുന്ന വിദേശനാണ്യം പുറത്തേയ്ക്ക് ഒഴുകിപ്പോകാന്‍ അത് ഒരു ഉപാധി ആയിത്തീരുകയും ചെയ്യും . 2555,,ടൂറിസ്റ്റുകളുടെ സൗകര്യത്തിനും വിദേശകമ്പനികളുടെ ഇംഗിതത്തിനും അനുസരിച്ച് വിദേശവസ്തുക്കള്‍ വാങ്ങാന്‍ ടൂറിസം പ്രേരിപ്പിക്കുമ്പോള്‍ വിദേശനാണ്യം നേടിത്തരുന്ന ഒരു വ്യവസായം എന്ന നിലയ്ക്ക് ഇറക്കുമതി നിഷേധിക്കാന് ആവുകയില്ല . 2556,,ചാര്ട്ടര്‍കാര്യത്തില്‍ ആയാലും ഈ അപകടങ്ങള്‍ ഉണ്ട് . 2557,,ഇന്ത്യയെ പോലെ വിസ്തൃതമായ ഒരു രാജ്യത്തിന്‍ ഉള്ളില്‍ സഞ്ചരിക്കാന്‍ വിദേശടൂറിസ്റ്റുകള്‍‍ ഇന്ത്യന്‍ എയര്‍ലൈന്സ് വിമാനങ്ങളെയോ മറ്റു സ്വകാര്യ വിമാന സര്‍വീസുകളെയോ ട്രെയിനുകളെയോ ആണ് അല്ലോ ആശ്രയിക്കുക . 2558,,ബോംബെയിലോ ഡല്ഹിയിലോ മദ്രാസിലോ വിദേശവിമാനങ്ങളില്‍ വന്നിറങ്ങിയാലും രാജ്യത്തിന്‍ ഉള്ളിലെ യാത്രയ്ക്ക് നമ്മുടെ വാഹനങ്ങളെ ആശ്രയിച്ചേ സാധിക്കൂ . 2559,,അത് കൂടുതല്‍ വിദേശപണം രാജ്യത്തിന്‍ ഉള്ളില്‍ ചെലവഴിക്കാന്‍ സാഹചര്യം ഉണ്ടാക്കുന്നു . 2560,,എന്നാല്‍ ടൂരിസത്തിന്റെ സുഗമമായ നടത്തിപ്പിന് ചാര്ട്ടര്വിമാനങ്ങള്‍ അനുവദിക്കെണ്ടിവരുമ്പോള്‍ രാജ്യത്തിന്‍ ഉള്ളിലെ രണ്ടു നഗരങ്ങളില്‍ സഞ്ചരിക്കാനും വിദേശചാര്ട്ടര്വിമാനങ്ങള്‍ ഉപയോഗിക്കാന്‍ ഈ കമ്പനികള്‍ തുനിയുകയും ദേശീയവരുമാനത്തില്‍ ഉണ്ടാകേണ്ട നേട്ടം അങ്ങനെ ഇല്ലാതാവുകയും ചെയ്യുന്നു . 2561,,അത്പോലെതന്നെ ടൂര്‍ഓപ്പറേറ്റര്‍മാരുടെ താത്പര്യങ്ങള്ക്ക് മുന്തൂക്കം ഉള്ള ഹോട്ടല്ശൃംഖലകള്‍ ആവശ്യം ആണ് എങ്കിലും അവിടെ എത്തുന്ന അതിഥികള്ക്ക് ഉള്ള ഭക്ഷണവും പാനിയങ്ങളും ഇറക്കുമതി ചെയ്യണം എന്ന് വരുമ്പോള്‍ ഗുണത്തേക്കാള്‍ ഏറെ അത് ദോഷമേ വരുത്തിവയ്ക്കൂ . 2562,,ഓരോ ഘട്ടത്തിലൂം ദേശീയ താത്പര്യങ്ങളെ മുന്നില്‍ കണ്ടു എങ്കിലേ ടൂറിസംനയങ്ങള്‍ പലതും വഴി തെറ്റാതിരിക്കുകയുള്ളൂ . 2563,,പക്ഷേ താത്കാലിക വിദേശനാണ്യം ലക്ഷ്യം ആക്കി പല രാജ്യങ്ങള്‍ക്കും ഈ അപകടങ്ങള്ക്ക് നേരെ കണ്ണ് അടയ്ക്കേണ്ടിവരും എന്നത് ആണ് വാസ്തവം . 2564,,തൊഴില്സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഉള്ള കഴിവിനും ഇത്തരത്തില്‍ ഒരു മറുവശം ഉണ്ട് . 2565,,കരീബിയന്‍ദ്വീപുകളിലും മറ്റും ടൂറിസംപ്രവര്ത്തനം വ്യാപകം ആയപ്പോള്‍ കണ്ട ഒരു പ്രധാന പോരായ്മ നഗരങ്ങളിലേയ്ക്ക് ഉള്ള തൊഴിലാളികളുടെ കുടിയേറ്റം ആണ് . 2566,,ഗ്രാമങ്ങളിലും ക്രിഷിജോലികളില് ഏര്പ്പെട്ടിരിക്കുന്ന പ്രത്യേകിച്ച് ചെറുപ്പക്കാര്‍ ആയ തൊഴിലാളികള്‍ ടൂറിസംമേഖലയിലെ തൊഴില്സാധ്യതകള്ക്ക് പിന്നാലെ പോവുക വഴി കാര്ഷികോല്പ്പാദനത്തില്‍ ഇടിവ് സംഭവിച്ചിട്ടുള്ളതായി ഈ രാജ്യങ്ങളില്‍ നടത്തപ്പെട്ട പഠനങ്ങള്‍ വെളിവാക്കിയിട്ടുണ്ട് . 2567,,ടൂറിസത്തിന്റെ വളര്ച്ച കൊണ്ട് ഉണ്ടാവുന്ന ആവശ്യങ്ങളുടെ വര്‍ദ്ധന കൂടി കണക്കില് എടുക്കുമ്പോള്‍ കാര്ഷികമേഖലയിലെ ഈ മാന്ദ്യം വലിയ സാമ്പത്തികപ്രശ്നങ്ങള്‍ ഉണ്ടാക്കും . 2568,,ഒന്ന് കാര്ഷിക ഉല്പ്പന്നങ്ങളുടെ ലഭ്യതയില്‍ ഉള്ള കുറവും ആവശ്യത്തില്‍ ഉള്ള വര്‍ദ്ധനവും വിലവര്‍ദ്ധനവ് സൃഷ്ടിക്കുന്നു . 2569,,ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ആയി ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടിവരികയാണ് എങ്കില്‍ സംഭവിക്കാവുന്ന വിദേശനാണ്യച്ചോര്ച്ച ആണ് രണ്ടാമത്തെ പ്രശ്നം . 2570,,മൂന്നാമത് ആയി കാര്ഷിക ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തുകൊണ്ടിരിക്കുന്ന രാജ്യം ആണ് എങ്കില്‍ ആ ഉത്പാദനമാന്ദ്യം വഴി ഉണ്ടകുന്ന നഷ്ടവും തത്ഫലമായി നഷ്ടം ആയ വിദേശനാണ്യവും ടൂറിസം വഴി കൈവരുന്ന വിദേശനാണ്യത്തിന്റെ മൂല്യത്തെ വാസ്തവത്തില്‍ ഇല്ലാതാക്കുകയാണ് ചെയ്യുന്നത് . 2571,,പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന അനേകം സാമ്പത്തിക പ്രത്യാഘാതങ്ങള്ക്ക് തൊഴില്രംഗത്ത് ഉണ്ടാവുന്ന ഒരു മാറ്റം വഴി ഒരുക്കാം . 2572,,ബന്ധപ്പെട്ട മറ്റൊരു പ്രശ്നം ഭൂമിയില്‍ വിലയില്‍ ഉണ്ടാവുന്ന അമിത വര്‍ദ്ധന ആണ് . 2573,,അത് കുറച്ച് പേര്ക്ക് മാത്രം ഗുണം ചെയ്യുകയും സാധാരണക്കാരന് അപ്രാപ്യം ആയ രീതിയില്‍ ഭൂമിവില കുതിച്ചുയരുകയും ചെയ്യുന്നു . 2574,,സാധനങ്ങളുടെ വിലയില്‍ ഉണ്ടാവുന്ന വര്‍ദ്ധനവ് ഒരുപരിധിവരെ ഒഴിച്ചുകൂടാന്‍ ആവാത്തത് ആണ് . 2575,,ഒരു ഉത്പന്നത്തിന് ആവശ്യക്കാര്‍ ഏറുകയും അവര്‍‍ എന്തു വിലയും കൊടുക്കാന്‍ തയ്യാറാവുകയും ആണ് എങ്കില്‍ അതിന്റെ വില വര്‍ദ്ധിക്കുക‌ സ്വാഭാവികമായ സാങ്കല്പിക ശാസ്ത്രനിയമം മാത്രം ആണ് അല്ലോ . 2576,,അപ്പോള്‍ ഭക്ഷ്യസാധനങ്ങളുടെ വിലയില്‍ ഉണ്ടാവുന്ന വര്‍ദ്ധനവ് തദ്ദേശവാസികളെ കുറെ ഒക്കെ ബിദ്ധിമുട്ടിക്കും . 2577,,സൈഷെല്സിലെ ടൂറിസംവളര്ച്ചയും വിലവര്‍ദ്ധനവും തമ്മില്‍ ഉള്ള ബന്ധത്തെ പറ്റി നടത്തിയ ഒരു പഠനത്തില്‍ മത്സ്യാഹാരം അധികമായി കഴിച്ചിരുന്ന ജനങ്ങളില്‍ പോഷഹാകാരക്കുറവിന് ടൂറിസംവളര്ച്ച കാരണം ആയതായി കണ്ടെത്തിയിട്ടുണ്ട് . 2578,,എവിടെയും ഇത് സംഭവിക്കാവുന്നതേയുള്ളൂ പ്രത്യേകിച്ച് ദ്വീപുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും . 2579,,ഇതിന് പ്രതിവിധി ആ പ്രദേശത്ത് ഉള്ളവരുടെ വരുമാനം കൂടി ടൂറിസത്തിന്റെ വളര്ച്ചയുടെ ഫലം ആയി ആനുപാതികമായി ഉയര്ത്തുക എന്നുള്ളത് ആണ് . 2580,,അങ്ങനെ ആണ് എങ്കില് മാത്രമേ ഈ വിലവര്‍ദ്ധനവിന്റെ പ്രതികൂലഫലത്തെ അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ . 2581,,അതിന്‍ ആകട്ടെ നേരത്തേ പറഞ്ഞ പോലെ ഉള്ള പുതിയ സംരംഭങ്ങളും സേവനങ്ങളും ആയി ആളുകള്‍ ഈ രംഗത്തു വരേണ്ടതായിട്ടുണ്ട് . 2582,,അത് സംഭവിക്കാതിരിക്കുമ്പോഴ് ആണ് ടൂറിസം ഒരു വലിയ ബാധ്യതയും സമ്പന്നരുടെ വിനോദവും ആയി സാധാരണ ജനങ്ങള്‍‍ കാണുന്നത് . 2583,,വിദേശിയരായ ജീവനക്കാര്‍ ഈ മേഖലയില്‍ പ്രവൃത്തി എടുക്കുമ്പോഴ് ആണ് ഇതേ പ്രത്യാഘാതം തന്നെ ഉണ്ടാകാറുള്ളത് . 2584,,നാട്ടുകാര്ക്ക് വരുമാനവും അധികാരവും അന്തസ്സുകുറഞ്ഞ ജോലിയും വിദേശിയര്ക്ക് മികച്ച വേതനവും വരുമാനമുള്ള ജോലികളും ഉണ്ടാകുമ്പോള്‍ ടൂറിസം ഒരു പുതിയ കൊളോണിയലിസത്തിന്റെ മുഖഭാവം സ്വീകരിക്കുന്നു . 2585,,നാട്ടുകാരെ മേശ തുടപ്പുകാര് ആക്കുന്ന വ്യവസായം ആയി ടൂറിസത്തിനെ കാണേണ്ടിവരുന്നതും അപ്പോഴ് ആണ് . 2586,,ഗോവയില്‍ ഇതിന്റെ മറ്റൊരു പ്രത്യാഘാതം ആണ് അടുത്ത കാലത്ത് ആയി കണ്ടുവരുന്നത് . 2587,,സന്ദര്‍ശകരെ എന്നും വളരെ ഹൃദ്യമായി ഉപചരിച്ച് സ്വീകരിച്ചിരുന്ന ഗോവക്കാരെ ചൊടിപ്പിച്ചത് കച്ചവടമേഖലകളില്‍ വിദേശീയര് തന്നെ മേല്ക്കോയ്മ സ്ഥാപിക്കുവാന്‍ തുടങ്ങിയപ്പോഴ് ആണ് . 2588,,മടങ്ങിപ്പോകാത്ത ടൂറിസ്റ്റുകള്‍ സാമ്പത്തിക നേട്ടങ്ങള്ക്ക് ഭീഷണി ആവുകയും അവരോട് മത്സരികാന്‍ ആരംഭിക്കുകയും ചെയ്തതോടെ ടൂറിസം അവര്‍‍ക്ക് ഒരു ബാധ്യത ആയി മാറി . 2589,,സാമ്പത്തിക നേട്ടങ്ങള്‍ കുറയുകയോ ഇല്ലാതാവുകയോ ചെയ്യുമ്പോഴ് ആണ് അതിന്റെ സാംസ്കാരികവും ധാര്മികവും സാമൂഹ്യവും ആയ കോട്ടങ്ങളെ പറ്റി ആളുകള്‍ കൂടുതല്‍ ബോധവാന്മാര്‍ ആവുകയും പ്രതികരണം തീഷ്ണം ആവുകയും ചെയ്യുന്നത് . 2590,,പ്രാദേശികവികസനം ആണ് അല്ലോ ടൂറിസം കൊണ്ട് ഉള്ള മറ്റൊരു പ്രയൊജനം . 2591,,അവികിസിതമായ ഒരു രാജ്യത്ത് ടൂറിസ്റ്റുകേന്ദ്രങ്ങളില്‍ മാത്രം ആയി സൗകര്യങ്ങളും വികസനപ്രവര്‍ത്തനങ്ങളും ഒതുങ്ങുമ്പോള്‍ അത് പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു . 2592,,മറ്റു പ്രദേശങ്ങളുടെ അവികസിതാവസ്ഥ കൂടുതല്‍ പ്രകടമാവുന്നു . 2593,,ഇല്ലായ്മയുടെ കടലിലെ സമ്പന്നതയുടെ തുരുത്ത് ആയി മാറുന്നു അത്തരം ടൂറിസംവളര്ച്ച . 2594,,പക്ഷേ ഇത് അനിവര്യമായ ഒരു സ്ഥിതിവിശേഷം ആണ് . 2595,,ടൂറിസത്തെ മാത്രം അതിന് കുറ്റപ്പെടുത്താനും കഴിയുകയില്ല . 2596,,പക്ഷേ അത് ജനങ്ങളുടെ അസംതൃപ്തി വര്‍ദ്ധിപ്പിക്കാന്‍ കാരണം ആവുന്നു എന്നത് വാസ്തവം ആണ് . 2597,,അനുഭവത്തിന്റെ നൂതനത്വത്തിന് വേണ്ടി കൂടുതല്‍ പണം ചെലവിടാന്‍ അയാള്‍ക്ക് മടിയും ഇല്ല . 2598,,ടൂരിസത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളെയും സമൂഹത്തിന്റെ വികസന ലക്ഷ്യങ്ങളെയും സമരസപ്പെടുത്താന്‍ ഉള്ള ശ്രമം ആണ് സുസ്ഥിരടൂറിസം വികസനത്തിന്റെ ആണിക്കല്ല് . 2599,,ഈ സമന്വയത്തിന് വിധേയം ആവാത്ത ലക്ഷ്യങ്ങളെയും മാതൃകകളെയും അത് തിരസ്ക്കരിക്കുന്നു . 2600,,രാജ്യാന്തര ഏജന്സികളെയും പ്രാദേശിക തൊഴില്സംരംഭകരെയും ഒന്നിച്ചുനിറുത്താന്‍ ഇത് പ്രേരിപ്പിക്കുന്നു . 2601,,പരസ്പരം ബന്ധപ്പെടാതിരിക്കാന് അല്ല ഉചിതമായ പ്രവര്ത്തിവിഭജനത്തിലൂടെ പരസ്പരം ശക്തിപകരാന്‍ ആണ് ഈ പുതിയ സമീപനം നിര്ദ്ദേശിക്കുന്നത് . 2602,,ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും കാലഘട്ടത്തില്‍ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനസമന്വയം അത്യന്താപേക്ഷിതം ആണ് താനും . 2603,,മാസ്സ്ടൂറിസം വിഭവങ്ങളുടെ ധൂര്ത്തിനും താത്കലിക ലാഭത്തിനും വഴിതെളിച്ചു എങ്കില്‍ സുസ്ഥിരവികസനം പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും സമൂഹത്തിന്റെ പങ്കാളിത്തത്തിനും ദീര്ഘകാല നേട്ടങ്ങള്ക്കും പ്രാധാന്യം കല്പിക്കുന്നു . 2604,,പായ്ക്കേജ്ടൂറുകള്‍ ഒരുക്കുകയും അവയ്ക്ക് ആവശ്യം ആയ വന്ഹോട്ടലുകള്‍ സജ്ജീകരിക്കുകയും ചെയ്യുക എന്ന നിലപാടില് നിന്ന് പ്രവര്‍ത്തനങ്ങളുടെ തോത് ലഘൂകരിക്കാന്‍ ആണ് സുസ്ഥിരടൂറിസം ആവശ്യപ്പെടുന്നത് . 2605,,കൂറ്റന്‍ ഹോട്ടല്സൗധങ്ങള് അല്ല പരിസ്ഥിതിയോട് ഇണങ്ങുന്ന സൗകര്യങ്ങള്‍ സൃഷ്ടിക്കല് ആണ് ഇവിടെ പ്രധാനം . 2606,,വികസിതജനതയുടെ സുഖസൗകര്യങ്ങള്‍ അതേപടി പകര്ത്തിവയ്ക്കണം എന്ന് നിര്ബന്ധം ഇല്ല . 2607,,ആതിഥേയസമൂഹത്തിന്റെ ജീവിതരീതി പരമാവധി മനസ്സിലാക്കാന്‍ കഴിയുന്ന സജ്ജീകരണങ്ങള്ക്ക് ആണ് പ്രാധാന്യം . 2608,,പ്രാദേശികജനതയുടെ കൈത്തൊഴിലുകളെയും മറ്റു കഴിവുകളെയും പ്രദര്ശനവസ്തുക്കള്‍ ആക്കാനല്ല . 2609,,അവയെ പരമാവധി പ്രയോജനപ്പെടുത്താന്‍ ആണ് സുസ്ഥിരടൂറിസം വികസനം ശ്രദ്ധിക്കുന്നത് . 2610,,ടൂറിസം സൃഷ്ടിക്കുന്ന തൊഴിലുകള്‍ ഏറ്റെടുക്കാന്‍ ജനങ്ങളെ സജ്ജര്‍ ആക്കുക എന്ന പ്രക്രീയ ഈ പുതിയ സമീപനത്തിന്റെ അവിഭാജ്യ ഘടകം ആണ് . 2611,,ആതിഥേയന്റെയും അതിഥിയുടെയും താത്പര്യങ്ങള്‍ രാജ്യാന്തര ഏജന്സികളുടെയും പ്രാദേശിക തൊഴില്സംരംഭകരുടെയും ആവശ്യങ്ങള്‍ വികസനത്തിന്റെയും നിലനില്പിന്റെയും യുക്തികള്‍ എന്നിവയെ സമര്ത്ഥമായി സമന്വയിപ്പിക്കുക എന്നത് ആണ് സുസ്ഥിരമായ ടൂറിസംവികസനത്തിന്റെ ആത്യന്തികമായ ലക്ഷ്യം . 2612,,"സഹസ്രാബ്ദങ്ങളുടെ ദൈര്ഘ്യം ഉള്ള ചരിത്രം രാജ്യത്തില് ഉടനീളം ചിതറിക്കിടക്കുന്ന ചരിത്രസ്മാരകങ്ങള്‍ , വൈവിദ്ധ്യപൂര്ണമായ ഉത്സവങ്ങള്‍ , വൈചിത്ര്യമാര്ന്ന ജീവിതരീതികള്‍ , ഇവ എല്ലാം കൂടിച്ചേര്ന്ന ഇന്ത്യ സഞ്ചാരികളുടെ നിത്യവിസ്മയം ആണ് ." 2613,,എത്രയോ നൂറ്റാണ്ടുകള്ക്ക് മുന്‍പു് തന്നെ ഭാരതത്തിലേയ്ക്ക് ഒട്ടനേകം സഞ്ചാരികള്‍ വന്നെത്തിയിരുന്നതും ഇക്കാരണങ്ങളാല്‍ തന്നെ ആയിരുന്നു . 2614,,പുരാതന ഭാരതത്തിന്റെ സമ്പല്സമൃദ്ധിയും സഞ്ചാരികളെയും വാണിഭക്കാരെയും ബാഹ്യരാഷ്ട്രീയശക്തികളെയും ഇവിടെയ്ക്ക് ആകര്ഷിച്ചിരുന്നു . 2615,,ആധുനിക ടൂറിസത്തിന് ഇന്ത്യ അനന്തമായ സാദ്ധ്യതകള്‍ ഒരുക്കുന്നു . 2616,,പാശ്ചാത്യ ലോകത്തു നിന്ന് ഉള്ള സന്ദര്‍ശകര്ക്ക് എണ്ണിയാലൊടുങ്ങാത്ത ആകര്ഷണങ്ങളും അനുഭവ വിശേഷങ്ങളും പ്രദാനം ചെയ്യാന്‍ കഴിവ് ഉണ്ടായിട്ടും പ്രതിവര്‍ഷം ഈ രാജ്യം സന്ദര്ശിക്കുന്ന ടൂരിസ്റ്റുകളുടെ എണ്ണം ഇപ്പോഴും ഇരുപതുലക്ഷത്തോളം മാത്രം ആകുന്നു . 2617,,ആഗോള ടൂറിസംവ്യവസായത്തിന്റെ തോതും ആയി തട്ടിച്ചുനോക്കുമ്പോള്‍ ഇത് ഒരു തുച്ഛമായ ശതമാനം മാത്രം ആണ് എന്ന് കാണാം . 2618,,നമ്മുടെ സാമ്പത്തികമായ പിന്നോക്കാവസ്ഥ ദാരിദ്രത്തിന്റെയും പകര്ച്ചവ്യാധിയുടെയും യാചകരുടെയും നാട് ആണ് എന്ന പ്രതിച്ഛായ ഇനിയും പൂര്ണമായി സുസംഘടിതം ആവാത്ത ടൂറിസംവ്യവസായം ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തത എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ടൂറിസംവളര്ച്ചക്ക് അനുകൂലം അല്ലാത്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് . 2619,,ഇതിന്‍ എല്ലാം പുറമേ ഗവണ്മെന്റ് ഈ രംഗത്ത് ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയത് വളരെ വൈകി മാത്രം ആണ് എന്നതും നമ്മുടെ പരിമിതികള്ക്ക് മറ്റൊരു കാരണം ആണ് . 2620,,1947-ല്‍ ഭാരതം സ്വതന്ത്രം ആവുമ്പോള്‍ ടൂറിസം ഇവിടെ തികച്ചും ശൈശവദസയില്‍ ആയിരുന്നു . 2621,,വേണ്ടത്ര ഹോട്ടലുളോ വിമാനത്താവളങ്ങളോ യാത്രാസൗകര്യങ്ങളോ ഉണ്ടായിരുന്നില്ല . 2622,,എന്നാല്‍ ടൂറിസത്തിന്റെ പ്രാധാന്യം സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് തന്നെ ഗവണ്‍മെന്റിന്റെ മനസില്‍ ഉണ്ട് എന്നു വേണം കരുതാന്‍ . 2623,,1945-ല്‍ അന്നത്തെ വിദ്യാഭ്യാസ ഉപദേഷ്ടാ ആയിരുന്ന സര്ജോണ്സാര്ജന്റിന്റെ അധ്യക്ഷതയില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു . 2624,,ഭാരതത്തില്‍ ടൂറിസംവ്യവസായം വളര്ത്തിയെടുക്കുന്നതിന്‍ ഉള്ള നിര്ദ്ദേശങ്ങള്‍ സമര്പ്പിക്കുക എന്നത് ആയിരുന്നു സാര്ജന്റ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം . 2625,,കമ്മിറ്റി അനിബന്ധമേഖലകളെ കൂടി സ്വാഭാവികമായും പഠനവിഷയം ആക്കി . 2626,,രണ്ടാം ലോകമഹായുദ്ധം ഒടുങ്ങിക്കഴിഞ്ഞ പശ്ചാത്തലത്തില്‍ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലേയ്ക്ക് കൂടുതല്‍ സന്ദര്സകരെ എങ്ങനെ എത്തിക്കാം എന്ന പഠനത്തിന് പരിമിധികള്‍ നിരവധി ഉണ്ട് എങ്കിലും സാര്ജന്റ്കമ്മിറ്റി റിപ്പോര്ട്ടരിന് ഇന്ത്യയില്‍ ടൂറിസത്തിന്റെ വികാസചരിത്രത്തില്‍ സുപ്രധാനമായ ഒരു സ്ഥാനം ഉണ്ട് . 2627,,ഭൂമിശാസ്ത്രപരവും ചരിത്രപരവും പുരാവസ്തുപരവും ആയ സവിശേഷതകളെ എങ്ങനെ ടൂറിസം വികസനത്തിനു വേണ്ടി ഉപയോഗപ്പെടുത്താന്‍ സാധിക്കും എന്ന് കമ്മിറ്റി ഏതാണ്ട് സമഗ്രമായി പഠിക്കുക ഉണ്ടായി . 2628,,വിദേസികളും സ്വദേശികളും ആയ സഞ്ചാരികള്ക്ക് വേണ്ട യാത്രാസൗകര്യങ്ങള്‍ എന്ത് ആണ് എന്നും അവ ഒക്കെ സജ്ജം ആക്കുന്നതിന് സര്ക്കാരിന്റെ വിവിധ വകുപ്പുകള്‍ എന്ത് ഒക്കെ ചെയ്യേണ്ടത് ഉണ്ട് എന്നും സാര്ന്റ്കമ്മിറ്റി പരിശോധിച്ചു . 2629,,1946-ല്‍ സാര്ജന്റ്കമ്മിറ്റി അതിന്റെ റിപ്പോര്ട്ട് സമര്പ്പിച്ചു . 2630,,ടൂറിസംവളര്ച്ച രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് വഴിതെളിക്കും എന്ന് ഉള്ള കമ്മിറ്റിയുടെ നിഗമനം ഇന്ത്യയിലെ ടൂറിസംവകുപ്പിന്റെ പിറവിക്കും വളര്ച്ചയ്ക്കും കാരണം ആയി . 2631,,1948-ല്‍ ഒരു താത്കാലിക ടൂറിസ്റ്റ് ട്രാഫിക്ക്കമ്മിറ്റി രൂപീകരിക്കപ്പെട്ടു . 2632,,ശുപാര്ശകള്‍ പ്രാവര്ത്തികം ആക്കുക എന്ന് ഉള്ളത് ആയിരുന്നു കമ്മിറ്റിയുടെ ദൗത്യം . 2633,,പിന്നീട് ഈ താത്കാലികകമ്മിറ്റി ഗതാഗതമന്ത്രാലയത്തിന്റെ ഭാഗം ആയി ഒരു ടൂറിസ്റ്റ്ട്രാഫിക്ക് വിഭാഗം ആയി പ്രവര്‍ത്തനം ആരംഭിച്ചു . 2634,,അമ്പതുകളില്‍ ഈ ഔദ്യോഗികസംവിധാനം കൂടുതല്‍ വിപുലം ആവുക ഉണ്ടായി . 2635,,ആദ്യം ഡല്ഹി മദ്രാസ് ബോംബെ കല്ക്കത്ത എന്നീ നഗരങ്ങളില്‍ ഓഫീസുകള്‍ ആരംഭിച്ചു . 2636,,ആദ്യത്തെ വിദേശഓഫീസ് 1952-ല്‍ ന്യൂയോര്ക്കില്‍ സ്ഥാപിതം ആയി . 2637,,അമേരിക്കയുടെ സമ്പല്സമൃദ്ധി കൂടുതല്‍ ടൂറിസ്റ്റുകളെ അകലങ്ങളില്‍ ഉള്ള സുഖവാസകേന്ദ്രങ്ങളിലേയ്ക്ക് അയക്കുവാന്‍ ഹേതു ആകും എന്ന കണക്കുകൂട്ടല് ആയിരുന്നു ഇതിന് പിന്നില്‍ . 2638,,രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതിയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍‍ അന്ന് കരകയറാന്‍ തുടങ്ങിയിരുന്നില്ല . 2639,,യൂറോപ്പിലെ ആദ്യത്തെ ടൂറിസ്റ്റ്ഓഫീസ് ലണ്ടനില്‍ ആണ് സ്ഥാപിക്കപ്പെട്ടത് 1955-ല്‍ . 2640,,തുടര്ന്ന് പാരീസ് ഫ്രാങ്ക്ഫര്ട്ട് മെല്ബണ്‍ എന്നീ നഗരങ്ങളിലും tourist ഓഫീസുകള്‍ പ്രവര്ത്തിച്ചുതുടങ്ങി . 2641,,വിദേശരാജ്യങ്ങളില്‍ ഇന്ത്യയെ പ്്റി കൂടുതല്‍ പ്രചാരണ പരിപാടി സംഘടിപ്പിക്കുകയും ടൂറിസ്റ്റുകളെ ടൂര്‍ ഓപ്പറേറ്റര്‍മാര്ക്കും ആവശ്യമായ വിവരങ്ങള്‍ നല്കുക ആണ് ഈ ഓഫീസുകളുടെ ലക്ഷ്യം . 2642,,ഒരു പ്രദേശത്തെ പററി ഉള്ള സമഗ്രമായ വിവരങ്ങള്‍ ലഭ്യം ആക്കുക‌ ടൂറിസംവ്യവസായത്തിലെ അടിസ്ഥാനപരമായ ആവശ്യം ആണ് . 2643,,എത്രയും പെട്ടെന്ന് അത് എത്തിച്ചുകൊടുക്കാന്‍ സാധിക്കുമോ അത്രയും വേഗം ടൂറിസംവിപണിയില്‍ ആ രാജ്യത്തിന് അംഗീകാരം നേടാന്‍ സാധിക്കുന്നു . 2644,,ഇന്നിപ്പോള്‍ 19 വിദേശടൂറിസത്തിന്റെ പ്രചാരണത്തിനും ടൂര്‍ ഓപ്പറേറ്റര്‍മാരും ആയി നല്ല ബന്ധം വളര്ത്തുന്നതിനും നിലനിര്ത്തുന്നതിനും ആയി നിലവില്‍ ഉള്ളത് . 2645,,ഈ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് അവരെ പ്രാപ്തര് ആക്കാന്‍ ഉള്ള അനേകം ഇന്സ്റ്റിറ്റൂട്ടുകള്‍ സ്വകാര്യമേഖലയിലും സര്ക്കാര്ഉടമയിലും നിലവില് വന്നു . 2646,,[ ടൂറിസംരംഗത്തെ തൊഴില്‍സാദ്ധ്യതകളെ പറ്റി ഉള്ള അദ്ധ്യായത്തില്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ വിശദം ആക്കുന്നുണ്ട് ] 2647,,"സംസ്ഥാനഗവണ്മെന്റിന്റെ നേരിട്ട് ഉള്ള നിയന്ത്രണത്തില്‍ പ്രവര്ത്തിക്കുന്ന കേരള ഇന്സ്റ്റിറ്റൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ടൂറിസം ആന്റ് കേറ്ററിംങ് [ ഐ. എച്ച്. എം. സി റ്റി ] എന്ന സ്ഥാപനം ആകട്ടെ , വന്കിട ഹോട്ടലുകളിലേക്ക് വേണ്ട ജീവനക്കാര്ക്ക് ഉള്ള പരിശീലനം ആണ് നല്കുന്നത് ." 2648,,ഈ രണ്ട് സ്ഥാപനങ്ങളുടെ സ്ഥാപനവും പ്രവര്‍ത്തനവും ടൂറിസംമേഖലയിലെ തൊഴില്സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഏറെ സഹായകം ആയി . 2649,,85 മുതല് ആരംഭിക്കുന്ന സന്നാഹദശകത്തിലെ മറ്റൊരു സുപ്രധാന നേട്ടം കേരളത്തിന്‍ ഉള്ളിലേക്ക് വരാന്‍ മുന്നിരയില്‍ ഉള്ള ഹോട്ടല്‍ഗ്രൂപ്പുകള്‍ താത്പര്യം പ്രകടിപ്പിച്ചുതുടങ്ങി എന്നത് ആണ് . 2650,,അത്തരം ഹോട്ടല്‍ഗ്രൂപ്പുകളും ആയി സംയുക്തസംരംഭങ്ങളില് ഏര്പ്പെടാന്‍ സര്ക്കാര്‍ തയ്യാറായത് ശ്രദ്ധേയവും ശ്ലാഘനീയവും ആയ ഒരു കാല്വയ്പ് ആയിരുന്നു . 2651,,ടാജ്ഗ്രൂപ്പും ആയി ചേര്‍ന്ന് കേരള ടൂറിസം വികസന കോര്പ്പറേഷന്റെ സബ്സിഡിയറി ആയ ടൂറിസ്റ്റ് റിസോര്‍ട്ട്സ് കേരള എന്ന കമ്പനി ടാജ്കേരള ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്സ് എന്ന സംയുക്ത മേഖലാസംരംഭം ആരംഭിച്ചു . 2652,,കൊച്ചിയിലും കുമരകത്തും ഈ സംയുക്തകമ്പനി ഇപ്പോള്‍ അത്യാകര്ഷകമായ ഹോട്ടലുകള്‍ ഏറ്റെടുത്തു നടത്തുന്നു . 2653,,ഇന്ത്യന്‍ ഹോട്ടല്രംഗത്തെ അത്യാകര്ഷകമായ ഹോട്ടലുകള്‍ ആയി കേരളഗവണ്മെന്റ് ഒരു സംയുക്തകമ്പനി രൂപീകരിച്ചു എന്നത് ടൂറിസം വ്യവസായത്തിനോട് ഉള്ള ഗവണ്മെന്റിന്റെ അര്ത്ഥപൂര്‍ണ്ണം ആയ ഒരു സന്ദേശം ആയിരുന്നു . 2654,,"വര്ക്കലയിലും കുമിള്യിലും ഒക്കെ ടാജ്കേരളയുടെ മികച്ച നിലവാരത്തില്‍ ഉള്ള ഹോട്ടലുകള്‍ നിലവില് വരുന്നതോട് ഒപ്പം '' ഒബ്റോയ് ' , ' ലീല ' പോലെ ഉള്ള മറ്റു ഗ്രൂപ്പുകളും ഇത്തരം സംയുക്ത സംരംഭങ്ങളില്‍ താത്പര്യം പ്രകടിപ്പിച്ചുതുടങ്ങിയിരിക്കുന്നു ." 2655,,' ഓബ്റോയ് കേരള ' എന്ന ഒരു സംയുക്ത മേഖലാകമ്പനി രജിസ്റ്റര്‍ ചെയ്യുകയും ഉണ്ടായി . 2656,,എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഗവണ്മെന്റ് നേരിട്ട് ഏറ്റെടുത്ത് നടത്തേണ്ടത് ഇല്ല എന്ന ചിന്താഗതിക്ക് പ്രാമുഖ്യം ലഭിച്ചതും ഈ ദശകത്തില്‍ തന്നെ ആണ് . 2657,,ആ മനോഭാവത്തിന്റെ ഏറ്റവും മികച്ച പ്രാവര്ത്തികാവിഷ്കാരം കാണാന്‍ സാധിക്കുന്നത് മലന്പുഴയില്‍ സ്വകാര്യമേഖലയില്‍ സ്ഥാപിക്കാന്‍ സാധിച്ച റോപ്പ്വേയുടെ കാര്യത്തില്‍ ആണ് . 2658,,"ഗവണ്മെന്റ് നേരിട്ട് പണം മുടക്കാതെ , ലാഭകരമായി നടത്താന്‍ സാധിക്കുന്ന ഒരു പ്രവര്‍ത്തനത്തിന് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതു വഴി , മലന്പുഴയുടെ ആകര്ഷണീയത വളരെ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു ." 2659,,"അതേസമയം വേളി , ആക്കുളം എന്നീ സ്ഥലങ്ങളുടെ ടൂറിസംവികസനം സര്ക്കാര്‍ നേരിട്ടു തന്നെ ഏറ്റെടുക്കുകയും ചെയ്തു ." 2660,,അത് എവിടെ ആണ് എന്ന് ഏതാനം വര്ഷങ്ങള്ക്കു മുമ്പ് ചോദിച്ചിരുന്ന ടൂറിസംവിപണി കൂടുതല്‍ മുറികള്‍ തരൂ എത്ര ടൂറിസ്റ്റുകളെ വേണമെങ്കിലും ഞങ്ങള്‍ കേരളത്തിലേയ്ക്ക അയക്കാം എന്ന് പറയുന്ന നിലയില്‍ എത്തിയിരിക്കുന്നു . 2661,,ഈ പ്രതികരണങ്ങള്ക്ക ഇടയില്‍ സംഭവിച്ച വ്യതിയാനങ്ങളുടെ ഒരു സംക്ഷിപ്തവിവരണം കഴിഞ്ഞ അദ്ധ്യായത്തില്‍ കാണാം . 2662,,1985-ന് മുമ്പ് അമ്പതിനായിരം വിദേശസഞ്ചാരികള്‍ പോലും വന്നെത്താതിരുന്ന കേരളത്തില്‍ ഇന്ന് ഒരുലക്ഷത്തില് ഏറെ ടൂറിസ്റ്റുകള്‍‍ പ്രതിവര്‍ഷം വന്നുചേരുന്നു . 2663,,ഈ അക്കങ്ങള്ക്ക് വലിയ അര്ത്ഥം ആണ് ഉള്ളത് . 2664,,1985-ന് മുമ്പ് പ്രതിവര്‍ഷം അമ്പതിനായിരം സന്ദര്‍ശകര്ക്ക് അന്തി ഉറങ്ങാന്‍ ഉള്ള ഹോട്ടല്മുറികള്‍ മാത്രമേ നമുക്ക് ഇവിടെ ഉണ്ടായിരുന്നുള്ളൂ . 2665,,ഇന്ന് അത് ഇരട്ടി ആയിരിക്കുന്നു എന്ന് കരുതണം അല്ലോ . 2666,,ഒരുലക്ഷത്തില്‍ ഏറെ ടൂറിസ്ററുകള്‍ ഇവിടം സന്ദര്ശിക്കുന്നു എന്ന് പറയുമ്പോള്‍ എത്ര ദിവസം ഒരു സന്ദര്‍ശകന്‍ കേരളത്തില്‍ ശരാശരി തങ്ങുന്നു എന്നതും വര്ഷത്തില്‍ എത്ര മാസങ്ങള്‍ സന്ദര്‍ശകര്‍ ഉണ്ടാവുന്നു എന്നതും ഈ കണക്കുകള്ക്ക് അര്ത്ഥം കൊടുക്കുന്ന യാഥാര്ത്ഥ്യങ്ങള്‍ ആണ് . 2667,,ഒരു പ്രദേശത്ത് വര്ഷത്തില്‍ പന്ത്രണ്ടു് മാസവും സന്ദര്‍ശകര് വരുന്നു എങ്കില്‍ അമ്പതിനായിരം പേരെ പാര്പ്പിക്കാന്‍ ആവശ്യമായ മുറിയുടെ ഇരട്ടി വേണ്ടിവരും . 2668,,ആറു് മാസത്തിന്‍ ഉള്ളില്‍ ആണ് ടൂറിസ്റ്റുകള്‍‍ വരുന്നത് എങ്കില്‍ ബാക്കി ഉള്ള ആറു് മാസം മുറികള്‍ ഒഴിഞ്ഞു കിടക്കുകയും ചെയ്യും . 2669,,അത് ആകട്ടെ സീസണ്‍ മാസങ്ങളില്‍ മുറിവാടക വര്‍ദ്ധിപ്പിക്കുന്നതിന് ന്യായീകരണവും നല്കുന്നു . 2670,,അമ്പതിനായിരത്തില്‍ നിന്ന് സന്ദര്‍ശകരുടെ എണ്ണം ഒരുലക്ഷം ആയപ്പോള്‍ ഹോട്ടല്മുറികള്‍ ഇരട്ടി ആയോ എന്നതിനെ ബാധിക്കുന്നത് ഈ ഘടകങ്ങള്‍ ആണ് . 2671,,വാസ്തവത്തില്‍ കേരളത്തില്‍ എത്തുന്ന ടൂറിസ്റ്റുകള്‍‍ ശരാശരി ആറു ദിവസമേ ഇവിടെ തങ്ങുന്നുള്ളൂ . 2672,,ഇന്ത്യയില്‍ ശരാശരി പതിനാലും ഇരുപതും ദിവസം തങ്ങുന്നവര്‍ പോലും കേരളത്തില്‍ അഞ്ചോ ആറോ ദിവസം മാത്രം പാര്ക്കുകയും പിന്നെ മറ്റേ ഏതെങ്കിലും സ്ഥലത്തേയ്ക്ക് യാത്ര ആവുകയും ചെയ്യുന്നു . 2673,,ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ എന്ന കേരളത്തിലെ ടൂറിസംസീസണ്‍ അത്ര വലുത് ആയി ഒന്നും വിപുലപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എങ്കിലും ഓഗസ്റ്റ് മുതല് തന്നെ ഇപ്പോള്‍ കേരള്ത്തില്‍ ടൂറിസ്റ്റുകള്‍‍ വന്നെത്തിതുടങ്ങിയിട്ടുണ്ട് . 2674,,1985 ഓഗസ്റ്റ് മാസത്തില്‍ ഒരു ടൂറിസ്റ്റു പോലും ഇവിടെ വന്നിരുന്നില്ല എങ്കില്‍ ഇന്നിപ്പോള്‍ ആ മാസത്തില്‍ ശരാശരി എണ്ണൂറു വിദേശസന്ദര്‍ശകര്‍ വന്നെത്തുന്നു . 2675,,കഴിഞ്ഞ എട്ടുപത്ത് വഷങ്ങളില്‍ ടൂറിസ്റ്റുകള്‍‍ ഇവിടെ ചെലവഴിക്കുന്ന ശരാശരി ദിവസങ്ങളുടെ കാര്യത്തില്‍ നേരിയ ഒരു വര്‍ദ്ധനവ് വന്നിട്ടുണ്ട് എന്ന കാര്യവും വിസ്മരിച്ചുകൂടാ . 2676,,പണ്ട് ഒക്കെ കോവളം മാത്രമോ തേക്കടി മാത്രമോ സന്ദര്ശിച്ച് അതിഥികള്‍ മടങ്ങിയിരുന്നു എങ്കില്‍ ഇപ്പോള്‍ കോവളത്ത് എത്തുന്നവര്‍ കൊച്ചിയിലും തിരുവനന്തപുരത്ത് എത്തുന്നവര്‍ തേക്കടിയിലും കൂടുതലായി പോകുന്നുണ്ട് എന്നത് വാസ്തവം ആണ് . 2677,,ടൂറിസംവകുപ്പ് സൂക്ഷിക്കുന്ന സ്ഥിതിവിവരണക്കണക്കുകളില്‍ ഈ പുതിയ യാത്രാപ്രവണതകള്‍ വേണ്ട വിധത്തില്‍ പ്രതിഫലിക്കുന്നുണ്ട് എന്ന് വേണം വിശ്വസിക്കാന്‍ . 2678,,തിരുവനന്തപുരത്ത് വച്ച് കണക്കില് ഉള്പ്പെട്ട അതേ ടൂറിസ്റ്റിനെ തന്നെ പിന്നീട് തേക്കടിയിലെ ഹോട്ടല്‍ രജിസ്റ്ററില്‍ രണ്ടാമത് ഒരാള് ആയി കണക്കാക്കിയാല്‍ സംസ്ഥാനത്തില്‍ എത്തിയ ആകെ ടൂറിസ്റ്റുകളുടെ എണ്ണം ശരി ആയിരിക്കുകയില്ല . 2679,,അതേസമയം ഒരു സ്ഥലത്ത് എത്തുന്നവരില്‍ ഒരു നിശ്ചിത ശതമാനം മാത്രമേ മറ്റു സ്ഥലങ്ങളിലേയ്ക്ക് പോകുന്നുള്ളൂ എന്നതു കൊണ്ട് ഒന്നോ രണ്ടോ സ്ഥലത്തെ മാത്രം കണക്കുകള്‍ യാഥാര്ത്ഥ്യം പ്രതിഫലിപ്പിക്കുകയില്ല . 2680,,ഇന്ത്യയില്‍ എത്തുന്ന് ടൂറിസ്റ്റുകളുടെ എണ്ണം പരിശോധിച്ചാല്‍ കൃത്യമായ കണക്കുകള്‍ തന്നെ ലഭിക്കും . 2681,,എന്നാല്‍ ഒരു സംസ്ഥാനത്തിന്‍ ഉള്ളില്‍ എത്തുന്നവരുടെ സ്ഥിതിവിവരക്കണക്കുകള്‍ തിട്ടപ്പെടുത്തുന്നതില്‍ മേല് പറഞ്ഞ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്ന് ഓര്മ്മപ്പെടുത്തുക മാത്രമേ ഇവിടെ ചെയ്യുന്നുള്ളൂ . 2682,,ശാസ്ത്രീയമായ സമീപനം കൊണ്ടും വിപുലമായ സാംപ്ലിങ് കൊണ്ടും മാത്രമേ കണക്കുകള്‍ കൃത്യം ആക്കാന്‍ സാധിക്കുക ഉള്ളൂ . 2683,,കേരളത്തില്‍ എത്തുന്ന ടൂറിസ്റ്റുകളുടെ മാറിമാറി വരുന്ന മുന്ഗണനകള്‍ സൂക്ഷ്മമായി പിന്തുടരേണ്ടത് സ്ഥിതിവിവരക്കണക്കുകള്‍ ശാസ്ത്രീയം ആക്കാന്‍ അത്യന്താപേക്ഷിതം ആണ് . 2684,,ആറോ ഏഴോ ദിവസങ്ങള്‍‍ മാത്രമേ കേരളത്തില്‍ ഒരു സഞ്ചാരിയെ പിടിച്ചുനിര്ത്താന്‍ നമുക്ക് സാധിക്കുന്നുള്ളൂ എന്ന് പറഞ്ഞു അല്ലോ . 2685,,ഒരു ടൂറിസ്റ്റ്സംസ്ഥാനം എന്ന നിലയ്ക്ക് ഉള്ള പരിമിതികളെ ആണ് ഇത് നമ്മെ ഓര്മ്മപ്പെടുത്തേണ്ടത് . 2686,,കൂടുതല്‍കൂടുതല്‍ ഉല്ലാസപ്രദായകങ്ങളായ സവാരികളും മറ്റു വിനോദോപാധികളും സാഹസികയാത്രകള്ക്ക് ഉള്ള സൗകര്യങ്ങളും കേരളീയജീവിതം അതിന്റെ തനിമയില്‍ ആസ്വദിക്കുന്നതിന്‍ ഉള്ള മെച്ചപ്പെട്ട അവസരങ്ങളും ഇതിന് എല്ലാം സജ്ജം ആയ ആധുനികമായ ഒരു ടൂറിസംവ്യവസായവും ആണ് നമുക്ക് ഇവിടെ ആവശ്യം . 2687,,താമസിക്കാന്‍ കൂടുതല്‍ മുറികള്‍ വേണം എന്ന് പറയുമ്പോള്‍ അവ പഞ്ചനക്ഷത്രഹോട്ടലുകളില്‍ തന്നെ വേണം എന്ന് അര്ത്ഥമാക്കേണ്ട . 2688,,എന്നാല്‍ ആധുനികസൗകര്യങ്ങളും മെച്ചപ്പെട്ട ശുചിത്വസംവിധാനവും കൂടിയേതീരു . 2689,,ഹോട്ടല്‍ നിര്‍മ്മാണത്തോട് ഒപ്പം തന്നെ പേയിങ്ങ്ഗസ്റ്റ് സന്പ്രദായം പ്രോത്സാഹിപ്പിക്കുകയും ചെയ്യാവുന്നത് ആണ് . 2690,,എന്നാല്‍ ഇരുപതോ മുപ്പതോ രൂപയ്ക്ക് ഉള്ള മുറികള്‍ ഒരുക്കല് ആണ് ടൂറിസം വളര്ത്തുന്നതിന് ആവശ്യം എന്ന നിലപാട് യാഥാര്ത്ഥ്യങ്ങള്ക്ക് നിരക്കുന്നത് അല്ല . 2691,,നമ്മുടെ രാജ്യത്തെ ഒരു വില കുറഞ്ഞ ടൂറിസ്റ്റ്കേന്ദ്രം ആക്കി മാറ്റുവാന് അല്ലല്ലോ നാം ശ്രമിക്കേണ്ടത് . 2692,,ഇവിടെ വന്നെത്തുന്നവര്‍ക്ക് പരമാവധി സൗകര്യം ലഭ്യം ആക്കുകയും അങ്ങനെ അവര്‍‍ ചെലവഴിക്കാന്‍ കൊണ്ടുവന്ന പണം പരമാവധി ഇവിടെ ചിലവ് ചെയ്യുമ്പോഴ് ആണ് ടൂറിസത്തിന്റെ സാമ്പത്തികശാസ്ത്രം വിജയിക്കുന്നത് . 2693,,വില കുറഞ്ഞ സൗകര്യങ്ങല്‍ മാത്രം ഒരു പ്രദേശത്ത് ലഭ്യമാവുമ്പോള്‍ കുറച്ചു പണം മാത്രം ചെലവിടാന്‍ കെല്പ് ഉള്ള ടൂറിസ്റ്റുകള്‍‍ മാത്രമേ ആ സ്ഥലം തെരഞെടുക്കക ഉള്ളൂ . 2694,,പ്രതിദിനം അമ്പതു രൂപയ്ക്ക് താഴെ മാത്രം വാടക വരുന്ന മുറി എടുക്കുന്ന വിദേശി രണ്ടു ‍‍ഡോളറില് താഴെ മാത്രം ആണ് ചിലവഴിക്കുന്നത് . 2695,,അത്തരത്തില്‍ ഉള്ള ടൂറിസം വളര്ത്തുന്നത് തികഞ്ഞ അബദ്ധം ആയിരിക്കും . 2696,,കേരളം ഇന്ന് എത്തിനില്ക്കുന്ന നിര്ണ്ണായകമായ ഘട്ടത്തില്‍ എത്തരത്തില്‍ ഉള്ള ടൂറിസം ആണ് നമുക്ക് വേണ്ടത് എന്ന് വ്യക്തമായ കാഴ്ചപ്പാട് ആണ് നമ്മേ മുന്നോട്ട് നയിക്കുന്നത് . 2697,,"ഗവണ്മെന്റ് ഏതേതു രംഗങ്ങളില്‍ മുതല്‍മുടക്കണം എന്നും സ്വകാര്യമേഖലയെ ഏതെല്ലാം വിധത്തില്‍ പ്രോത്സാഹിപ്പിക്കണം എന്നും നിര്ണ്ണയിക്കേണ്ട സന്ദര്ഭം ആണ് ഇത് , ." 2698,,ഹോട്ടല് ടെറസ്സില്‍ അത് നടത്തി എന്ന കാരണത്താല്‍ അതിന്റെ തനിമ നിലനിര്ത്തിക്കൊണ്ട് അമ്പലമുറ്റത്ത് നടത്തുന്നതിന് തടസ്സം ഒന്നും ഇല്ല അല്ലോ എന്നും നമുക്ക് സമാധാനിക്കാം . 2699,,ആ കലാകാരന്മാര്ക്ക് കൂടുതല്‍ വരുമാനവും അവസരങ്ങളും ഉണ്ടാകുന്നത് കൊണ്ട് ആര്ക്കും ഒരു ദോഷവും ഇല്ല അല്ലോ എന്നും നമുക്ക് ആശ്വസിക്കാം . 2700,,ക്ഷേത്രകലകളില്‍ പലതും മാറിവരുന്ന പരിതസ്ഥിതികള്ക്ക് അനുസൃതമായി പരിഷ്കരിക്കപ്പെടുന്നുണ്ട് താനും . 2701,,"നിലവിളക്കിന്റെ സ്ഥാനത്ത് വൈദ്യുതദീപങ്ങളും , അരിമാവും നാടന്‍ചായങ്ങളും ഉപയോഗിച്ചിരുന്ന ഇടത്ത് കൃത്രിമ മേക്കപ്പ്സാധനങ്ങളും ഉപയോഗിക്കുന്നുണ്ട് അല്ലോ ." 2702,,നാടന്കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഉള്ള അത്യുത്സാഹത്തില്‍ മറ്റ്ഒന്നും പാടില്ല എന്ന നമ്മുടെ നിര്ബന്ധവും ഇത്രയും തന്നെ അപകടം പിടിച്ചത് ആണ് . 2703,,ഡിസ്കോയോ നൈറ്റ്ക്ലബ്ബോ ആവശ്യം ഉള്ള ടൂറിസ്റ്റിന് ലഭിക്കാന്‍ ഉള്ള ഏര്പ്പാട് ഉണ്ടാവുകയാണ് എങ്കില്‍ അത് ആയിരിക്കും അയാളുടെ സംതൃപ്തിക്ക് അടിസ്ഥാനം . 2704,,അവരുടെ ആവശ്യങ്ങള്‍ എന്ത് എന്ന് അറിയാതെ ആണ് നാം പലപ്പോഴും പരിപാടികള്‍ ആസൂത്രണം ചെയ്യൂക . 2705,,"പക്ഷേ , ഗവണ്മെന്റ് പണം ചെലവിടുന്ന പരിപാടികള്ക്ക് പരിമിതികളും ഉത്തരവാദിത്തവും കൂടുതല്‍ ഉണ്ട് ." 2706,,സ്വകാര്യമേഖലയ്ക്ക് ആണ് ഇത്തരം വിടവുകള്‍ നികത്തുവാന്‍ കഴിയേണ്ടത് . 2707,,കലാരൂപങ്ങളും കരകൗശലവും വികസിപ്പിക്കാനുള്ള ത്വരയില്‍ നാം പലപ്പോഴും ടൂറിസത്തിന്റെ ആത്യന്തികലക്ഷ്യവും അടിസ്ഥാനകാര്യങ്ങളും തന്നെ മറന്നുപോകാറുണ്ട് എന്നതും മറച്ചുവെച്ചിട്ട് കാര്യം ഇല്ല . 2708,,മുന്ഗണനാക്രമത്തില്‍ കലാരൂപങ്ങള്‍ കാഴ്ച വയ്ക്കുന്നത് എവിടെ വരുന്നു എന്നും അതിന് മുന്പ് ഉള്ള ആവശ്യങ്ങള്‍ പരിഹൃതം ആയോ എന്നും പരിശോധിക്കേണ്ടതുണ്ട് . 2709,,നമ്മുടെ ബസ്സ്റ്റാന്ഡുകളിലെയും റെയില്വെസ്റ്റേഷനുകളിലെയും ശൗചാലയങ്ങളുടെ ശോച്യാവസ്ഥ നിലനില്ക്കുമ്പോള്‍ മര്യാദയില്ലാത്ത പെരുമാറ്റങ്ങള്‍ ചിലരുടെങ്കിലും ഭാഗത്ത് നിന്ന് ഉണ്ടാകുമ്പോള്‍ ഒരു വിദേശിയുടെ മനസ്സ് നമ്മുടെ കലാപരമായ മികവിനെ അംഗീകരിക്കാന്‍ ചിലപ്പോഴെങ്കിലും വൈമുഖ്യം കാണിക്കുക ഇല്ലേ ? 2710,,അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാതെ നാം കാട്ടുന്ന പകിട്ട് വികലം ആണ് എന്ന് വിധി എഴുതുകയില്ലേ വിദേശികളും സ്വദേശികളും ? 2711,,പെട്ടെന്ന് ഉത്തരം കിട്ടുന്നവ അല്ല മുന്ഗണനയുടെ ഈ ചോദ്യങ്ങള്‍ . 2712,,പക്ഷേ അവയെ കാണാതെ പോകുന്നത് ഉചിതം അല്ല . 2713,,പരിസ്ഥിതിയിന്മേല്‍ ഉള്ള ടൂറിസത്തിന്റെ പ്രത്യാഘാതം ഏറെ ചര്‍ച്ചകള്ക്ക് ഇടം കൊടുത്തിട്ടുള്ളതാണ് . 2714,,അമിതമായ ടൂറിസംവികസനം നമ്മുടെ കാടുകളെയും കടലോരങ്ങളെയും നശിപ്പിക്കാനേ കാരണം ആവൂ എന്ന് പറയുന്നതില്‍ കഴന്പ് ഉണ്ട് . 2715,,പക്ഷേ പരിസ്ഥിതിസംരക്ഷണത്തിന് മനുഷ്യദ്വേഷത്തിന്റെ രൂപഭാവങ്ങള്‍ കൈവരുമ്പോള്‍ പ്രശ്നം സങ്കീര്ണ്ണം ആവുന്നു . 2716,,ടൂരിസം എന്നുള്ളതില് നിന്ന് അകന്ന് വികസനവും പരിസ്ഥിതിയും എന്ന ആഗോളപ്രശ്നത്തിന്റെ പടിവാതില്ക്ക് എത്തും ആ ചര്‍ച്ച . 2717,,അടിസ്ഥാനപരം ആയ അത്തരം വിവാദങ്ങളിലേയ്ക്ക് ഇവിടെ കടക്കുന്നില്ല . 2718,,മനുഷ്യനെ ഒഴിച്ചുനിര്ത്തിക്കൊണ്ടുള്ള പരിസ്ഥിതിസംരക്ഷണം പ്രായോഗികം അല്ല എന്ന് ഉള്ള നിലപാട് സ്വീകരിച്ചു കൊണ്ട് മനുഷ്യന്റെ വിവേചനം ഇല്ലാത്ത വികസനശ്രമം കൊണ്ട് ഉണ്ടാകുന്ന അപകടങ്ങളെ എങ്ങനെ ടൂറിസംമേഖലയില്‍ നിയന്ത്രിക്കാം എന്ന് മാത്രമേ ഇവിടെ അന്വേഷിക്കുന്നുള്ളൂ . 2719,,വികസനം കൊണ്ട് തങ്ങളുടെ കടലോരങ്ങളും കായലുകളും വനങ്ങളും എല്ലാം നശിപ്പിച്ച്കഴിഞ്ഞ് പ്രായേണ അവികസിതം എങ്കിലും അത്രകണ്ട് നശിച്ചിട്ടില്ലാത്ത മറ്റു രാജ്യങ്ങളിലെ പ്രകൃതിയെയും സന്തുലിതാവസ്ഥയെയും കീഴടക്കി നശിപ്പിക്കാന്‍ എത്തുന്ന അന്ധമായ നശീകരണത്തിന്റെ പ്രതീകം ആയി ടൂറിസ്റ്റുകളെ കാണുന്നതില്‍ അര്ത്ഥം ഇല്ല . 2720,,വ്യാവസായിക നഗരങ്ങളില്‍ നിന്ന് ഉള്ള താത്കാലികമോചനം തേടുന്ന ടൂറിസ്റ്റുകളെ തീര്‍ച്ചയായും മെച്ചപ്പെട്ട അന്തരീക്ഷവും വിശാലമായ കടല്ത്തീരവും നൈസര്ഗ്ഗികമായ വന്യസൗന്ദര്യവും തന്നെ ആയിരിക്കും അന്വേഷിക്കുന്നത് . 2721,,അമിതമായ ടൂറിസംവളര്ച്ചയിലൂടെ അവ നശിപ്പിക്കപ്പെടുകയാണ് എങ്കില്‍ അത് ടൂറിസത്തിന്റെ ദൂഷ്യത്തെക്കാള്‍ വികസനം വിധ്വംസകം ആവാതെ നടത്തികൊണ്ടുപോകുവാന്‍ ഉള്ള ആതിഥേയ രാജ്യങ്ങളുടെ കഴിവുകേടിനെ ആണ് സൂചിപ്പിക്കുന്നത് . 2722,,ആഗോളവ്യാപകമായി ഇന്ന് പരിസ്ഥിതിയുടെ ലോലം ആയ സന്തുലിതാവസ്ഥയെ കുറിച്ചും അത് നിലനിര്ത്തേണ്ട ആവശ്യകതയെ കുറിച്ചും ഉള്ള അവബോധം വര്‍ദ്ധിച്ചിരിക്കുകയാണ് അല്ലോ . 2723,,ടൂറിസംരംഗത്തും ഈ അവബോധം അനുകൂലമായ പരിവര്ത്തനങ്ങള്‍ ഉണ്ടാക്കേണ്ടതാണ് . 2724,,"ഒരു അര്ത്ഥത്തില്‍ , വികസനത്തിന്റെ മറ്റു മേഖലകളെക്കാള്‍ പരിസ്ഥിതി സംരക്ഷണോദ്യമങ്ങള്‍ ടൂറിസംമേഖലയില്‍ സുസാദ്ധ്യവും പ്രായോഗികവും ആണ് ." 2725,,കാരണം ടൂറിസത്തിന്റെ നിലനില്പ് തന്നെ അതിന് ന്മേല്‍ ആകുന്നു . 2726,,ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സന്ദര്‍ശകബാഹുല്യം അനുകൂലസാഹചര്യം തീര്ക്കുക മാത്രമേ ചെയ്യുന്നുള്ളൂ . 2727,,"അതേസമയം , ആരും അറിയാതെ കിടക്കുന്ന സ്മാരകങ്ങള്‍ അവഗണിക്കപ്പെട്ട് നശിച്ചുപോവുകയും ചെയ്യും ." 2728,,ഇത്ര ഏറെ സന്ദര്‍ശകരെ ആകര്ഷിക്കുന്ന ഒരു സ്മാരകം ആയത് കൊണ്ട് തന്നെ അത് ഭംഗിയായി സംരക്ഷിക്കപ്പെടുന്നു . 2729,,"ദല്ഹിയിലും പരിസരത്തും ഇത്രത്തോളം അറിയപ്പെടാത്ത , ചരിത്രത്തിന്റെ പിന്ബലമോ വൈകാരികതയുടെ പശ്ചാത്തലമോ ഇല്ലാതെ , ആരും ശ്രദ്ധിക്കാതെ നശിച്ചുകൊണ്ടിരിക്കുന്ന അനേകമനേകം പുരാതന മന്ദിരങ്ങളും അവശിഷ്ടങ്ങളും കാണാന്‍ കഴിയും ." 2730,,"ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് ടൂറിസം സഹായകവും പോഷകവും ആയ പ്രവണതകള്‍ സൃഷ്ടിക്കുന്നതു പോലെ തന്നെ , പരിസ്ഥിതി സംരക്ഷണത്തിലും അത് അനുകൂല പ്രേരണ ഉളവാക്കുന്നു ." 2731,,യഥാര്ത്ഥത്തില്‍ വന്യമൃഗങ്ങളെ കാണാന്‍ വരുന്ന സന്ദര്‍ശകര്‍ വനസംരക്ഷണ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കൂടുതല്‍ സന്നദ്ധര് ആയിരിക്കും . 2732,,ആ നിയന്ത്രണങ്ങള്‍ ആവിഷ്കരിക്കാനും നടപ്പിലാക്കാനും കഴിയാതെപോകുന്നത് ആണ് അപലപനീയമായ കാര്യം . 2733,,"അവികസിത രാജ്യങ്ങളിലെ ജനതയെക്കാള്‍ , പരിസ്ഥിതിസംരക്ഷണത്തിന്റെ പേരില്‍ ഉള്ള നിയന്ത്രണങ്ങള്‍ അനുസരിക്കുന്നതിന് പാശ്ചാത്യജനത കൂടുതല്‍ ആകാംക്ഷ ഉള്ളവര്‍ ആണ് ." 2734,,ടൂറിസംരംഗത്തും ഇന്ന് പരിസ്ഥിതിടൂറിസം ഒരു പ്രബലമായ ഉപശാഖ ആയി രൂപപ്പെട്ടുകഴിഞ്ഞു . 2735,,അത്തരം യാത്രകള്‍ മാത്രം സംഘടിപ്പിക്കുന്ന ഏജന്സികളും നിലവില്വന്നുകഴിഞ്ഞു പല ഇടത്തും . 2736,,ടൂറിസത്തിന്റെ അടിസ്ഥാനപരമായ പ്രേരണകള്‍ പരിസ്ഥിതിസംരക്ഷണത്തിനും പൗരാണികത്വത്തിന്രെ പരിപാലനത്തിനും അനുകൂലം ആണ് എങ്കിലും ഈ വ്യവസായം പ്രോത്സാഹിപ്പിക്കുന്നവരും അതില് നിന്ന് ആദായം ഉണ്ടാക്കുന്നാവരും ഈ അനുകൂലപ്രേരണകളെ എപോഴും ഉപയോഗപ്പെടുത്തണം എന്ന് ഇല്ല . 2737,,"എണ്ണം വര്‍ദ്ധിപ്പിക്കുന്നത് വഴി , നിയന്ത്രണങ്ങള്‍ പാലിക്കാത്തതു വഴി കൈവരുന്ന സാമ്പത്തികനേട്ടം ആയിരിക്കും അവര്‍‍ക്ക് പ്രധാനം ." 2738,,ഫലപ്രദമായ നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിനും ഇത്തരം സമ്മര്ദ്ദവിഭാഗങ്ങള്‍ ആണ് തടസ്സം സൃഷ്ടികുന്നത് . 2739,,അത് ടൂറിസം എന്ന പ്രവര്‍ത്തനത്തിനു തന്നെ കളങ്കം ഉണ്ടാക്കുകയും ചെയ്യുന്നു . 2740,,"ഈ സമ്മര്ദ്ദവിഭാഗങ്ങളില്‍ , ബഹുരാഷ്ട്രകുത്തകകള്‍ മുതല്‍ ഒരു ടൂറിസ്റ്റ്കേന്ദ്രത്തിലെ കരിക്ക്വില്പനക്കാര്‍ വരെ ഉള്പ്പെടുന്നുണ്ട് ." 2741,,ആ താത്പര്യങ്ങള്‍ അത്ര എളുപ്പത്തില്‍ അവഗണിക്കാവുന്നവയും അല്ല . 2742,,"സംരക്ഷിക്കാന്‍ ഉള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കാന്‍ ടൂറിസത്തിനു കഴിയും എന്നത് പോലെ തന്നെ , അവയെ തടസ്സപ്പെടുത്താനും കഴിയും ." 2743,,"ഒരു രാജ്യത്തിന്റെ വിദേശനാണ്യസമ്പാദനത്തിനും സാമ്പത്തികവികസനത്തിനും അത് പ്രയോജനപ്പെടും എന്നതു പോലെ തന്നെ , മുന്കരുതല് ഇല്ല എങ്കില്‍ വിദേശനാണ്യചോര്ച്ചക്കും തൊഴില്രംഗത്ത് ഉള്ള വിദേശാധിപത്യത്തിനും , സമ്പത്ത് കേന്ദ്രീകൃതം ആകുന്ന വികസനപ്രക്രിയക്കും അത് കാരണം ആകാം ." 2744,,അതീവ ശ്രദ്ധയോടെയും കരുതലോടെയും ചെയ്യേണ്ട ഒരു പ്രവൃത്തി ആണ് ടൂറിസം . 2745,,വ്യക്തമായ ലക്ഷ്യബോധവും ഉദ്ദേശ്യങ്ങളും അതിന്റെ പിന്നില്‍ ഉണ്ടാകേണ്ടതാണ് . 2746,,താത്കാലിക നേട്ടങ്ങള്‍ ദീര്ഘകാലകോട്ടങ്ങള്‍ ആയി പരിണമിക്കാതിരിക്കണം എങ്കില്‍ സുസ്ഥിരമായ നേട്ടങ്ങള്ക്ക് വഴിതെളിക്കുന്ന ഒരു ടൂറിസനയം ഏതൊരു രാജ്യത്തിനും അനുപേക്ഷണീയം ആയിവരുന്നു . 2747,,അല്പവസ്ത്രധാരികളും അലസരും ആയി കടപ്പുറത്തു കിടക്കുന്ന വിദേശികളെ ആണ് ടൂറിസം നമ്മെ ഓര്മ്മപ്പെടുത്തുന്നത് । 2748,,ആ ചിത്രത്തോട് ഒപ്പം ഒരുപിടി ധാരണകളും മുന്വിധികളും അതില് ഏറെ തെറ്റിദ്ധാരണകളും കുറേ ഭയാശങ്കകളും നമ്മുടെ മനസ്സുകളില് ഓടിക്കൂടാറുണ്ട് । 2749,,ഇതിനെ വെറും ഒരു നേരമ്പോക്ക് ആയി കാണുന്നവര് ഉണ്ട് ; 2750,,ഇതിന്റെ സാമ്പത്തിക പ്രയോജനം മാത്രം മനസ്സിലാക്കുന്നവര് ഉണ്ട് ; 2751,any,ഇതു വരുത്തിവയ്ക്കുന്ന സാംസ്കാരികമായ കലര്പ്പിനെ കുറിച്ച് മാത്രം വ്യാകുലപ്പെടുന്നവര് ഉണ്ട് ; 2752,,ഇതിലൂടെ മറ്റൊരു കൊളോണിയലിസത്തിന്റെ വാതിലുകള് മെല്ലെ തുറക്കുന്നത് കാണുന്നവരും ഉണ്ട് । 2753,,ടൂറിസം അതിന്റെ സമഗ്രതയില് ഇത് എല്ലാം ആണ് । 2754,,എന്നാല് ഇവ മാത്രം അല്ല താനും । 2755,,ടൂറിസം എന്ന ആഗോള വ്യവസായത്തിന്റെ വ്യാപ്തിയെ കുറിച്ച് മനസ്സിലാക്കുന്നത് നല്ല ഒരു തുടക്കം ആണ് । 2756,,"കടപ്പുറത്തു നാം കാണുന്ന ആ വിദേശീയര് വലിയ ഒരു പ്രസ്ഥാനത്തിന്റെ , വിപുലമായ ഒരു വ്യവസായത്തിന്റെ ഭാഗം ആയി നമ്മുടെ നാട്ടില് എത്തപ്പെട്ടവര് ആണ് ।" 2757,,ഇവരെ പോലെ അനേകലക്ഷം ആളുകള് ലോകത്തിന്റെ നാനാഭാഗങ്ങളില് അവരുടെ ഒഴിവുകാലം ചെലവിടുന്നു । 2758,,"തങ്ങളുടെ അവധിദിവസങ്ങളും , അതിന് വേണ്ടി സ്വരൂപിച്ചുവച്ച പണവും , വീട്ടിലും നാട്ടിലും നിന്ന് ഏറെ അകലെ സഞ്ചരിക്കാന് ആയി അവര് നീക്കിവയ്ക്കുന്നു ।" 2759,,"അവരെ നമ്മുടെ കടല്ക്കരയില് എത്തിച്ചവര്‍ , അനേകം സ്ഥലങ്ങളില്‍ - ദ്വീപുകളിലും കടലോരങ്ങളിലും പര്‍വ്വതസാനുക്കളിലും മണലാരണ്യങ്ങളിലും - ഇങ്ങനെ ഉള്ള അനേകമനേകം സഞ്ചാരികളെ യഥാസമയം എത്തിക്കുവാന്‍ സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു ।" 2760,,അവര്ക്ക് സഞ്ചരിക്കാന് വിമാനങ്ങളും കപ്പലുകളും ട്രെയിനുകളും ബസുകളും എല്ലാം മുന്കൂട്ടി രിസര്വ്വ്ചെയ്യപ്പെടുന്നു । 2761,,ലോകത്തിന്റെ വിദൂരകോണുകളില് അവര്ക്കു താമസിക്കാന് മുറികള് സജ്ജമാകുന്നു । 2762,,അവര്ക്ക് ഭക്ഷണവും വിനോദോപാധികളും തയ്യാറാകുന്നു । 2763,any,അവര്ക്ക് വാങ്ങിക്കൊണ്ടുപോകാന് സ്മരണികകളും കരകൗശലവസ്തുക്കളും വിപണികളില് എത്തുന്നു । 2764,,അവരുടെ യാത്രകള് മാസങ്ങള്ക്കു മുന്പു തന്നെ തീരുമാനിക്കപ്പെടുകയും മൈലുകള്ക്ക് അപ്പുറത്ത് ഇരുന്നുകൊണ്ട് പണമിടപാടുകളും മറ്റു സന്നാഹങ്ങളും പൂര്ത്തിയാക്കുകയും ചെയ്യുന്നു । 2765,,1990ല് 43കോടി ടൂറിസ്റ്റുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില് യാത്ര ചെയ്തു । 2766,,ആഗോളടൂറിസ്റ്റുകളുടെ എണ്ണത്തില് 7ശതമാനത്തില്‍ ഏറെ വര്‍ദ്ധനവ് പ്രതിവര്ഷം ഉണ്ടാകുന്നത് ആയിട്ട് ആണ് കണക്കുകള് । 2767,,മുപ്പത്തിനാലായിരംകോടിയില് ഏറെ അമേരിക്കന്ഡോളര് ആണ് ഈ സഞ്ചാരികള് 1992ല് ചെലവഴിച്ചത് । 2768,,"ലോകത്ത് ആകെ നടക്കുന്ന കയറ്റുമതിയും ആയി തട്ടിച്ചുനോക്കുമ്പോള് , ടൂറിസം ഏതാണ്ട് 7ശതമാനം സംഭാവന ചെയ്യുന്നതായി മനസ്സിലാക്കാം ।" 2769,,ഇത്ര ഏറെ വൈവിദ്ധ്യം ആര്ന്ന സ്ഥാപനങ്ങള് ഒന്നിച്ചുചേര്ന്ന് നടത്തുന്ന വ്യവസായങ്ങളും സാമ്പത്തിക പ്രവര്ത്തനങ്ങളും വേറെ അധികം ഉണ്ടാവുകയില്ല । 2770,,ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള് പ്രദാനം ചെയ്യുന്നവ എന്ന ബഹുമതിയും ടൂറിസത്തിന് തന്നെ । 2771,,1994ലെ കണക്കുകള് പ്രകാരം 212ദശലക്ഷം ജോലികള് । 2772,,പണവും സമയവും സൗകര്യവും ഉള്ളതിനാല് ടൂറിസ്റ്റുകള്‍ സഞ്ചരിക്കുന്നു എന്ന കാര്യം ശരി ആയിരിക്കാം । 2773,,അത് ഒരു വിപുലമായ വ്യവസായവും ആയിരിക്കാം । 2774,,"എന്നാല് സമ്പന്നരുടെ ഒരു ആവശ്യം എന്നതില് ഉപരി ആയി , അവികസിതമായ മൂന്നാംലോകരാഷ്ട്രങ്ങള്ക്ക് ഇതു കൊണ്ട് എന്തു പ്രയോജനം എന്ന് സ്വാഭാവികമായും ചിന്തിക്കേണ്ടതുണ്ട് ।" 2775,,വിദേശികള്ക്കു വേണ്ട സൂര്യപ്രകാശവും കടല്ത്തീരങ്ങളും നമുക്ക് ഉള്ളതിനാല് അവര് ഇവിടെ വന്നുപോകുന്നു എന്നതിന് അപ്പുറം നമുക്ക് അതില് നിന്ന് കാര്യമായ പ്രയോജനം എന്ത് എന്ന് ചിന്തിക്കുന്ന അനേകം പേര് ഉണ്ട് । 2776,,ഇന്ത്യയുടെ കാര്യത്തെ പറ്റി ചര്ച്ച ചെയ്യുന്നതിന് മുമ്പ് ചില അവികസിതരാജ്യങ്ങളുടെ നിലപാട് വിശദീകരിക്കുന്നത് പ്രയോജനപ്രദം ആയിരിക്കും । 2777,,ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മറ്റു പല മൂന്നാം ലോകരാജ്യങ്ങളുടേതില് നിന്നും വ്യത്യസ്തവും സങ്കീര്ണ്ണവും ആണ് . 2778,,അതിനാല് ടൂറിസത്തിന്റെ പ്രാധാന്യം നിര്ണ്ണയിക്കുക പ്രായേണ ബുദ്ധിമുട്ട് ആണ് । 2779,,വികസനപ്രക്രിയയില് ടൂറിസം അതിനിര്ണ്ണായകമായ പങ്ക് ആണ് അനേകം രാജ്യങ്ങളുടെ ചരിത്രത്തില് നിര്വ്വഹിച്ചിട്ടുള്ളത് । 2780,,"ടൂറിസത്തിന്റെ സാമ്പത്തികപ്രാധാന്യത്തെ കുറിച്ച് ഉള്ള വിശദം ആയ ചര്ച്ച ഇവിടെ നടത്തുന്നില്ല എങ്കിലും , ( മറ്റൊരു അധ്യായം ഇതിന് ആയി നീക്കിവച്ചിട്ടുണ്ട് ) ।" 2781,,ഒരു കയറ്റുമതി എന്ന നിലയ്ക്ക് വിദേശനാണ്യം സമ്പാദിക്കുന്നതില് അദ്വിതീയമായ സ്ഥാനം ആണ് ടൂറിസത്തിന് ഉള്ളത് । 2782,,ഒരു വിദേശി സന്ദര്ശിക്കാന് എത്തുന്നതും ഒരു രാജ്യത്ത് നിന്നും ഒരു ഉല്പ്പന്നം കയറ്റുമതി ചെയ്യപ്പെടുന്നതും ഒരുപോലെ ആണല്ലോ । 2783,,ഉല്പ്പന്നം തുറമുഖം വിടുമ്പോള് വിദേശനാണ്യം രാജ്യത്തിന് ഉള്ളിലേക്ക് കടക്കുന്നു । 2784,,വിദേശടൂറിസ്റ്റ് വിമാനത്താവളത്തില് എത്തി തന്റെ വിദേശനാണ്യം ആ രാജ്യത്തിന്റെ കറന്സി ആയി മാറ്റുമ്പോഴും ഇതു തന്നെ ആണ് സംഭവിക്കുന്നത് । 2785,,കയറ്റുമതി ചെയ്യുവാന് ഉല്പ്പന്നങ്ങള് ഇല്ലാത്ത രാജ്യങ്ങളെ സംബന്ധിച്ച് ടൂറിസത്തിലൂടെ അല്ലാതെ വിദേശനാണ്യം സമ്പാദിക്കാന് മറ്റ് മാര്ഗങ്ങള്‍ അധികം ഇല്ല । 2786,,ഒരു അവികസിതരാജ്യത്തിന്റെ മറ്റൊരു പ്രധാനപ്രശ്നം തങ്ങളുടെ ജനങ്ങളുടെ വരുമാനംഇല്ലായ്മ ആണ് । 2787,,വരുമാനം കുറഞ്ഞ ജനതയ്ക്ക് ഉല്പ്പന്നങ്ങള് വാങ്ങാന് ഉള്ള കഴിവും കുറഞ്ഞിരിക്കും । 2788,,അങ്ങനെ സമ്പദ്വ്യവസ്ഥ മന്ദീഭവിക്കുകയും ആഭ്യന്തരവിപണി നിഷ്ക്രിയം ആവുകയും ചെയ്യുന്നു । 2789,,കൂടുതല് തൊഴിലവസരങ്ങള് ഉണ്ടാക്കുകയും സാധാരണ ജനങ്ങള്ക്ക് കൂടൂതല് സാമ്പത്തികശേഷി സൃഷ്ടിക്കുകയും ചെയ്യുക എന്നത് ആണ് ഈ മന്ദത അകറ്റാന് ഉള്ള പോംവഴി । 2790,,ടൂറിസം ഈ പോംവഴി പ്രദാനം ചെയ്യുന്നു എന്നത് ആണ് അവികസിതരാജ്യങ്ങള്ക്ക് ഉള്ള താത്പര്യത്തിന്റെ മറ്റൊരു ഹേതു । 2791,,അവിടെ എത്തുന്ന വിദേശിക്ക് ചെലവാക്കാന് പണം ഉള്ളപ്പോള് അവര്ക്ക് സൗകര്യങ്ങള് ചെയ്തുകൊടുക്കുന്നതിലൂടെ അവര്ക്ക് കരകൗശല ഉല്പ്പന്നങ്ങള് വില്ക്കുന്നതിലൂടെ നിഷ്ക്രിയമായ സമ്പദ്വ്യവസ്ഥയ്ക്ക് ചലനവും ഉത്തേജനവും ലഭിക്കുന്നു । 2792,,പുതിയ തൊഴിലവസരങ്ങള് സംജാതം ആവുന്നു । 2793,,ഹോട്ടലുകള് നിര്മ്മിക്കുക വഴി നിര്മ്മാണ പ്രവര്ത്തനങ്ങള് ഊര്ജ്ജിതം ആവുന്നു । 2794,,കൂടുതല് ടൂറിസ്റ്റുകള്‍ വന്നെത്തുന്നതോടു കൂടി അനേകം ആളുകള് പ്രത്യക്ഷമായും പരോക്ഷമായും ആ വ്യവസായത്തിന്റെ നടത്തിപ്പില് ബന്ധപ്പെടുന്നു । 2795,,"ഒരുവശത്ത് രാജ്യത്തിന് ആവശ്യം ആയ വിദേശനാണ്യം രാജ്യത്തിന് ഉള്ളില് നിന്നും , പ്രത്യേകിച്ച് ഒരു ഉല്പ്പന്നവും കയറ്റി അയക്കപ്പെടാതെ തന്നെ നേടാന് കഴിയുകയും , മറുവശത്ത് സമ്പദ്വ്യവസ്ഥയ്ക്ക് അതിന്റെ നിര്ജ്ജീവാവസ്ഥയില് നിന്നും ഉണരാന് കഴിയുകയും ചെയ്യുന്നു ।" 2796,,അതിനു ശേഷം മാത്രമേ യഥാര്ത്ഥ ടൂറിസ്റ്റ് മനംമാറ്റത്തെ പറ്റി നാം ചിന്തിക്കേണ്ടത് ഉള്ളൂ . 2797,,ദക്ഷിണേന്ത്യന്‍ പായ്ക്കേജുകളില്‍ പ്രായേണ അപ്രധാനമായ ഒരു ഭാഗം മാത്രം ആയിരുന്നു കേരളം . 2798,,അതുതന്നെ കോവളം തേക്കടി കൊച്ചി എന്നീ രണ്ടോ മൂന്നോ കേന്ദ്രങ്ങള്‍ മാത്രം ആയിരുന്നു . 2799,,അത്തരം ഒരു സ്ഥിതിവിശേഷണത്തിന് പ്രത്യേകിച്ച് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യം ഇല്ല . 2800,,അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെട്ട ഹോട്ടലുകളും പ്രാദേശികമായ ടൂര്ഏജന്റുമാരും ഒക്കെ പരിമിതം ആയിരുന്ന ഒരു അവസ്ഥയില്‍ ഇന്ത്യയെ പോലെ വിസ്തൃതവും വ്യത്യസ്താകര്ഷണങ്ങള്‍ ലഭ്യവും ആയ ഒരു രാജ്യത്തിന്‍ ഉള്ളില്‍ കേരളത്തെ ആരും ഗൗരവതരമായി പരിഗണിക്കാതെ പോയത് സ്വാഭാവികം മാത്രം . 2801,,സംസ്ഥാനത്തിന്‍ ഉള്ളില്‍ വ്യക്തമായ ഒരു ടൂറിസം വ്യവസായം വേരുപിടിച്ചുവന്നത് ഈ അടുത്ത കാലത്തു മാത്രം ആണ് . 2802,,പ്രചാരണവും സൗകര്യങ്ങളും ലഭ്യതയും സമാന്തരമായി മാത്രമെ ഉണ്ടാകുകഉള്ളു . 2803,,സൗകര്യങ്ങള്‍ പരിമിതമായ ഒരു പ്രദേശത്ത് ടൂറിസ്റ്റുകള്‍‍ വളരെ കുറച്ച് മാത്രമേ വരുകയുള്ളൂ . 2804,,ടൂറിസ്റ്റുകളുടെ എണ്ണം വളരെ കുറവ് ആയതിനാല്‍ കൂടുതല്‍ ഹോട്ടലുകളും മറ്റു സൗകര്യങ്ങളും ആദായകരമായി നടത്തിക്കൊണ്ടുപോകുവാന്‍ സാധിക്കുകയില്ല . 2805,,ടൂറിസ്റ്റുകളുടെ എണ്ണം വളരെ കുറവ് ആയതിനാല്‍ കൂടുതല്‍ ഹോട്ടലുകളും മറ്റു സൗകര്യങ്ങളും ആദായകരമായി നടത്തിക്കൊണ്ടുപോകുവാന്‍ സാധിക്കുകയില്ല . 2806,,ഈ വിഷമവൃത്തം ഇച്ഛാശക്തിയോടെ ആരെങ്കിലും ഭേദിച്ചേ മതിയാകൂ . 2807,,സര്ക്കാരിന്റെ ഇടപെടല്‍ ഇത്തരം സന്ദര്ഭങ്ങളില്‍ ആണ് അത്യന്താപേക്ഷിതമായി തീരുന്നത് . 2808,,"മ്യൂസിയങ്ങള്‍ , ആര്ട്ട്ഗ്യാലറികള്‍ , ശില്പഗ്രാമങ്ങള്‍ , സാഹസികയാത്രയ്ക്ക് ഉള്ള സൗകര്യങ്ങള്‍ ഇവ എല്ലാം സന്ദര്‍ശകന്റെ അനുഭവസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനു് ഉതകുന്നതു് തന്നെ ." 2809,,"ഒരു പ്രദേശത്ത് ഒഴിവുകാലം ചെലവിടുമ്പോള്‍ പരമാവധി കാര്യങ്ങള്‍ കാണാനും ആസ്വദിക്കാനും സാധിക്കുക‌ യാത്രികന്റെ ലക്ഷ്യം ആയിരിക്കും പോലെതന്നെ , തങ്ങളുടെ സ്ഥലത്ത് എത്തുന്ന സഞ്ചാരിയെ പരമാവധി ദിവസം അവിടെ പിടിച്ചുനിര്ത്താന്‍ പ്രേരിപ്പിക്കുക‌ ടൂറിസ്റ്റ്കേന്ദ്രങ്ങളുടെ ഉദ്ദേശ്യം ആണ് ." 2810,,അതോട് ഒപ്പം ഒരു സന്ദര്‍ശകന്റെ അനുഭവം തൃപ്തികരം അല്ല എങ്കില്‍ കൂടുതല് ആളുകളെ അവിടേയ്ക്ക് അയയ്ക്കാന്‍ ടൂര്‍ഓപ്പറേറ്റര്‍ക്ക് പിന്നെ താത്പര്യം കാണുകയും ഇല്ല . 2811,,"ഒരു ടൂറിസ്റ്റ്കേന്ദ്രത്തിന്റെ വിജയകരമായ വിപണനത്തിനും , ഒരു സഞ്ചാരിക്ക് സംതൃപ്തമായ അനുഭവം സ്വായത്തം ആക്കി കൊടുക്കുന്നതിനും അനേകം പരസ്പരം ബന്ധപ്പെട്ട ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്ത്തിക്കുന്നുണ്ട് ." 2812,,വിമാനത്താവളത്തിലെ ഇമിഗ്രേഷനിലും കസ്റ്റംസിലും പ്രവര്ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റം മുതല്‍ ഈ പട്ടിക ആരംഭിക്കുന്നു . 2813,,ഒരു രാജ്യത്തിലേക്ക് ഉള്ള ആദ്യ പ്രവേശനകവാടം ആണ് അല്ലോ ഇമിഗ്രേഷന്‍ . 2814,,"അവിടെ വച്ച് തിക്തമായ ഒരു അനുഭവം ഉണ്ടാകുന്നത് നല്ല കുറേ ദിവസങ്ങള്‍‍ ചെലവിടാന്‍ ആയി മാത്രം വന്നെത്തുന്നവരെ സംബന്ധിച്ച് , വലിയ ഒരു തിരിച്ചടി തന്നെ ആണ് ." 2815,,പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ റെയില്വേയാത്ര പ്രചരിക്കുവാന്‍ തുടങ്ങി . 2816,,കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ മറ്റു മാര്ഗ്ഗങ്ങള് ഇല്ലാതെ വരുമ്പോള്‍ ടൂറിസം ഒരു കുറുക്കുവഴി ആയി സ്വികരിക്കപ്പെടുന്നതില്‍ യുക്തി ഏറെ ഉണ്ട് . 2817,,അത് സംഭവിക്കാതിരിക്കുമ്പോഴ് ആണ് ടൂറിസം ഒരു വലിയ ബാധ്യതയും സമ്പന്നരുടെ വിനോദവും ആയി സാധാരണജനങ്ങള്‍‍ കാണുന്നത് . 2818,,"അവികസിതരാജ്യങ്ങളിലെ ജനതയെക്കാള്‍ , പരിസ്ഥിതിസംരക്ഷണത്തിന്റെ പേരില്‍ ഉള്ള നിയന്ത്രണങ്ങള്‍ അനുസരിക്കുന്നതിന് പാശ്ചാത്യജനത കൂടുതല്‍ ആകാംക്ഷ ഉള്ളവര്‍ ആണ് ." 2819,,വ്യക്തമായ നയപരിപാടികളും അനുകൂലഘടകങ്ങളും ഒത്തുചേര്ന്നു എങ്കില്‍ മാത്രമേ ആ പരിണാമപ്രക്രിയ ഫലപ്രദമായി നടക്കുക ഉള്ളൂ . 2820,,ഒരു പ്രദേശത്തിന്റെ വിഭവങ്ങളെയും കഴിവുകളെയും അവസരങ്ങളും സാദ്ധ്യതകളും ആക്കി മാറ്റണം എങ്കില്‍ ലക്ഷ്യബോധത്തോടു് കൂടിയ നയസമീപനം അനുപേക്ഷണീയം ആണ് . 2821,,കേരളത്തിന്റെ ടൂറിസം വളര്ച്ചയില്‍ കോവളവും തേക്കടിയും എല്ലാം വികസിച്ചുവന്നത് ഒരുപരിധിവരെ ഇത്തരം ഒരു സര്ക്കാര്‍ മുന്കൈയോടു് കൂടി തന്നെ ആയിരുന്നു . 2822,,കോവളത്തിന്റെ ടൂറിസം വളര്ച്ചയില്‍ നിര്ണ്ണായകമായ നേതൃത്വം നല്കിയത് കേന്ദ്രഗവണ്മെന്റിന്റെ ഉടമസ്ഥതയില്‍ ഉള്ള ഐ.റ്റി.ഡി.സി ആണ് എന്ന് ഉള്ളതും തേക്കടിയുടെ കാര്യത്തില്‍ കേരളസര്ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള കെ.ടി.ഡി.സി ആണ് എന്ന് ഉള്ളതും കേവലം യാദൃശ്ചികം ആണ് എന്ന് പറഞ്ഞുകൂടാ . 2823,,"എഴുപതുകളില്‍ നിന്ന് വികസനസമീപനത്തിന്റെ ഫലം ആയി ഗവണ്മന്രറ് , ഈ രണ്ട് പ്രധാനപ്പെട്ട പ്രദേശങ്ങളുടെ ടൂറിസം വളര്ച്ചയില്‍ ചരിത്രപരമായ പങ്ക് വഹിക്കുക ഉണ്ടായി ." 2824,,"എന്നാല്‍ ഈ രണ്ടു് ഉദാഹരണങ്ങള്ക്ക് അപ്പുറം , കേരളത്തിലെ ടൂറിസം വികസനചരിത്രത്തെ പ്രധാനമായി രണ്ട് വ്യത്യസ്തഘട്ടങ്ങള്‍ ആയി വിഭജിക്കാന്‍ സാധിക്കും ." 2825,,1985-ന് മുന്പ് ഉള്ള ഘട്ടം എന്നും 85-ന് ശേഷം ഉള്ള ഘട്ടം എന്നും 85-ന് മുന്പ് ഉള്ള ഘട്ടത്തെ പ്രാരംഭദശ എന്നും അതിനു പിന്പ് ഉള്ള ഘട്ടത്തെ വികസനദശ എന്നും പറയാവുന്നത് ആണ് . 2826,,"കോവളം , തേക്കടി പ്രദേശങ്ങളുടെ വികസനം നടന്നതും കെ.ടി.ഡി.സി രൂപീകരിച്ചതും അതിന്റെ കീഴില്‍ ഹോട്ടലുകള്‍ ആരംഭിച്ചതും എല്ലാം പ്രാരംഭദശയിലെ പ്രധാന സംഭവങ്ങള്‍ ആയിരുന്നു ." 2827,,"സര്ക്കാര്‍ ഗസ്റ്റ്ഹൗസുകള്‍ സജ്ജീകരിക്കുന്നതും കന്യാകുമാരി , ചെറുതുരുത്തി , മലമ്പുഴ , വര്ക്കല , പൊന്മുടി , മൂന്നാര്‍ , എന്നീ ടൂറിസം പ്രാധാന്യം ഉള്ള സ്ഥലങ്ങളില്‍ അതിഥിമന്ദിരങ്ങള്‍ ആരംഭിച്ചതും എല്ലാം ഈ പ്രാരംഭദശയില്‍ ആയിരുന്നു ." 2828,,സര്ക്കാരിന്റെ നേരിട്ട് ഉള്ള പ്രവര്‍ത്തനത്തിന്‍ ആയിരുന്നു ഈ ഘട്ടത്തില്‍ മുന്തൂക്കം . 2829,,സ്വകാര്യമേഖലയുടെ പങ്കാളിത്തം നന്നേ കുറവ് ആയിരുന്നു എന്ന് വേണം പറയാന്‍ . 2830,,ശാസ്ത്രീയം ആയ പ്രചാരണവും ടൂര്‍ഓപ്പറേറ്റര്മാരോട് ഉള്ള ബന്ധവും വേണ്ടത്ര ഉണ്ടായിരുന്നില്ല . 2831,,"എന്നാല്‍ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ കെ.ടി.ഡി.സിക്കും ടൂറിസംവകുപ്പിനും ഭൂമി സമ്പാദിക്കാനും ഹോട്ടലുകള്‍ , ഗസ്റ്റ്ഹൗസുകള്‍ എന്നിവ നിര്‍മ്മിക്കാനും അടിസ്ഥാനപരമായ ചില ടൂറിസ്റ്റ്സൗകര്യങ്ങള്‍ സ്ഥാപിക്കാനും നേതൃത്വം കൊടുക്കാന്‍ ഗവണ്മെന്റിന് ഈ ഘട്ടത്തില്‍ സാധിച്ചു ." 2832,,സ്വകാര്യമേഖല ശങ്കിച്ചുനിന്നിടത്തു മാര്ഗ്ഗദീപം തെളിയിച്ച് മുന്നോട്ട് പോകാന്‍ സര്ക്കാരിന്റെ പ്രവര്‍ത്തനങ്ങള്ക്ക് കഴിഞ്ഞു . 2833,,1985 മുതല് ആരംഭിക്കുന്ന വികസനദശയില്‍ ആണ് കേരളത്തില്‍ ആധുനിക ടൂറിസത്തിന്റെ ഉദയം നാം കാണുന്നത് . 2834,,1985 മുതല്‍ 1995 വരെ ഉള്ള 10 വര്ഷങ്ങളെ സന്നാഹദശകം എന്നും 2005 വരെ ഉള്ള കാലയളവിനെ നിര്‍മ്മാണദശകം എന്നും വിശേഷിപ്പിക്കാം . 2835,,കേരളത്തിന്റെ ടൂറിസം വികസന ചരിത്രത്തിലെ നിര്ണ്ണായകം ആയ ഒരു കാലയളവ് ആയിരുന്നു 1985 മുതല്‍ ഉള്ള പത്തു് വര്ഷങ്ങള്‍ . 2836,,ടൂറിസംമേഖലയില്‍ നമ്മുടെ സ്ഥാനം ഉറപ്പിക്കാനും ആഗോളവിപണിയുടെ ശ്രദ്ധ പിടിച്ചുപറ്റാനും നമുക്ക് കഴിഞ്ഞത് ഈ ഘട്ടത്തില്‍ ആണ് . 2837,,ടൂറിസംവികസനത്തിന് ഇന്ത്യയില്‍ പൊതുവേ കൈവന്ന പ്രാധാന്യത്തിന്റെ പ്രതിഫലനം ആയിരുന്നു ഇത് എന്ന് സമ്മതിക്കുമ്പോള്‍ പോലും ഒരു പത്ത് വര്‍ഷം കൊണ്ട് കേരളം ചെയ്ത്തീര്ത്ത കാര്യങ്ങള്‍ ടൂറിസംചരിത്രത്തില്‍ അതീവ പ്രാധാന്യം ഉള്ളവ ആണ് . 2838,,രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ കേരളത്തിലെ ഗവണ്മെന്റുകള്‍ ഈ രംഗം ശാസ്ത്രീയമായ വളര്ച്ചയ്ക്കും വിദഗ്ധമായ ഉപദേശത്തിനും വിട്ടുകൊടുത്തു എന്നതും എടുത്തുപറയേണ്ടത് ആണ് . 2839,,കേരളത്തില്‍ സഞ്ചരിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ എന്ത് എന്നും ഇവിടെ ചിലവഴിക്കുന്ന ദിവസങ്ങള്‍‍ അനുഭവസമ്പന്നം ആക്കാന്‍ എന്ത് ഒക്കെ ആണ് ആവശ്യം എന്നും വിശകലനം ചെയ്യാനും അവ ഒട്ടൊക്കെ ഒരുക്കിക്കൊടുക്കാനും സാധിച്ചത് ആയിരുന്നു ഒരു വലിയ നേട്ടം . 2840,,സംസ്ഥാനഗവണ്മെന്‍റ്ന് കൊടിയ സാമ്പത്തികവൈഷമ്യങ്ങള്‍ ഉണ്ടായിരുന്ന ഒരു സാഹചര്യത്തില്‍ ആദ്യമായി കേന്ദ്രഗവണ്മെന്‍റ്ന്ന്‍റ് നേരിട്ട് ഉള്ള സമ്പത്തികസഹായം ടൂറിസംപദ്ധതികള്ക്ക് വേണ്ടി ലഭ്യമായി തുടങ്ങിയതും 85 - 86 വര്ഷങ്ങളില്‍ ആയിരുന്നു . 2841,,കേരളത്തിലെ പ്രധാന റോഡുകളില്‍ വഴിയോരവിശ്രമകേന്ദ്രങ്ങളും തിരുവനന്തപുരം കൊല്ലം തൃശൂര്‍ കണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ യാത്രീനിവാസികളും നെയ്യാര്ഡാമില്‍ ഫോറസ്റ്റ്ലോഡ്ജ്കളും കാപ്പാടും വര്ക്കലയും ബീച്ചുറിസോര്ട്ടുകളും കേന്ദ്രഗവണ്മെന്റിന്റെ പണം കൊണ്ട് പണിതീര്ക്കാന്‍ സാധിച്ചു . 2842,,ഇപ്പോഴും അനേക സ്ഥലങ്ങളില്‍ ഇത്തരം സൗകര്യങ്ങള്‍ പണികഴിപ്പിച്ചുകൊണ്ടിരിക്കുന്നു . 2843,,ഉല്ലാസസൗകര്യങ്ങളും ജലകേളിയ്ക്ക് ഉള്ള അനേകം ഉപകരണങ്ങളും പുതിയപുതിയ പ്രദേശങ്ങളില്‍ ആവശ്യാനുസരണം താമസസൗകര്യങ്ങളും ഗവണ്മെന്റുടമയില്‍ കൊട്ടിപ്പടുക്കാന് കേരളത്തിന് അങ്ങനെ സാധിച്ചു . 2844,,കോവളത്ത് മാത്രം ഒതുങ്ങിനിന്നിരുന്ന ബീച്ച്ടൂറിസം വര്ക്കലയിലേയ്ക്കും കാപ്പാടിലേയ്ക്കും പറവൂരിലേയ്ക്കും ചേര്ത്തലയിലേയ്ക്കും വ്യാപിപ്പിക്കാന്‍ നമുക്ക് സധിച്ചു . 2845,,ടൂറിസംസാദ്ധ്യതകള്‍ ഉള്ള പ്രദേശങ്ങളില്‍ യാത്രക്കാര്ക്ക് സധൈര്യം ചെല്ലാം എന്ന സ്ഥിതി ഈ പ്രവര്‍ത്തനങ്ങളുടെ ഫലം ആയി ഒതുങ്ങിനിന്നിരുന്നു . 2846,,ഇംഗ്ലണ്ടില്‍ മാത്രം ഒതുങ്ങിനിന്നില്ല തോമസ്കുക്കിന്റെ ലോകം . 2847,,യൂറോപ്പില്‍ റെയില്‍വേസംവിധാനം സജ്ജം ആയതോടെ കുക്കിന്റെ ശ്രദ്ധ അങ്ങോട്ടു് തിരിഞ്ഞു . 2848,,1862 ആയപ്പോഴേയ്ക്കും യൂറോപ്പിലേയ്ക്ക് സന്ദര്‍ശകരെ അയയ്ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു . 2849,,ഫ്രാന്‍സും സ്വിറ്റ്സര്‍ലാന്‍ഡും എല്ലാം തന്റെ മുമ്പില്‍ അനന്തസാധ്യതകള്‍ തുറന്ന് കാട്ടുന്നതായി അദ്ദേഹം രേഖപ്പെടുത്തി . 2850,,ഇറ്റലിയിലേയ്ക്കും ഹംഗറിയിലേയ്ക്കും ഓസ്ട്രിയായിലേയ്ക്കും എല്ലാം കുക്ക് യാത്രക്കാരെ അയച്ചു . 2851,,"വെറുതേ , യാത്രയ്ക്ക് ഉള്ള ഒരുക്കങ്ങള്‍ ചെയ്യുക‌ മാത്രം അല്ല തോമസ്കുക്ക് ചെയ്തിരുന്നത് ." 2852,,തന്റെ യാത്രക്കാര്‍ ഒരിടത്തേയ്ക്ക് പോകുന്നതിനു മുമ്പ് അവിടത്തെ സൗകര്യങ്ങളെ കുറിച്ച് ഉള്ള സമഗ്രമായ പഠനം നടത്തുക എന്നത് ആയിരുന്നു ഏറ്റവും വലിയ സവിശേഷത . 2853,,പോരായ്മകള്‍ക്ക് ഉള്ള പരിഹാരങ്ങളും കണ്ടെത്തിയിരുന്നു . 2854,,"അതിന്റെ ഫലം ആയി "" തോമസ്കുക്ക് റെയില്‍വേകൂപ്പണും "" ഹോട്ടല്‍കൂപ്പണും ആവിഷ്ക്കരിക്കപ്പെട്ടു ." 2855,,1866-ല്‍ കുക്ക് അമേരിക്കയില്‍ എത്തി . 2856,,ആ വര്‍ഷം തന്നെ അമേരിക്കയിലേയ്ക്ക് ഉള്ള യാത്രാസംഘത്തെ അയയ്ക്കാനും സാധിച്ചു . 2857,,യാത്രകള്‍ വിപുലവും പ്രവര്‍ത്തനങ്ങള്‍ വ്യാപകവും ആയതോടെ 1867-ല്‍ തോമസ് കുക്ക് ആന്‍ഡ് സണ്‍ എന്ന ഒരു കമ്പനി സ്ഥാപിക്കപ്പെട്ടു . 2858,,അപ്പോഴേയ്ക്കും അത് ഒരു വലിയ പ്രസ്ഥാനം ആയി വളര്‍ന്ന്കഴിഞ്ഞിരുന്നു . 2859,,അവര്‍ക്ക് അധികാരസ്ഥാനങ്ങളില്‍ അംഗീകാരവും ജനങ്ങള്‍ക്ക് ഇടയില്‍ വിശ്വാസ്യതയും കൈവന്നിരുന്നു . 2860,,തോമസ്കക്കിന്റെ അംഗീകാരവും പ്രശസ്തിയും വര്‍ദ്ധിച്ചതോട് ഒപ്പം എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഇല്ലാതെയുമിരുന്നില്ല . 2861,,1872-ല്‍ തോമസ്കുക്ക് തന്റെ ആദ്യത്തെ ആഗോളയാത്ര നടത്തി . 2862,,( എന്നാല്‍ ടൂറിസ്റ്റുകളുടെ ആഗോളയാത്ര ആദ്യമായി സംഘടിപ്പിച്ചത് സ്റ്റാനഞെന്‍ എന്ന ജര്‍മ്മന്‍ കമ്പനി ആയിരുന്നു ) ) 2863,,ലോകയാത്രയുടെ ഫലം ആയി അനേകം പുതിയ സ്ഥലങ്ങളിലേയ്ക്ക് സന്ദര്‍ശകരെ അയയ്ക്കാന്‍ സാധിച്ചു . 2864,,ബ്രിട്ടീഷ്ഗവണ്മെന്റ് ഈജിപ്തിലേയ്ക്ക് ഔദ്യോഗികസന്ദര്‍ശകരെയും സൈനികോദ്യോഗസ്ഥരേയും എത്തിക്കുന്ന പ്രവൃത്തി ഏല്‍പിച്ചുകൊടുത്തതോടെ തോമസ്കുക്കിന്റെ പ്രശസ്തിയും അംഗീകാരവും സ്വാധീനവും അതിന്റെ പരകോടിയില്‍ എത്തി . 2865,,ഇന്ത്യയിലേയ്ക്ക് ഉള്ള ബ്രിട്ടീഷ്കപ്പലുകളുടെ യാത്രയിലെ ഇടത്താവളം എന്ന നിലയ്ക്ക് ഈജിപ്ത് ഒരു പ്രധാന കേന്ദ്രം ആയിരുന്നു . 2866,,എന്നാല്‍ ഈജിപ്തിന്റെ ടൂറിസംസാദ്ധ്യതകള്‍ കണ്ടെത്താനും യാത്രാപരിപാടികള്‍ സംഘടിപ്പിക്കാനും തോമസ് കുക്ക് ആന്‍ഡ് സണ്‍ എന്ന കമ്പനിയ്ക്ക് അധികം സമയം വേണ്ടിവന്നില്ല . 2867,,നൈല്‍യാത്രയും പിരമിഡുകള്‍ തേടി ഉള്ള യാത്രയും എല്ലാവിധ സന്ദര്‍ശകര്‍ക്കും അനുയോജ്യമായ രീതിയില്‍ വിപണനം ചെയ്യാന്‍ അവര്‍ക്ക് നിഷ്പ്രയാസം സാധിച്ചു . 2868,,ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സ്വാധീനത്തിന്റെ ഫലം ആയി വിക്ടോറിയ രാജ്ഞിയുടേയും രാജകീയപരിവാരത്തിന്റേയും ജൂബിലിയാഘോഷവേളയിലെ ഇന്ത്യാസന്ദര്‍ശനത്തിന് ഉള്ള സന്നാഹങ്ങള്‍ ചെയ്തതും തോമസ്കുക്കിന്റെ കമ്പനി തന്നെ ആയിരുന്നു . 2869,,ഇന്ത്യയില്‍‍ നിന്ന് മെക്കയിലേയ്ക്ക് ഹജ്ജ്തീര്‍ത്ഥാടകരെ കൊണ്ടുപോകുന്ന പ്രവൃത്തിയും തോമസ് കുക്ക് ആന്‍ഡ് സണ്‍ എന്ന കമ്പനിയ്ക്ക് ഏല്‍പിച്ചുകൊടുത്തിരുന്നു . 2870,,അത് വരെ അതീവ ക്ലേശകരം ആയിരുന്ന ഹജ്ജ്യാത്ര സുഗമം ആക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു . 2871,,തോമസ്കുക്ക് എന്ന ക്രാന്തദര്‍ശിയായ ഒരു വ്യക്തിയുടെ ഒരു ആശയത്തിന് ചുരുങ്ങിയ കാലത്തിന് ഉള്ളില്‍ അംഗീകാരവും സാമ്പത്തികവിജയവും നേടിയെടുക്കാന്‍ സാധിച്ചു എന്നത് മാത്രം അല്ല ഈ ജൈത്രയാത്രയുടെ ഫലം . 2872,,നാം ഇന്ന് അറിയുന്ന ടൂറിസംവ്യവസായത്തിന്റെ ഗതിവിഗതികളെ ഒരു വ്യക്തിയുടെ വീക്ഷണം എന്തുമാത്രം സ്വാധീനിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയം ആണ് . 2873,,ടൂറിസത്തിന്റെ ഘടനയെ നിയന്ത്രിക്കാനും സ്വാധീനിക്കാനും തോമസ്കുക്കിന് സാധിച്ചു . 2874,,ആധുനിക ടൂറിസം വാസ്തവത്തില്‍ ഇന്നും പിന്തുടരുന്നത് ആ മുന്‍ഗാമിയുടെ സങ്കല്‍പങ്ങളും അളവുകോലുകളും തന്നെ ആണ് . 2875,,യാത്ര പുറപ്പെടുന്ന ആളിന്റെ സൗകര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് ഉള്ള ഇന്നത്തെ ടൂറിസത്തിന്റെ പുരോഗാമിയെ തോമസ്കുക്കില്‍ വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട് . 2876,,തോമസ്കുക്കിന്റെ മറ്റൊരു സുപ്രധാന നേട്ടം ടൂറിസത്തിന്റെ ഭൂമിശാസ്ത്രത്തില്‍ വരുത്തിത്തീര്‍ത്ത വികാസം ആണ് . 2877,,പുതിയ ആകാശവും പുതിയ ഭൂമിയും തേടാന്‍ ഉള്ള അന്തപ്രേരണയും കുക്കിന്റെ അന്വേഷണങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട് . 2878,,ആധുനിക ടൂറിസത്തെ നയിക്കുന്നതും ഇതേ അന്വേഷണവും മൂല്യങ്ങളും തന്നെ ആണ് അല്ലോ . 2879,,തോമസ്കുക്കിന്റെ വിജയത്തിന് സമാന്തരം ആയി മറ്റു കമ്പനികളും ആ കാലഘട്ടത്തില്‍ നിലവില്‍വന്നു 2880,,ടൂറിസ്ററ്കേന്ദ്രങ്ങളില്‍ പുതിയ സൗകര്യങ്ങളും സന്നാഹങ്ങളും ഒരുക്കുന്നതിനായി പുതിയ സംരംഭകരും തയ്യാറായി . 2881,,അതിന്റെ ഫലം ആയി ഇതപര്യന്തം അവികസിതം ആയിരുന്ന അനേകം സ്ഥലങ്ങളില്‍ പുതിയ ഹോട്ടലുകളും വ്യാപാരങ്ങളും സജീവം ആയി . 2882,,റെയില്‍വേയും കപ്പലും ആയിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ ടൂറിസംവളര്‍ച്ചയില്‍ മുഖ്യമായ പങ്കു വഹിച്ചത് . 2883,,ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ മോട്ടോര്‍കാര്‍ രംഗത്ത് വന്നതോടെ സഞ്ചാരത്തിന് പുതിയ ഒരു ഉണര്‍വ്വ് കൈവന്നു . 2884,,ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ് ഉള്ള പത്തു വര്‍ഷങ്ങളിലും കാറുകളും ബസ്സുകളും ടൂറിസ്റ്റ്യാത്രയ്ക്ക് പുതിയ മാനങ്ങള്‍ കൈവരിച്ച്കൊടുത്തു . 2885,,റെയില്‍വേലൈനുകള്‍ സ്ഥാപിക്കപ്പെടാത്ത സ്ഥലങ്ങളിലേയ്ക്ക് ഉള്ള സഞ്ചാരം അങ്ങനെ സുഗമം ആയിത്തീര്‍ന്നു . 2886,,ഒന്നാം ലോകമഹായുദ്ധം ഏല്‍പിച്ച തളര്‍ച്ചയ്ക്ക് ശേഷം പച്ചപിടിച്ച യുദ്ധാനന്തരലോകത്തില്‍ ടൂറിസം വീണ്ടും തഴച്ചുവളര്‍ന്നു . 2887,,അപ്പോഴേയ്ക്കും യുദ്ധാവശ്യത്തിനു വേണ്ടി പരിഷ്ക്കരിച്ചെടുത്ത മോട്ടോര്‍ക്കാറിന്റെ സാങ്കേതികവൈദഗ്ധ്യം സാധാരണ യാത്രക്കാര്‍ക്ക് അനുഭവവേദ്യം ആയി . 2888,,യുദ്ധം മററ് ചില പ്രധാന പ്രത്യാഘാതങ്ങളും ഉണ്ടാക്കി . 2889,,ഒരു ആഗോളയുദ്ധത്തിന്റെ കെടുതികള് അനുഭവിച്ച തലമുറയ്ക്ക് വിശ്രമജീവിതത്തോടും സ്വച്ഛന്ദമായ ഒഴിവുവേളകളോടും ആഭിമുഖ്യം വര്‍ദ്ധിച്ചു എങ്കില്‍ അത് സ്വാഭാവികം മാത്രം . 2890,,യുദ്ധാനന്തരലോകത്ത് ഉണ്ടായ സാമ്പത്തികവളര്‍ച്ചയും ഇതിന് അനുകൂലം ആയ കാലാവസ്ഥ സൃഷ്ടിച്ചു . 2891,,ഒരു ആഗോള കാഴ്ച്ചപ്പാട് പലരേയും അക്കാലത്ത് സ്വാധീനിക്കുകയുണ്ടായി . 2892,,യൂറോപ്പില്‍ എവിടേയും വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ ഉള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ലീഗ് ഓഫ് നേഷന്‍സ് തീരുമാനം എടുത്തു . 2893,,ജനങ്ങളുടെ സുഗമമായ യാത്രയ്ക്ക് ഗവണ്മെന്റുകള്‍ തന്നെ അനുകൂലമായ കാലാവസ്ഥ ഒരുക്കികൊടുത്തു . 2894,,വാസ്തവത്തില്‍ ആഗോളസമ്പദ്വ്യവസ്ഥയും ആയി ടൂറിസം എന്തുമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ചിത്രം ആണ് ഒന്നാം ലോകമഹായുദ്ധാനന്തരം ഉള്ള ടൂറിസത്തിന്റെ വളര്‍ച്ച വ്യക്തമാക്കുന്നത് . 2895,,അന്താരാഷ്ട്രധാരണ വളര്‍ത്തുന്നതിന് അതിന് ഒരു വലിയ പങ്ക് ഉണ്ട് എന്നും വ്യക്തമാക്കുന്നു . 2896,,ഈ കാലയളവില്‍ നടന്ന ഏറ്റവും പ്രധാനപ്പെട്ട വികാസം തൊഴിലാളികള്‍ക്ക് കൈവന്ന അര്‍ഹതപ്പെട്ട അവധിദിവസങ്ങള്‍ ആണ് . 2897,,ശമ്പളത്തോടു കൂടിയ അവധി ദിവസങ്ങള്‍ എന്ന ആശയത്തിനു വ്യാപകമായ അംഗീകാരം കൈവന്നു . 2898,,"1917-ലെ സോവിയ്റ്റ് വിപ്ലവം ഒരുപക്ഷേ , ഇതിനു അനുകൂലമായ ചരിത്രപശ്ചാത്തലം തീര്‍ത്തിരിക്കാം ." 2899,,സോഷ്യലിസ്റ്റ് ചായ്വ് ഇല്ലാത്ത രാജ്യങ്ങളില്‍ പോലും തൊഴിലാളികളുടെ വിശ്രമാവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടു ഈ കാലഘട്ടത്തില്‍ . 2900,,സമാന്തരമായി വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഒരു ദേശീയപശ്ചാത്തലം ഈ അസംതൃപ്തി ലഘൂകരിക്കുന്നതിന് ഒട്ടൊക്കെ സഹായകം ആയിരിക്കും . 2901,,സമ്പന്നതയോട് ഉള്ള മുഖാമുഖത്തിന് ടൂറിസം വഴി ഒരുക്കുന്നു എന്നത് നിലവിലിരിക്കുന്ന സാമൂഹ്യസാംസ്ക്കാരികമൂല്യങ്ങളെ പലപ്പോഴും ഉലയ്ക്കാറുണ്ട് . 2902,,വിദേശീയം ആയവയോട് എല്ലാം തോന്നുന്ന അഭിനിവേശവും അതിന് കല്പ്പിക്കുന്ന സാമൂഹ്യമൂല്യവും ആണ് ആദ്യം മനസ്സിലാക്കാവുന്ന ഒരു മാറ്റം . 2903,,അത് ആകട്ടെ കള്ളക്കടത്തിന് ഉള്ള പ്രോത്സാഹനവും രാജ്യത്തിനു ഉള്ളില്‍ ഉണ്ടാകുന്ന ഉത്പാന്നങ്ങളോട് ഉള്ള വിപ്രതിപത്തിയും ആയി പ്രത്യക്ഷമാവുന്നു . 2904,,ടൂറിസംമേഖലയില്‍ സ്ത്രികള്ക്ക് ലഭിക്കുന്ന വര്‍ദ്ധിച്ച തൊഴിലവസരങ്ങളും പുരുഷന്മാരുടെ തൊഴിലില്ലായ്മയും കുടുംബബന്ധങ്ങളില്‍ വരുത്തിവച്ചിട്ടുള്ള മാറ്റങ്ങളെ കുറിച്ചും പഠനങ്ങള്‍ നടന്നിട്ടുണ്ട് . 2905,,സാധാരണ നിലയ്ക്ക് ഉള്ള പ്രവൃത്തിവിഭജങ്ങള്‍ തലകീഴ് മറിയുകയും പുരുഷന്മാര്‍ പാചകവൃത്തിയും കുട്ടികളെ പരിചരിക്കലും എല്ലാം ചെയ്യേണ്ടിവരികയും സ്ത്രീ പണം സമ്പാദിക്കുകയും ചെയ്യേണ്ട സ്ഥിതിയുടെ സാമൂഹ്യശസ്ത്രപരമായ പ്രത്യാഘാതങ്ങള്‍ തള്ളിക്കളഞ്ഞുകൂടാ . 2906,,ടൂറിസം ചെറുപ്പക്കാരെ ദുഷിപ്പിക്കുന്നു എന്ന ആരോപണം സാധാരണയായി കേള്ക്കാറുള്ളത് ആണ് . 2907,,അന്യമായ സംസ്കാരവും ആയി ഇടപെടുമ്പോള്‍ സംഭവിക്കുന്ന അനിവാര്യമായ ചില പൊരുത്തപ്പെടലുകള്‍ ടൂറിസം കൊണ്ട് ഉണ്ടായേ പറ്റൂ . 2908,,വളരെ പുരാതനമായ ചില സങ്കല്പ്പങ്ങളും വിശ്വാസങ്ങളും പ്രായോഗിതയുടെ പേരില്‍ പലപ്പോഴും വര്ജ്ജിക്കേണ്ടിവരും അല്ലോ . 2909,,വികസനത്തിന്റെ ഒരു ഭാഗം എന്ന നിലയ്ക്ക് കൈവരുന്ന മൂല്യങ്ങളിലെ പുനഃക്രമീകരണം തീര്‍ച്ചയായും ടൂറിസം കൊണ്ടും ഉണ്ടാവും . 2910,,അവധിക്കാലവിനോദ്ത്തിന് എത്തുന്നവര്‍ എല്ലാം പ്രകൃതിഭംഗി കാണാനും ചിരിത്രസ്മാരകങ്ങള്‍ കാണാനും മാത്രം വരുന്നവര്‍ അല്ല . 2911,,പാശ്ചാത്യരാജ്യങ്ങളില്‍ അവിവാഹിതരായ യുവതി യുവാക്കള്‍ വിവാഹത്തിനു് മുമ്പ് ഒരുമിച്ച് ജീവിക്കുക‌ ഇന്ന് വ്യാപകം ആണ് . 2912,,അവധിക്കാലയാത്രയ്ക്ക് അത്തരത്തില്‍ ഉള്ള മിഥുനങ്ങള്‍ ഒന്നിച്ചു വരുന്നതും സര്വസാധാരണം ആണ് . 2913,,അങ്ങനെ വരുന്നവര്‍ ഭാര്യാഭര്ത്താക്കന്മാര് അല്ല എന്ന് അറിയുമ്പോള്‍ ഭാര്യാഭര്ത്തൃബന്ധത്തിന് അപ്പുറം ഉള്ള മറ്റൊരു സ്ത്രീപുരുഷബന്ധത്തെയും അംഗീകരിക്കാത്ത നമ്മുടെ സമൂഹത്തിന് അസഹിഷ്ണുത അനുഭവപ്പെടുന്നത് സ്വാഭാവികം മാത്രം . 2914,,അത് അധാര്മ്മികവും അധഃപതിച്ചതും ആണ് എന്ന് നാം ഉടനെ വിധി എഴുതും . 2915,,ഇത് എല്ലാം കണ്ടും അറിഞ്ഞും നമ്മുടെ കുട്ടികള്‍ ദുഷിക്കും അല്ലോ എന്ന് പരിതപിക്കുന്നവര്‍ അനവധി ആണ് . 2916,,ശരിയും തെറ്റും നിര്ണ്ണയിക്കുന്നത് നമ്മുടെ സാമൂഹ്യമൂല്യങ്ങള്‍ ആണ് . 2917,,തെറ്റിന് വശംവദ ആവാതിരിക്കുന്നതും നമ്മുടെ മൂല്യബോധം കൊണ്ട് ആണ് . 2918,,വിവിധ ലോകസംസ്കാരങ്ങളിലെ ആചാരങ്ങളെയും അനാചാരങ്ങളെയും മറ്റൊരു സംസ്കാരത്തിന്റെ കണ്ണാടി കൊണ്ട് നോക്കി കണ്ട് മൂല്യനിര്ണ്ണയം നടത്തുന്നതില്‍ കഴമ്പ് ഇല്ല . 2919,,നമ്മുടെ സാമൂഹ്യമൂല്യങ്ങളില്‍ ഉള്ള വിശ്വാസം നിലനിര്ത്താന്‍ ഉള്ള ഉള്ക്കരുത്ത് വളര്ത്തിയെടുക്കുക മാത്രം ആണ് പരിഹാരം . 2920,,മറ്റുള്ളിടത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാതിരിക്കുന്നത് അല്ല അതിന്‍ ഉള്ള മറുമരുന്ന് . 2921,,വാര്ത്താമാധ്യമങ്ങള്‍ രാജ്യസീമകളെ ഉല്ലംഘിക്കുന്ന ഒരു കാലഘട്ടത്തില്‍ അറിവുകള്ക്ക് മതില് കെട്ടുക സാധ്യം അല്ല . 2922,,"ഈ പറഞ്ഞതിന് അര്ത്ഥം , ഒരു രാജ്യത്ത് അവധിക്കാലം ചെലവിടാന്‍ എത്തുന്നവര്ക്ക് എന്ത് കോപ്രായവും കാട്ടാന് അനുവാദം ഉണ്ട് എന്ന് അല്ല ." 2923,,ആതിഥേയ രാജ്യത്തിന്റെ സംസ്കാരത്തോടും മൂല്യങ്ങളോടും ആദരവ് പുലര്ത്തുന്ന പെരുമാറ്റമേ പാടുള്ളൂ എന്ന് നിര്ബന്ധിക്കാവുന്നതാണ് . 2924,,യാത്രകള്‍ സംഘടിപ്പിക്കുന്നവര് തന്നെ ഇത്തരം മുന്കരുതലുകള്‍ ചെയ്യാറുണ്ട് . 2925,,അതത് ഗവണ്മെന്റുകളും അവശ്യം പാലിക്കേണ്ട സാമൂഹ്യമര്യാദകളെ കുറിച്ച് ഓര്മ്മിപ്പിക്കാറുണ്ട് . 2926,,പാശ്ചാത്യസംസ്കാരത്തില്‍ ഒരു ചുംബനം തികച്ചും സ്വീകാര്യം ആയേക്കാം . 2927,,എന്നാല്‍ ഒരു സ്ത്രീപുരുഷഹസ്തദാനം പോലും നമുക്ക് അത്ര ഹിതകരം അല്ല . 2928,,നമ്മുടേതില് നിന്ന് വ്യത്യസ്തമായ ആചാരങ്ങളും സാമൂഹ്യരീതികളും നിലവില്‍ ഉണ്ട് എന്ന ബോധം നമ്മുടെ സഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായകം ആണ് എങ്കില്‍ അത് തീര്‍ച്ചയായും ടൂറിസത്തിന്റെ ഒരു അനുകൂലഫലം ആയി വ്യാഖ്യാനിക്കാം . 2929,,നമുക്ക് അത് അസഹിഷ്ണുത ഉളവാക്കും എങ്കില്‍ അതിന് വിപരീത വ്യാഖ്യാനം ആയിരിക്കും നാം കൊടുക്കുക . 2930,,മുന്കരുതലുകള്‍ എത്ര ഉണ്ട് എങ്കിലും എല്ലാ സന്ദര്‍ശകരും സാമൂഹ്യമര്യാദകള്‍ പൂര്‍ണ്ണമായി പാലിച്ചുകൊള്ളണം എന്ന് ഇല്ല . 2931,,പക്ഷേ അത്തരത്തില്‍ ഉള്ള ഒറ്റപ്പെട്ട വൈകല്യങ്ങളെ പൊതുസ്വഭാവമായി ചിത്രീകരിക്കുന്നതും ശരി അല്ല . 2932,,ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഫലം ആയി വ്യഭിചാരവും മയക്കുമരുന്നും വ്യാപകം ആവുന്നു എന്നത് മറ്റൊരു ഗൗരവപൂര്‍ണ്ണമായ വിമര്ശനം ആണ് . 2933,,തായ്ലണ്ട് പോലെ ഉള്ള രാജ്യങ്ങളിലേയ്ക്ക് ഉള്ള ടൂറിസ്റ്റുകള്‍‍ അവിടത്തെ ലൈംഗികതയ്ക്ക് മുന്തൂക്കം കൊടുക്കുന്നവര്‍ ആയിരിക്കും . 2934,,ഒരു ടൂറിസ്റ്റ്കേന്ദ്രത്തേയോ രാജ്യത്തേയോ പറ്റി ടൂറിസംവിപണിയില്‍ ഉണ്ടാകുന്ന പ്രതിച്ഛായ ആണ് ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന സംഗതി . 2935,,ഒരിക്കല്‍ ബാങ്കോക്കിന്റേത് പോലെ ഉള്ള ഒരു പ്രതിച്ഛായ ഉണ്ടായിപ്പോയാല് അതിനെ അതിജീവിക്കുക‌ തുലോം ദുഷ്കരം ആയിത്തീരുന്നു . 2936,,ആ സ്ഥലം വിപണനം ചെയ്യപ്പെടുന്നത് ആ പ്രതിച്ചായയുടെ പിന്ബലത്തില്‍ ആയിരിക്കും . 2937,,അവിടത്തെ കച്ചവടസാദ്ധ്യതകളെ ബാധിക്കുന്ന തരത്തില്‍ ഉള്ള പരിഷ്കാരങ്ങളെ സ്ഥാപിതതാത്പര്യങ്ങള്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യും . 2938,,അനാശാസ്യമായ പ്രവര്‍ത്തനങ്ങളുടെ ഒരു പരിവേഷം ഉണ്ടാകാതെ സൂക്ഷിക്കുക ആണ് അത് ഉണ്ടായിക്കഴിഞ്ഞ ശേഷം പരിഹരിക്കുന്നതിനേക്കാളും അഭിലഷണീയം . 2939,,വികസനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ വലിയ പ്രാധാന്യം അര്ഹിക്കുന്ന ഒന്ന് ആണ് ഈ പ്രതിഛായ . 2940,,"അതുകൊണ്ടുതന്നെ , മയക്കുമരുന്നിനും വേശ്യാവൃത്തിക്കും എതിര് ആയ നീക്കങ്ങള്‍ നമ്മുടെ നാട്ടില്‍ കര്ശനം ആക്കേണ്ടത് ഉണ്ട് ." 2941,,ഇപ്പോള്‍ അവയെ ചുറ്റിപറ്റി നിലകൊള്ളുന്ന കൊച്ചു കൊച്ചു താത്പര്യങ്ങളെ അടിച്ചമര്ത്താന്‍ നിയമവാഴ്ചയ്ക്ക് സാധിക്കും . 2942,,അവയെ വളരാനന് അനുവദിച്ചാല്‍ അവയ്ക്ക് നിയമങ്ങളെക്കാളും ഗവണ്മെന്റുകളേക്കാളും ശേഷി കൈവരുകയും ചെയ്യും . 2943,,ഇപ്പോഴത്തെ ഘട്ടത്തില്‍ ടൂറിസംവിപണനവും ആയി ഈ അധാര്മികശക്തികള്‍ അത്രയൊന്നും കെട്ടുപിണഞ്ഞിട്ടില്ല . 2944,,ടൂറിസത്തെ മാത്രം ഈ പ്രശ്നങ്ങള്ക്ക് ഉത്തരവാദി ആക്കുന്നതിലും യുക്തി ഇല്ല . 2945,,അവയുടെ വളര്ച്ചയ്ക്ക് ടൂറിസം നല്ലൊരു പശ്ച്ചാത്തലം ആവുന്നുണ്ട് എന്നത് ശരി ആണ് . 2946,,"അത് ഉറപ്പ് ഇല്ലാത്ത നിയമവാഴ്ചയുടെയും , രാഷ്ട്രീയവും ഭരണപരവും ആയ ഇച്ഛാശക്തി ഇല്ലായ്മയുടെയും ഫലം ആയി ഉണ്ടാകുന്നത് ആണ് ." 2947,,ടൂറിസത്തെ ഇവയില്‍ നിന്ന് വ്യത്യസ്തവും സ്വതന്ത്രവും ആയി നിലനിറുത്താന്‍ സാധിക്കും . 2948,,ടൂറിസം ഇല്ലാതെ തന്നെ ഈ പ്രശ്നങ്ങള്‍ നിലനില്ക്കുകയും ചെയ്യും . 2949,,ബോംബെയിലെ ചുവന്ന തെരുവുകള്‍ ടൂറിസം കൊണ്ട് ഉണ്ടായത് ആണ് എന്ന് പറയാന്‍വയ്യ അല്ലോ . 2950,,മയക്കുമരുന്നുകളുടെ ശൃംഖല ടൂറിസത്തിനും അതീതം ആണ് . 2951,,വീടിനു പുറകില്‍ ഉള്ള കുന്നിന് മുകളിലേക്കു നീണ്ടു പോകുന്ന ആ പഴയ നാട്ടുവഴി സ്വപ്നം കണ്ട് ആണ്‌ രാവിലെ ഉറക്കം ഉണര്‍ന്നത്‌ . 2952,,കഴിഞ്ഞ കുറേ ദിവസങ്ങള്‍ ആയി ജോലി സംബന്ധമായ തിരക്കുകള്‍ വളരെ കൂടുതല്‍ ആയിരുന്നു . 2953,,ഓഫീസിലേക്ക് ഡ്രൈവ് ചെയ്ത് പോകുമ്പോള്‍ അമ്മയുടെ ഫോണ്‍ വന്നു . 2954,,എത്ര ദിവസം ആയി നീ വിളിച്ചിട്ട് . 2955,,നീ എപ്പോഴും യാത്രയില്‍ ആണ് . 2956,,ക്യാബിനില്‍ കയറുമ്പോള്‍ എന്തോ ഒരു സുഖമില്ലായ്മ തോന്നി . 2957,,നാട്ടിലേക്ക് പോയാലോ എന്ന ഒരു തോന്നല്‍ ശക്തം ആവുന്നു . 2958,,ഒരു ചെയ്ഞ്ച് ആവും . 2959,,നാട്ടിലേക്ക് ഉള്ള യാത്രകള്‍ എല്ലാം ഒരു പാക്കേജ്ടൂര്‍ മാതിരി ആയിരിക്കുന്നു . 2960,,യാത്രകളുടെ ഇടവേളകളും കൂടി വന്നു . 2961,,6 ദിവസത്തെ പരിപാടികള്‍ മുന്‍കൂട്ടി തയ്യാറാക്കി ഒരു ഓട്ടം ഓടി . 2962,,കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ മകന്‍ പറഞ്ഞു . 2963,,ഒരു ചടങ്ങ് നിര്‍വഹിക്കുക ആണ് നമ്മുടെ നാട്ടിലേക്ക് ഉള്ള വെക്കേഷന്‍ . 2964,,ഇത്ര സമയം ഒരാളെ കാണുന്നു . 2965,,ഇത്ര സമയം ഇരിക്കുന്നു . 2966,,ഇത്ര സമയം യാത്രക്ക് വേണം . 2967,,എല്ലാം ഒരു ടൈംടേബിള്‍ പോലെ വേണം ചെയ്യാന്‍ . 2968,,ഇതു വളരെ ബോറിംഗ് ആണ് . 2969,,ഇതിനും നല്ലത് പോകാതിരിക്കുന്നത് ആണ് . 2970,,ഓഫീസില്‍ പറഞ്ഞപ്പോള്‍ റാം അത്ഭുതപെട്ടു . 2971,,അടുത്ത ആഴ്ച ഇന്‍വെസ്റ്റര്‍മാരും ആയി മീറ്റിംഗ് ഫിക്സ് ചെയ്തിട്ടുള്ളത് ആണ് . 2972,,നെക്സ്റ്റ് ഇയറിലെ ബിസിനസ്‌ ഡെവലപ്പ്മെന്‍റ് കിക്കൊഫ് മീറ്റിംഗും നീ തന്നെ ആണ് പ്ലാന്‍ ചെയ്തത് . 2973,,പ്രസന്‍റേഷന്‍ സ്ലൈഡ്സും റെഡി ആക്കണം . 2974,,ഒരു ചെറിയ ബ്രേക്ക്‌ വളരെ അത്യാവശ്യം ആണ് . 2975,,മനസ്സ് ഫ്രഷ്‌ ആക്കണം . 2976,,സ്ലൈഡ്സും മറ്റും ഞാന്‍ വര്‍ക്ക്‌ ചെയ്യാം . 2977,,ഓഫീസില്‍ ലീവ് ആണ് പറഞ്ഞാല്‍ മതി . 2978,,ഇല്ലെങ്കില്‍ ദിവസം മുഴുവന്‍ ഫോണില്‍ തീരും . 2979,,ഒരു പാര്‍ട്ണര്‍ എന്നതിനെക്കാള്‍ ആത്മാര്‍ത്ഥ സുഹൃത്ത് ആണ് റാം . 2980,,നീ 3 ദിവസത്തില്‍ തിരിച്ചു വരു . 2981,,അല്പം നീരാശ പടര്‍ന്ന സ്വരത്തില്‍ റാം പറഞ്ഞു . 2982,,ഇത് നമ്മുടെ സ്വപ്നം ആണ് . 2983,,ഇരുപത്തിനാല് മണിക്കുറും നമ്മള്‍ കണക്ടഡ് ആണ് . 2984,,പുറത്തേക്കു നടക്കുമ്പോള്‍ ഒരു പുതിയ കാര്യം ചെയ്യാന്‍ പോകുന്ന ആവേശം വന്നു . 2985,,സുമിത്രക്ക് ഫോണ്‍ ചെയ്തപ്പോള്‍ അവളുടെ വാക്കുകളില്‍ അത്ഭുതം വന്നു . 2986,,രാവിലെ ഒന്നും പറഞ്ഞില്ല . 2987,,ആര്‍ക്ക് എങ്കിലും അസുഖമോ മറ്റോ ആണോ ? 2988,,അമ്മ നിന്നെ വിളിച്ചിരുന്നു . 2989,,ഒരു ചെറിയ ബ്രേക്ക്‌ വേണം . 2990,,മനസ്സിനെ ഒന്ന്‍ റിഫ്രെഷ് ആക്കാന്‍ ആണ് . 2991,,അടുത്ത ആഴ്ചയിലേക്ക് ബിസിനസ്‌ പ്ലാനും ഇന്‍വെസ്റ്റര്‍ പ്രേസെന്‍റെഷനും ഒന്ന് വര്‍ക്ക്‌ ചെയ്യണം . 2992,,മാധവന്‍റെ എക്സാം നെക്സ്റ്റ് വീക്ക്‌ തുടങ്ങും . 2993,,രണ്ടു മൂന്നു ദിവസത്തിന് ആയി ഞങ്ങള്‍ വരേണ്ട അല്ലോ ? 2994,,വെറുതെ അവന്‍റെ ക്ലാസ്സ്‌ കളയണ്ട . 2995,,ഫോണ്‍ വെച്ചപ്പോള്‍ ചിന്തിച്ചു . 2996,,അടുത്ത ബന്ധുക്കളെ കാണാനും സംസാരിക്കാനും വേണ്ട മിനിമം യോഗ്യത അവര്‍ മരണാസന്ന നിലയില്‍ ആയിരിക്കണം എന്ന് ആയി മാറിയിരിക്കുന്നു . 2997,,അമ്മയെ തിരിച്ചു വിളിച്ചപ്പോള്‍ അമ്മക്ക് നല്ല സന്തോഷം തോന്നി . 2998,,ഒപ്പം മറ്റുള്ളവര്‍ വരാത്തത്തിന്‍റെ ഒരു ചെറിയ നിരാശയും ഉണ്ട് . 2999,,അമ്മയുടെ ഒരുക്കങ്ങള്‍ അപ്പോള്‍ തന്നെ ആരംഭിച്ചു . 3000,,ഒരേ സമയം കാര്യങ്ങള്‍ അവതരിപ്പിക്കുന്നു . 3001,,തേങ്ങ ഒരു നാലഞ്ച് എണ്ണം പൊളിക്കണം . 3002,,പച്ച മാങ്ങ കിട്ടുമോ . 3003,,ഉപ്പും മുളകും തിരുമ്മി വെയ്ക്കാം . 3004,,പാവം സന്തോഷം കൊണ്ട് വാക്കുകള്‍ ഇടയ്ക്കു മുറിയുന്നു . 3005,,കൊല്ലത്തില്‍ പത്തു പതിനഞ്ചു ദിവസം മക്കളോട് ഒത്തും ബാക്കി ദിവസങ്ങള്‍ അവരുടെ ഓര്‍മകളിലും പ്രതീക്ഷകളിലും ജീവിച്ച് തീര്‍ക്കാന്‍ വിധിക്കപെട്ട ജന്മങ്ങള്‍ ആണ് . 3006,,വീട്ടില്‍ എത്തുമ്പോള്‍ മണി പത്ത് ആയി . 3007,,അതി രാവിലത്തെ ഫ്ലൈറ്റ് ആയത് കൊണ്ട് കൂടുതല്‍ ട്രാഫിക്‌ ഉണ്ടായിരുന്നില്ല . 3008,,കാറില്‍ വന്നിറങ്ങുമ്പോള്‍ അച്ഛന്‍ ഉമ്മറത്ത് പേപ്പര്‍ വായിച്ചിരിക്കുന്നു . 3009,,നീ ആരോഗ്യം ശ്രദ്ധിക്കുന്നില്ലേ ? 3010,,ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു . 3011,,അച്ഛാ വയസ്സ് നാല്‍പതു കഴിഞ്ഞു . 3012,,അച്ചന് ഇപ്പോഴും ഞാന്‍ പഴയ കുട്ടി എന്ന് ആണ് വിചാരം . 3013,,നിന്‍റെ മുറി വൃത്തിയാക്കിയിട്ടുണ്ട് . 3014,,ഞാന്‍ ചായ എടുക്കാം . 3015,,തണുത്ത കിണറ്റു വെള്ളം ദേഹത്ത് പതിച്ചപ്പോള്‍ ഒരു വല്ലാത്ത സുഖം തോന്നി . 3016,,ഒരു തരം ശാന്തത മനസ്സിനെ പൊതിയുന്നു . 3017,,"വിലകയറ്റം , ചൂട് , നാട്ടുവര്‍ത്തമാനങ്ങളും അലസതയും ആയി ദിവസം മുഴുവന്‍ വെറുതെ ഇരുന്നു ." 3018,,ചിന്തിച്ചപ്പോള്‍ നല്ല രസം തോന്നി . 3019,,ഇത് ഒന്നും എന്‍റെയും സുമിത്രയുടെയും സംഭാഷണവിഷയം ആവുന്നില്ല . 3020,,"അവിടത്തെ വിഷയങ്ങള്‍ ട്രാഫിക്‌ , മകന്‍റെ സ്കൂള്‍ മാര്‍ക്ക്‌ , പവര്‍പോയിന്‍റ്‌ സ്ലൈടുകള്‍ , എക്സെല്‍ ഷീറ്റുകള്‍ എന്നിവ ആണ് ." 3021,,നമ്മുടെ ചുറ്റുപാടുകള്‍ നമ്മളെ ഒരുപാട് മാറ്റിമറിക്കുന്നു . 3022,,അവിടെ തന്നെ രാഹുല്‍ഗാന്ധിയും ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തത് ആയി ആക്ഷേപം ഉയര്‍ന്നത് ഓര്‍ക്കുക । 3023,,അതിന് താന്‍ ബ്രിട്ടീഷ് പൗരന് ആണ് എന്ന് ഉള്ള രേഖകള്‍ കാണിച്ചു എന്നതും മറ്റും നാം കേട്ടത് ആണ് । 3024,,ആ പ്രശ്‌നം ഇപ്പോള്‍ പാര്‍ലമെന്റിന്റെ എത്തിക്ക്‌സ് കമ്മിറ്റിയുടെ മുന്നില് ഉണ്ട് എന്ന് ആണ് സൂചന । 3025,,പറഞ്ഞ് വന്നത് വിദേശത്ത് നിന്നു കള്ളപ്പണം ഇന്ത്യയില് എത്തിച്ചതിന് പിന്നിലെ വസ്തുതകള്‍ അന്വേഷിക്കേണ്ടത് ഉണ്ട് । 3026,,ചില ഭീകര പ്രസ്ഥാനങ്ങള്‍ ഇന്ത്യയിലേക്ക് പണം എത്തിച്ചതിന്റെ പേരിലും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട് । 3027,,ഇത് എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നത് ആണ് ഏറെ ആശങ്കകള്‍ ഉണ്ടാക്കുന്നത് । 3028,,യഥാര്‍ത്ഥത്തില്‍ അത് ഒരു ഗുരുതരമായ സാമ്പത്തികക്രമക്കേട് ആണ് । 3029,,"എവിടെ നിന്ന് പണം ലഭിച്ചു , ആര് ആണ് അതിനു ഇടനിലക്കാര്‍ , അതില്‍ ആര്‍ക്ക് എല്ലാം എന്ത് എല്ലാം താല്പര്യങ്ങള് ഉണ്ട് എന്നത് എല്ലാം സമഗ്രമായ അന്വേഷണ വിധേയം ആവേണ്ടത് ഉണ്ട് ।" 3030,,അത് ആണ് ഇപ്പോള്‍ ഡോ.സുബ്രമണ്യന്‍ സ്വാമി ഉന്നയിച്ചിരിക്കുന്നത് । 3031,,സ്വാമി ലക്ഷ്യമിടുന്നത് എന്‍.ഡി.ടിവിയെ മാത്രം അല്ല എന്ന് വ്യക്തം । 3032,,അതിന് പിന്നില്‍ രാജ്യത്തെ വലിയ അഴിമതിയുടെ ഒരു കണ്ണി ഉണ്ട് എന്നത് ആണ് അദ്ദേഹത്തിന്റെ നിലപാട് എന്ന് വേണം കരുതാന്‍ । 3033,,അനധികൃത വിദേശ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ എന്‍.ഡി.ടി.വിയുടെ ഭാവിയെ തന്നെ കാര്യമായി ബാധിക്കാന്‍ സാധ്യത ഉണ്ട് എന്ന് ആണ് വിലയിരുത്തല്‍ । 3034,,ഏതാണ്ട് 2670 കോടിയുടെ തട്ടിപ്പ് ആണ് എന്‍.ഡി.ടി.വി നടത്തിയിരിക്കുന്നത് എന്ന് ആണ് അദ്ദേഹത്തിന്റെ ആക്ഷേപം । 3035,,നേരത്തെ 640കോടിയുടെ ഒരു തട്ടിപ്പിന്റെ പേരില്‍ ആദായനികുതി വകുപ്പ് ചാനലിന് 525 കോടിരൂപ ഫൈന്‍ ചുമത്തിയിരുന്നു । 3036,,പ്രണോയ്റോയ് ആണ് എന്‍.ഡി.ടി.വിയുടെ അധിപന്‍ । 3037,,അദ്ദേഹത്തിന്റെ ഭാര്യ രാധികറോയ് സി.പി.എം നേതാവ് പ്രകാശ്കാരാട്ടിന്റെ ഭാര്യയും പോളിറ്റ് ബ്യൂറോ അംഗവും ആയ വൃന്ദകാരാട്ടിന്റെ സഹോദരി ആണ് । 3038,,ഡോ.സ്വാമിയുടെ രംഗപ്രവേശത്തോടെ ആണ് എന്‍.ഡി.ടി.വി വിഷയത്തിലെ മുഴുവന്‍ കഥകളും വെളിച്ചത്ത് ആവുന്നത് । 3039,,വിദേശത്ത് കമ്പനി രൂപീകരിച്ചും പണം വെട്ടിപ്പും നികുതി വെട്ടിപ്പും ഒക്കെ നടത്തുക ആണ് അവര്‍ ചെയ്തത് എന്ന് അദ്ദേഹം പ്രധാനമന്ത്രിക്കു നല്‍കിയ കത്തില്‍ പറയുന്നു । 3040,,എന്നാല്‍ എയര്‍സെല്‍ - മാക്‌സിസ് കേസില്‍ എന്‍.ഡി.ടി.വിയെ പെടുത്താന്‍ സി.ബി.ഐ ഇനിയും തയ്യാറായിട്ടില്ല । 3041,,ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കണം എങ്കില്‍ എന്‍.ഡി.ടി.വിയുടെ തലപ്പത്ത് ഉള്ളവരെ ചോദ്യം ചെയ്യണം । 3042,,2030കോടി ആണ് അതില് ഉള്‍പ്പെട്ടത് । 3043,,അത്രയും തുക ഫൈന്‍ അടയ്ക്കാന് ആണ് നിര്‍ദ്ദേശം । 3044,,അത് ഇപ്പോള്‍ ആര്‍ബിട്രേഷനില്‍ ആണ് । 3045,,ആര്‍.ബി.ഐ തലവന് ആണ് അതില് ഇടപെട്ടിരിക്കുന്നത് । 3046,,എന്നാല് അത് ഫെമയില്‍ പെടുത്താവുന്ന കേസ് അല്ല എന്നും മറിച്ച് സാമ്പത്തിക ക്രമക്കേട് ആയി കാണേണ്ടത് ഉണ്ട് എന്നും സ്വാമി ചൂണ്ടിക്കാണിക്കുന്നു । 3047,,ലണ്ടനില്‍ ഒരു കമ്പനി രൂപീകരിച്ച് കള്ളപ്പണം ഇന്ത്യയിലേക്ക് വഴിവിട്ട് കൊണ്ടുവരുക ആണ് ചെയ്തത് । 3048,,എന്‍.ഡി.ടി.വി നെറ്റ് വര്‍ക്‌സ് പി.എല്‍.സി എന്നത് ആണ് ആ ലണ്ടന്‍ കമ്പനിയുടെ പേര് । 3049,,അതിന്റെയും എന്‍.ഡി.ടി.വിയുടെയും ഡയറക്ടര്‍മാര്‍ ഒന്ന് തന്നെ ആണ് । 3050,,"അവര്‍ പ്രണോയ് റോയ് , രാധിക റോയ് , ബര്‍ഖാ ദത്ത് , വിക്രം ചന്ദ്ര , സോണിയ സിങ് , സുപര്‍ണ സിങ് എന്നിവര്‍ സ്വാമി പറയുന്നു ।" 3051,,ഇവിടെ നാം മറന്നുപോകാന്‍ പാടില്ലാത്ത മറ്റൊരു കാര്യം നീര റാഡിയ ടേപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആണ് । 3052,,അതില് ഉള്‍പ്പെട്ട ആള്‍ ആണ് എന്‍.ഡി.ടി.വിയുടെ ഒരു ഡയറക്ടര്‍ । 3053,,അവരുടെ ശബ്ദരേഖ അന്ന് വെളിച്ചം കണ്ടതും ആണ് । 3054,,അക്കാലത്ത് ടിവി സ്‌ക്രീനില്‍ നിന്നും ഒഴിഞ്ഞുനിന്ന അവര് ഇപ്പോള്‍ പലപ്പോഴും ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്ന ഒരു ആക്ഷേപത്തിന് വിധേയ൯ ആവുന്നുണ്ട് । 3055,,ഈ മാധ്യമത്തിലെ ചിലര്‍ക്ക് പാക്കിസ്ഥാനിലെ അധികൃതരും ആയി ഉള്ള ബന്ധവും സംശയാസ്പദമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു । 3056,,തര്‍ക്കപരിഹാരത്തിന് മധ്യസ്ഥതയും ആവാം . 3057,,ചെലവ് കുറഞ്ഞ രീതിയില്‍ ഉള്ള തര്‍ക്കപരിഹാര മാര്‍ഗം ആണ് മധ്യസ്ഥത । 3058,,മധ്യസ്ഥ തര്‍ക്കപരിഹാരത്തില്‍ അഞ്ച് ഘടകങ്ങള്‍ അത്യന്താപേക്ഷിതം ആണ് : 3059,,1 ) നിഷ്പക്ഷനായ മൂന്നാമത് ഒരാള്‍ മധ്യസ്ഥന് ആകണം । 3060,,തര്‍ക്കത്തില്‍ ഉള്ളവര്‍ക്ക് ഇങ്ങനെ അദ്ദേഹത്തെ പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയും । 3061,,തത്പരകക്ഷികള്‍ മധ്യസ്ഥതയെ ദുരുപയോഗപ്പെടുത്തി മുതലെടുക്കുന്ന സാഹചര്യത്തില്‍ നിന്ന് ഒരു പരിധി വരെ ഇതു രക്ഷിക്കുന്നു । 3062,,മധ്യസ്ഥതയുടെ വിജയം തന്നെ അദ്ദേഹത്തിന്റെ നിഷ്പക്ഷതയെയും സഹായ സഹകരണത്തെയും മറ്റും ആശ്രയിച്ചിരിക്കുന്നു । 3063,,മധ്യസ്ഥന്‍ രമ്യതയില്‍ എത്തിച്ചേരാന് ഉള്ള ചിന്താഗതി കക്ഷികള്‍ക്ക് ഇടയില്‍ വളര്‍ത്തിയെടുക്കണം । 3064,,മധ്യസ്ഥതയുടെ പെരുമാറ്റച്ചട്ടം ഇരുകൂട്ടര്‍ക്കും ഇടയില്‍ ഉറപ്പിക്കുകയും മാനദണ്ഡങ്ങളെ കുറിച്ച് ബോധവാന്മാര് ആക്കുകയും വേണം । 3065,,മധ്യസ്ഥനോട് ഒറ്റയ്ക്കു രഹസ്യസംഭാഷണം നടത്താന് ഉള്ള അവസരം നല്‍കുന്നതിനെ കുറിച്ച് ഇരുകൂട്ടര്‍ക്കും വിശദീകരിച്ച് കൊടുക്കണം । 3066,,എല്ലാ കക്ഷികളുടെയും കാഴ്ചപ്പാടുകളും പ്രശ്‌നങ്ങളും സാഹചര്യങ്ങളും വസ്തുതകളും അവസ്ഥയും എല്ലാം മനസ്സിലാക്കണം । 3067,,കക്ഷികള്‍ തമ്മില്‍ ഉള്ള പരസ്​പര ധാരണ വളര്‍ത്തിയെടുത്ത് പരസ്​പരം മനസ്സിലാക്കാന്‍ ഉള്ള അവസരം ഉണ്ടാക്കണം । 3068,,അര്‍ഥപൂര്‍ണമായ ആശയവിനിമയം സാധ്യമാകുന്നത് മൂലം പ്രശ്‌നങ്ങള്‍ സ്​പഷ്ടമായി മനസ്സിലാക്കുന്നു । 3069,,പ്രശ്‌നപരിഹാര നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഇഷ്ടാനുസരണം തിരഞ്ഞെടുക്കുന്നതിന് പ്രോത്സാഹനം നല്‍കുന്നു । 3070,,കക്ഷികള്‍ക്ക് ഇടയില്‍ ഉള്ള അഭിപ്രായവ്യത്യാസങ്ങള്‍ കുറച്ച് കൊണ്ടുവരാന്‍ ശ്രമിക്കണം । 3071,,ഏറ്റവും സ്വീകാര്യമായ ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ സഹായിക്കുന്നു । 3072,,കക്ഷികള്‍ നിര്‍ദേശിക്കുന്ന പ്രശ്‌നപരിഹാരമാര്‍ഗങ്ങള്‍ എത്ര കണ്ട് പ്രായോഗികതയും നിയമസാധുതയും ഉള്ളത് ആണ് എന്ന് അവര്‍ക്ക് തന്നെ വിലയിരുത്താന് ഉള്ള അവസരം ഒരുക്കുന്നു । 3073,,മഹാത്മജിയുടെ ഈ ആശയം സിവില്‍ നിയമചട്ടങ്ങളില്‍ ഭേദഗതി വരുത്തി നടപ്പിലാക്കിയിരിക്കുക ആണ് । 3074,,ഇതിന്റെ നല്ല വശം മനസ്സിലാക്കി വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണ് । 3075,,മറ്റ് രാജ്യങ്ങളിലും ഇത് നടപ്പിലാക്കി പൂര്‍ണമായി വിജയിച്ചിരിക്കുന്നു എന്ന കാര്യം കൂടി നാം മനസ്സിലാക്കണം । 3076,,മധ്യസ്ഥതയിലൂടെ തീരുമാനത്തില് എത്തിയില്ല എങ്കില്‍ തന്നെ കക്ഷികള്‍ക്ക് ഒന്നും നഷ്ടപ്പെടുകയില്ല । 3077,,കോടതി തന്നെ വാദം കേട്ട് മറ്റു കേസുകള് പോലെ തീരുമാനിക്കും । 3078,,കമ്പോള മത്സരങ്ങള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനും ഉള്ള സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു । 3079,,സ്വാഭാവികമായും നമ്മുടെ നിലവില്‍ ഉള്ള ഇറക്കുമതി നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക എന്നത് ആണ് ഇതില്‍ കാതലായ കാര്യം । 3080,,പ്രായോഗികതലത്തില്‍ നമ്മുടെ ഭാഗത്തെ കളിസ്ഥലം കുണ്ടും കുഴിയും നിറഞ്ഞതായിരുന്നു മിക്കപ്പോഴും । 3081,,ഉത്‌പന്നവ്യാപാരത്തേക്കാള് ഏറെ നമ്മുടെ സാധ്യതകള്‍ സേവനമേഖലയില്‍ ആണ് । 3082,,"എന്നാല്‍ , ഇക്കാര്യത്തിലെ ചര്‍ച്ചകള്‍ ശുഷ്കവും നമുക്ക് അനുകൂലം അല്ലാത്തതും ആയ രീതിയില്‍ ആണ് ।" 3083,,മോഡ് 4 എന്ന സംജ്ഞയാല്‍ പരാമര്‍ശിക്കപ്പെടുന്ന സേവനമേഖല ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയം അല്ല എന്ന് ആണ് സൂചനകള്‍ । 3084,,പ്രൊഫഷണലുകളുടെയും വിദഗ്ധ - അവിദഗ്ധ തൊഴിലാളികളുടേയും കാര്യത്തില്‍ നാം മെച്ചപ്പെട്ട നിലവാരത്തില് ആണ് അല്ലോ । 3085,,അത്തരം സേവനമേഖലകളില്‍ നമുക്ക് ഉള്ള മനുഷ്യസമ്പത്തിന് മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എങ്കില്‍ നമ്മുടെ സംസ്ഥാനത്തിന് അനുകൂലമായ സ്ഥിതി ആയിരുന്നേനെ । 3086,,"എന്നാല്‍ , മൊത്തത്തില്‍ , ചരക്കുകമ്പോള രംഗത്തെ നഷ്ടം നികത്താന്‍ മാത്രം മികച്ചത് ആയിരിക്കുമോ സേവനമേഖലയിലെ ലാഭം എന്ന്‌ വ്യക്തം അല്ല ।" 3087,,"ഇത്തരം പ്രാദേശിക സഹകരണ സംവിധാനങ്ങള്‍ , ആധുനിക സാങ്കേതികവിദ്യയുടെ വ്യാപനത്തിലും നിലവില്‍ ഉള്ള കമ്പോള-മൂല്യ ശൃംഖലകളുടെ കാര്യക്ഷമമായ ഉപയോഗത്തിലും പ്രേരകം ആയിത്തീരുന്നു എന്ന അനുകൂലമായ വാദഗതി നിലവില് ഉണ്ട് ।" 3088,,നമ്മുടെ നാണ്യവിളകള് എല്ലാം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുക ആണ് അല്ലോ । 3089,,അന്താരാഷ്ട്ര ഉടമ്പടികളുടെ സാംഗത്യം കേവലം സാമ്പത്തിക നേട്ടങ്ങള്‍ ലാക്കാക്കി മാത്രം ആയിക്കൊള്ളണം എന്ന് ഇല്ല । 3090,,"രാഷ്ട്രീയ സാമ്പത്തിക സാമൂഹിക തലങ്ങള്‍ , ഹ്രസ്വദീര്‍ഘകാല , പ്രത്യക്ഷ പരോക്ഷ നേട്ടങ്ങള്‍ എന്നിങ്ങനെ ബഹുമുഖമായ തലങ്ങള്‍ ഉള്‍ക്കൊള്ളുന്നവ ആണ് ഇവ ।" 3091,,ചില മേഖലകളില്‍ അനുകൂലവും മറ്റു ചില രംഗങ്ങളില്‍ പ്രതികൂലവും ആയ ഫലം പ്രതീക്ഷിക്കാം । 3092,,അപ്രകാരം തന്നെ പ്രാദേശികമായ വ്യത്യാസങ്ങളും ഉണ്ടാകാം - 3093,,ചില സംസ്ഥാനങ്ങള്‍ക്ക് അനുകൂലവും മറ്റു ചില സംസ്ഥാനങ്ങള്‍ക്ക് പ്രതികൂലവും । 3094,,ഉദാഹരണത്തിന് ട്രാന്‍സ് പസഫിക് സഹകരണം ജപ്പാന്റെ നെല്‍കൃഷിമേഖലയ്ക്ക് വന്‍ തിരിച്ചടി ആയിരുന്നു എങ്കില്‍ വ്യാവസായിക മേഖലയ്ക്ക് നേട്ടം ആയിരുന്നു എന്ന് ആണ് റിപ്പോര്‍ട്ട് । 3095,,ആര്‍.സി.ഇ.പി സംവിധാനത്തില്‍ ഉള്ള രാജ്യങ്ങളിലെ കാര്‍ഷികവിളകള് ഏറെയും നമ്മുടേത് തന്നെ ആണ് എന്നത്‌ ആശങ്ക വര്‍ധിപ്പിക്കുന്നു ; പ്രത്യേകിച്ചും നാണ്യവിളകള്‍ । 3096,,അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളും ആയി ചര്‍ച്ച നടത്തികൊണ്ട് വേണം തീരുമാനങ്ങള് എടുക്കാനും । 3097,,കേരളത്തിലെ കാര്‍ഷികരംഗം ഇത്തരം സംവിധാനത്തില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളും താരതമ്യേന പ്രശ്നസാധ്യത കൂടിയ വിളകള് ഏത് എന്നും നാം വിശകലനം ചെയ്തിരിക്കുകയും വേണം । 3098,,ഗോവയില്‍ അത് എന്നെ പഠിപ്പിക്കാന്‍ ഒരു ട്യൂട്ടറെ ഏര്‍പ്പാട് ആക്കി . 3099,,ഒടുവില്‍ നടക്കില്ല എന്ന് കണ്ടപ്പോള്‍ അത് ഡ്യൂപ്പ് ആണ് ചെയ്തത് . 3100,,അതും ഡ്യൂപ്പ് ആയി വന്നത് അല്ല . 3101,,വഴിയിലൂടെ പോകുന്ന ഒരാള്‍ ആണ് . 3102,,അയാളെ ദൈവം അയച്ചത് ആണ് എന്ന് തോന്നുന്നു . 3103,,സാധാരണ മുണ്ടും കുര്‍ത്തയും ധരിക്കുന്ന എനിക്ക് പാന്റും ഷര്‍ട്ടും ഷോര്‍ട്ട്‌സും ഒക്കെ പുതിയ അനുഭവം ആയിരുന്നു . 3104,,ഇങ്ങനെ രസകരമായ പല കാര്യങ്ങളും ഇതിന് ഇടയില്‍ നടന്നു എന്ന് ധനഞ്ജയന്‍ പറയുന്നു . 3105,,ബോട്ടില്‍ ഡാന്‍സ് ചെയ്യുന്ന ഭാഗം ഷൂട്ട് ചെയ്യുമ്പോള്‍ നല്ല ചൂട് ആയിരുന്നു . 3106,,കാലവസ്ഥയും മോശം ആയിരുന്നു . 3107,,എന്നാല്‍ യൂണിറ്റ് നന്നായി സഹായിച്ചു . 3108,,ഇത് നിങ്ങളുടെ സ്ഥലം ആണ് . 3109,,നിങ്ങള്‍ക്ക് എന്തു വേണം എങ്കിലും ചെയ്യാം എന്ന് ആണ് സംവിധായകന്‍ പ്രകാശ് പറഞ്ഞത് . 3110,,ഞങ്ങള്‍ക്ക് അപരിചതം ആയിരുന്നു ഡാന്‍സ് . 3111,,എങ്കിലും അത് ആസ്വദിച്ച് ചെയ്തു . 3112,,നേരത്തെ തമിഴ്‌നാട്ടിലെയും കേരളത്തിലെയും ചില പരസ്യങ്ങളില്‍ അഭിനയിച്ചിട്ട് ഉണ്ട് . 3113,,എന്നാല്‍ അതില് ഒന്നും ഡാന്‍സിന് അവസരം ലഭിച്ചില്ല . 3114,,ഇപ്പോഴ് ആണ് അത് സാധിച്ചത് . 3115,,മികച്ച പ്രതികരണം ആണ് പരസ്യം സംബന്ധിച്ച് കിട്ടുന്നത് . 3116,,ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫോണുകളും സന്ദേശങ്ങളും വരുന്നുണ്ട് . 3117,,ഞങ്ങള്‍ നാച്യൂറലായി അഭിനയിക്കുന്നു എന്ന് ആണ് പലരുടെയും അഭിപ്രായം . 3118,,തെരുവിലൂടെ പോകുമ്പോള്‍ അവര്‍ ഞങ്ങളെ തിരിച്ചറിയുന്നു . 3119,,നിങ്ങള്‍ ഡാന്‍സര്‍മാര്‍ മാത്രം അല്ല നല്ല അഭിനേതാക്കള്‍ കൂടി ആണ് എന്ന് പറയുന്നു . 3120,,പതിറ്റാണ്ടുകള് ആയി ഞങ്ങള്‍ ഭരതനാട്യം ചെയ്യുന്നു . 3121,,അതും ഒരു അഭിനയം ആണ് . 3122,,മറ്റൊരു രൂപത്തില്‍ ഈ പരസ്യങ്ങളില്‍ നാച്യൂറല് ആയി അഭിനയിച്ചു . 3123,,പറ്റിയാല്‍ സിനിമയിലും ഒരു കൈ നോക്കാം എന്ന് ആണ് ഈ ദമ്പതികള്‍ പറയുന്നത് . 3124,,കേരളത്തിലെ കണ്ണൂര്‍ പയ്യന്നൂര്‍ ആണ് പി.വി.ധനഞ്ജയന്റെ ജന്മദേശം . 3125,,ശാന്തയും കേരളത്തില്‍ നിന്നു തന്നെ ആണ് . 3126,,പതിറ്റാണ്ടുകള് ആയി ചെന്നൈ കേന്ദ്രീകരിച്ച് ആണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ . 3127,,ഐടി രംഗത്ത് ഭയങ്കരമായ ആശങ്ക എന്ന് ഇന്നലെ ഒരാള്‍ പറ‍ഞ്ഞു . 3128,,ഭയക്കാര്‍മേഘങ്ങള് എന്ന് തലവാചകം ടൈപ്പ് ചെയ്യുമ്പോള്‍ മനസ്സിലാക്കേണ്ടത് വളരെ പ്രാഥമികം ആണ് . 3129,,അടിസ്ഥാനപരമായി ഐടി ഭയത്തെക്കാള്‍ ഒരു സാമ്പത്തിക വ്യവസ്ഥയുടെ ടാഗും ക്യൂബിക്കിളും ഇല്ലാത്ത സാധാരണക്കാരന്റെ കഞ്ഞികുടി മുട്ടുമോ എന്ന ഭയം ആണ് . 3130,,പലരും പ്രതിസന്ധി കാണുന്നു . 3131,,"ചിലര് കേള്‍ക്കുന്നു , ചിലര് വായിക്കുന്നു , ചിലര്‍ പ്രതിസന്ധികള് അനുഭവിക്കുന്നു ." 3132,,കഴിഞ്ഞ ഒരു പത്തു പതിനഞ്ച് വര്‍ഷം ആയതേ ഉളളു കേരളത്തില്‍ ഐടിക്കുഞ്ഞുങ്ങള്‍ ബാംഗ്ലൂര്‍ ഷട്ടിലടി തുടങ്ങിയിട്ട് . 3133,,ഡിഎസ്എലാറു വാങ്ങാനും ഇഎംഐ അടയ്ക്കാനും തുടങ്ങിയിട്ട് . 3134,,പതിനഞ്ചു വര്‍ഷം കൊണ്ട് ഉണ്ടായ അവസ്ഥ ആണ് മേല്‍ചൊന്ന ഭയം . 3135,,പതിനഞ്ചു വര്‍ഷത്തിനു മുന്‍പ് എന്ത് ആയിരുന്നു ? 3136,,ആയിരത്തിത്തൊളളായിരത്തിഅറുപത്തിമൂന്നില്‍ ടാറ്റ സോഫ്റ്റ്വെയറ് ഉണ്ടാക്കാന്‍ തുടങ്ങിയിട്ടും കോഴഞ്ചേരിയിലും ഓടനാവട്ടത്തും പിളേളരു ടാഗു തൂക്കുന്നത് രണ്ടായിരം കഴിഞ്ഞ് ആയിരുന്നു . 3137,,നരസിംഹറാവുവിനു മുന്‍പ് ലൈസന്‍സിരാജ് ആയിരുന്നു . 3138,,ലൈസന്‍സിരാജ് മറികടന്ന് ഉദാരസമ്പദ്വ്യവസ്ഥ കൊണ്ടുവന്നതില് ആണ് ആരും അനുസ്മരിക്കുക പോലും ചെയ്യാത്ത അതിമാനുഷന്റെ പ്രസക്തി . 3139,,ബാക്കി വളര്‍ച്ച എല്ലാം ആ അസ്തിവാരത്തില് ഉള്ളത് ആണ് . 3140,,അതിനു മുമ്പ് എന്ത് ആയിരുന്നു ഐടി അവസ്ഥ . 3141,,ടാറ്റക്കാരും മുംബൈ സീപ്‌സിലെ ബാക്കി കമ്പനികളും ഐടിയില് എന്തു ചെയ്യുക ആയിരുന്നു ? 3142,,രാജീവ്ഗാന്ധി വന്നപ്പോള് കൂടെ താടി ധരിച്ച ഒരു മനുഷ്യന്‍ കൂടെ വന്നിരുന്നു . 3143,,ഈ വീടിന്റെ ഐശ്വര്യം എന്നു ബോര്‍ഡ് വെച്ചാലും പോര . 3144,,ഐടി വളരാന് ഉളള ഇന്‍ഫ്ര ഉണ്ടാക്കി ഇട്ടത് ആ മനുഷ്യന് ആണ് . 3145,,പിത്രോഡ സായ്പിന് എതിരെ മുദ്രാവാക്യം ഉണ്ടായിരുന്നു . 3146,,എല്‍ഐസി ആണോ അതോ ബിഎസ്എന്‍എല്‍ ആണോ അതോ ബാങ്ക് ആണോ എന്ന് കൃത്യമായി ഓര്‍മ്മ ഇല്ല . 3147,,കമ്പ്യൂട്ടര്‍വത്കരണത്തിന് എതിരെ മുദ്രാവാക്യവും ഉണ്ടായിരുന്നു . 3148,,അന്നു മുദ്രാവാക്യം വിളിച്ച ഒരു കഥാപാത്രം കഴിഞ്ഞ തവണ പാസ്പോര്‍ട്ടില്‍ കാണിച്ചത് ഇരുപത്തിഏഴു രാജ്യങ്ങളുടെ വിസസ്റ്റാമ്പ് ആണ് . 3149,,തിരിച്ച് കമ്പ്യൂട്ടര്‍ വ്യാപകമാകുന്നതിനു മുമ്പത്തേക്ക് ആണ് . 3150,,എല്‍ഐസി കമ്പ്യൂട്ടര്‍വത്കരണത്തിനു പ്രതിഷേധം ഉണ്ടാവുന്ന കാലത്തും ടാറ്റക്കാരന് സോഫ്റ്റ്വെയറ് ഉണ്ടാക്കിയാല്‍ അതു കയറ്റുമതി ചെയ്തു തന്നെ ആവണം . 3151,,കാര്യം പ്രാദേശിക വിപണി ഇല്ല . 3152,,ലാപ്‌ടോപ്പ് പോയിട്ടു പിസി പോലും ഇറങ്ങുന്നത് എണ്‍പതുകളില് ആണ് . 3153,,അറുപത്തിമൂന്നു മുതല്‍ രണ്ടായിരം വരെ നടക്കാത്ത എന്ത് അതിശയം ആണ് രണ്ടായിരത്തില്‍ സംഭവിച്ചത് ? 3154,,ഗള്‍ഫിലെ അറബിക്കമ്പ്യൂട്ടറുകളില്‍ ഫോക്കസ് ചെയ്തിരുന്ന കമ്പ്യൂട്ടര്‍ പഠിത്തം ദിശ മാറാന്‍ കാര്യം എന്ത് ? 3155,,ഉത്തരം രണ്ടായിരം എന്ന വാക്കില്‍ തന്നെ ഉണ്ട് . 3156,,ഐബിഎം എണ്‍പതുകള്‍ മുതല്‍ പെഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ വില്‍ക്കുന്നു . 3157,,രണ്ടായിരം ആകുമ്പോള് തദ്ദേശീയ വിപണിയും ജീവിതവും കമ്പ്യൂട്ടര്‍വത്കരിക്കപ്പെട്ടു കഴിഞ്ഞിരുന്നു . 3158,,എണ്‍പതു മുതല്‍ വ്യാപകമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ രണ്ടായിരം എന്ന വര്‍ഷം പലപ്പോഴും വിസ്മരിക്കപ്പെട്ട് പോയി . 3159,,മാടക്കട മുതല്‍ സ്‌പേസ്ഷിപ്പു വരെ ഉളള പ്രോഗ്രാമുകളെ രണ്ടായിരം സേഫ് ആക്കുന്ന പരിപാടി ആയിരുന്നു വൈറ്റുകെ . 3160,,അത് ആയിരുന്നു പൊതുജനത്തിനു ആദ്യമായി ദൃശ്യമായ കമ്പ്യൂട്ടര്‍ . 3161,,നരസിംഹറാവുവിന്റെ ഉദാരവത്കരണത്തിനു ശേഷം ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മാണം എളുപ്പത്തില് ആയത് കൊണ്ട് ചെറുതും വലുതും ആയ കമ്പനികള്‍ പാശ്ചാത്യ വിപണിയില്‍ തത്തിക്കളിച്ചു . 3162,,പിത്രോഡ സായ്പിന്റെ ടെലിഫോണ്‍ വിപ്ലവത്തിന്റെ ഗുണം കൊയ്തത് ശരിക്കും ഐടി ആണ് . 3163,,അതിശയോക്തി ചാലിക്കാതെ ഒരു കമ്പ്യൂട്ടര്‍ ഇറക്കുമതി ചെയ്യാന്‍ പോലും അപേക്ഷ കൊടുത്ത് ആറു മാസം കാത്തിരിക്കേണ്ട അവസ്ഥ മാറിയതോടെ കാര്യങ്ങള്‍ ശരവേഗത്തില് ആയി . 3164,,ബാന്‍ഡ് വിഡ്തും ഇന്‍ഫ്രാസ്‌ട്രെക്ചറും ഒക്കെ മെച്ചപ്പെട്ടു . 3165,,കമ്പനികളുടെ ഫ്‌ലോറുകളില്‍ പല ടൈംസോണുകളിലെ ക്ലോക്കുകള് ആയി . 3166,,എന്തിനു വെളളം അടിച്ച് ഓടയില് കിടന്നാല്‍ പോലും ഐടിയെ ചീത്ത പറയുന്ന അവസ്ഥയും ആയി . 3167,,ആ കുത്തൊഴുക്കിന്റെ തുടര്‍ച്ച ഏറ്റവും അവസാനം വന്നു നില്‍ക്കുന്നത് ആദ്യ ഖണ്ഡികയില്‍ പറഞ്ഞ ഭയത്തില് ആണ് . 3168,,ഇന്ത്യയില് ഇതു സംഭവിക്കുമ്പോള്‍ അതിന്റെ മറുപുറത്ത് വിപണികളില് എന്ത് ആണ് സംഭവിച്ചത് ? 3169,,ഗോട് ബാംഗ്ലൂര്‍ഡ് എന്ന് ഒരു പ്രയോഗം ഉണ്ട് പടിഞ്ഞാറ് . 3170,,ഔട്‌സോഴ്‌സിങ്ങു കാരണം തൊഴില്‍ നഷ്ടപ്പെട്ട ഏതോ രസികന്‍ കണ്ടുപിടിച്ച പ്രയോഗം ആണ് . 3171,,ആ പ്രയോഗത്തിന്റെ മൂലകാരണം ഒന്ന് ആണ് . 3172,,ആ രസികനു തൊഴില്‍ നഷ്ടപ്പെട്ടു . 3173,,ശമ്പളം കൊടുക്കുന്നവന് അത് ആണ് ലാഭം . 3174,,വീട് മാറി വന്ന ലോറിയിലെ സാധനം ബേപ്പൂരീല് നിന്നു ഖലാസികളെ കൊണ്ടു വന്നും ഇറക്കാം . 3175,,കരാറുപണിക്കു സ്ഥിരജോലികളുടെ ബാധ്യതകളും ഇല്ല . 3176,,ലാഭച്ചോര മണത്ത മുതലാളിമാരു പൊലിപ്പിച്ചു . 3177,,ബാംഗ്ലൂര്‍ഡ് ആയ അവരുടെ എണ്ണം ഗുണീഭവിച്ചു . 3178,,ഒരു ശരാശരി ഇന്ത്യന്‍ ഐടി തൊഴിലാളി ഓഫീസ് സമയത്തെ ലംഘിച്ചും ജോലി ചെയ്യുന്നവന് ആണ് . 3179,,അമിത പ്രതിഫലാസക്തി ഇല്ലാതെ ജോലി ചെയ്യുന്നവന് ആണ് . 3180,,മനുഷ്യന്റെ അവസാനിക്കാത്ത സത്യാന്വേഷണയാത്രയുടെ ഭാഗം തന്നെ ആണ് തീര്‍ഥാടനം . 3181,,"ശാന്തി , വിശുദ്ധി , ആത്മസാക്ഷാത്കാരം ഇവയ്ക്കു വേണ്ടി ഉള്ള അന്വേഷണം ആണ് ശബരിമല തീര്‍ഥാടന ലക്ഷ്യം ." 3182,,ആ യാത്രയില്‍ പരമപവിത്രം പൊന്നു പതിനെട്ടാം പടിയും തീര്‍ഥാടകന്‍ പിന്നിടുന്നു . 3183,,വിജയത്തിലേക്ക് ഉള്ള പതിനെട്ടു പടികള്‍ കടന്നുചെല്ലുന്ന അവന്‍ ഈ പ്രപഞ്ചത്തിന്റെ തന്നെ ആത്മാവ് ആയി സാക്ഷാത്കരിക്കപ്പെടുന്നു . 3184,,"പക്ഷേ , ഒരു സാധാരണ ഭക്തന് പതിനെട്ടാം പടിയുടെ വിപുലമായ അര്‍ഥം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്ന് വരില്ല ." 3185,,വേദശാസ്ത്രപുരാണങ്ങള്‍ വിവരിക്കുന്ന പരമസത്യത്തെ തന്നെ ആണ് ' സത്യമായ പൊന്നുപതിനെട്ടാംപടിയും ' സൂചിപ്പിക്കുന്നത് . 3186,,പള്ളിക്കെട്ട് ഉള്ളവര്‍ക്കു മാത്രമേ പതിനെട്ടാം പടി ചവിട്ടുവാന്‍ പറ്റൂ . 3187,,അയ്യപ്പന്മാര്‍ പടിയില്‍ തേങ്ങ ഉടച്ച് വലതുകാല്‍ വെച്ച് കയറുന്നു . 3188,,ധ്യാനനിരതന്‍ ആയ ഭക്തന്റെ മനസ്സ് ' സ്ഥൂല ' ' സൂക്ഷ്മ ' ശരീരങ്ങള്‍ ഭേദിച്ച് യഥാര്‍ഥം എന്ന് കരുതുന്ന കാരണത്തില്‍ എത്തി ലയിക്കണം . 3189,,തന്നെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നത് ആണ് തേങ്ങയുടയ്ക്കല്‍ ചടങ്ങ് . 3190,,ഇവിടെ തേങ്ങയുടെ ചിരട്ട ' സ്ഥൂല ' ശരീരത്തെയും പരിപ്പ് ' സൂക്ഷ്മ ' ശരീരത്തെയും ഉള്ളില്‍ ഉള്ള വെള്ളം കാരണത്തെയും സൂചിപ്പിക്കുന്നു . 3191,,പതിനെട്ടാം പടി കടന്നുചെന്നാല്‍ കാണുന്നത് ഭഭട്ടബന്ധം പൂണ്ട് യോഗസമാധിപൊരുള് ആയി ചിന്മുദ്രയും കാട്ടി ' ഇരിക്കുന്ന അയ്യപ്പനെ ആണ് . 3192,,പടികള്‍ ചവുട്ടിക്കയറാന്‍ ഉള്ള യോഗ്യതനേടല്‍ ആണ് വ്രതകാലത്ത് ഭക്തന്‍ ചെയ്യേണ്ടത് . 3193,,"ശ്രദ്ധ , വീര്യം , സ്മൃതി , സമത്വബുദ്ധി എന്നിവ ആണോ യോഗ്യത ।" 3194,,യമനിയമപാലനം വഴിയേ ഈ യോഗ്യത കൈവരിക്കൂ . 3195,,"വാക്കിലും പ്രവൃത്തിയിലും വിചാരത്തിലും പാലിക്കുന്ന അഹിംസ , സത്യം , ആഗ്രഹങ്ങള്‍ ഏറ്റാതെ സ്വന്തം അല്ലാത്തത് ഒന്നും ആഗ്രഹിക്കാതെയും ഇരിക്കുക ( അസേ്തയ ) , ബ്രഹ്മചര്യം , അന്യരില്‍ നിന്ന് ഒന്നും സ്വീകരിക്കാതെ ഇരിക്കുക ( അപരിഗ്രഹ ) എന്നിങ്ങനെ അഞ്ചു കാര്യങ്ങള്‍ ആണ് യമനിയമങ്ങള്‍ ।" 3196,,പൂങ്കാവനത്തില്‍ 18 മലകള്‍ ആണ് ഉള്ളത് . 3197,,ആ പതിനെട്ടു മലകളും ചവിട്ടി മലനടയില്‍ എത്തുന്നു എന്ന് ആണ് വിശ്വാസം . 3198,,പതിനെട്ടാം പടിയിലെ ഓരോ പടിയും ഒരു മലയെ പ്രതിനിധാനം ചെയ്യുന്നു എന്ന വിശ്വാസവും ഉണ്ട് . 3199,,"കാളകെട്ടി , ഇഞ്ചിപ്പാറ , പുതുശ്ശേരിമല , കരിമല , നീലിമല , പൊന്നമ്പലമേട് , ചിറ്റമ്പലമേട് , മൈലാടുംമേട് , തലപ്പാറ , നിലയ്ക്കല്‍ , ദേവന്‍മല , ശ്രീപാദമല , കല്‍ക്കിമല , മാതംഗമല , സുന്ദരമല , നാഗമല , ഗൗണ്ടമല , ശബരിമല എന്നിവ ആണോ പതിനെട്ടു മലകള്‍ ." 3200,,ഒരു സാധാരണ വിശ്വാസിക്ക് അഗമ്യം ആയ ഈ മലകള്‍ ആരാധിക്കാന്‍ അവന് അവസരം ഒരുക്കുന്നത് ആണ് പതിനെട്ടാം പടി എന്ന് പറയുന്നു . 3201,,"അത് അല്ല , മോക്ഷപ്രാപ്തിക്കു മുമ്പ് മനുഷ്യന്‍ പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നത് ആണ് എന്നും പറയുന്നു ." 3202,,"അത് അനുസരിച്ച് ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു ( കണ്ണ് , ചെവി , നാക്ക് , മൂക്ക് , തൊലി ) ." 3203,,"പതിമൂന്നാമത്തെ പടികള്‍ വരെ ഉള്ള അടുത്ത എട്ടു പടികള്‍ അഷ്ടരാഗങ്ങളെ കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം , ഡംഭ് , അസൂയ പ്രതിനിധീകരിക്കുന്നു ." 3204,,"പതിനാലു മുതല്‍ പതിനാറു വരെ ഉള്ള പടികള്‍ ഗീതയില്‍ പ്രകീര്‍ത്തിക്കുന്ന ത്രിഗുണങ്ങളെ സത്വഗുണം , രജോഗുണം , തമോഗുണം പ്രതിനിധീകരിക്കുന്നു ." 3205,,"അവസാനം വരുന്ന 17 , 18 പടികള്‍ വിദ്യയെയും ( ജ്ഞാനം ) , അവിദ്യയേയും ( അജ്ഞത ) പ്രതിനിധാനം ചെയ്യുന്നു ." 3206,,ഈ പുണ്യപാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന് ഈ ലോകം ആകുന്ന ' മായില്‍ ' നിന്ന് മോചനം നേടാനാവൂ . 3207,,18 എന്ന അക്കത്തിന് ഹിന്ദുമതത്തില്‍ വലിയ പ്രാധാന്യം ഉണ്ട് . 3208,,ഭഗവദ്ഗീതയില്‍ 18 അധ്യായങ്ങള്‍ ആണു് ഉള്ളത് . 3209,,കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു . 3210,,പുരാണങ്ങള്‍ 18 ആണ് . 3211,,നാലു വേദങ്ങളും എട്ടു ശാസ്ത്രങ്ങളും അഞ്ചു ഇന്ദ്രിയങ്ങളും മൂന്നു ദേവതകളും ചേര്‍ന്നാലും 18 എന്ന സംഖ്യ ലഭിക്കുന്നു . 3212,,സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങള്‍ ആണു് ഉള്ളത് . 3213,,അങ്ങനെ ഈ പ്രപഞ്ചത്തിന്റെ തന്നെ ആത്മാവ് തേടുന്ന വഴി ആണ് പതിനെട്ടു പടികള്‍ . 3214,,ശബരിമലയില്‍ ഏറ്റവും പവിത്രം ആയ ഒന്ന് ആണ് പടിപൂജ . 3215,,പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ആണ് പണ്ടു പടിപൂജ നടന്നിരുന്നത് എങ്കില്‍ ഇപ്പോള്‍ അത് തീര്‍ഥാടനകാലത്തും മാസപൂജയ്ക്ക് നട തുറക്കുമ്പോഴും മിക്ക ദിവസങ്ങളിലും നടക്കുന്നു . 3216,,ശബരിമലയില്‍ ഏറ്റവും ചെലവേറിയ പൂജയും ഇത് തന്നെ . 3217,,പൂജാദ്രവ്യങ്ങള്‍ക്കു പുറമേ 7501 രൂപ ആണ് വഴിപാടുനിരക്ക് . 3218,,ശബരിമല തന്ത്രി ആണ് പടിപൂജ നടത്തുക . 3219,,അത്താഴപൂജയ്ക്കു മുമ്പ് ഒരു മണിക്കൂറില് അധികം നീളുന്നത് ആണ് ഈ പൂജ . 3220,,ആ സമയം ക്ഷേത്രത്തിലെ മറ്റ് പൂജകള് ഒക്കെ നിര്‍ത്തിവെക്കും . 3221,,"30 നിലവിളക്കുകള്‍ , 18 നാളികേരം , 18 കലശവസ്ത്രങ്ങള്‍ , 18 പുഷ്പഹാരങ്ങള്‍ എന്നിവ പടിപൂജയുടെ പ്രത്യേകത ആണ് ‌." 3222,,ഐതിഹ്യങ്ങളിലെ അയ്യപ്പന്‍ ശബരിമല തീര്‍ഥാടനത്തിനു പഴക്കം എത്ര ആണ് ? 3223,,അയ്യപ്പനും ശാസ്താവും ആയി ബന്ധപ്പെട്ട കഥകള്‍ക്ക് ഉള്ള ചരിത്രപശ്ചാത്തലം എന്ത് ? 3224,,ഗതകാല ചരിത്രരേഖകളില്‍ ഒന്നും ശബരിമലയുടെ ആവിര്‍ഭാവകാലത്തേയ്ക്കു വെളിച്ചം വീശുന്ന മാര്‍ഗങ്ങള്‍ കാണുന്നില്ല . 3225,,"ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ , അതിലുപരി തലമുറകള്‍ ആയി പകര്‍ന്നുപോരുന്ന വിശ്വാസധാരയില്‍ , ശബരിമലയും ആയി ബന്ധപ്പെട്ട തിളക്കം ഏറിയ കഥകള്‍ ഏറെ ആണ് ." 3226,,"ശബരിമല ധര്‍മശാസ്താവ് , അയ്യപ്പന്‍ , വാവര്‍ , എരുമേലിപേട്ടതുള്ളല്‍ തുടങ്ങിയ ഓരോന്നിനും ചരിത്രപരവും ഐതിഹ്യപരവും ആയി വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ആണ് ഉള്ളത് ." 3227,,ഇവയ്‌ക്ക് എല്ലാം ഇടയില്‍ ഐകരൂപ്യം ഉള്ള ചില വസ്തുതകള്‍ ഉണ്ട് എന്ന് ഉള്ളതും യാഥാര്‍ഥ്യം . 3228,,"ശബരിമല ശ്രീഅയ്യപ്പന്‍ ശ്രീധര്‍മശാസ്താവിന്റെ അവതാരം എന്ന നിലയിലോ , അക്കാലത്തു നാടിനെ നടുക്കിയിരുന്ന മറവപ്പടയെ ആട്ടിപ്പായിക്കാന്‍ ധീര നേതൃത്വം നല്‍കിയിരുന്ന പന്തളരാജ്യത്തെ വീരനായകന്‍ എന്ന നിലയിലോ ആയാലും ശരി ലക്ഷോപലക്ഷം ഭക്തജന ഹൃദയങ്ങളില്‍ രൂഢമൂലമായ വിശ്വാസവും അകളങ്കമായ ഭക്തിയും ഏറ്റ്വാങ്ങുന്ന കഥാപാത്രം ആണ് ." 3229,,"കര്‍മ , ഭക്തി , ജ്ഞാനയോഗങ്ങള്‍ സമ്മിശ്രമായി സമന്വയിപ്പിച്ച് ഉള്ള ഒരു സാധന ആണ് ശബരിമല തീര്‍ഥാടനം ." 3230,,ഇവിടെ എത്തുന്ന നാനാജാതി മതസ്ഥര്‍ ആയ ലക്ഷോപലക്ഷം തീര്‍ഥാടകരും ഏകമനസ്‌കര് ആയി നാടിന്റെ രക്ഷാപുരുഷന്‍ എന്ന നിലയില്‍ ആണ് ധര്‍മശാസ്താവിനെ വണങ്ങുന്നത് . 3231,,ജാതി വ്യത്യാസം അറിയാത്ത ഏക ദൈവത്തിന്റെ അധിവാസകേന്ദ്രം ആണ് ശബരിമല . 3232,,"ജാതിചിന്തയും അയിത്തവും കൊടികുത്തി വാണിരുന്ന കാലത്ത് , അവര്‍ക്കു ക്ഷേത്രപ്രവേശനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി രാഷ്ട്രപിതാവിനെ പോലെ ഉള്ളവര്‍ വാദിച്ച് തുടങ്ങുന്നതിനും എത്രയോ നാള്‍ മുമ്പു മുതലേ ലോകത്തിന്‍ ആകമാനം മാര്‍ഗദര്‍ശനം നല്‍കുന്ന വിധം ശബരിമല ഉയര്‍ന്നുനിന്നിരുന്നു ." 3233,,1818ല്‍ ശബരിമലയും പ്രാന്തപ്രദേശങ്ങളും ചുറ്റിക്കറങ്ങി വിശദപഠനം നടത്തിയ ലഫ്.ബി.എസ്.വാര്‍ഡ് എന്ന ആംഗ്ലേയന്‍ ശബരിമല ക്ഷേത്രത്തിനു 4000 വര്‍ഷത്തെ പഴക്കം ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട് . 3234,,ചരിത്രപരമായ പഴമയിലേക്ക് വെളിച്ചംവീശുന്ന രേഖകള്‍ ഒന്നും ഇല്ല എങ്കിലും രാമായണകഥയുടെ കാലത്തോളം ശബരിമലയുടെ പഴക്കം നീളുന്നു . 3235,,ശബരിമലയിലെ ശബരിആശ്രമവും ശബരിപീഠവും മറ്റ് രാമായണത്തില്‍ പ്രതിപാദിക്കുന്നുണ്ടല്ലോ . 3236,,ശബരിമലയും ആയി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില ഐതിഹ്യങ്ങളിലേക്ക് ഒന്നു കണ്ണോടിക്കാം . 3237,,ഐതിഹ്യകഥകള്‍ ഏറെ ഉണ്ട് എങ്കിലും ശബരിമലയെ സംബന്ധിച്ച് ഏറെ പേര്‍ വിശ്വസിച്ചുപോരുന്നത് മഹിഷിമര്‍ദനത്തിന്‍ ആയി ഭൂമിയില്‍ അവതരിച്ച ഹരിഹരസുതന്‍ ആണ് ധര്‍മശാസ്താ എന്ന് ആണ് . 3238,,പില്‍ക്കാലത്ത് ചരിത്രനായകന്‍ ആയും പടയാളി ആയും മറ്റും ചിത്രീകരിച്ചിട്ടുണ്ട് എങ്കിലും ലക്ഷോപലക്ഷം ഭക്തജനങ്ങളുടെ മനസ്സില്‍ പച്ചപിടിച്ച് നില്‍ക്കുന്ന ഐതിഹ്യകഥ ആണ് ധര്‍മശാസ്താവിന്‍േറത് . 3239,,വിന്ധ്യാപര്‍വത താഴ്‌വരയില്‍ ഗാലവന്‍ എന്ന മുനിയും അദ്ദേഹത്തിനു ദത്തന്‍ എന്ന ശിഷ്യനും ലീല എന്ന മകളും ഉണ്ടായിരുന്നു . 3240,,ദത്തനില്‍ ആകൃഷ്ടയായ ലീല പലപ്പോഴും അദ്ദേഹത്തോടു പ്രണയാഭ്യര്‍ഥന നടത്തി . 3241,,എന്നാല്‍ ലൗകിക ജീവിതത്തില്‍ ആകൃഷ്ടന് അല്ലാത്ത ശിഷ്യന്‍ ചെവികൊണ്ടില്ല . 3242,,"ഒരിക്കല്‍ ധ്യാനനിമഗ്‌നനന്‍ ആയിരുന്ന ദത്തനോട് തന്നെ "" പട്ടമഹഷി '' ( ഭാര്യ ) ആക്കണം എന്ന് ലീല ആവശ്യപ്പെട്ടു ." 3243,,കോപം മൂത്ത ദത്തന്‍ ' ' മഹിഷി ' ( എരുമ ) ആയി പോകട്ടെ ' എന്ന് ശപിച്ചു അത്രേ . 3244,,അങ്ങനെ അവര്‍ കരംഭന്‍ എന്ന അസുരന്റെ മകള്‍ ആയി മഹിഷീമുഖത്തോടു കൂടി ഭൂമിയില്‍ പിറന്നു . 3245,,"ഈ സമയത്ത് ആണ് മഹിഷിയുടെ പിതൃ സഹോദര പുത്രന് ആയ മഹിഷാസുരനെ , ദേവമായയാല്‍ ജനിച്ച ചണ്ഡികാദേവി വധിച്ചത് ." 3246,,ഇതിന് എതിരെ ദേവന്മാരോടു പകരംവീട്ടാന്‍ മഹിഷി കൊടുംതപം ചെയ്ത് ബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തി . 3247,,അസാധ്യം എന്ന് വിശ്വസിച്ച ഒരു വരം ആണ് അവര്‍ ആവശ്യപ്പെട്ടത് . 3248,,""" ശിവവിഷ്ണു സംയോഗത്താല്‍ ജനിക്കുന്ന ശിശുവില്‍ ‍നിന്ന് അല്ലാതെ തനിക്കു മരണം സംഭവിക്കാന്‍ പാടില്ല , മാത്രമല്ല ആ ശിശു 12 വര്‍ഷം മനുഷ്യദാസന്‍ ആയി കഴിയുകയും വേണം '' എന്നത് ആയിരുന്നു വരം ." 3249,,തപശക്തിയില്‍ ആകൃഷ്ടന്‍ ആയ ബ്രഹ്മദേവന്‍ വരവും നല്‍കി . 3250,,വരബലത്താല്‍ അഹങ്കാരി ആയി തീര്‍ന്ന മഹിഷി ത്രിലോകങ്ങളിലും അക്രമം അഴിച്ചുവിട്ടു . 3251,,അക്രമം സഹിക്കവയ്യാഞ്ഞ് ദേവന്മാരുടെ ആഗ്രഹപ്രകാരം ശിവവിഷ്ണുമായയില്‍ ഹരിഹരപുത്രന്‍ ജനിച്ചു . 3252,,അനപത്യദുഃഖത്താല്‍ വീര്‍പ്പുമുട്ടി കഴിഞ്ഞ പന്തളത്തുരാജന്‍ നായാട്ടിന്‍ ആയി വനത്തിന്‍ ഉള്ളില്‍ നില്‍ക്കവേ പമ്പാതീരത്തു നിന്നും ഇളം കുഞ്ഞിന്റെ കരച്ചില്‍ കേട്ടു . 3253,,ജന്മനാ കഴുത്തില്‍ മണിയും ആയി കണ്ടെത്തിയ അത്ഭുത ബാലനെ ' മണികണ്ഠന്‍ ' എന്നു പേര് ഇട്ട് പന്തളം കൊട്ടാരത്തില്‍ വളര്‍ത്തി . 3254,,വിദ്യയിലും ആയോധനകലയിലും പ്രാവീണ്യം നേടിയ ബാലനെ അവസാനം യുവരാജാവ് ആയി വാഴിക്കാന്‍ ഉള്ള രാജതീരുമാനം മന്ത്രിയുടേയും രാജ്ഞിയുടെയും കുതന്ത്രം മൂലം നടന്നില്ല . 3255,,പകരം പുലിപ്പാലിന് ആയി വനത്തിലേക്ക് പറഞ്ഞുവിട്ടു . 3256,,കാനനയാത്രാ മദ്ധ്യേ ഉഗ്രരൂപിണി ആയി തന്നെ എതിരിട്ട മഹിഷിയെ വധിച്ചു . 3257,,' എരുമകൊല്ലി ' എന്ന ആ സ്ഥലം ആണ് അത്രെ ഇന്നത്തെ എരുമേലി . 3258,,മഹിഷി കൊല്ലപ്പെട്ട ആഹ്ലാദത്തില്‍ നാട്ടുകാര്‍ തുള്ളിച്ചാടി അയ്യപ്പനെ എതിരേറ്റതിന്റെ ഓര്‍മ പുതുക്കാന്‍ ആണ് ഇന്നും എരുമേലി പേട്ടതുള്ളല്‍ ‍നടന്നുവരുന്നത് . 3259,,മഹിഷി നിഗ്രഹം എന്ന അവതാരോദ്ദേശം സാധിച്ച മണികണ്ഠന്‍ പുലികളും ആയി പന്തളത്തു മടങ്ങിയെത്തി . 3260,,യാഥാര്‍ഥ്യം മനസ്സിലാക്കിയ രാജാവ് ശാസ്താവിന്റെ നിര്‍ദേശപ്രകാരം ശബരിമലയില്‍ ക്ഷേത്രം നിര്‍മിച്ച് നല്‍കി എന്നും ധര്‍മശാസ്താവ് അവിടെ കുടികൊണ്ടു എന്നും ആണ് വിശ്വാസം . 3261,,ശാപമോക്ഷം ലഭിച്ച മഹിഷി സുന്ദരി ആയി തീര്‍ന്ന് അയ്യപ്പനോട് വിവാഹാഭ്യര്‍ഥന നടത്തി അത്രേ । 3262,,"എന്നാല്‍ , നിത്യബ്രഹ്മചാരി ആയ അയ്യപ്പന്‍ , തന്നോട് ഒപ്പം ശബരിമല ക്ഷേത്രത്തിന് അടുത്തു വന്ന് വസിച്ചുകൊള്ളാന്‍ നിര്‍ദേശിച്ചു ।" 3263,,അത് ആണ് മാളികപ്പുറത്തമ്മ . 3264,,ശബരിമലയില്‍ കന്നിഅയ്യപ്പന്മാര്‍ എത്താത്ത കാലത്ത് വിവാഹം ചെയ്തുകൊള്ളാം എന്ന് ആണ് അത്രെ കരാര്‍ . 3265,,മനുഷ്യജന്മം പൂണ്ട കാലത്ത് സൗഹൃദത്തില്‍ ആയ വാവര്‍ എന്ന മുസ്‌ലിം യോദ്ധാവിനേയും കടുത്ത തുടങ്ങിയ അനുചരരേയും ശാസ്താവിനോട് ഒപ്പം പ്രതിഷ്ഠിച്ച് ആരാധിച്ച് വരുന്നു . 3266,,മണികണ്ഠന്റെ നിര്‍ദേശപ്രകാരം പമ്പാനദിയുടെ വടക്കുകിഴക്ക് ആയി നീലിമലയുടെ സമീപത്ത് ആയി സ്ഥാപിച്ച ക്ഷേത്രത്തില്‍ മകരസംക്രമ മുഹൂര്‍ത്തത്തില്‍ പരശുരാമന് ആണ് ശാസ്താപ്രതിഷ്ഠ നടത്തിയത് . 3267,,ശ്രീഭൂതനാഥോപാഖ്യാനത്തില്‍ ഏറെ പ്രാമുഖ്യം നല്‍കി വിവരിച്ചിട്ട് ഉള്ളത് ഈ ഐതിഹ്യം ആണ് . 3268,,മനുഷ്യന്‍ ആയി പിറന്ന് വീരകൃത്യം കൊണ്ട് ചരിത്രപുരുഷന്‍ ആയും കാലപ്പഴക്കം കൊണ്ട് അവതാരപുരുഷന്‍ ആയും സ്ഥാനം പിടിച്ച തിളക്കമാര്‍ന്ന അയ്യപ്പകഥയും പ്രചാരത്തില്‍ ഉണ്ട് . 3269,,പാണ്ഡ്യരാജവംശജര്‍ ആയ പന്തളം രാജാക്കന്മാര്‍ കൊല്ലവര്‍ഷം 377 പന്തളത്ത് കുടിയേറിപ്പാര്‍ത്തത് . 3270,,കൊല്ലവര്‍ഷാരംഭത്തില്‍ പാണ്ഡ്യരാജ്യത്ത് അധികാരാവകാശ തര്‍ക്കങ്ങള്‍ രൂക്ഷമാകുകയും മന്ത്രി ആയ തിരുമലനായ്ക്കന്റെ നേതൃത്വത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ ഉള്ള നീക്കം ഉണ്ടാകുകയും ചെയ്തു . 3271,,തുടര്‍ന്നു രാജവംശത്തില്‍ പെട്ട ചെമ്പഴന്നൂര്‍ശാഖക്കാര്‍ കൊവ.79ല്‍ പാണ്ടിദേശത്തു നിന്നും പലായനം ചെയ്തു . 3272,,ഊര് ചുറ്റി കറങ്ങിനടന്ന അവര്‍ ഒത്തുചേര്‍ന്നു പന്തളംരാജ്യം കൈവശപ്പെടുത്തി അച്ചന്‍കോവിലാറിന്റെ ഇരുകരകളിലും ആയി താമസമുറപ്പിച്ചു . 3273,,വഞ്ചിയൂര്‍ വംശത്തില്‍ നിന്ന് വന്ന ഈ രാജകുടുംബത്തിന്റെ പരദേവത ആയിരുന്നു ശാസ്താവ് . 3274,,പ്രമുഖ ജനവാസകേന്ദ്രം ആയിരുന്നു നിലയ്ക്കല്‍ താലൂക്കിലെ ശബരിമല ആരാധനാകേന്ദ്രവും . 3275,,പന്തളത്തുദാസന്‍ എന്ന് അറിയപ്പെട്ടിരുന്ന അയ്യപ്പന്‍ രാജാവിന്റെ മുഖ്യ സേനാനി ആയിരുന്നു അത്രേ . 3276,,"കാട്ടില്‍ ‍നിന്നും ലഭിച്ച മണികണ്ഠനെ വില്ലാളിവീരന്‍ ആയി വളര്‍ത്തി , നാട്ടിലെ കളരികളില്‍ എല്ലാം അയച്ച് വൈവിധ്യമാര്‍ന്ന ആയോധനവിദ്യകള്‍ അഭ്യസിപ്പിച്ച് എല്ലാവരുടെയും ആരാധനാപാത്രം ആയി വളര്‍ന്നു ." 3277,,"സേനാബലം വര്‍ധിപ്പിക്കാന്‍ ഉള്ള യാത്രയില്‍ മുസ്‌ലിം യോദ്ധാവായ ബാബറും ആയി ഏറ്റുമുട്ടി , അവസാനം സന്ധി ചെയ്ത് ചങ്ങാതിമാര്‍ ആയി ." 3278,,ശത്രുക്കളാല്‍ തകര്‍ക്കപ്പെട്ട പരദേവതാക്ഷേത്രം ആയ ശബരിമല പുനരുദ്ധരിക്കാനും എരുമേലിക്ക് അപ്പുറത്ത് ആയി കോട്ട കെട്ടി പാര്‍ത്തിരുന്ന ശത്രുക്കളെ നശിപ്പിക്കാനും ആയി എല്ലാവരും യുദ്ധസന്നദ്ധര് ആയി ശബരിമലയ്ക്കു തിരിച്ചു . 3279,,"പടനീക്കത്തില്‍ , തന്റെ സൈന്യത്തെ മൂന്ന് ആയി വിഭജിച്ചു ." 3280,,വാവരുടെയും കടുത്തയുടെയും നേതൃത്വത്തില്‍ ഇഞ്ചിപ്പാറകോട്ട കീഴടക്കാന്‍ ആദ്യം നിയോഗിച്ചു . 3281,,മറ്റൊരു വിഭാഗം തലപ്പാറകോട്ട ആക്രമിച്ച് തകര്‍ക്കാന്‍ പോയി . 3282,,"ഇവര്‍ എല്ലാം എരുമേലിയില്‍ എത്തി പടയൊരുക്കം നടത്തി , യുദ്ധസാമഗ്രികളും ആഹാരസാധനങ്ങളും തോളില്‍ ഏറ്റി ആണ് പോയത് ." 3283,,"ആദ്യം വാവരുടെ നേതൃത്വത്തില്‍ , അമ്പലപ്പുഴയില്‍ നിന്ന് എത്തിയ സംഘവും പിന്നീട് അയ്യപ്പന്റെ നേതൃത്വത്തില്‍ ശേഷിച്ചവരും പോയി ." 3284,,അന്ന് ഇരുമുടിയില്‍ ആഹാരസാധനങ്ങള്‍ ശേഖരിച്ച് ആയുധപാണി ആയി പോയതിന്റെ ഓര്‍മയ്ക്ക് ആണ് എരുമേലിയില്‍ പേട്ടതുള്ളി തീര്‍ഥാടകര്‍ ശബരിമലയ്ക്കു പോകുന്നത് . 3285,,ആദ്യം പേട്ടതുള്ളുന്ന അമ്പലപ്പുഴക്കാര്‍ എരുമേലി കൊച്ചമ്പലത്തില്‍ ‍നിന്നും ഇറങ്ങി വാവരുപള്ളിയില്‍ കയറിയ ശേഷം പോകുമ്പോള്‍ രണ്ടാമതു പേട്ടതുള്ളുന്ന ആലങ്ങാട്ടുകാര്‍ മുസ്‌ലിംപള്ളിയില്‍ കയറാറില്ല . 3286,,ആദ്യ സംഘത്തോട് ഒപ്പം വാവര്‍ ശബരിമലയ്ക്ക് പോയി എന്ന വിശ്വാസം ആണ് ഇതിനു പിന്നില്‍ . 3287,,"യുദ്ധം ചെയ്തു മുന്നേറിയ സംഘം മറവപ്പടത്തലവനായ ഉദയനെ കൊന്ന് , ഇഞ്ചിപ്പാറക്കോട്ട കടന്നു ." 3288,,നേരത്തെ കൈയില്‍ കരുതിയിരുന്ന കല്ല് ഇട്ടു് കിടങ്ങ് നികത്തി ആണ് കോട്ട കടന്നത് . 3289,,( ഇന്നും തീര്‍ഥാടകര്‍ അവിടെ കല്ല് ഇടുന്ന പതിവ് ഉണ്ട് ) . 3290,,"എല്ലാവരും അവസാനം പമ്പയില്‍ ഒത്തുകൂടി സദ്യ നടത്തി , യുദ്ധത്തില്‍ മരിച്ചവര്‍ക്കു ബലിക്രിയ ചെയ്തു , ദീപക്കാഴ്ച ഒരുക്കി ." 3291,,ഇന്നും എരുമേലിയില്‍ പേട്ടതുള്ളല്‍ കഴിഞ്ഞുപോകുന്ന സംഘം ഈ ചടങ്ങുകള്‍ എല്ലാം നടത്തുന്നുണ്ട് . 3292,,തുടര്‍ന്നു നീലിമല കയറി ശബരിമലയിലേക്കു പുറപ്പെട്ട അയ്യപ്പനും സംഘവും ശബരിപീഠത്തില്‍ എത്തി . 3293,,ധര്‍മശാസ്താവിന്റെ ക്ഷേത്രപരിസരത്തേക്ക് ഉള്ള പ്രവേശനകവാടത്തില്‍ ആയുധങ്ങള്‍ എല്ലാം ഉപേക്ഷിക്കാന്‍ അയ്യപ്പന്‍ പറഞ്ഞു . 3294,,ആല്‍ച്ചുവട്ടില്‍ അമ്പും വില്ലും എല്ലാം ഉപേക്ഷിച്ച് തികച്ചും ഭക്തന്മാര്‍ ആയി ആണ് പിന്നീട് അവര്‍ ശാസ്താസന്നിധിയില്‍ എത്തിയത് . 3295,,( ഇന്നും ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ കൊണ്ടുവരുന്ന ശരക്കോലും മറ്റും ശരംകുത്തിയാലിനു സമീപം ഉപേക്ഷിച്ചു ഭക്തചിത്തര്‍ ആയി ആണ് ദേവസന്നിധിയില്‍ എത്തുന്നത് . 3296,,എത്ര ദിവ്യന്‍ ആണ് എങ്കിലും ദേവസന്നിധിയില്‍ കാമഭക്തിയും സ്വാര്‍ഥലാഭമോഹങ്ങളും വെടിഞ്ഞു നിഷ്‌കാമചിത്തര് ആയി കടന്നുചെല്ലണം എന്നു ഈ ആചാരം കാണിക്കുന്നു ) । 3297,,"ശാസ്താക്ഷേത്ര സന്നിധിയില്‍ എത്തിയ സംഘം , മറവപ്പടയാല്‍ നശിപ്പിക്കപ്പെട്ട ക്ഷേത്രം പുനരുദ്ധരിച്ചു ।" 3298,,മകരസംക്രമദിനത്തിലെ പുണ്യമുഹൂര്‍ത്തത്തില്‍ യഥാവിധി വിഗ്രഹം പ്രതിഷ്ഠിച്ചു । 3299,,തന്റെ ജീവിതലക്ഷ്യം പൂര്‍ത്തിയാക്കിയ അയ്യപ്പന്റെ ചൈതന്യം അവിടത്തെ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചു । 3300,,ആ ദിവ്യമുഹൂര്‍ത്തം മുതല്‍ ശാസ്താവും അയ്യപ്പനും ഒന്ന് ആയി മാറി എന്ന് ആണ് വിശ്വാസം । 3301,,"ശാസ്താവിന്റെ അവതാരം എന്നതിനേക്കാള്‍ , ശാസ്താവില്‍ വലയംപ്രാപിച്ച ബ്രഹ്മചര്യനിഷ്ഠന് ആയ ഒരു യോദ്ധാവ് ആണ് അയ്യപ്പന്‍ എന്ന കഥയ്ക്ക് ആണ് സാംഗത്യം ഏറെ ।" 3302,,ശബരിമല തീര്‍ഥാടനത്തിന്റെ ചടങ്ങുകളും വീരാരാധനയുടെ മട്ടും മറ്റും അപ്രകാരം സൂചന നല്‍കുന്നു । 3303,,ശബരിമലയില് അല്ലാതെ മറ്റൊരു ശാസ്താക്ഷേത്രത്തിലും ഇപ്രകാരം ഉള്ള ആചാരരീതികള്‍ ഇല്ല । 3304,,"അതുപോലെ വാവര്‍ , കറുപ്പസ്വാമി , കടുത്ത , മാളികപ്പുറത്തമ്മ തുടങ്ങിയവരെ ആരാധിക്കുന്ന പതിവും ഇല്ല ।" 3305,,നാടിനെ രക്ഷിച്ച വീരനായകന്റെ സാഹസികയാത്രയെ അനുസ്മരിക്കുന്ന തീര്‍ഥാടനം പില്‍ക്കാലത്ത് ഭക്തിപരിവേഷം കലര്‍ന്നുവന്നു എന്നും അനുമാനിക്കുന്നതില്‍ തെറ്റില്ല । 3306,,അയ്യപ്പനെ കുറിച്ച് വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ആണ് ശാസ്താംപാട്ടുകളില്‍ ഉള്ളത് । 3307,,"തനി യോദ്ധാവ് ആയ അയ്യപ്പന്‍ പാണ്ഡ്യ , പന്തളത്തു രാജാക്കന്മാരുടെ ആശ്രിതന്‍ ആയിരുന്നു ।" 3308,,പരസ്പരം മല്ലടിച്ചിരുന്ന നാട്ടുരാജാക്കന്മാരെ മറവപ്പടയും മറുപുറം നാട്ടുരാജാക്കന്മാരും ചേര്‍ന്നു കീഴപ്പെടുത്തി വന്ന കാലം । 3309,,പന്തളം കൊട്ടാരത്തില്‍ നിന്നും ശത്രുഭയം മൂലം ഓടിപ്പോയ ഒരു രാജകുമാരിയെ ഒരു യോഗി രക്ഷിച്ചു । 3310,,അവര്‍ക്ക് ഉണ്ടായ കുട്ടിയെ സകല വിദ്യകളും അഭ്യസിപ്പിച്ചു । 3311,,ശബരിമല അടിവാരത്തില്‍ താമസിച്ചുവന്ന അവര്‍ പ്രായപൂര്‍ത്തി ആയതോടെ മകനെ ഓലക്കുറിപ്പും കൊടുത്തു പന്തളത്തിന് അയച്ചു । 3312,,ശത്രുഭയത്താല്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞിരുന്ന പന്തളത്തുരാജാവ് തന്നെ തേടി എത്തിയത് രാജ്യത്തിന്റെ അനന്തരാവകാശി ആണ് എന്നു മനസ്സിലാക്കി സന്തോഷത്തോടെ സ്വീകരിച്ചു । 3313,,"പന്തളം സേനയിലെ കടുത്ത , വില്ലന്‍ , മല്ലന്‍ തുടങ്ങിയ അഭ്യാസികളോട് ഒപ്പം രാജ്യം സംരക്ഷിക്കുന്ന സേനാനായകന്‍ ആയി അയ്യപ്പന്‍ ।" 3314,,അക്കാലത്ത് തുര്‍ക്കിസ്താനില്‍ നിന്നും യുദ്ധസന്നാഹത്തോടെ എത്തിയ വാവരെ ( ബാബര്‍ ) കടല്‍ക്കരയില്‍ വെച്ചു നേരിട്ടു । 3315,,അവസാനം മൈത്രീബന്ധം സ്ഥാപിച്ച് വാവര്‍ അയ്യപ്പന്റെ വിശ്വസ്ത അനുയായി ആയി മാറി । 3316,,പാണ്ഡിദേശത്തു നിന്ന് ഉള്ള ആക്രമണം ചെറുക്കുന്നതിലേക്ക് ശക്തമായ സൈന്യനിര കെട്ടിപ്പടുക്കുന്നതിന് ആയി അയ്യപ്പന്റെ നേതൃത്വത്തില്‍ പുറപ്പെട്ടു । 3317,,കൊച്ചിക്കു തെക്ക് ഉള്ള തണ്ണീര്‍മുക്കം ചീരപ്പന്‍ചിറ മൂപ്പന്‍ എന്ന ഈഴവപ്രമാണി അയ്യപ്പനും ആയി സഹകരിച്ചില്ല । 3318,,മൂപ്പന്റെ കളരിയില്‍ തങ്ങിയ അയ്യപ്പനില്‍ ആകൃഷ്ടയായ മൂപ്പന്റെ മകളുടെ പ്രേരണയാല്‍ അവസാനം തന്റെ പടയാളികളെ മൂപ്പന്‍ സൈന്യത്തിലേക്കു വിട്ടുകൊടുത്തു । 3319,,ദേശാടനം കഴിഞ്ഞ് എത്തിയ അയ്യപ്പനോട് മൂപ്പന്റെ മകള്‍ വിവാഹാഭ്യര്‍ഥന നടത്തി । 3320,,എന്നാല്‍ നിത്യബ്രഹ്മചാരി ആയ അയ്യപ്പന്‍ അവളെ ഭാര്യ ആയി സ്വീകരിച്ചില്ല । 3321,,അയ്യപ്പനോട് ഉള്ള അചഞ്ചലമായ ഭക്തിയില്‍ യോഗിനി ആയി മാറിയ ആ സാധ്വി ആണ് പിന്നീട് മാളികപ്പുറത്തമ്മ ആയത് അത്രേ । 3322,,"നാനാദിക്കുകളില്‍ നിന്ന് ഉള്ള സൈന്യബലം സമാഹരിച്ച് അയ്യപ്പന്‍ എരുമേലിയില്‍ എത്തി പടപ്പുറപ്പാടു നടത്തുകയും , ശത്രുസംഹാരം നടത്തി ശബരിമലയിലെ ശാസ്താക്ഷേത്ര പുനര്‍നിര്‍മാണം നടത്തുകയും ചെയ്ത കഥകള്‍ക്ക് എല്ലാം ഐകരൂപ്യം ഉണ്ട് ।" 3323,,പമ്പാനദീതീരത്തു ശബരിമല അടിവാരത്തില്‍ പാര്‍ത്തിരുന്ന ബുദ്ധമതതത്ത്വ അനുയായി ആയ ഒരു ബ്രഹ്മചാരി ആയിരുന്നു അയ്യപ്പന്‍ । 3324,,ശത്രുക്കളെ ഭയന്നു രാജ്യം വിട്ട് കാനനത്തില്‍ അഭയം പ്രാപിച്ച പാണ്ഡ്യരാജാവിനേയും കുടുംബത്തേയും വീണ്ടും രാജ്യപ്രാപ്തിയില്‍ എത്തിക്കുന്നതിനു അയ്യപ്പന്‍ സഹായിച്ചു എന്നും ആണ് ആ കഥ । 3325,,ഈഴവന്‍ ആയിരുന്ന അയ്യപ്പന്‍ സവര്‍ണ വിഭാഗങ്ങള്‍ക്കു വേണ്ടി കാനനമധ്യത്തില്‍ തീര്‍ത്ത ക്ഷേത്രം ആണ് അത്രേ ശബരിമല । 3326,,"ഉദയന്‍ എന്ന മറവപ്പടത്തലവനെ നേരിടാന്‍ നിയോഗിച്ച ഈഴവനായകന് , അയിത്തം കല്പിച്ച് ഉപേക്ഷിക്കപ്പെട്ട രാജസഹോദരിയില്‍ ജനിച്ച മകന്‍ ആണ് അയ്യപ്പന്‍ എന്ന വിശ്വാസവും ചിലരുടെ ഇടയില്‍ ഉണ്ട് ।" 3327,,ശബരിമല ഉള്‍പ്പെടെ ഉള്ള കിഴക്കന്‍ ‍മലയോരമേഖല പുരാതനകാലം മുതലേ ജനവാസകേന്ദ്രം ആയിരുന്നു അത്രെ । 3328,,നദീതടവും ക്ഷേത്രവും കേന്ദ്രീകരിച്ച് വളര്‍ന്നുവന്ന നാഗരികത ആയിരുന്നു ഇത് । 3329,,"ഗ്രാമങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കുന്ന വില്ലാളിവീരന്‍ ആയ അയ്യനാര്‍ ആണ് ' പില്‍ക്കാലത്ത് അയ്യനും ' , അയ്യപ്പനും ആയി ' മാറിയത് എന്ന് കരുതപ്പെടുന്നു ।" 3330,,ശൈവവൈഷ്ണവകലഹം മൂത്ത് ഹിന്ദുമതത്തിനു ഉലച്ചില്‍ ‍തട്ടിയിരുന്ന കാലത്ത് മതനവോത്ഥാനത്തിനു വേണ്ടി ബുദ്ധിപൂര്‍വം സൃഷ്ടിച്ചെടുത്തത് ആണ് ശാസ്താസങ്കല്പം എന്നു വിശ്വസിക്കുന്നവരും ഏറെ । 3331,,ഇരു വിഭാഗക്കാരുടേയും ആരാധനാമൂര്‍ത്തികള്‍ ആയ ശിവനും വിഷ്ണുവും ചേര്‍ന്ന് ഉണ്ടായ ഈശ്വരചൈതന്യം എന്ന നിലയില്‍ ഹരിഹരസുതനെ എല്ലാവരും ആരാധിച്ചുപോന്നു । 3332,,പുരാണങ്ങളില്‍ ശാസ്താവിനെ കുറിച്ച ഉള്ള പ്രത്യേക പരാമര്‍ശം ഇല്ലാത്തത് ഇത് മൂലം ആണ് എന്നു പറയപ്പെടുന്നു । 3333,,ശബരിമല തീര്‍ഥാടനത്തിനു ബുദ്ധമതവും ആയി ഉള്ള ബന്ധം സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു । 3334,,ശബരിമലക്ഷേത്രം പ്രമുഖമായ ഒരു ബുദ്ധവിഹാരം ആയിരുന്നു എന്നു വിശ്വസിക്കുന്നവര്‍ ഉണ്ട് । 3335,,ബുദ്ധമതാചാരത്തിന്റെ തുടര്‍ച്ച ആണ് അയ്യപ്പാരാധന എന്ന് । 3336,,ബുദ്ധംശരണംഗച്ഛാമി ' എന്ന് തുടങ്ങുന്ന ശരണത്രയിയെ അനുസ്മരിക്കുന്ന ശരണംവിളി ആണ് ശബരിമലയിലേത് । 3337,,അവ ആകട്ടെ ബുദ്ധമതാനുയായികളുടെ സംഘയാത്രയെ ഓര്‍മിപ്പിക്കുന്നു । 3338,,ജാതീയ ഉച്ചനീചത്വങ്ങളോ വിഭാഗീയതയോ ഇരു ഭാഗത്തും ഇല്ല । 3339,,ആഹാരാദികാര്യങ്ങളിലും ഐകരൂപ്യം കാണും । 3340,,മിക്ക ശാസ്താവിഗ്രഹങ്ങളും ബുദ്ധവിഗ്രഹത്തോടു സാദൃശ്യം ഉള്ളവ ആണ് താനും । 3341,,ഭാരതത്തില് എമ്പാടും ബുദ്ധമതം പ്രചരിച്ചിരുന്ന കാലത്ത് കേരളത്തിലും വ്യാപിച്ചു എന്നതിനു തെളിവുകള്‍ ഉണ്ട് । 3342,,"അന്നു ശബരിമലയ്ക്കു ചുറ്റും ഉള്ള പമ്പ , കരിമല , പുതുശ്ശേരി , അഴുത , എരുമേലി , തലപ്പാറ , നിലയ്ക്കല്‍ തുടങ്ങിയവ എല്ലാം ജനവാസകേന്ദ്രങ്ങള്‍ ആയിരുന്നു ।" 3343,,തമിഴ്‌സംഘം കൃതികളില്‍ കാണുന്ന പൊതിയില്‍മലയും ചീനസഞ്ചാരിയായ ഹൂവാന്‍സാങ് രേഖപ്പെടുത്തിയിട്ട് ഉള്ള പൊതളകവും ' ഒന്ന് ആണ് എന്ന് ചരിത്രകാരന്മാര്‍ പറയുന്നു । 3344,,ഭമണിമേഖല എന്ന കൃതിയില്‍ കേരളത്തെ പറ്റി വിവരിക്കുന്ന ഭാഗത്ത് ലങ്കയില്‍ നിന്ന് വന്ന ധര്‍മാചരണന്മാരുടെ പ്രേരണയാല്‍ ഹിമവത്പര്‍വതത്തില്‍ വില്ലു നാട്ടിയ ഒരു ചേരരാജാവ് വഞ്ചിനഗരത്തില്‍ ഒരു ബൗദ്ധവിഹാരം പണിതുണ്ടാക്കി എന്ന് ' സൂചിപ്പിക്കുന്നതു ശബരിമലക്ഷേത്രത്തെ കുറിച്ച് ആണ് അത്രെ । 3345,,ഹിമവത് പര്‍വതം എന്നത് സഹ്യാദ്രിയും വില്ലു നാട്ടിയ സ്ഥലം ശരംകുത്തിയാലും ആണ് എന്ന് ആണ് അഭിപ്രായം । 3346,,ശാസ്താവ് ബുദ്ധന്റെ പര്യായം ആയിരുന്നു എന്ന് വാദിക്കുന്നവരും ഉണ്ട് । 3347,,എന്നാല്‍ ഗൗതമബുദ്ധന്റെ ജനനത്തിനും എത്രയോ വര്‍ഷം മുമ്പ് മുതലേ മലയാളക്കരയില്‍ ശാസ്താക്ഷേത്രവും ആരാധനയും ഉണ്ടായിരുന്നു । 3348,,കേരളസ്രഷ്ടാവായ പരശുരാമന് ആണ് ശബരിമലക്ഷേത്രം സ്ഥാപിച്ചത് എന്ന് പറയപ്പെടുന്നു । 3349,,അതുപോലെ ബുദ്ധമതവിമര്‍ശകന് ആയ ശങ്കരാചാര്യസ്വാമികളും ശാസ്താവിനെ സ്തുതിക്കുന്നുണ്ട് । 3350,,"തികഞ്ഞ അഹിംസാവാദി ആയിരുന്ന ശ്രീബുദ്ധനും ശത്രുവിനാശകനും ആയുധപാണിയും ആയിരുന്ന ശാസ്താവും ഒരാള് ആകുന്നത് എങ്ങനെ മാത്രമല്ല , വില്ലന്‍ , വില്ലാളിവീരന്‍ , ശത്രുസംഹാരമൂര്‍ത്തി തുടങ്ങിയ പദപ്രയോഗം ശാസ്താവിനു മാത്രം ഉള്ളത് ആണ് ।" 3351,,ബുദ്ധമതത്തിനു കാലാന്തരത്തില്‍ ഉണ്ടായ പരിവര്‍ത്തനത്തിന്റെ ഫലം ആയി ശ്രീബുദ്ധനെയും ദൈവാവതാരം ആയി സങ്കല്പിച്ച് പൂജിച്ചുവന്നു । 3352,,ക്രമേണ ബുദ്ധവിഹാരങ്ങള്‍ ബുദ്ധദേവാലയങ്ങളും പിന്നീട് ഹൈന്ദവക്ഷേത്രങ്ങളും ആയി മാറി । 3353,,അഹിംസാസിദ്ധാന്തത്തിന് ഹൈന്ദവ ധര്‍മസംഹിതയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുകയും ബുദ്ധനെ മഹാവിഷ്ണുവിന്റെ ഒരവതാരം ആയി ചിലര്‍ കാണുകയും ചെയ്തു । 3354,,ഹിന്ദുനവോത്ഥാന നായകര്‍ പിന്നീട് ബുദ്ധനെ ശാസ്താവ് എന്ന് പേര് ഇട്ട് ശൈവവിഷ്ണു ശക്തികളുടെ സമന്വയരൂപം ആയി ആരാധിച്ചു വന്നത് ആണ് എന്നും അതില്‍ പ്രമുഖസ്ഥാനം ശബരിമലയ്ക്ക് ഉണ്ടായത് ആണ് എന്നും വിശ്വസിച്ചുവരുന്നു । 3355,,തെക്കേ ഇന്ത്യയിലെ ചരിത്രാതീത ദ്രാവിഡസങ്കല്പം ആണ് ശാസ്താവ് । 3356,,"വേലന്‍ , പാണന്‍ , പുലയന്‍ , പറയന്‍ , ഗണകന്‍ തുടങ്ങിയ തമിഴ്സംഘകാല പിന്‍തുടര്‍ച്ചക്കാരും വനാന്തര്‍ഭാഗങ്ങളിലെ ഗിരിവര്‍ഗക്കാരും ഒരുപോലെ ശാസ്താ ആരാധകര് ആണ് ।" 3357,,"കാണിക്കാരന്‍ , മലഅരയന്‍ , ഉള്ളാടര്‍ , മന്നാന്‍ , ഊരാളി തുടങ്ങിയ ഗിരിവര്‍ഗക്കാര്‍ നൂറ്റാണ്ടുകള്‍ ആയി ശബരിമല അടിവാരത്തില്‍ താമസിച്ചുവരുന്നു ।" 3358,,ചുരുക്കത്തില്‍ ആ വിഭാഗത്തില്‍ പെടാത്ത ആദിവാസികളുടെ ദൈവം ആണ് അയ്യപ്പന്‍ അഥവാ ശാസ്താവ് എന്ന വിശ്വാസത്തിനും ശക്തി ഏറെ ആണ് । 3359,,ശാസ്താവും അയ്യപ്പനും ഒരാള് ആയി ചിത്രീകരിക്കാറുണ്ട് എങ്കിലും വ്യത്യസ്ത രൂപഭാവങ്ങള്‍ ഉള്ളവര്‍ ആയിരുന്നു എന്നു പറയുന്നുണ്ട് । 3360,,നിത്യബ്രഹ്മചാരി ആയിരുന്ന അയ്യപ്പന്‍ ശബരിമലയില്‍ കുടികൊള്ളുന്നത് ഭചിന്മുദ്രാങ്കിതയോഗ സമാധിപ്പൊരുള് ആയിട്ട് ആണ് ' 3361,,ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ മറ്റൊരു ശാസ്താക്ഷേത്രത്തിലും ഇല്ല । 3362,,"ശബരിമലയിലെ തന്നെ അനുബന്ധ ക്ഷേത്രങ്ങള് ആയ എരുമേലി , കുളത്തൂപ്പുഴ , ആര്യങ്കാവ് , അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ ഒന്നും കര്‍ശനമായ വ്രതാനുഷ്ഠാനങ്ങള് ഇല്ല ।" 3363,,വിലക്കുകളും ഇല്ല । 3364,,ശാസ്താവിന് പൂര്‍ണ ' എന്നും പുഷ്‌കില ' എന്നും രണ്ടു ഭാര്യമാര്‍ ഉള്ളത് ആയും കാണുന്നു । 3365,,എന്നാല്‍ ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആണ് । 3366,,ശബരിമല അയ്യപ്പന്‍ ശാസ്താവില്‍ ‍നിന്നും വ്യത്യസ്തഭാവങ്ങള്‍ ഉള്ള ആരാധനാമൂര്‍ത്തി ആണ് എന്നു വിശ്വസിക്കപ്പെടുന്നു । 3367,,പാണ്ടി മലയാളം അടക്കി വാഴുന്ന വില്ലാളിവീരന്‍ ആയ അയ്യപ്പന്‍ ശത്രുവിമോചകന്‍ ആയ മഹാവീരന്‍ ആണ് എന്നും ആ വീരനോട് ഉള്ള ഭക്ത്യാദര പ്രകടനം ആണ് അയ്യപ്പാരാധന എന്നും ആണ് അഭിജ്ഞമതം । 3368,,ജീവിതലക്ഷ്യ പൂര്‍ത്തീകരണത്തിനു ശേഷം ശബരിമലയിലെ ശാസ്താക്ഷേത്രം പുതുക്കിപ്പണിത് ആ വിഗ്രഹത്തിലെ ചൈതന്യത്തില്‍ വിലയം പ്രാപിക്കുക ആണ് അത്രേ അയ്യപ്പന്‍ ചെയ്തത് । 3369,,അയ്യപ്പനില്‍ എല്ലാം സമര്‍പ്പിക്കുന്ന ആഴിപൂജ ശരണംവിളി മുറുകുമ്പോള്‍ കണ്ണടച്ച് നില്‍ക്കും । 3370,,മനസ്സും ശരീരവും അയ്യപ്പനില്‍ അര്‍പ്പിച്ച് കഴിയുമ്പോള്‍ സ്വാമിപാദത്തില്‍ എത്തിയ പോലെ ഒരു തോന്നല്‍ । 3371,,അപ്പോഴേക്കും കാലിന്റെ പെരുവിരലില്‍ ഒരു തരിപ്പും കണ്ണിലൂടെ ഒരു മിന്നലും । 3372,,പിന്നെ എല്ലാം ഭഗവാന്‍ മാത്രം ' । 3373,,ഇത് പറഞ്ഞ് തീരുമ്പോഴേക്കും കുളത്തിനാല്‍ ഗംഗാധരസ്വാമിയുടേയും മരുതമനയില്‍ ശിവന്‍സ്വാമിയുടേയും കണ്ണുകള്‍ ഈറനണിഞ്ഞു । 3374,,"തലപ്പാറമല , കടുത്തസ്വാമി , കറുപ്പുസ്വാമി , വാവര്‍ , ആല്‍ത്തറ , അയ്യപ്പചൈതന്യത്തിന് മുന്നിലും പിന്നിലും ഇവിടെ വിളക്കുകള്‍ തെളിഞ്ഞാല്‍ ആഴിക്ക് ഉള്ള പന്തലില്‍ ശരണംവിളി തുടങ്ങി ।" 3375,,ചെണ്ട മുരണ്ടു । 3376,,അയ്യപ്പസ്തുതി മുഴങ്ങിയതോടെ വാളും വീരാരാധനയുടെ ശരക്കോലും പീഠത്തില്‍ പ്രതിഷ്ഠിച്ചു । 3377,,ഒപ്പം പീഠപൂജയും । 3378,,പന്തലിലെ ദീപാരാധനയുടെ ഭക്തിപ്രഭയില്‍ ‍നിന്ന് ഭൗതികതയുടെ കനല് എരിയുന്ന മനസ്സിനെ ഈശ്വരാര്‍പ്പണത്തിന്റെ അരികില്‍ എത്തിച്ചു । 3379,,വിറകിലേക്ക് അഗ്‌നിദേവനെ ആവാഹിച്ചാല്‍ പിന്നെ ശരണംവിളി മുറുകി കയറുക ആയി । 3380,,അയ്യപ്പന്റെ ജനനവും നായാട്ടുചരിതവും ഉള്‍പ്പടെ സന്നിധാനത്തിന്റെ ചൈതന്യരഹസ്യം വരെ മാലോകരെ അറിയിക്കുന്നു നായാട്ടുവിളിയുടെ ആരംഭം । 3381,,അയ്യപ്പന്റെ ചരിത്രങ്ങള്‍ പറയുന്ന നായാട്ടുവിളി തീരുമ്പോഴേക്കും സ്വാമിമാര്‍ ആഴിക്ക് വലംവച്ച് തുടങ്ങി । 3382,,ചെണ്ടയുടെ രൗദ്രതാളവും ശരണംവിളിയുടെ ആത്മതാളവും ചേരുന്നു । 3383,,വറപൊടി വിതറി ആഴിയെ സജീവം ആക്കി । 3384,,കാഴ്ചക്കാരും കേള്‍വിക്കാരും ഇല്ല । 3385,,എല്ലാം അയ്യപ്പമയം । 3386,,"അഗ്‌നിദേവനെ വണങ്ങി , ശരണം വിളിച്ച് , പൂ എണ്ണിന്റേയോ പ്ലാവിന്റേയോ കാതലില്‍ കത്തിയെരിയുന്ന കനലുകള്‍ കൈയില്‍ വാരി സമര്‍പ്പിക്കുക ആയി ।" 3387,,അയ്യപ്പപാദത്തിലേക്ക് ഉള്ള പുഷ്പാര്‍ച്ചന ആയി । 3388,,തലപ്പാറമലക്ക് ഉള്ള തേങ്ങയും ഉടച്ചതോടെ ആരതി ഉഴിഞ്ഞ് ഒരു ആഴിയും പടുക്കയും സമര്‍പ്പിച്ചു । 3389,,ഈ വലിയ സമര്‍പ്പണത്തിന്റെ ഭക്തിപ്രഹര്‍ഷത്തില്‍ നിന്നും മനസ്സിനെ ഭൗതികലോകത്തേക്ക് മടക്കിക്കൊണ്ടുവരാന്‍ ഇതില്‍ പങ്കെടുത്തവര്‍ക്ക് ചിലപ്പോള്‍ മണിക്കൂറുകള്‍ വേണ്ടിവരും । 3390,,ആഴിയും പടുക്കയും പൂര്‍ത്തിയാക്കിയ ശേഷം ഈ സ്വാമിമാര്‍ നഗ്‌നപാദര് ആയി അയ്യപ്പദര്‍ശനത്തിന് കാല്‍നടയാത്ര ആരംഭിക്കും । 3391,,ഇടത്തരക്കാര്‍ നിക്ഷേപം നടത്തുമ്പോള്‍ ബാങ്കുകളിലെ സാമ്പത്തിക ഉപദേശകരുടെ സഹായം തേടാറുണ്ട് . 3392,,"മുഖ്യമായും നാല് ചെലവുകള്‍ക്ക് ആയിട്ട് ആണ് നമ്മുടെ നാട്ടിലെ ഇടത്തരക്കാര്‍ നിക്ഷേപിക്കുന്നത് : വീട് വെയ്ക്കാന്‍ , കുട്ടികളെ പഠിപ്പിക്കാന്‍ , പെണ്‍കുട്ടികളെ വിവാഹം കഴിച്ച് അയ്ക്കാന്‍ , റിട്ടയര്‍ ചെയ്തതിനു ശേഷം ഉള്ള ജീവിതം നയിക്കാന്‍ ." 3393,,ഇവയെ കുറിച്ച് അല്പം ചിന്തിക്കുന്നത് നന്നായിരിക്കും . 3394,,ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും ( ഉദാഹരണത്തിന് കേരളത്തില്‍ ) ഒരു വീട് വാങ്ങുന്നതിന് വേണ്ടിവരുന്ന പണം ബാങ്കില് ഇട്ടാല്‍ കിട്ടുന്ന പലിശയേക്കാള്‍ വളരെ കുറവ് ആണ് അതേ വീട് വാടകയ്ക്ക് എടുക്കുമ്പോള്‍ ചെലവഴിക്കേണ്ടി വരുന്നത് . 3395,,ഒരു വീടിന്റെ ഉപയോഗത്തിലൂടെ കിട്ടുന്ന വരുമാനം അല്ല അതിന്റെ വില നിശ്ചയിക്കുന്നത് ( കൃഷിയില്‍ നിന്ന് കിട്ടുന്ന വരുമാനം അല്ല കൃഷി സ്ഥലത്തിന്റെ വില നിശ്ചയിക്കുന്നത് എന്നപോലെ ) . 3396,,ഒരു സ്ഥലത്ത് താമസിക്കുക എന്ന ഉദ്ദേശ്യം മാത്രം ആണ് ഉള്ളത് എങ്കില്‍ വീട് വാടകയ്ക്ക് എടുക്കുന്നത് ആകും ഉചിതം . 3397,,അതുകൊണ്ട് സ്വന്തം വീട് വേണ്ട എന്ന് അല്ല ഇവിടെ ഉദ്ദേശിക്കുന്നത് . 3398,,നമ്മള്‍ സ്വന്തം വീട് ഉണ്ടാക്കുന്നത് മറ്റു പലതിനും കൂടി ആണ് . 3399,,"വരുമാനം ഇല്ലാതാകുമ്പോള്‍ ജീവിക്കാന് ഉള്ള സ്ഥലം , ഭാവിയില്‍ കൂടുതല്‍ വരുമാനം കിട്ടാവുന്ന ഒരു നിക്ഷേപം തുടങ്ങിയവക്ക് ആയി നാം വീട് വാങ്ങുന്നു ." 3400,,പക്ഷേ എന്താവശ്യതിന് ആയിട്ട് ആണ് ഈ നിക്ഷേപം നടത്തുന്നത് എന്ന് അല്പംകൂടി ആലോചിച്ച് തീരുമാനം എടുക്കുന്നത് നന്നായിരിക്കും . 3401,,വരുമാനം ഇല്ലാത്തപ്പോള്‍ ജീവിക്കാന് ഉള്ള ഇടം ആയിട്ട് ആണ് എങ്കില്‍ ഒരു വീട് മതി ( സ്വന്തം ആയിട്ട് ) . 3402,,നിക്ഷേപം ആയിട്ട് ആണ് എങ്കില്‍ മറ്റു നിക്ഷേപമാര്‍ഗങ്ങള്‍ കൂടി പരിശോധിച്ച് ഏറ്റവും ഉചിതം ആയ നിക്ഷേപം വീട് ആണ് എങ്കില്‍ മാത്രം വാങ്ങണം . 3403,,ഭാവിയില്‍ വില കൂടുമ്പോള്‍ വിറ്റു വരുമാനം നേടാന് ആണ് എങ്കില്‍ സ്ഥലം മാത്രം ആയിരിക്കും നല്ലത് ( വീടിനു മൂല്യം കുറയാന്‍ ഇട ഉണ്ട് ) . 3404,,മകള്‍ക്ക് കല്യാണം കഴിച്ച് ജീവിക്കാന്‍ വീട് വച്ചാല്‍ ഉപയോഗപ്പെടാതെ പോകാന്‍ ഇട ഉണ്ട് . 3405,,അടുത്ത തലമുറ എവിടെ ജീവിക്കും എന്നതില്‍ ഏറെ അനിശ്ചിതത്വം ഉണ്ട് . 3406,,ചുരുക്കത്തില്‍ ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ ചെയ്യുന്നത് അനുകരിക്കാതെ തനിക്കു ഏറ്റവും അനുഗുണം ഏത് ആണ് എന്ന് ചിന്തിച്ചു വേണം തീരുമാനമെടുക്കാന്‍ . 3407,,കുട്ടികളെ പഠിപ്പിക്കണം . 3408,,ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും പ്രധാനപ്പെട്ട മൂലധനം വിദ്യാഭ്യാസം ആണ് ( കാശ് ഉള്ള മാതാപിതാക്കളുടെ വിദ്യാഭ്യാസം ഇല്ലാത്ത മക്കള്‍ കാര്യമായി ശോഭിക്കില്ല ) . 3409,,ഇത് വലിയ പണച്ചെലവ് ഇല്ലാതെ ചെറു പ്രായത്തിലേ തുടങ്ങാം . 3410,,അമിതമായി നിര്‍ബന്ധിച്ച് പഠിപ്പിക്കുന്നത് ഒഴിവാക്കണം എങ്കിലും കുട്ടികളെ പഠിക്കാന്‍ കാര്യമായി പ്രേരിപ്പിക്കണം എന്ന നിലപാട് ആണ് എനിക്ക് ഉള്ളത് ( അല്ലാതെ അവരുടെ ഇഷ്ടം പോലെ പഠിക്കുകയോ പഠിക്കാതെയോ ഇരിക്കട്ടെ എന്ന നിലപാട് വ്യക്തികള്‍ക്കും സമൂഹത്തിനും ദോഷം വരുത്താന് ഇട ഉണ്ട് ) . 3411,,ഉന്നത വിദ്യാഭ്യാസത്തിനു പോകുമ്പോഴ് ആണ് കൂടുതല്‍ പണം ആവശ്യം ഉള്ളത് . 3412,,ഇവിടെ സ്വന്തം കഴിവ് ഉപയോഗിച്ച് ( പണം കൊണ്ട് അല്ല ) അഡ്മിഷന്‍ നേടുന്ന കുട്ടിയുടെ വിദ്യാഭ്യാസ ചെലവിന് ആയി പണം ചെലവഴിക്കുന്നത് ആയിരിക്കും ഏറെ നല്ലത് . 3413,,മാതൃഭാഷയിലൂടെ ലോകത്തെ കാണുക എന്ന ആശയം ഒരു പരിഹാസം ആയി മാറുക ആണ് . 3414,,ഒരു കാര്യം പഴമനസ്സുകള്‍ തറപ്പിച്ച് പറയും . 3415,,മലയാളം അറിയാത്തവര്‍ വരുത്തുന്ന നഷ്ടം ഇംഗ്ലീഷ് തരുന്ന ലാഭത്തെക്കാള്‍ ഭയങ്കരം ആണ് . 3416,,"മലയാളം അറിയാത്ത മലയാളികള്‍ ഒന്നും രണ്ടും അല്ല , ലക്ഷക്കണക്കിന് പേര്‍ ഈ ഭൂമിമലയാളത്തില്‍ ജീവിച്ചിരിപ്പുണ്ട് ." 3417,,ഇക്കൂട്ടത്തില്‍ ഭൂരിപക്ഷം പേര്‍ക്കും മലയാളം എഴുതാനോ വായിക്കാനോ അറിയുക ഇല്ല . 3418,,മലയാളം തീരെ സംസാരിക്കാന്‍ അറിയാത്ത ഒരു ന്യൂനപക്ഷം മലയാളികളും ഉണ്ട് . 3419,,എന്തിന് വിദേശത്തേക്ക് പോകുന്നു . 3420,,നമ്മുടെ ഒക്കെ വീടുകളില്‍ മലയാളം വായിക്കാന് അറിയാത്തവര്‍ ഉണ്ട് . 3421,,മലയാളഭാഷ കണ്ടാല്‍ ഇത് മലയാളം ആണ് എന്ന് അറിയാത്തവര്‍ ഉണ്ട് . 3422,,"ജീവിതലക്ഷ്യം ധനസമ്പാദനം ആണ് എന്ന് , പരിഷ്‌കരിച്ച മനുഷ്യര്‍ തിരിച്ചറിഞ്ഞു ." 3423,,ധനം ഉണ്ടാക്കാന്‍ ആണ് മനുഷ്യജന്മം എന്ന അറിവ് ഇന്നും നേടാത്തവര്‍ ഉണ്ട് . 3424,,അതുകൊണ്ട് ആണ് അല്ലോ ഹിമാലയത്തിലെ ഗ്രാമീണര്‍ കളഞ്ഞുകിട്ടിയ വസ്തുക്കള്‍ എല്ലാം ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കുന്നത് . 3425,,മലയാളം മാത്രം അറിയുന്ന സാധാരണക്കാരുടെ പ്രൊവിഡന്റ്ഫണ്ട് കാര്യങ്ങള്‍ നോക്കുന്ന ഒരു സ്ഥാപനത്തില്‍ ആണ് ഞാന്‍ ജോലി ചെയ്തിരുന്നത് . 3426,,മലയാളത്തില്‍ അയയ്ക്കുന്ന കത്തുകള്‍ക്ക് ഇംഗ്ലീഷില്‍ മറുപടി എഴുതണം . 3427,,ആ മറുപടികള്‍ വെട്ടിത്തിരുത്തി മേലുദ്യോഗസ്ഥന്മാര്‍ അവരുടെ ഭാഷാപരിജ്ഞാനം പ്രകടമാക്കുമായിരുന്നു . 3428,,സര്‍ക്കാറില്‍ നിന്ന് മറുപടി കിട്ടുന്ന സാധാരണക്കാരന്‍ ആ കത്ത് വായിക്കാന്‍ ആയി മറ്റൊരാളിന്റെ സഹായം തേടുന്നു . 3429,,ഇംഗ്ലീഷില്‍ പറയുന്നത് എന്തും ശരി ആണ് എന്ന ധാരണ മാത്രമല്ല ഉണ്ടായത് . 3430,,ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന് അറിയാത്തവര്‍ മണ്ടന്മാര്‍ ആയി . 3431,,ഇംഗ്ലീഷ് മരുന്നിന് വില കൂടുതല്‍ ആണ് . 3432,,ഇംഗ്ലീഷ് ഡോക്ടര്‍ക്ക് കൂടുതല്‍ പ്രതിഫലം കൊടുക്കണം . 3433,,എന്റെ പിതാവ് അധ്യാപകന്‍ ആയിരുന്നു . 3434,,ഭേദപ്പെട്ട കൃഷിക്കാരനും ആയിരുന്നു . 3435,,അച്ഛന്റെ സഹോദരിയില്‍ ഉണ്ടായ മക്കള്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മരുമക്കള്‍ ആണ് . 3436,,മരുമക്കളും അമ്മാവനും തമ്മില്‍ ഉള്ള ബന്ധത്തെ കുറിച്ച് വിസ്തരിക്കേണ്ടത് ഇല്ല . 3437,,മലയാളം അറിയുന്നവര്‍ക്ക് എല്ലാം അത് അറിയാം . 3438,,മലയാളം അറിയാത്തവര്‍ ഇത് വായിക്കുകയും ഇല്ല . 3439,,മരുമക്കള്‍ക്ക് മലയാളം അറിഞ്ഞുകൂടായിരുന്നു . 3440,,അത്തരം ഒരു പശ്ചാത്തലത്തില്‍ ആണ് അവര്‍ വളര്‍ന്നത് . 3441,,ഭാഷ അറിയാത്ത അവരെ കാണുമ്പോള്‍ മറ്റൊരു ജീവജാലത്തെ കാണുന്ന അനുഭവം ആണ് ഉണ്ടാകുന്നത് എന്ന് എന്റെ പിതാവ് പറയുമായിരുന്നു . 3442,,യഥാര്‍ഥ ആശയവിനിമയം ഭാഷയിലൂടെ ആണ് . 3443,,"ഒരു ജീവിയെ ചൂണ്ടിക്കാട്ടി ഇത് മകന്‍ ആണ് എന്നോ മരുമകന്‍ ആണ് എന്നോ പേരക്കുട്ടി ആണ് എന്നോ പറഞ്ഞാല്‍ , മനസ്സില്‍ യാതൊരു വികാരവും ഉണ്ടാകുക ഇല്ല ." 3444,,അതുകൊണ്ട് ആണ് അല്ലോ അപകടത്തില്‍ പെട്ട് മൂവായിരം പേര്‍ മരിച്ചു എന്ന് പത്രത്തില്‍ വായിക്കുമ്പോള്‍ നമ്മുടെ മനസ്സ് ഇങ്ങനെ ചോദിച്ചു പോകുന്നത് . 3445,,അക്കൂട്ടത്തില്‍ മലയാളികള്‍ ആരെങ്കിലും ഉണ്ടോ എന്ന ചോദ്യം മനസ്സില് ഉദിക്കുന്നു . 3446,,മലയാളികള്‍ ആരും അക്കൂട്ടത്തില് ഇല്ല എന്ന വരി നമുക്ക് ആശ്വാസം നല്‍കുന്നു . 3447,,അടിസ്ഥാനമായി ഈ ഭാഷയെ പുറന്തള്ളുമ്പോള്‍ അവനില്‍ കവിത അസ്തമിക്കുന്നു . 3448,,ഫലിതബോധം ഇല്ലാതെ ആകുന്നു . 3449,,മറ്റൊരു ഭാഷയും ആയി എത്ര തന്നെ പരിചയം ഉണ്ടായാലും ആ ഭാഷയുടെ മുമ്പില്‍ ഒരു അന്യതാബോധം ഉണ്ടാകുന്നു . 3450,,ചുരുക്കത്തില്‍ അവര്‍ മലയാളികള് അല്ല . 3451,,മറ്റു ഭാഷക്കാര് അല്ല . 3452,,മാതൃഭാഷയില്‍ മാതാവിനോട് സംസാരിച്ച ഭാഷയില്‍ നിന്നും അകലുന്നതോടെ നാം സാംസ്‌കാരികമായി രോഗാതുരര്‍ ആകുന്നു . 3453,,എന്റെ കുടുംബത്തിലെ പുതിയ തലമുറയില്‍ പെട്ട പലര്‍ക്കും മലയാളം എഴുതാനോ വായിക്കാനോ അറിയുകയില്ല . 3454,,അവരില്‍ പലരും വിദേശത്ത് താമസം ആക്കിക്കഴിഞ്ഞു . 3455,,അമേരിക്കന്‍ പൗരത്വം സ്വീകരിച്ചവരും അക്കൂട്ടത്തില്‍ ഉണ്ട് . 3456,,എന്തിന് ഈ മാതൃഭാഷ എന്ന് അവര്‍ ചോദിക്കുന്നുണ്ട് എങ്കില്‍ അവരെ കുറ്റം പറഞ്ഞുകൂട . 3457,,പ്രഭാതത്തില്‍ ഉറക്കം ഉണര്‍ന്ന ശേഷം പ്രദോഷം വരെയും ഈ ഭാഷയും ആയി ബന്ധപ്പെടേണ്ട ഒരു സന്ദര്‍ഭവും ഉണ്ടാകുന്നില്ല എങ്കില്‍ ഭാഷയ്ക്ക് എന്ത് ആണ് പ്രസക്തി ? 3458,,എന്റെ ഒരു സഹോദരപുത്രന് മലയാളം വായിക്കാന്‍ അറിയില്ല . 3459,,സംസാരിക്കേണ്ട സാഹചര്യം വന്നപ്പോള്‍ ഞാന്‍ ആശയവിനിമയത്തിന്‍ ആയി വിഷമിക്കുക ഉണ്ടായി . 3460,,ഭാഷയും ആയി ബന്ധപ്പെട്ട് ഒന്നും വായിക്കാന്‍ കഴിയാത്ത ആ യുവാവിനോട് എന്ത് ആണ് സംസാരിക്കുക . 3461,,ഞാന്‍ എഴുതുന്നത് ഒന്നും അയാള്‍ ഒരിക്കലും വായിക്കാന്‍ സാധ്യത ഇല്ല . 3462,,ഹൃദയബന്ധങ്ങള്‍ നിലനില്‍ക്കുന്നത് ഭാഷയിലൂടെ ആണ് . 3463,,വൈകാരികമായ എല്ലാ തലങ്ങളെയും തൊട്ടുണര്‍ത്തുന്നത് മാതൃഭാഷ ആണ് . 3464,,മലയാളം അറിയാത്തവര്‍ക്ക് ഒന്നും വൈകാരികബന്ധങ്ങള് ഇല്ല എന്ന് അല്ല പറഞ്ഞതിന് അര്‍ഥം . 3465,,ഈ അടിസ്ഥാനസംസ്‌കാരം നമ്മുടെ സമ്പത്ത് ആണ് . 3466,,ഭാരതത്തിലെ ഒരു മഹാപണ്ഡിതനോട് ഞാന്‍ ഒരിക്കല്‍ ചോദിച്ചു . 3467,,അങ്ങയുടെ വിജയരഹസ്യം എന്ത് ആണ് . 3468,,അദ്ദേഹം പറഞ്ഞു : ഞാന്‍ ദിവസേന എന്റെ അമ്മയോട് അരമണിക്കൂറ് എങ്കിലും സംസാരിക്കും . 3469,,മാതൃഭാഷയിലൂടെ ഉള്ള ആശയവിനിമയം അത്രമാത്രം ആഹ്ലാദകരം ആണ് . 3470,,മകന്‍ അന്യഭാഷ പറഞ്ഞ് ശീലിക്കട്ടെ എന്ന് കരുതി മകനോടു പോലും മലയാളത്തില്‍ സംസാരിക്കാത്ത അമ്മമാര്‍ ഉണ്ട് . 3471,,അവര്‍ വലിയ നഷ്ടം ആണ് വരുത്തിവെക്കുന്നത് . 3472,,മോന് തൂറ്റല് ആണ് എന്ന് പറയുന്ന സുഖം സ്റ്റൊമക്ക് ഡിസ്ഓര്‍ഡറ് ആണ് എന്ന് പറഞ്ഞാല്‍ കിട്ടില്ല . 3473,,"നമ്മുടെ പശ്ചാത്തലം , മറ്റ് ജീവജാലങ്ങളും ആയി ഉള്ള ബന്ധം , സസ്യലതാദികള്‍ ഇത് ഒക്കെ ജീവിതത്തിന്റെ ഭാഗം തന്നെ ആണ് ." 3474,,ഭാഷയില്‍ നിന്ന് അകലുന്നവരോട് ഉള്ള മാനസികബന്ധം നിലനിര്‍ത്താന്‍ പഴയ തലമുറയ്ക്ക് കഴിയാതെ പോകും . 3475,,ഏത് ഒരുവനും ആശ്വാസം നല്‍കുന്നത് പേരക്കുട്ടികള്‍ ആണ് . 3476,,പേരക്കുട്ടികളുടെ മുഖം കാണുമ്പോള്‍ സന്തോഷം തോന്നാത്തവര്‍ ഉണ്ടാകുകയില്ല . 3477,,ഈയിടെ ഒരു അമ്മൂമ്മ എന്നോട് പറഞ്ഞ ഫലിതം ഇവിടെ കുറിക്കുക ആണ് . 3478,,പേരക്കുട്ടികളോട് ഇന്റര്‍നെറ്റില്‍ സംസാരിക്കുമ്പോള്‍ എനിക്ക് തോന്നുന്നത് നൂറ്യൂണിറ്റ് സ്‌നേഹം ആണ് . 3479,,അതിലും വലിയ ആനന്ദം വേറെ ഇല്ല . 3480,,"പക്ഷേ , അവര്‍ മലയാളത്തില്‍ ആയിരുന്നു സംസാരിച്ചിരുന്നത് എങ്കില്‍ എന്റെ ആഹ്ലാദം ആയിരംയൂണിറ്റ് ആകുമായിരുന്നു ." 3481,,ഇതു് വരെ ചിന്തിച്ചത് മലയാളഭാഷയെ കുറിച്ച് അല്ല . 3482,,മാതൃഭാഷയെ കുറിച്ച് ആണ് എന്ന് ഓര്‍ക്കണം . 3483,,ഇനി വരാന് ഇരിക്കുന്നത് ഭാഷയെ കുറിച്ച് കുറേക്കൂടി അവഗണനയുടെ കാലങ്ങള്‍ ആണ് . 3484,,ഭാരതത്തിന്റെ പൈതൃകമായ സംസ്‌കൃതഭാഷയില്‍ സംസാരിക്കുന്നവരുടെ എണ്ണം കുറവ് ആണ് . 3485,,നമ്മുടെ കാര്യസാധ്യങ്ങള്‍ക്ക് വേണ്ടി ആണ് അല്ലോ ഭാഷ ഉണ്ടായത് . 3486,,ആവശ്യം ഇല്ലാത്ത ഭാഷകള്‍ക്ക് നിലനില്പ്പ് ഇല്ല . 3487,,ലോകത്തിലെ എത്രയോ ഭാഷകള്‍ അന്യംനിന്ന് പോയിട്ടുണ്ട് . 3488,,ഭാഷയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു വയോവൃദ്ധന്‍ പറഞ്ഞ അനുഭവം ഓര്‍മ വരുക ആണ് . 3489,,ചെറുപ്പത്തിലേ അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ കണ്ണുകള്‍ക്ക് അസുഖം തുടങ്ങിയിരുന്നു . 3490,,വിദേശത്തെ വലിയ ആസ്പത്രികളില്‍ കൊണ്ടുപോയി എങ്കിലും ധാരാളം പണം ചെലവ് ആയി എന്നല്ലാതെ ഗുണം ഒന്നും ഉണ്ടായില്ല . 3491,,കണ്ണിന്റെ കാഴ്ചശക്തി ക്രമേണ കുറഞ്ഞു വരിക ആണ് . 3492,,വിദേശങ്ങളിലെ ആസ്പത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരില്‍ പലരും മലയാളികള്‍ ആണ് . 3493,,ഈ രോഗത്തിന് കാര്യമായി ഒന്നും ചെയ്യാന് ഇല്ല എന്ന് അവര്‍ മറുപടി പറഞ്ഞു . 3494,,ആവര്‍ത്തിച്ച് പറയാന്‍ ബുദ്ധിമുട്ട് ഉള്ള ഒരു ശാസ്ത്രനാമം അവര്‍ രോഗത്തെ കുറിച്ച് പറഞ്ഞു . 3495,,രോഗത്തിന് നാമം ഉണ്ടായതുകൊണ്ട് കാര്യം ഇല്ല അല്ലോ . 3496,,വിവരം അറിഞ്ഞ് മുത്തച്ഛന് വിഷമം തോന്നി . 3497,,ബാല്യത്തില്‍ ഇതേ അസുഖം അദ്ദേഹത്തിന് വന്നിട്ടുണ്ട് . 3498,,അത് എങ്ങനെ ആണ് മാറിയത് എന്ന കാര്യം അദ്ദേഹം മാതൃഭാഷയിലൂടെ ചിന്തിച്ചു . 3499,,കണ്ണിന്റെ അസുഖക്കാര്യം അച്ഛനോട് പറഞ്ഞു . 3500,,അച്ഛനും മകനും കൂടി നാട്ടിന്‍പുറത്തെ വൈദ്യരെ ചെന്നു കണ്ടു . 3501,,ചെക്കന്റെ കണ്ണിന് എന്തോ ദീനം ഉണ്ട് എന്ന് അച്ഛന്‍ . 3502,,ഒരു ഉപകരണത്തിന്റെയും സഹായം ഇല്ലാതെ വൈദ്യര്‍ ദീനം കണ്ടുപിടിച്ചു . 3503,,ഒരു ഉപകരണത്തിന്റെയും സഹായം ഇല്ലാതെ വൈദ്യര്‍ ദീനം കണ്ടുപിടിച്ചു . 3504,,അത് മൂന്ന് ഇടങ്ങഴി ആക്കുക . 3505,,കേട്ടത് എല്ലാം വക്ക് പൊട്ടാതെ വൈദ്യര്‍ക്ക് പറഞ്ഞുകൊടുത്തു . 3506,,സ്ഥലം വിട്ടുകൊള്ളാന് ആയി വൈദ്യര്‍ പറഞ്ഞു . 3507,,വീട്ടില്‍ എത്തിയ ശേഷം അച്ഛന്‍ പാറകമരത്തിന്റെ മുകളില്‍ കയറി ഇത്തിക്കണ്ണി പൊട്ടിച്ചു . 3508,,ചെതെങ്ങിന്റെ കരിക്കില് ഇട്ട് പുഴുങ്ങി . 3509,,കറുത്ത നിറം ഉള്ള ഒരു പശ പോലെ ആയിരുന്നു ആ കഷായം . 3510,,കഷായം ഉണ്ടാക്കിയ ശേഷം വീണ്ടും വൈദ്യരെ കണ്ടു . 3511,,""" മരുന്ന് തയ്യാറ് ആയോ ? """ 3512,,വൈദ്യര്‍ അത് വാങ്ങി അനുഗ്രഹിച്ചു . 3513,,ഇത് ഗൃഹവൈദ്യം ആണ് . 3514,,രോഗിയുടെ മുഖം വൈദ്യര്‍ മനസ്സില്‍ സങ്കല്പിക്കണം . 3515,,എങ്കിലേ രോഗം മാറുക ഉള്ളൂ . 3516,,സ്‌നേഹം ആണ് അവിടത്തെ മന്ത്രം . 3517,,""" ഈ ചെക്കന് ഇപ്പൊ എത്ര വയസ്സ് ആയി """ 3518,,""" കര്‍ക്കിടകത്തില് പത്ത് തികയും """ 3519,,"അസുഖം മാറിക്കൊള്ളും """ 3520,,ആ മരുന്ന് കഴിച്ചു . 3521,,അസുഖം മാറി . 3522,,എല്ലാ വൃക്ഷങ്ങളും തൊടിയില്‍ ഉണ്ട് എങ്കില്‍മാത്രം ആണ് പാറകമരം വളരുക . 3523,,എല്ലാ മരത്തിലും ഇത്തിക്കണ്ണി വളര്‍ന്ന് മറ്റു എവിടെയും സ്ഥാനം കിട്ടിയില്ല എങ്കില്‍ അത് പാറകമരത്തില്‍ ചേക്കേറും . 3524,,പരിസ്ഥിതിയെ സംരക്ഷിച്ചാല്‍ മാത്രം ആണ് ഗൃഹവൈദ്യം നിലനില്‍ക്കുക . 3525,,ഇതിനെ ഒക്കെ നിലനിര്‍ത്തുന്നത് മാതൃഭാഷ ആണ് . 3526,,മുത്തച്ഛന്‍ കൈ മലര്‍ത്തുന്നു . 3527,,പാറകമരത്തിന് ഇംഗ്ലീഷില്‍ എന്ത് ആണ് പറയുക ? 3528,,ഇത്തിക്കണ്ണിയുടെ യഥാര്‍ഥ തര്‍ജമ എന്ത് ആണ് . 3529,,മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഇത്തിക്കണ്ണി എന്ന് നാം പറയുന്ന ഫലം കിട്ടുമോ ? 3530,,കോള്‍ഡ് എന്ന് പറയുമ്പോള്‍ ചീരാപ്പ് എന്ന് പറഞ്ഞ സുഖം കിട്ടുമോ ? 3531,,കറമ്പിപ്പയ്യ് എന്ന് പറയുന്ന ജീവി തന്നെ ആണോ കൗ എന്ന ജീവി . 3532,,മുത്തച്ഛന്റെ കണ്ണുകള്‍ക്ക് ഇപ്പോഴും നല്ല കാഴ്ചശക്തി ഉണ്ട് . 3533,,ഇന്ന് പാറകമരം എന്ന് പറഞ്ഞാല്‍ എത്ര പേര്‍ അത് തിരിച്ചറിയും . 3534,,നമ്മുടെ വീട്ടുമുറ്റത്തെ ചെടികളുടെ നാമം മലയാളികള്‍ക്ക് അറിയുമോ ? 3535,,മുറ്റം കോണ്‍ക്റീറ്റ് ചെയ്താല്‍ എവിടെ ആണ് ചെടി വളരുക . 3536,,മാതൃഭാഷയിലൂടെ ലോകത്തെ കാണുക എന്ന ആശയം ഒരു പരിഹാസം ആയി മാറുക ആണ് . 3537,,ഒരു കാര്യം പഴമനസ്സുകള്‍ തറപ്പിച്ച് പറയും . 3538,,മലയാളം അറിയാത്തവര്‍ വരുത്തുന്ന നഷ്ടം ഇംഗ്ലീഷ് തരുന്ന ലാഭത്തെക്കാള്‍ ഭയങ്കരം ആണ് . 3539,,അന്യഭാഷകള്‍ നമുക്ക് തരുന്നത് നൂറുകോടി ആണ് . 3540,,മാതൃഭാഷയില്‍ നിന്ന് അകലുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന നഷ്ടം ആയിരംകോടിയുടേത് ആണ് . 3541,,മാതൃഭാഷ എന്ന സൗഭാഗ്യത്തെ വിസ്മരിക്കുന്നവര്‍ നഷ്ടങ്ങളെ കുറിച്ച് അറിയുക ഇല്ല . 3542,,മലയാളികള്‍ വായിക്കാന് ആയി ഈ ലേഖനം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യേണ്ടിവരുമോ എന്ന് ആണ് ചിന്തിക്കുന്നത് . 3543,,കാര്‍ഷീക മേഖലയെ തകര്‍ത്തതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കും കാര്യമായ പങ്ക് എന്ന് ആണ് ലേഖകന്റെ നിലപാട് . 3544,,ഇതില്‍ അല്പം കാര്യം ഉണ്ട് താനും . 3545,,ലേഖകന്‍ പറയുന്നു - “ ഏല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കര്‍ഷക സംഘടനകളും ഉണ്ട് . 3546,,പക്ഷേ ചരിത്രത്തില്‍ ഇന്നേ വരെ ഇവരാരും കര്‍ഷകരെ സംഘടിപ്പിച്ച് ഒറ്റക്കെട്ട് ആയി അവരെ രംഗത്ത് ഇറക്കിയ സംഭവം ഇല്ല . 3547,,"“ നിലവില്‍ ഉള്ള ദൃശ്യ ശ്രാവ്യ മാധ്യമങ്ങള എല്ലാം തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ , ജാതി മത സംഘടനയുടെയോ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്നവ ആണ് ." 3548,,വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പരിമിതികള് ഉണ്ട് . 3549,,റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നവ എഡിറ്റിംഗും സെന്‍സറിംഗും കഴിഞ്ഞ് വായനക്കാരനില് എത്തുമ്പോള്‍ ഒരേ വാര്‍ത്ത നമുക്ക് പല മാധ്യമത്തിലും പല രീതിയില്‍ കാണുവാനും വായിക്കുവാനും കേള്‍ക്കുവാനും സാധിക്കും . 3550,,ഭരണ സുതാര്യതയ്ക്കു വേണ്ടി കൊണ്ടുവന്ന വിവരാവകാശ നിയമം പ്രയോജനപ്പെടുത്തുന്ന മാധ്യമങ്ങളുടെ എണ്ണവും വിരളം ആണ് . 3551,,കാര്‍ഷിക മേഖല തകര്‍ന്ന് അടിയുമ്പോഴും കര്‍ഷകന്റെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഇക്കൂട്ടര്‍ അന്വേഷിക്കാറെ ഇല്ല . 3552,,പകരം ഏതെങ്കിലും നല്ല കര്‍ഷകനെ കണ്ടെത്തി അവനെ പറ്റി എഡിറ്റിംഗും സെന്‍സറിംഗും നടത്തി പൊടിപ്പും തൊങ്ങലും വെച്ച് വായനക്കാരനെ തൃപ്തിപ്പെടുത്തത്തക്ക രീതിയില്‍ പ്രസിദ്ധീകരിക്കും . 3553,,ഏല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കര്‍ഷക സംഘടനകള് ഉണ്ട് . 3554,,ചരിത്രത്തില്‍ ഇന്നേ വരെ ഇവരാരും കര്‍ഷകരെ സംഘടിപ്പിച്ച് ഒറ്റക്കെട്ടായി അവരെ രംഗത്തിറക്കിയ സംഭവം ഇല്ല . 3555,,പാവപ്പെട്ട തൊഴിലാളികളെ സംഘടിപ്പിച്ച് കര്‍ഷക വിരുദ്ധര് ആക്കുന്നതില്‍ ഇക്കൂട്ടര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു . 3556,,കര്‍ഷകരും തൊഴിലാളികളും സഹകരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ഒരു മാധ്യമവും ചര്‍ച്ച ചെയ്യില്ല . 3557,,പകരം കര്‍ഷകന് എതിരായിമാത്രം ചര്‍ച്ച ചെയ്യും . 3558,,ചുമട്ടു തൊഴിലാളി എന്നും കയറ്റിറക്ക് തൊഴിലാളികള് എന്നും തരം തിരിച്ച് അവര്‍ക്ക് അംഗത്വവും ബാഡ്ജും നല്‍ക്കി തൊഴില്‍ അവരുടെ അവകാശം ആയി മാറ്റി . 3559,,അതിലൂടെ നല്ല തൊഴിലാളികള്‍ കാര്‍ഷിക മേഖലയില്‍ ഇല്ലാതെ ആയി . 3560,,ഇന്ന് ഒരു തൊഴിലാളി സംഘടനയില്‍ അംഗത്വം വേണം എങ്കില്‍ ലക്ഷങ്ങള് കൊടുക്കണം എന്ന് ആണ് കേള്‍ക്കുന്നത് . 3561,,ജനസേവകര് ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തൊഴിലാളി യൂണിയനുകള് ഉണ്ടായി . 3562,,വിലവര്‍ദ്ധനയുടെ ഗുണഭോക്താക്കള് ആണ് അവര്‍ . 3563,,ശമ്പളവും പെന്‍ഷനും വിലവര്‍ദ്ധനയുടെ പേരില്‍ കൂട്ടി വാങ്ങിയ ശേഷം വിലയിടിവിനു വേണ്ടി സമരം ചെയ്യുന്നു . 3564,,ഇവര എല്ലാം കര്‍ഷകരുടെ ശത്രുക്കള് ആയി മാറിയതില്‍ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും നിര്‍ണായക പങ്കു വഹിച്ചു . 3565,,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാലാകാലങ്ങളില്‍ ശമ്പളവര്‍ദ്ധനവിനു വേണ്ടി കമ്മീഷനുകളെ വെച്ചു . 3566,,റീട്ടെയില്‍ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനയുടെ പേരില്‍ ഇന്‍ഫ്ലേഷന്‍ എന്ന വ്യാജേന ഡി.എ വര്‍ദ്ധിക്കുകയും അത് കാലാകാലങ്ങളില്‍ ബേസിക് സാലറിയില്‍ മെര്‍ജ് ചെയ്യുകയും ചെയ്തു . 3567,,എന്നാല്‍ കര്‍ഷകര്‍ക്ക് നീതി ലഭിക്കുവാന് ആയി 1965ല്‍ രൂപപ്പെട്ട Commission for Agricultural Costs and Prices പലപ്പോഴും സംസ്ഥാനങ്ങളില്‍ തെളിവെടുപ്പ് നടത്തുകയും കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നു . 3568,,അത് വെറും പ്രഹസനം മാത്രം ആണ് എന്നതിന് തെളിവ് ആണ് കേരള യൂണിവേഴ്സിറ്റിയുടെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ആയിരുന്ന ഡോ . യാഗീന്‍ തോമസിന്റെ കേരളത്തിലെ ചില കാര്‍ഷികോത്പന്ന വിലയെ പറ്റി ഉള്ള ഒരു പഠന റിപ്പോര്‍ട്ട് . 3569,,അതിനെ പരിഭാഷപ്പെടുത്തി ശാസ്ത്രഗതി മാഗസീനില്‍ പ്രസിദ്ധീകരിച്ചു . 3570,,മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ കര്‍ഷകര്‍ക്ക് കൈവശം വെയ്ക്കാവുന്ന കൃഷിഭൂമിയുടെ പരിധി ഉണ്ട് . 3571,,എന്നാല്‍ ഉല്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്ന തോട്ടം മേഖലയുടെ ഭൂപരിതിയില്‍ നിയന്ത്രണങ്ങള്‍ ഇല്ല . 3572,,ഒന്നാം ഹരിതവിപ്ലവത്തിന് മുന്‍പ് ഭൂമിയുടെ ജൈവസമ്പത്ത് ജനത്തെ പോഷകമൂല്യങ്ങള് ഉള്ള ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ പര്യാപ്തമാക്കിയിരുന്നു . 3573,,"രാസവളങ്ങളുടെയും , കീടനാശിനികളുടെയും , കളനാശിനികളുടെയും മറ്റും പ്രചാരം കാര്‍ഷിക സര്‍വ്വകലാശാലയും ഉദ്യോഗസ്ഥരും മാധ്യമങ്ങളും ഏറ്റെടുത്തതോടെ തുടക്കത്തില്‍ കര്‍ഷകന് ലാഭം ലഭിച്ചിരുന്നു എങ്കില്‍ വര്‍ഷങ്ങളുടെ ഇത്തരം വിഷപ്രയോഗം കാരണം മണ്ണിന്റെ ജൈവസമ്പത്ത് നഷ്ടപ്പെടുക മാത്രമല്ല മൈക്രോ മാക്രോ ന്യൂട്രിയന്‍സിന്റെ ഇംബാലന്‍സിന് കാരണമാകുകയും സസ്യലതാദികളും , പക്ഷിമൃഗാദികളും , മനുഷ്യനും എണ്ണിയാല് ഒടുങ്ങാത്ത രോഗങ്ങള്‍ക്ക് അടിമ ആവുകയും ചെയ്തു ." 3574,,"അതിലൂടെ രാജ്യത്തിന്റെ ജി.ഡി.പി ഉയര്‍ത്തുവാന്‍ എഞ്ചിനീയറിംഗ് , മെഡിക്കല്‍ മേഖല വളരുകയും ചെയ്തു ." 3575,,ഇന്ന് മുക്കിനും മൂലയ്ക്കും സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികളെ കൊണ്ട് നിറഞ്ഞു . 3576,,മാധ്യമങ്ങള്‍ക്ക് വ്യവസായികളോട് ആണ് കൂറ് എന്നതില്‍ സംശയം വേണ്ട . 3577,,കാരണം അവരില്‍ നിന്ന് കിട്ടുന്ന പരസ്യവരുമാനം ആണ് . 3578,,ഇക്കാരണത്താല്‍ അവര്‍ക്ക് എതിരെ ഉള്ള വാര്‍ത്തകള്‍ വരെ തടയപ്പെടാം . 3579,,ടയര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത റബ്ബറിന്റെ വിപണിവില നിയന്ത്രിക്കുന്നത് മനോരമ പത്രം ആണ് എന്ന് ആണ് എന്റെ അഭിപ്രായം . 3580,,മനോരമയുടെ ഉടമസ്ഥര്‍ക്ക് നിക്ഷേപതാല്പര്യം ഉള്ള എം . ആര്‍ . എഫിന് നേട്ടം ഉണ്ടാക്കുവാന്‍ അവര്‍ക്ക് കഴിയും . 3581,,ഉദാഹരണത്തിന് ആര്‍എസ്എസ് നാല് റബ്ബറ്‍ ഷീറ്റിന്റെ കോട്ടയം വിപണിവില റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ മൂന്നുരൂപ താഴ്ത്തി ആണ് മനോരമ പ്രസിദ്ധീകരിക്കുന്നത് . 3582,,എന്നാല്‍ അതിലും എത്രയോ താഴ്ന്ന വിലയ്ക്ക് ആണ് കണ്‍മതി സമ്പ്രദായത്തിലൂടെ ഉള്ള ഗ്രേഡിംഗും വില നിര്‍ണയവും . 3583,,റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ പ്രസിദ്ധീകരിക്കാത്ത പ്രീപ്ലാന്‍ഡ് സ്ഥിതിവിവര സ്ഥിതിവിവരകണക്കുകള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും . 3584,,റബ്ബര്‍ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ ക്രോഡീകരിച്ചാല്‍ കാണുവാന്‍ കഴിയുന്നത് കണക്കിലെ തിരിമറികള് ആണ് . 3585,,അത് ഒന്നുംതന്നെ മാധ്യമങ്ങളില്‍ ലഭിക്കില്ല . 3586,,"ഇന്റര്‍നെറ്റിലെ ബ്ലോഗുകള്‍ , സൈറ്റുകള്‍ , സൗജന്യ ഓഡിയോ - വീഡിയോ സംവിധാനങ്ങള്‍ തുടങ്ങിയവയും സോഷ്യല്‍നെറ്റ്‌വര്‍ക്കുകളും വ്യത്യസ്തം ആവുന്നത് എഡിറ്റിംഗും സെന്‍സറിംഗും ഇല്ലാതെ പ്രസിദ്ധീകരിച്ച് ആണ് ." 3587,,ഇത് ആണ് ഇവയ്ക്ക് മറ്റ് മാധ്യമങ്ങളില്‍ നിന്ന് മുന്‍തൂക്കം കിട്ടാന്‍ സഹായകം ആവുന്നത് . 3588,,വര്‍ഷങ്ങളായി കേരളത്തില്‍ പ്രചരിപ്പിക്കപ്പെട്ട ക്രോസ്‌ബ്രീഡ് ഇനം പശുക്കളുടെ പാലില്‍ ബീറ്റാകേസിന്‍ A1 അടങ്ങിയിട്ടുണ്ട് എന്നും അത് ആരോഗ്യത്തിന് ഹാനികരം ആണ് എന്നും വെറ്റിറനറിയൂണിവേഴ്സിറ്റിയുടെ ഡോ . മുഹമ്മദിന്റെ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടും മാധ്യമങ്ങളോ യൂണിവേഴ്സിറ്റിയോ അത് പ്രസിദ്ധീകരിക്കില്ല . 3589,,നമ്മുടെ നാടന്‍ തനത് ഇനങ്ങളടെ പാലില്‍ ബീറ്റാകേസിന്‍ A2 ആരോഗ്യത്തിന് ഹാനികരം അല്ല എന്ന്മാത്രമല്ല അത് ഔഷധഗുണം ഉള്ളത് ആണ് എന്ന് കര്‍ഷകര്‍ക്ക് ഇന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല . 3590,,ഇവയെ കൂട്ടത്തോടെ നശിപ്പിച്ചതിന്റെ ദോഷം ഇന്ന് അല്ലെങ്കില്‍ നാളെ ജനം തിരിച്ചറിയും . 3591,,"കേന്ദ്രീകൃത മാലിന്യസംസ്കരണവും , പരിസ്ഥിതി മലിനീകരണവും എന്ന വിഷയത്തിലും മാധ്യമങ്ങള്‍ വായനക്കാരനെ വിഡ്ഢിയാക്കുക ആണ് ചെയ്യുന്നത് ." 3592,,ജൈവ ജൈവേതര മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി ഘനലോഹങ്ങളും വിഷാംശവും കലര്‍ന്ന ജൈവ വളങ്ങള്‍ കൃഷിവകുപ്പിലൂടെ കര്‍ഷകരില് എത്തിയതും മാധ്യമങ്ങള്‍ അറിഞ്ഞില്ല . 3593,,മനുഷ്യവിസര്‍ജ്യം എന്ന അമൂല്യ ജൈവസമ്പത്ത് പാഴാക്കുന്നതിനെ പറ്റി മാധ്യമങ്ങള്‍ വൈവധ്യമാര്‍ന്ന റിപ്പോര്‍ട്ട് ആണ് നല്‍കുന്നത് . 3594,,ജലാശയങ്ങളിലെ കോളിഫാം ബാക്ടീരിയയുടെ അളവ് വര്‍ദ്ധനയുടെ കണക്ക് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് അതിന് പരിഹാരം നിര്‍ദ്ദേശിക്കുവാന് ഉള്ള കഴിവ് ഇല്ല . 3595,,കാര്‍ഷികമേഖലയെ തകര്‍ത്തത് ജൈവ സമ്പത്തിന്റെ അഭാവം ആണ് . 3596,,എനിക്ക് നിന്നെ ഇഷ്ടം ആണ് . 3597,,അവന്‍ ദയ ഇല്ലാത്തവന്‍ ആണ് . 3598,,എനിക്ക് കാപ്പി ഇഷ്ടം അല്ല . 3599,,അത് എനിക്ക് വിട്ടു തരിക . 3600,,അവള്‍ നന്നായി പാചകം ചെയ്യും . 3601,,നാലിനെ രണ്ട് കൊണ്ട് ഗുണിച്ചാല്‍ എട്ട് കിട്ടും . 3602,,അവന്‍ എല്ലാ ദിവസവും ഇവിടെ വരാറില്ല . 3603,,അവന്റെ കുതിര വേലിക്ക് മുകളിലൂടെ ചാടി . 3604,,നീ എങ്ങനെ നിന്റെ അവധിക്കാലം ചെലവഴിച്ചു ? 3605,,എനിക്ക് അവന്റെ ആരോഗ്യത്തെ പറ്റി ആശങ്ക ഉണ്ട് . 3606,,എനിക്ക് ഒന്നിനേയും ഭയം ഇല്ല . 3607,,എനിക്ക് നിങ്ങള്‍ക്ക് ടൌണിലേക്ക് ഒരു ലിഫ്റ്റ് തരാന്‍ കഴിയും ? 3608,,ഞാന്‍ ഒരു കൈ കൊണ്ട് പന്ത് പിടിച്ചു . 3609,,അവന്‍ അവിടെ ഉണ്ടായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു . 3610,,എനിക്ക് ആ പ്രശ്നം പരിഹരിക്കാന്‍ സാധിച്ചു . 3611,,അവള്‍ എന്നും രാവിലെ നേരത്തെ എഴുന്നേല്‍ക്കും . 3612,,അവള്‍ മരിച്ചിട്ട് പത്ത് വര്‍ഷങ്ങള്‍ ആയി . 3613,,ഞാന്‍ ഒരു ഡോക്ടറ് ആണ് എന്ന് അവള്‍ വിചാരിച്ചിരുന്നു . 3614,,അവള്‍ ലോകം എമ്പാടും സഞ്ചരിച്ചു . 3615,,അഞ്ച് ഇന്ദ്രിയങ്ങളില്‍ ഒന്ന് ആണ് കണ്ണ് . 3616,,ആ വാതില്‍ അകത്തു നിന്ന് പൂട്ടിയിരിക്കുക ആയിരുന്നു . 3617,,ആ വീട്ടില്‍ രണ്ട് കുടുംബങ്ങള്‍ താമസിക്കുന്നു . 3618,,ഞങ്ങള്‍ക്ക് അക്കാലത്ത് ടിവി ഉണ്ടായിരുന്നില്ല . 3619,,വന്യ മൃഗങ്ങള്‍ കാട്ടില് ആണ് ജീവിക്കുന്നത് . 3620,,നീ ഈ പുസ്തകം അവന് തിരിച്ച് നല്‍കണം . 3621,,അവര്‍ ഒരു തീരുമാനത്തില്‍ എത്തി . 3622,,രണ്ടുപേരും ദയാലുക്കളും ആത്മാര്‍ത്ഥത ഉള്ളവരും ആണ് . 3623,,അവള്‍ക്ക് ഏത് നിറം ആണ് ഇഷ്ടം ഉള്ളത് എന്ന് നിനക്ക് അറിയാമോ ? 3624,,അവന് ഗോള്‍ഫ് എങ്ങനെ ആണ് കളിക്കുന്നത് എന്ന് അറിയില്ല . 3625,,അവന്‍ ജപ്പാനിലേക്ക് ഒരിക്കല്‍ തിരിച്ചു പോകും . 3626,,ഞാന്‍ കുറച്ച് ദിവസത്തേക്ക് പട്ടണം വിടുക ആണ് . 3627,,എനിക്ക് രണ്ട് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട് . 3628,,ഞാന്‍ അവരോട് മുറി വിട്ട് പോകാന്‍ കല്പിച്ചു . 3629,,ആദ്യ നോട്ടത്തില്‍ തന്നെ ഞാന്‍ അവനെ തിരിച്ചറിഞ്ഞു . 3630,,ഞാന്‍ നിങ്ങളെ എവിടെയോ കണ്ടത് ആയി ഓര്‍ക്കുന്നു . 3631,,അവന്‍ വീട്ടില്‍ എത്തിച്ചേര്‍ന്ന ഉടന്‍ മഴ പെയ്യാന്‍ തുടങ്ങി . 3632,,മൂന്ന് ലക്ഷം രൂപ ആണ് എന്റെ പ്രതിമാസ ശമ്പളം . 3633,,ആര്‍ക്കും രണ്ടു കാര്യങ്ങള്‍ ഒരേ സമയത്ത് ചെയ്യാന്‍ സാധിക്കുക ഇല്ല . 3634,,വെള്ളം അല്ലാതെ മറ്റൊന്നും കണ്ടില്ല . 3635,,ദയവായി നിങ്ങളുടെ കുടുംബത്തെ പറ്റി ഞങ്ങളോട് പറയൂ . 3636,,അവള്‍ ഭാവിയില്‍ പ്രശസ്ത ആകും . 3637,,ടാക്സി വാടക അടുത്ത മാസം കൂടും . 3638,,ഞാന്‍ കേരളത്തില്‍ നിന്ന് ആണ് . 3639,,ഞാന്‍ ഇപ്പോള്‍ തിരിച്ച് എത്തിയതേ ഉള്ളൂ . 3640,,ഇത് ഞങ്ങളുടെ ബാഗ്‌ ആണ് . 3641,,ആര് ആണ് പ്രോജെക്ടിനെ നശിപ്പിച്ചത് ? 3642,,ആര്‍ക്ക് ആണ് എന്നോട് വിരോധം ? 3643,,അവള്‍ക്കു പണി ചെയ്യാന്‍ കഴിയില്ല . 3644,,അവര്‍ കഴുതയെ പോലെ പണി എടുക്കും . 3645,,നിനക്ക് മഞ്ഞ് ഇഷ്ടം ആണോ ? 3646,,അവളുടെ മുടി നീണ്ടത് ആണ് . 3647,,ഞാന്‍ ഒരു എഞ്ചിനീയര്‍ ആണ് . 3648,,ഞാന്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു . 3649,,ഇതു നിന്റെ പേന ആണോ ? 3650,,എന്റെ തൊണ്ട വരണ്ടിരിക്കുക ആണ് . 3651,,ആള്‍ക്കാര്‍ക്ക് നായകളെ ഇഷ്ടം ആണ് . 3652,,നീ കുറ്റം പറയുന്നത് നിര്‍ത്തു . 3653,,ഇത് എന്റെ നായ ആണ് . 3654,,ഞങ്ങള്‍ അവള്‍ കരയുന്നത് കേട്ടു . 3655,,ഞാന്‍ എന്ത് ആണ് ചെയ്യേണ്ടത് ? 3656,,എനിക്ക് അഞ്ച് ദിവസത്തെ സമയം തരൂ . 3657,,അവര്‍ നമ്മളെ കണ്ടിട്ട് ഉണ്ടാവുമോ ? 3658,,എനിക്ക് ഇത് വായിക്കാന്‍ കഴിയുന്നില്ല . 3659,,എന്നാല്‍ ചെയ്യാന്‍ കഴിയുന്നത് ഞാന്‍ ചെയ്യും . 3660,,എന്‍റെ ഡയറി എവിടെ ആണ് . 3661,,നീയും ഞാനും പുരുഷന്മാര് ആണ് . 3662,,അവന്‍ എന്റെ അമ്മയോടു ചോദിച്ചു . 3663,,അവന് ഞങ്ങളെ ഇഷ്ടം അല്ല . 3664,,അവള്‍ക്കു എന്നെ ഇഷ്ടം അല്ല . 3665,,അവന് എഴുപത് കിലോ ഭാരം ഉണ്ട് . 3666,,എനിക്ക് ചെറിയ കവിതകള്‍ ഇഷ്ടം ആണ് . 3667,,എനിക്ക് ടിവി കാണാന്‍ ഇഷ്ടം ആണ് . 3668,,ഞാന്‍ ഇപ്പോള്‍ തന്നെ വരിക ആണ് . 3669,,ടോമി അര്‍ത്ഥം ആക്കിയത് എന്ത് ആണ് . 3670,,എനിക്ക് ആവശ്യം പണം മാത്രം ആണ് . 3671,,ഞാന്‍ ആറു മണിയോട് അടുപ്പിച്ചു വന്നു . 3672,,എനിക്ക് നിങ്ങളെ ജോലിയില്‍ നിന്നും പുറത്താക്കാന്‍ കഴിയും . 3673,,എനിക്ക് ഇത് പ്രയോഗിച്ചു നോക്കാന്‍ കഴിയും . 3674,,ഞാന്‍ റോമില്‍ പോയിട്ട് ഉണ്ട് . 3675,,ഞാന്‍ വഴക്കിന് എതിര് ആണ് . 3676,,ഇന്ന് രാത്രി മഴ പെയ്തേക്കും . 3677,,അവള്‍ക്ക് ഐസ്ക്രീം ഇഷ്ടം ആണ് . 3678,,അവരെ കൊണ്ട് ഇപ്പോള്‍ ഉപയോഗം ഇല്ല . 3679,,ഞങ്ങള്‍ക്ക് ആവശ്യത്തിന് സമയം ഉണ്ട് . 3680,,അവന്‍ എന്നോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു . 3681,,അവന് എനിക്ക് ഒരു സമ്മാനം അയച്ച് തന്നു . 3682,,ഓരോ ജീവിയുടെയും ജീവച്ഛക്തി ആയി പരിണമിച്ചിട്ട് ഉള്ള ചൈതന്യം ആണ് ഈശ്വരന്‍ . 3683,,ഈശ്വരന് ഒരു പ്രത്യേക രൂപം വേദാന്തം കല്‍പിച്ചിട്ടില്ല . 3684,,ഈ ബ്രഹ്മം തന്നെ ആണ് ഇശ്വരന്‍ . 3685,,ശരിയും തെറ്റും ആപേക്ഷികം ആണ് . 3686,,സാര്‍വ്വലൌകികമായ ഏകത്വം ആണ് വേദാന്തം പഠിപ്പിക്കുന്നത് . 3687,,അറിവ് ആണ് ശക്തി . 3688,,എനിക്ക് ഇത് പ്രയോഗിച്ച് നോക്കാന്‍ കഴിയും . 3689,,എനിക്ക് കണക്ക് പഠിക്കേണ്ടത് ആയിട്ട് ഉണ്ട് . 3690,,നിനക്ക് ടോമിനെ അറിയാം എന്ന് ഞാന്‍ വിചാരിക്കുന്നു . 3691,,എന്റെ വസ്ത്രങ്ങള്‍ അവിടെ ആണ് . 3692,,അവള്‍ക്ക് ഈ പൂച്ചകളെ ഇഷ്ടം ആണ് . 3693,,അവനും ഞാനും അദ്ധ്യാപക൪ ആണ് . 3694,,അവന്‍ ഊണ് കഴിക്കാന്‍ തുടങ്ങി . 3695,,അവന്‍ ആഫ്രിക്കയില് ആണ് ജനിച്ചത് . 3696,,ഞാന്‍ ഗോള്‍ഫിന്റെ വലിയ ആരാധകന് ആണ് . 3697,,അത് എന്നെ വളരെ സന്തോഷവാന് ആക്കി . 3698,,അവള്‍ പോകുന്നില്ല എന്ന് തീരുമാനിച്ചു . 3699,,അവര്‍ ജപ്പാനില്‍ സ്ഥിരതാമസം ആക്കി . 3700,,വേറെ എന്ത് ആണ് നിനക്ക് വേണ്ടത് ? 3701,,എന്റെ വര്‍ത്തമാനപത്രം എവിടെ ആണ് . 3702,,നിന്റെ സഹോദരന് എവിടെ ആണ് ? 3703,,എനിക്ക് സംഗീതം വളരെ ഇഷ്ടം ആണ് . 3704,,നിനക്ക് വീണ വായിക്കാന്‍ അറിയാം ? 3705,,ഞാന്‍ എന്റെ മാതാപിതാക്കളുടെ കൂടെ ആണ് ജീവിക്കുന്നത് . 3706,,അവന്‍ ഇപ്പോള്‍ ഒരു പുസ്തകം എഴുതുക ആണ് . 3707,,ഞാന്‍ ചിലപ്പോള്‍ അത്താഴം പാകം ചെയ്യും . 3708,,നിങ്ങള്‍ക്ക് ഞങ്ങളെ സഹായിക്കാന്‍ കഴിയും എന്ന് ഞാന്‍ വിചാരിക്കുന്നു . 3709,,ഇംഗ്ലീഷ് പഠിക്കാന്‍ എളുപ്പം ആണ് . 3710,,അവന്‍ അത്യാഗ്രഹിയും ദയാരഹിതനും ആണ് . 3711,,ഞങ്ങള്‍ പഠിക്കാന് ആണ് സ്കൂളിലേക്ക് പോകുന്നത് . 3712,,അവന്‍ ചെയ്തത് എന്ത് ആണോ അത് തെറ്റ് അല്ല . 3713,,അവന് എന്നേക്കാള്‍ വേഗത്തില്‍ ഓടാന്‍ കഴിയും . 3714,,അവന് കണക്കിന് നല്ല മാര്‍ക്ക് കിട്ടി . 3715,,അവന് അമേരിക്കയില്‍ പോകാന്‍ ആഗ്രഹം ഉണ്ട് . 3716,,വിശപ്പ് അവനെ മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചു . 3717,,ഞാന്‍ ടെന്നിസ് കളിക്കാന്‍ പോവുക ആണ് . 3718,,എനിക്ക് ടികറ്റ് സൗജന്യമായി ലഭിച്ചു . 3719,,അവള്‍ക്ക് ഒരു ചെറിയ കറുത്ത പട്ടി ഉണ്ട് . 3720,,എനിക്ക് വിശക്കുന്നു എന്ന് അവളോട്‌ പറയു . 3721,,ആ പൂച്ച എന്റെ കൈയില്‍ മാന്തി . 3722,,ഞാന്‍ ടെന്നിസ് കളിക്കാന്‍ പോവുക ആണ് . 3723,,നിങ്ങള്‍ക്ക് നിയമങ്ങള്‍ അറിയാം എന്ന് ഞാന്‍ വിചാരിക്കുന്നു . 3724,,ഈ പാട്ട് ഞങ്ങള്‍ക്ക് സുപരിചിതം ആണ് . 3725,,ദൈവത്തിന് മുമ്പില്‍ എല്ലാ മനുഷ്യരും തുല്യ൪ ആണ് . 3726,,മത്സ്യങ്ങള്‍ക്ക് വെള്ളത്തിന് പുറത്ത് ജീവിക്കാന്‍ സാധിക്കില്ല . 3727,,അവള്‍ എവിടെ ആണ് താമസിക്കുന്നത് എന്നു അവന്‍ ചോദിച്ചു . 3728,,ഞാന്‍ ഈ പുസ്തകം ഇന്നലെ ആണ് വാങ്ങിച്ചത് . 3729,,ഞാന്‍ ഒരു ദിവസത്തില്‍ രണ്ടു തവണ പല്ല് തേയ്ക്കും . 3730,,ഞാന്‍ ഇന്നലെ രാത്രി ദുസ്വപ്നം കണ്ടു . 3731,,ഞാന്‍ അവനെ മുമ്പ് കണ്ടത് ആയി ഓര്‍ക്കുന്നു . 3732,,അവള്‍ക്ക് ഇതു വരെ ഒരു സൈക്കിള്‍ ഓടിക്കാന്‍ അറിയില്ല . 3733,,മഴവില്ലിന് ഏഴ് നിറങ്ങള് ഉണ്ട് . 3734,,ചെയര്‍മാന് ആയി ആരെ ആണ് തെരഞ്ഞെടുക്കാന്‍ പോകുന്നത് ? 3735,,അവന്‍ വളരെ എളുപ്പത്തില്‍ പദപ്രശ്നം പൂരിപ്പിച്ചു . 3736,,ഞാന്‍ മൃഗങ്ങളെ പറ്റി ഉള്ള ഒരു പുസ്തകം വാങ്ങിച്ചു . 3737,,മനുഷ്യരെക്കാളും മൃഗങ്ങള്‍ക്ക് ആണ് സ്നേഹം ഉള്ളത് . 3738,,ഞാന്‍ ഇന്നലെ മൂന്ന് മത്സ്യങ്ങളെ പിടിച്ചു . 3739,,അവന്‍ ഈ കലാലയത്തിലെ വിദ്യാര്‍ത്ഥി ആണ് . 3740,,എനിക്ക് ഇത് ഇപ്പോള്‍ തന്നെ നിങ്ങള്ക്ക് നല്കാന്‍ കഴിയും . 3741,,അവള്‍ പറഞ്ഞത് എന്ത് ആണ് എന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല . 3742,,അഞ്ച് ദിവസം തുടര്‍ച്ചയായി മഴ പെയ്തു . 3743,,അത് ഒരു വയസ്സായ സ്ത്രീയുടെ ശബ്ദം ആണ് . 3744,,നീ ആ ചിത്രത്തില്‍ എന്ത് ആണ് കാണുന്നത് ? 3745,,എന്റെ മാതാപിതാക്കള്‍ ഇപ്പോള്‍ വീട്ടില് ഉണ്ട് . 3746,,എന്റെ അച്ഛനും അമ്മയും മരിച്ച് പോയി . 3747,,ബ്രസീലിന്റെ പ്രധാന ഉല്പന്നം കാപ്പി ആണ് . 3748,,നീ എങ്ങനെ നിന്റെ അവധിക്കാലം ചെലവഴിച്ചു ? 3749,,എനിക്ക് അവന്റെ ആരോഗ്യത്തെ പറ്റി ആശങ്ക ഉണ്ട് . 3750,,ഞാന്‍ ഞായറാഴ്ച രാവിലെ അവനെ സന്ദര്‍ശിച്ചു . 3751,,രാജ്യം ആക്രമണത്തില്‍ നിന്നും സുരക്ഷിതം ആണ് . 3752,,ഞാന്‍ കാര്‍ നന്നാക്കുന്നതിന് വേണ്ടി മൂന്ന് മണിക്കൂര്‍ ചെലവഴിച്ചു . 3753,,ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹം ആണ് . 3754,,അവനെ മൂന്ന് വര്‍ഷത്തെ തടവിന് ആയി കോടതി വിധിച്ചു . 3755,,എന്റെ സ്നേഹിത എല്ലാ ഞായറാഴ്ചയും അവളുടെ ചെരിപ്പുകള്‍ കഴുകും . 3756,,അവര്‍ താമസിക്കാന് ആയി ഒരു വീടു നോക്കിക്കൊണ്ടിരിക്കുക ആണ് . 3757,,പൂന്തോട്ടത്തില്‍ പ്രവേശിക്കാന്‍ അവര്‍ നമ്മളെ അനുവദിക്കില്ല . 3758,,എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയത് ആര് ആണ് എന്ന് നിനക്ക് അറിയാമോ ? 3759,,അവനോട് പുകവലി നിറുത്താന്‍ ഡോക്ടര്‍ നിര്‍ദേശ്ശിച്ചു . 3760,,വോളിബോള്‍ കളിക്കുന്നതിനിടെ എന്റെ വിരല്‍ ഉളുക്കി . 3761,,അശ്രദ്ധ മൂലം ആണ് കാട്ടുതീ ഉണ്ടായത് . 3762,,നാളെ മഴ പെയ്യുക ആണ് എങ്കില്‍ മത്സരം ഉപേക്ഷിക്കും . 3763,,ഞാന്‍ എന്റെ അമ്മൂമ്മയെ സന്ദര്‍ശിച്ചിട്ട് കുറെ നാള് ആയി . 3764,,എന്റെ വീട്ടില്‍ നിന്നും നിന്റെ വീട് വരെ രണ്ട്കിലോമീറ്റര്‍ ദൂരം ഉണ്ട് . 3765,,ഞാന്‍ സ്റ്റേഷനില് എത്തി . 3766,,അപ്പോഴേക്കും തീവണ്ടി പുറപ്പെട്ട് കഴിഞ്ഞിരുന്നു . 3767,,പ്രാതലിനു മുമ്പ് കുറച്ച് വ്യായാമം ചെയ്യുന്നത് എന്റെ ശീലം ആണ് . 3768,,കുരങ്ങന്മാര്‍ നമ്മുടെ പിതാമഹന്മാര്‍ എന്ന് ആണ് പറയുന്നത് . 3769,,മഴയത്തും വെയിലത്തും തകര്‍ക്കാന്‍ പറ്റാത്ത ബലം . 3770,,തീയില്‍ കുരുത്തത് വെയിലത്ത് വാടുമോ ? 3771,,ഒന്നുംഒന്നും ചേര്‍ത്താല്‍ ഇമ്മിണി വലിയ ഒന്ന് കിട്ടും . 3772,,പല ഭരണകര്‍ത്താക്കളില്‍ നിന്നും അനുകൂലമായ പ്രതികരണം ആണ് ഉണ്ടായത് . 3773,,അങ്ങനെ പ്രവിശ്യകളും സംസ്ഥാനങ്ങളും യൂണിയനിലെ തുല്യപങ്കാളികള് ആയിത്തീര്‍ന്നു . 3774,,ഈ സംവിധാനത്തിന്‍ കീഴില്‍ യൂണിയനിലെ ഘടകങ്ങള്‍ക്ക് ഏകീകൃത പദവി ഇല്ലായിരുന്നു . 3775,,"അതിനു പകരം , അവ പാര്‍ട്ട് എ , പാര്‍ട്ട് ബി , പാര്‍ട്ട് സി സംസ്ഥാനങ്ങള്‍ എന്നിങ്ങനെ മൂന്നു വകുപ്പുകളില് ആയി അംഗീകരിക്കപ്പെട്ടു ." 3776,,പാര്‍ട്ട് എ സംസ്ഥാനങ്ങള് ഒരുപടി താഴെ ആയിരുന്നു . 3777,,അവ കേന്ദ്രഗവണ്‍മെന്‍റിന്‍റെ നേരിട്ട് ഉള്ള ഭരണത്തിന്‍ കീഴി‍‍ൽ ഉള്ള പ്രദേശങ്ങള് ആയിരുന്നു . 3778,,അവ ആകെ പത്ത് എണ്ണം ഉണ്ടായിരുന്നു . 3779,,"ബ്രിട്ടീഷ് ഭരണകാലത്തെ , ചീഫ് കമ്മീഷണറുടെ പ്രവിശ്യകള് ആയിരുന്നു ഇതില്‍ ചിലത് ." 3780,,"പാര്‍ട്ട് സി സംസ്ഥാനങ്ങളുടെ ഭരണകാര്യത്തില്‍ , കേന്ദ്രമന്ത്രിസഭയ്ക്ക് പാര്‍ലമെന്‍റിനോട് ഉത്തരവാദിത്വം ഉണ്ടായിരുന്നു ." 3781,,ആ ഏര്‍പ്പാടില്‍ ആരും സംതൃപ്തര് ആയിരുന്നില്ല . 3782,,കഴിയുന്നതും നേരത്തെ അത് അവസാനിപ്പിക്കുവാന് ആണ് എല്ലാവരും ആഗ്രഹിച്ചത് . 3783,,ആന്ധ്രസംസ്ഥാനം ഒക്ടോബര്‍ നിലവില്‍ വന്നു . 3784,,പുതിയ സംസ്ഥാനത്തിന്‍റെ ഉദ്ഘാടനം ഏത് ആയാലും ഒറ്റപ്പെട്ട ഒരു സംഭവം ആയിരുന്നില്ല . 3785,,കമ്മീഷനെ നയിച്ചിരുന്നത് സുപ്രീംകോടതിയിലെ ഒരു മുന്‍ജഡ്ജിയായ ഫസല്‍ ആലി ആയിരുന്നു . 3786,,രാജ്യത്തില്‍ അന്നു നിലവിലിരുന്ന സ്ഥിതിയിലും പരിതസ്ഥിതിയിലും ആ മാതൃക അനിവാര്യം ആയിരുന്നിരിക്കണം . 3787,,റിപ്പോര്‍ട്ട് പാര്‍ലമെന്‍റിന്‍റെയും സംസ്ഥാന നിയമസഭകളുടെയും മുമ്പാകെ വയ്ക്കപ്പെട്ടു . 3788,,അവ ദീര്‍ഘമായി ചര്‍ച്ച ചെയ്തു . 3789,,നിര്‍ദിഷ്ട പുനഃസംഘടനയുടെ ഫലം ആയി ഭരണഘടനയുടെ പല ഭാഗങ്ങളിലും ഭേദഗതി വേണ്ടിവന്നു . 3790,,നാഗാക്കുന്നുകളും ഹ്യൂന്‍സാംഗും ഉള്‍പ്പെട്ട പ്രദേശം നാഗാലാന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നു . 3791,,അതിന് ഇന്ത്യന്‍ യൂണിയനിലെ പതിനാറാമത്തെ സംസ്ഥാനം എന്ന പദവി ലഭിക്കുകയും ചെയ്തു . 3792,,അടുത്ത പത്തു വര്‍ഷത്തിന് ഇടയ്ക്ക് അഞ്ചു പുതിയ സംസ്ഥാനങ്ങള്‍ കൂടി നിലവില്‍ വന്നു . 3793,,ആന്ധ്രസംസ്ഥാനം 1953 ഒക്ടോബര്‍ 1-നു നിലവില്‍ വന്നു . 3794,,പഞ്ചാബിനെ രണ്ട് ആയി വിഭജിച്ച് ഹരിയാന എന്ന ഒരു സംസ്ഥാനം കൂടി സൃഷ്ടിച്ചു . 3795,,കേന്ദ്രഭരണപ്രദേശം ആയിരുന്ന ഹിമാചല്‍പ്രദേശത്തിന് പൂര്‍ണ സംസ്ഥാനപദവി നല്‍കപ്പെട്ടു . 3796,,മണിപ്പൂരിനും ത്രിപുരയ്ക്കും കൂടി സംസ്ഥാനപദവി ലഭിക്കുക ഉണ്ടായി . 3797,,അങ്ങനെ 1971ല്‍ സംസ്ഥാനങ്ങളുടെ സംഖ്യ 21 ആയിരുന്നു . 3798,,ഏറ്റവും ചെറിയ സംസ്ഥാനം ആയി സിക്കിം തുടരുന്നു . 3799,,ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം 13 കോടിയില് അധികം ജനങ്ങള് ഉള്ള ഉത്തര്‍പ്രദേശ് ആണ് . 3800,,ജര്‍മനിയുടെയും ഫ്രാന്‍സിന്‍റെയും ആകെ ഉള്ള ജനസംഖ്യയെക്കാള്‍ കൂടുതല്‍ ആണ് അത് . 3801,,ഏറ്റവും ജനസംഖ്യ കുറവ് ഉള്ള സിക്കിമില്‍ കേവലം നാലുലക്ഷം ജനങ്ങള്‍ മാത്രമേ ഉള്ളു . 3802,,എന്നാല്‍ ജനസാന്ദ്രതയുടെ കാര്യത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത് പശ്ചിമബംഗാള്‍ ആണ് . 3803,,1961ല്‍ ദാദ്രായും നഗര്‍ഹവേലിയും ഇന്ത്യന്‍ യൂണിയനില്‍ സംയോജിപ്പിച്ചു . 3804,,ആ പ്രദേശങ്ങളിലെ ജനങ്ങളുടെ താത്പര്യം അനുസരിച്ച് ആയിരുന്നു ആ സംയോജനം . 3805,,"അതേ വര്‍ഷം തന്നെ ഗോവ , ഡാമൻ , ഡ്യു എന്നീ പ്രദേശങ്ങളും ഇന്ത്യയോടു ചേര്‍ക്കപ്പെട്ടു ." 3806,,അങ്ങനെ ഇന്ത്യയിലെ പോര്‍ട്ടുഗീസ് അധിനിവേശത്തിന്‍റെ അവസാനത്തെ അവശിഷ്ടവും അപ്രത്യക്ഷം ആയി . 3807,,മിസോറവും അരുണാചല്‍പ്രദേശവും സംസ്ഥാനപദവി നേടി . 3808,,ഗോവയ്ക്കും സംസ്ഥാനപദവി ലഭിക്കുക ഉണ്ടായി . 3809,,പഞ്ചാബ് പുനഃസംഘടനയുടെ ഫലം ആയി ചണ്ഡിഗഡ് നഗരം ഒരു യൂണിയന്‍ ഭരണപ്രദേശം ആയിത്തീര്‍ന്നു . 3810,,1971-ല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ പെട്ട മിസോറം അരുണാചല്‍പ്രദേശം എന്നിവയും യൂണിയന്‍ ഭരണപ്രദേശങ്ങളുടെ പട്ടികയില് ആയി . 3811,,2000ാം ആണ്ടില്‍ മൂന്നു പുതിയ സംസ്ഥാനങ്ങള്‍ കൂടി രൂപീകൃതം ആയി . 3812,,മൌലികാവകാശങ്ങളുടെ വ്യാപ്തിയെ കാര്യമായി തടയുന്ന വകുപ്പുകള് ആണ് ഇവ . 3813,,അതുകൊണ്ട് തന്നെ ഭരണഘടനയുടെ ഒരു പ്രധാന ഭാഗത്തെ കുറിച്ച് ഉള്ള കാതലായ വിമര്‍ശനവും ഇതില് അടങ്ങിയിരിക്കുന്നു . 3814,,അനുസരിച്ചേ തീരൂ എന്ന് ഇല്ലാത്ത ഒരു കൂട്ടം താത്വികപ്രസ്താവനകള്‍ മാത്രം ആണ് ഇവ . 3815,,"അംബേദ്കറുടെ അഭിപ്രായത്തില്‍ , ഈ വിമര്‍ശനം ഉപരിപ്ലവം ആണ് ." 3816,,ഭരണഘടനയില്‍ തന്നെ ഇക്കാര്യം വിശദമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട് . 3817,,നി൪ദേശക തത്ത്വങ്ങള്‍ക്ക് നിയമപരമായ യാതൊരു പിന്‍ബലവും ഇല്ല എന്ന കാര്യം സമ്മതിക്കുവാന്‍ ഞാന്‍ തയാര് ആണ് . 3818,,"പക്ഷേ , അവയ്ക്ക് നിര്‍ബന്ധ ശക്തി ഇല്ല എന്ന വാദം സമ്മതിക്കാന്‍ ഞാന്‍ തയാറ് അല്ല ." 3819,,അവ നിയമം മുഖേന അനുസരിപ്പിക്കാന്‍ കഴിയാത്തത് കൊണ്ട് നിഷ്പ്രയോജനങ്ങല് ആണ് എന്ന് സമ്മതിച്ച് കൊടുക്കാനും ഞാന്‍ തയാറ് അല്ല . 3820,,വ്യത്യസ്ത മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന അവകാശങ്ങള്‍ ഒരേ വകുപ്പിന്‍ കീഴില്‍ കൊണ്ടുവരേണ്ടി വരുന്ന സ്ഥിതിവിശേഷം അത് ഒഴിവാക്കുന്നു . 3821,,ഈ നാട്ടില്‍ ന്യൂനപക്ഷ സമുദായക്കാരും ഭൂരിപക്ഷ സമുദായക്കാരും ഒരുപോലെ തെറ്റായ മാര്‍ഗം ആണ് പിന്തുടര്‍ന്ന് വന്നിട്ട് ഉള്ളത് . 3822,,ന്യൂനപക്ഷങ്ങള്‍ ഉണ്ട് എന്ന് ഉള്ള കാര്യം തന്നെ ഭൂരിപക്ഷം നിഷേധിക്കുന്നത് ശരി അല്ല . 3823,,അത്പോലെ ന്യൂനപക്ഷക്കാരും തങ്ങളുടെ സ്ഥിതിവിശേഷം നിലനിര്‍ത്തി കൊണ്ടു പോകുന്നതും ശരി അല്ല . 3824,,"അങ്ങനെ , രണ്ടു ലക്ഷ്യങ്ങള്‍ സാധിക്കുന്നതിന് ഉപകരിക്കുന്ന ഒരു പരിഹാരം ആണ് നാം കണ്ടെത്തേണ്ടിയിരിക്കുന്നത് ." 3825,,ആരംഭത്തില്‍ ന്യൂനപക്ഷങ്ങളുടെ നിലനില്പ് അംഗീകരിച്ചേ പറ്റൂ; 3826,,കാലക്രമത്തില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും ഒന്നായി തീരുകയും വേണം . 3827,,ന്യൂനപക്ഷ സംരക്ഷണത്തിന് എതിര് ആയി ഒരു തരം മതഭ്രാന്ത് തന്നെ പ്രകടമാക്കിയിട്ട് ഉള്ള യാഥാസ്ഥിതികരോട് രണ്ടു കാര്യങ്ങള്‍ പറയാന്‍ ഞാൻ ആഗ്രഹിക്കുന്നു . 3828,,ന്യൂനപക്ഷങ്ങള്‍ സ്ഫോടകശക്തി ഉള്ളവ ആണ് 3829,,അതിന്‍റെ പൊട്ടിത്തെറിക്കലില്‍ രാഷ്ട്രത്തിന്‍റെ ഊടുംപാവും തകര്‍ന്ന് പോയേക്കാം . 3830,,യൂറോപ്പിന്‍റെ ചരിത്രം ഇതിന് വേണ്ടത്ര തെളിവ് നല്‍കുന്നു . 3831,,ഇന്ത്യയിലെ ഒരു ന്യൂനപക്ഷവും ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല . 3832,,ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ പക്ഷഭേദം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഭൂരിപക്ഷത്തിന്‍റെ കടമ ആണ് . 3833,,ന്യൂനപക്ഷങ്ങള്‍ അതേപടി തുടരുമോ അതോ ഇല്ലാതാകുമോ എന്നത് ഭൂരിപക്ഷത്തിന്‍റെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കും . 3834,,ന്യൂനപക്ഷം അതോടെ ഇല്ലാതാവും . 3835,,ഒരു ഭരണഘടനയും കുറ്റമറ്റത് അല്ല . 3836,,ഇന്ത്യന്‍ ഭരണഘടനയും ഈ സാമാന്യ നിയമത്തിന് ഒരു അപവാദം അല്ല . 3837,,എങ്കിലും പ്രവര്‍ത്തനക്ഷമമായ ഒരു രേഖ ആണ് അത് എന്ന കാര്യം സംശയാതീതം ആണ് . 3838,,ആദര്‍ശവാദത്തിന്‍റെയും യാഥാര്‍ഥ്യബോധത്തിന്‍റെയും സമ്മേളനം ആണ് അത് . 3839,,സൂക്ഷ്മവിചാരവും വിശദവിശകലനവും വാദപ്രതിവാദങ്ങളും എല്ലാം അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . 3840,,രൂക്ഷമായ അഭിപ്രായ ഭിന്നതകളും ഇടയ്ക്ക് ഒക്കെ പ്രകടം ആയിരുന്നു . 3841,,"പക്ഷേ , അവസാന വിശകലനത്തില്‍ യഥാര്‍ഥത്തില് ഉള്ള ഒരു വിട്ടുവീഴ്ചാമനോഭാവവും സഹിഷ്ണുതയും പരക്കെ പ്രകടം ആയിരുന്നു ." 3842,,ഭരണഘടനാ സമ്പ്രദായം ആധുനിക ലോകത്തിന്‍റെ മഹത്തായ ഒരു നേട്ടം ആണ് . 3843,,ഇത് താരതമ്യേന അടുത്ത കാലത്ത് മാത്രം കൈവന്നിട്ട് ഉള്ള ഒരു നേട്ടവും ആണ് . 3844,,"അതിനാല്‍ , അത് ഇനിയും വേണ്ടത്ര സുസ്ഥാപിതം ആയി കഴിഞ്ഞിട്ടില്ല ." 3845,,ഓരോ ഭരണഘടനയും ചില അടിസ്ഥാനതത്ത്വങ്ങളെ ആസ്പദം ആക്കി ഒരു ഭരണകൂടം കെട്ടിപ്പടുക്കാന് ആണ് ഉദ്യമിക്കുന്നത് . 3846,,ഈ അടിസ്ഥാന തത്ത്വങ്ങള് ആകട്ടെ ഏറെക്കുറെ സുസ്ഥാപിതങ്ങളും ആണ് . 3847,,അത്തരം വ്യത്യാസങ്ങള്‍ ഭരണഘടനാതത്ത്വങ്ങളെ നിര്‍ണയിക്കുന്ന വ്യത്യസ്ത പരിതസ്ഥിതികളുടെയും സാഹചര്യങ്ങളുടെയും സൃഷ്ടി ആണ് . 3848,,അതിന് അതിന്‍റേതായ അടിസ്ഥാന തത്വങ്ങള് ഉണ്ട് . 3849,,ഭരണഘടന തുടങ്ങുന്നത് തന്നെ ജനങ്ങളുടെ പരമാധികാരം വിളംബരം ചെയ്ത് കൊണ്ട് ആണ് . 3850,,"ഇതേ ആശയം ഭരണഘടനയില്‍ പല സ്ഥലത്തും ആവര്‍ത്തിക്കുന്നുണ്ട് - വിശേഷിച്ചും , തിരഞ്ഞെടുപ്പുകളെ പറ്റി പ്രതിപാദിക്കുന്ന അധ്യായത്തില്‍ ." 3851,,പ്രതിനിധികളെ സൃഷ്ടിക്കാന്‍ തിരഞ്ഞെടുപ്പ് മാത്രം അല്ല മാര്‍ഗം . 3852,,"പക്ഷേ , തിരഞ്ഞെടുപ്പ് ആണ് ഏറ്റവും നല്ല ജനാധിപത്യമാര്‍ഗം ആയി കരുതപ്പെടുന്നത് ." 3853,,സ്വതന്ത്രമായ തിരഞ്ഞെടുപ്പുകള്‍ ഒരു അ൪ഥത്തില്‍ ബഹുജന വിദ്യാഭ്യാസത്തിന് ഉള്ള ഏറ്റവും വലിയ വേദി ആണ് . 3854,,നിരക്ഷരത്വം എന്ന് വച്ചാല്‍ അജ്ഞത എന്ന അര്‍ഥം ആകുന്നില്ല . 3855,,ഇത് ആണ് നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്നത് . 3856,,പ്രായപൂര്‍ത്തി വോട്ടവകാശത്തിന് വ്യവസ്ഥ ചെയ്യുന്നത് കൊണ്ട് മാത്രം ഭരണഘടനാനിര്‍മാതാക്കള്‍ തൃപ്തര് ആയിട്ടില്ല . 3857,,സ്വതന്ത്രമായ തിരഞ്ഞെടുപ്പുകള്‍ ഇന്ത്യയില്‍ ഒരു യാഥാര്‍ഥ്യം ആയി തീര്‍ന്നിരിക്കുന്നു . 3858,,സമ്മതിദായകര്‍ക്ക് തിരഞ്ഞെടുക്കുന്നതിന് ഉള്ള സ്വാതന്ത്ര്യവും രഹസ്യ ബാലറ്റ് സമ്പ്രദായവും ഉറപ്പുവരുത്തിയിരിക്കുന്നു . 3859,,അതു വരെ ' സോഷ്യലിസ്റ്റ് ' എന്ന പദം ഭരണഘടനയില്‍ ബാലറ്റ് ഉള്‍പ്പെടുത്തിയിരുന്നില്ല . 3860,,നാല്‍പത്തിരണ്ടാം ഭേദഗതിയോട് കൂടി സോഷ്യലിസ്റ്റ് എന്ന അടിസ്ഥാന തത്ത്വം പ്രത്യക്ഷം ആയി തന്നെ ഭരണഘടനയില്‍ സ്ഥാനം പിടിച്ചു . 3861,,സാമ്പത്തികരംഗത്ത് രാഷ്ട്രത്തിന്‍റെ ഇടപെടലും പങ്കാളിത്തവും വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ആധുനിക യുഗത്തിന്‍റെ ഒരു പ്രത്യേകത ആണ് . 3862,,മേല്‍ കാണിച്ചത് പോലെ നിദേശകതത്ത്വങ്ങള്‍ ഭരണഘടനയുടെ സോഷ്യലിസ്റ്റ് ലക്ഷ്യം അര്‍ഥശങ്കയ്ക്ക് ഇട ഇല്ലാതെ തന്നെ നിര്‍വചിച്ചിരുന്നു . 3863,,ഒരു ഒരുസോഷ്യലിസ്റ്റ് രാഷ്ട്രം ആണ് ഇന്ത്യയുടെ ലക്ഷ്യം . 3864,,ഈ ലക്ഷ്യം നേടുന്നതിനായി ഭരണഘടന പലവട്ടം ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട് . 3865,,നിയമനിര്‍മാണം നടത്തുമ്പോള്‍ മൌലികാവകാശങ്ങളെക്കാള്‍ നിദേശകതത്ത്വങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നവ ആണ് ഏറെക്കുറെ ഈ ഭേദഗതികള് എല്ലാം തന്നെ . 3866,,നാല്‍പത്തിരണ്ടാം ഭേദഗതി ഒരു പടി കൂടി മുന്നോട്ട് പോയി . 3867,,അതിന്‍റെ ഫലം ആണ് ഭരണഘടനയുടെ പീഠികയില്‍ സോഷ്യലിസ്റ്റ് എന്ന പദം കൂട്ടിച്ചേര്‍ത്തത് . 3868,,ഒരു മതേതര രാഷ്ട്രം സ്ഥാപിക്കുവാന് ആണ് ഭരണഘടന ആരംഭത്തില്‍ തന്നെ ലക്ഷ്യമിട്ടിരുന്നത് . 3869,,അതിന്‍റെ പേരില്‍ ആര്‍ക്കും പ്രത്യേകമായ ആനുകൂല്യമോ പദവിയോ ലഭിക്കുന്നതും അല്ല . 3870,,1949 ഭരണഘടന ആദ്യമായി അംഗീകരിക്കപ്പെട്ടപ്പോള്‍ അതില്‍ ഒരിടത്തും മതേതരത്വം എന്ന പദം ഉള്‍ക്കൊണ്ടിരുന്നില്ല . 3871,,മതേതരത്വം എന്നത് ഒരു പാശ്ചാത്യാശയം ആണ് . 3872,,നൂറ്റാണ്ടുകള് ഉള്ള അതിന്‍റെ പരിവര്‍ത്തനം മതവിരുദ്ധവും ദൈവവിരുദ്ധവുമായ ഒരു പതനത്തില്‍ എത്തിച്ചു . 3873,,തികച്ചും നിഷ്പക്ഷമായ നയം മാത്രം പിന്തുടരുന്നു . 3874,,നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം പാശ്ചാത്യ മതേതരത്വാശയത്തിന്‍റെ തനിപ്പകര്‍പ്പ് അല്ല . 3875,,മതത്തിന്‍റെ അടിസ്ഥാനത്തില് ഉള്ള വിവേചനത്തെ അത് നിരോധിച്ചിരിക്കുന്നു . 3876,,കൂടാതെ പൊതുസ്ഥാപനങ്ങളിലെ ജോലികളുടെ കാര്യത്തില്‍ എല്ലാവര്‍ക്കും തുല്യ അവസരങ്ങളും നല്‍കിയിരിക്കുന്നു . 3877,,പൊതു പ്രാധാന്യം ഉള്ള സ്ഥലങ്ങളുടെ കാര്യത്തിലും വിവേചനം അനുവദനീയം അല്ലാതെ ആക്കിയിരിക്കുന്നു . 3878,,""" സ്വാതന്ത്ര്യം "" അത്ര എളുപ്പത്തില്‍ നിര്‍വചിക്കപ്പെടാവുന്ന ഒരു പദം അല്ല ." 3879,,' സ്വാതന്ത്ര്യം ' എന്ന പദത്തിന് ലോകത്ത് ഒരിക്കലും ഒരു നല്ല നിര്‍വചനം ഉണ്ടായിട്ടില്ല . 3880,,നമ്മള്‍ എല്ലാവരും സ്വാതന്ത്ര്യത്തിന്‍റെ ചേരിയില്‍ ആണ് . 3881,,"പക്ഷേ , ഒരേ പദം ഉപയോഗിക്കുമ്പോള് പോലും ഒരേ അര്‍ഥം അല്ല എല്ലാവരും ഉദ്ദേശിക്കുന്നത് ." 3882,,ആധുനിക ജനാധിപത്യവ്യവസ്ഥിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പതിയിരിക്കുന്ന ഏറ്റവും വലിയ അപകടം ഒരുപക്ഷേ ഇത് ആണ് . 3883,,ഇതിന് എതിരായി വളരെയധികം കരുതിയിരിക്കേണ്ടതും ആണ് . 3884,,ഇതിനു പരിഹാരമായി ഒരു ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കാവുന്ന രണ്ടു പോംവഴികള്‍ ആണ് ഉള്ളത് . 3885,,ഈ അവകാശങ്ങള്‍ ഗവണ്‍മെന്‍റിന്‍റെ നിയമനിര്‍മാണാധികാരങ്ങളെയും നിയമനിര്‍വാഹകാധികാരങ്ങളെയും പരിമിതപ്പെടുത്തുന്നു . 3886,,"ഒരുവശത്ത് , വ്യക്തിയുടെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ചില നിയമങ്ങള്‍ പാസ്സാക്കുന്നതില്‍ നിന്നും നിയമസഭ തടയപ്പെട്ടിരിക്കുന്നു ." 3887,,"മറുവശത്ത് , പൌരന്മാര് ആയി ഇടപെടുമ്പോള്‍ ചില നടപടിക്രമങ്ങളും ചട്ടങ്ങളും അനുസരിക്കാന്‍ എക്സിക്യൂട്ടീവ് നിര്‍ബന്ധിതം ആകുന്നു ." 3888,,ഒരുതരത്തില് ഉള്ള ഭൂരിപക്ഷത്തിനും ഇത്തരം അവകാശങ്ങള്‍ കൈയടക്കി വയ്ക്കാന്‍ അവകാശം ഇല്ല . 3889,,ഭരണഘടന ഈ അവകാശങ്ങളെ ഏഴ് വിഭാഗങ്ങള് ആയി തരംതിരിച്ചിരിക്കുന്നു . 3890,,ഇതില് ഒന്ന് ഭരണഘടനാപരമായ പരിഹാരങ്ങള്‍ തേടുന്നതിന് ഉള്ള അവകാശം ആണ് . 3891,,ഭൂരിപക്ഷ ഭരണത്തിന് ജനാധിപത്യപരമായ നിയമസാധുതയുടെ ചട്ടക്കൂട് നല്‍കുന്നതും ഇവ തന്നെ . 3892,,സമൂഹത്തിലെ ഭൌതികവിഭവങ്ങളുടെ ഉടമാവകാശവും നിയന്ത്രണവും പൊതു നന്മയ്ക്ക് ഏറ്റവും പറ്റിയ രീതിയില്‍ വിതരണം ചെയ്തിരിക്കണം . 3893,,സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യജോലിക്കു തുല്യവേതനം ലഭിക്കണം . 3894,,കുട്ടികളും യുവതീയുവാക്കളും ചൂഷണത്തില്‍ നിന്നും ധാര്‍മികവും ഭൌതികവും ആയ അവഗണനകളില്‍ നിന്നും സംരക്ഷിക്കപ്പെടണം . 3895,,"ഈ സമരങ്ങളുടെ ഫലം ആയി , ശാശ്വതമൂല്യം ഉള്ള ഒരു പ്രമാണം സുസ്ഥാപിതം ആയിത്തീര്‍ന്നു ." 3896,,നീതിന്യായപാലനം സ്വതന്ത്രം അല്ലെങ്കില്‍ അതിന് നിഷ്പക്ഷമായി തീരാന്‍ കഴിയുകയില്ല . 3897,,"അത് അനുസരിച്ച് , ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കര്‍ക്കശമായ യോഗ്യത മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട് ." 3898,,സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്ന കാര്യത്തില്‍ ചീഫ്ജസ്റ്റിന്‍റെ അഭിപ്രായം ഒഴിച്ചുകൂടാത്തത് ആണ് . 3899,,ജഡ്ജിമാരുടെ നിയമനം മിക്കവാറും അവരുടെ ആയുഷ്കാലത്തേക്ക് തന്നെ ആണ് . 3900,,അവരെ ഒരിക്കല്‍ നിയമിച്ച് കഴിഞ്ഞാല്‍ അവര്‍ക്ക് ദൂഷ്യം വരുന്ന തരത്തില്‍ അവരുടെ സേവനവ്യവസ്ഥകള്‍ മാറ്റാവുന്നത് അല്ല . 3901,,അവര്‍ക്ക് ഉയര്‍ന്ന ശമ്പളനിരക്കുകള്‍ നല്‍കപ്പെടുന്നു . 3902,,അവരുടെ നടപടികള്‍ നിയമസഭയ്ക്ക് ചര്‍ച്ച ചെയ്യാവുന്നത് അല്ല . 3903,,തെളിയിക്കപ്പെട്ട പെരുമാറ്റദൂഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ അവരെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ പാടുള്ളു . 3904,,വളരെ വര്‍ഷങ്ങള് ആയി അത് അവിടെ നിലവില്‍ ഉണ്ടായിരുന്നു . 3905,,ബ്രിട്ടീഷ് ഭരണകാലത്ത് പരിമിതമായ രീതിയില് എങ്കിലും അത് പ്രാവര്‍ത്തികമാക്കപ്പെടുകയും ചെയ്തിരുന്നു . 3906,,അനശ്വരമായ ഐക്യസ്വഭാവം ഉള്ള രാഷ്ട്രം സൃഷ്ടിക്കുക ആയിരുന്നു അവരുടെ ഉദ്ദേശ്യം . 3907,,രാഷ്ട്രത്തലവന്‍റെ പേരില്‍ നിര്‍വഹിക്കപ്പെടുന്ന ഭരണനടപടികള്‍ക്ക് മുഴുവന്‍ ചുമതലയും അവര് ആണ് വഹിക്കുന്നതും . 3908,,മന്ത്രിസഭയുടെ ഐക്യവും കൂട്ടുത്തരവാദിത്വവും പ്രധാനമന്ത്രിയില്‍ കൂടി ആണ് സാധിതപ്രായം ആകുന്നത് . 3909,,ക്യാബിനറ്റ് സമ്പ്രദായത്തിന്‍റെ ആണിക്കല്ല് ആണ് പ്രധാനമന്ത്രി . 3910,,മന്ത്രിസഭയില് ഉള്ള തന്‍റെ സഹപ്രവര്‍ത്തകരെ അദ്ദേഹത്തിന്‍റെ ശുപാര്‍ശപ്രകാരം ആണ് നിയമിക്കുന്നത് . 3911,,അദ്ദേഹം അധികാരം വിട്ടൊഴിയുമ്പോള്‍ മറ്റു മന്ത്രിമാരും പുറത്ത് പോകുന്നു . 3912,,മന്ത്രിസഭയുടെ രൂപവത്കരണത്തിലും പിരിച്ചുവിടലിലും കേന്ദ്രശക്തി ആയി പ്രവര്‍ത്തിക്കുന്നത് പ്രധാനമന്ത്രി ആണ് . 3913,,ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷ് ക്യാബിനറ്റ് സമ്പ്രദായം മിക്കവാറും മുഴുവന് ആയും ഒരു അടിസ്ഥാനപ്രമാണം ആയി അംഗീകരിച്ചിരിക്കുന്നു . 3914,,"ക്രയവിക്രയങ്ങള്‍ക്ക് പ്രധാനമായും ഉപയോഗിച്ചിരുന്ന 500 , 1000 രൂപയുടെ കറന്‍സിനോട്ടുകള്‍ അസാധു ആക്കിയത് കാരണം രാജ്യത്ത് അതിരൂക്ഷമായ കറന്‍സിക്ഷാമം കഴിഞ്ഞ ഒരു മാസം ആയി അനുഭവപ്പെടുന്നു ." 3915,,ഇതിന് ഉള്ള കാരണങ്ങള്‍ പലത് ആണ് . 3916,,രാജ്യത്ത് നിലവില്‍ ഉണ്ടായിരുന്ന മൊത്തം കറന്‍സിയില്‍ 86 ശതമാനവും അസാധു ആക്കപ്പെട്ടു . 3917,,( 2 ) അസാധു ആക്കപ്പെട്ട 14.48ലക്ഷംകോടി രൂപയ്ക്ക് പകരം ഒരു മാസം കൊണ്ട് അച്ചടിക്കാന്‍ കഴിഞ്ഞത് 3.8 ലക്ഷം കോടി രൂപ മാത്രം ( 26 ശതമാനം ) . 3918,,( 3 ) ചില്ലറ നല്കാന്‍ പറ്റിയ കറന്‍സി ഇല്ലാത്തതിനാല്‍ ചെറുകിട ക്രയവിക്രയങ്ങള്‍ക്ക് പുതുതായി ഇറക്കിയ 2000 രൂപ നോട്ട് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടായി . 3919,,( 4 ) ബാങ്കുകളില്‍ നിന്ന് ഒരാഴ്ച പിന്‍വലിക്കുന്ന തുക 24000 രൂപ ആയി പരിമിതപ്പെടുത്തിയതിനാല്‍ വലിയ വിഭാഗം ജനങ്ങള്‍ക്ക് പണമിടപാടുകള്‍ നടത്താന്‍ പണം ഇല്ലാതെ ആയി . 3920,,( 5 ) പഴയ കറന്‍സി മാറ്റിയെടുക്കുന്നതിനും ഉപയോഗിക്കുന്നതിനും ബാങ്കുകളില്‍ നിന്നും എ.ടി.എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനും റേഷനിങ് സ്വഭാവത്തില് ഉള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി . 3921,,ഈ നടപടികള്‍ അഭൂതപൂര്‍വമായ സാമ്പത്തിക പ്രത്യാഘാതങ്ങള് ആണ് സൃഷ്ടിച്ചിട്ട് ഉള്ളത് . 3922,,രക്തക്കുറവ് കാരണം വേണ്ട അളവില്‍ രക്തം ശരീരത്തിന്‍റെ എല്ലാ അവയവങ്ങളിലും എത്തിച്ചേരാതെ ശരീരവും ശരീര ഭാഗങ്ങളും തളരുന്നത് പോലെ ആണ് കറന്‍സിക്ഷാമം സമ്പദ്ഘടനയെയും സാമ്പത്തിക മേഖലകളെയും തളര്‍ത്തുന്നത് . 3923,,ഈ പ്രശ്നം കേരള സമ്പദ്ഘടനയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ പരിശോധിക്കുകയും ഇത് പരിഹരിക്കാന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയും ചെയ്യുന്നു . 3924,,"മാധ്യമ റിപ്പോര്‍ട്ടുകള്‍ , മറ്റു വിവരങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ കറന്‍സി അസാധുവാക്കലിനു ശേഷം കേരള സമ്പദ്ഘടനയില്‍ ഉണ്ടായ പ്രത്യാഘാതങ്ങള്‍ പരിശോധിക്കും ." 3925,,( 1 ) കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനത്തില്‍ മൂന്നിലൊന്നില്‍ അധികം കുറവ് ഉണ്ടായി . 3926,,"വയനാട്ടില്‍ ഇഞ്ചി , കുരുമുളക് , കാപ്പി തുടങ്ങിയ വ്യാപാരം നടത്തുന്ന കടകള്‍ പൂട്ടികൊണ്ടിരിക്കുന്നു ." 3927,,മലയോര ജില്ല ആയ ഇടുക്കിയിലേയും സ്ഥിതി വ്യത്യസ്തം അല്ല . 3928,,"പച്ചത്തേങ്ങ , റബ്ബര്‍ എന്നിവയുടെ വ്യാപാരവും രൂക്ഷമായ പ്രതിസന്ധിയില് ആണ് ." 3929,,( 2 ) മത്സ്യവ്യാപാരത്തില്‍ ഏതാണ്ട് നാലിലൊന്നില്‍ അധികം കുറവ് ഉണ്ടായിട്ടുണ്ട് . 3930,,ഇത് മത്സ്യബന്ധനത്തെയും ബാധിച്ചിട്ടുണ്ട് . 3931,,"( 3 ) ഗ്രാമപ്രദേശങ്ങളിലെ അസംഘടിത മേഖലയിലെ ചന്തകള്‍ , ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ , ചെറുകിട ഹോട്ടലുകള്‍ , ചരക്ക് ഗതാഗതം എന്നിവയുടെ വരവില്‍ ‍കഴിഞ്ഞ ഒരു മാസം മുന്‍ മാസത്തെക്കാള്‍ 20 മുതല്‍ 35 ശതമാനം വരെ കുറവ് ഉണ്ടായി ." 3932,,( 4 ) കെട്ടിട നിര്‍മാണവും അതുമായി ബന്ധപ്പെട്ട അനുബന്ധ പ്രവൃത്തികളും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളും മൂന്നിലൊന്നില്‍ അധികം കുറഞ്ഞു . 3933,,ഗണ്യമായ തൊഴില്‍നഷ്ടം ഉണ്ടായി . 3934,,ഇത് അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്കു തിരിച്ച് പോകുന്ന സ്ഥിതിവിശേഷം സംജാതമാക്കിട്ടുണ്ട് . 3935,,( 5 ) 2015ല്‍ ടൂറിസത്തില്‍ നിന്ന് 26000 കോടി രൂപയുടെ വരുമാനം ഉണ്ടായത് ആയി കണക്കാക്കുന്നു . 3936,,കറന്‍സി അസാധുആക്കല് ഓടെ ടൂറിസ്റ്റുകളുടെ വരവ്‌ നാലിലൊന്ന് ആയി കുറഞ്ഞു . 3937,,കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നവംബറിലെ വരുമാനം 50 ശതമാനം കുറഞ്ഞു . 3938,,( 6 ) വിദേശ മലയാളികള്‍ സംസ്ഥാനത്തേക്ക് അയയ്ക്കുന്നത് ഏതാണ്ട് ഒരുലക്ഷംകോടി രൂപയോളം ആണ് . 3939,,കറന്‍സി നിയന്ത്രണം ഉള്ളതിനാല്‍ ഈ തുക ചെലവാക്കാന്‍ കഴിയുന്നില്ല . 3940,,"നിര്‍മാണം , റിയല്‍ എസ്റ്റേറ്റ് , മറ്റ് ആസ്തികളിലെ നിക്ഷേപം , ഉപഭോഗവസ്തുക്കളുടെ വാങ്ങല്‍ , വിദ്യാഭ്യാസം , ചികിത്സ തുടങ്ങിയവയ്ക്ക് ഈ തുക ഉപയോഗിക്കാത്തത് കാരണം ' ഗള്‍ഫ് പോക്കറ്റുകള്‍ ’ സാമ്പത്തിക ‌മാന്ദ്യത്തിലേക്കു നീങ്ങുന്നു ." 3941,,( 7 ) സംസ്ഥാന സര്‍ക്കാരിന്‍റെ ലോട്ടറിവില്പന പകുതിയോളം കുറഞ്ഞു . 3942,,ഇത് കാരണം ലോട്ടറിവില്പന കൊണ്ട് ഉപജീവനം നടത്തുന്ന 12 ലക്ഷത്തോളം പേര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില് ആയി . 3943,,( 8 ) സംസ്ഥാന സര്‍ക്കാരിന്‍റെ നികുതിവരുമാനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായി . 3944,,രജിസ്‌ട്രേഷന്‍ ഫീസും സ്tamമ്പ് ഡ്യൂട്ടിയും 40 ശതമാനവും മോട്ടോര്‍വാഹന നികുതി 34 ശതമാനവും വാണിജ്യനികുതി ഒമ്പത്‌ ശതമാനവും ലോട്ടറിയില്‍ നിന്ന് വരുമാനം 49 ശതമാനവും കുറഞ്ഞു . 3945,,നികുതി വരുമാനത്തില്‍ വരും മാസങ്ങളില്‍ കൂടുതല്‍ ഇടിവ് ഉണ്ടാവാന്‍ സാധ്യത ഉണ്ട് എന്ന് സംസ്ഥാന ധനകാര്യവകുപ്പ് അഭിപ്രായപ്പെടുന്നു . 3946,,( 9 ) നോട്ട് പ്രതിസന്ധി കാരണം കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന വരുമാനം 70ലക്ഷം കുറയുകയും സ്ഥാപനം സാമ്പത്തിക തകര്‍ച്ചയിലേക്കു നീങ്ങുന്നു . 3947,,"ഓട്ടോറിക്ഷ , ടാക്സികള്‍ , ചരക്ക് വാഹനങ്ങള്‍ , ടൂറിസ്റ്റ് വാഹനങ്ങള്‍ തുടങ്ങിയവയുടെ വരുമാനം ഗണ്യമായി കുറഞ്ഞിട്ടുണ്ട് ." 3948,,"( 10 ) ബാങ്കുകള്‍ , ബാങ്കിങ്ങ് ഇതര സ്ഥാപനങ്ങള്‍ , ചിട്ടികള്‍ , പ്രാഥമിക സഹകരണസ്ഥാപനങ്ങള്‍ തുടങ്ങിയവ വഴി നല്‍കികൊണ്ടിരുന്ന വായ്പ വിതരണം സ്തംഭനാവസ്ഥയിലേക്ക് നീങ്ങി ." 3949,,"ഇത് സംസ്ഥാന സമ്പദ്ഘടനയിലെ എല്ലാ മേഖലകളിലെയും ഉത്പാദന , സര്‍വീസ് പ്രവര്‍ത്തനങ്ങളെ രൂക്ഷമായ മാന്ദ്യത്തിലേക്ക് നയിക്കുന്നു ." 3950,,( 1 ) കറന്‍സി അസാധുവാക്കല്‍ കാരണം കേരളത്തിന്‍റെ ഒരു മാസത്തെ ആഭ്യന്തരവരുമാനത്തിന്‍റെ മൂന്നില്‍ഒന്നില്‍ അധികം കുറവ് ഉണ്ടായിട്ടുണ്ട് ( ജി.ഡി.പി ) . 3951,,( 12 ) തൊഴില്‍നഷ്ടവും മൂന്നില്‍ഒന്നില് അധികം ആണ് . 3952,,"പുതിയ 500 , 2000 രൂപയുടെ കറന്‍സി കൊണ്ട് മാത്രം കറന്‍സിക്ഷാമം പരിഹരിക്കാന്‍ കഴിയില്ല ." 3953,,പുതിയ 1000 രൂപ നോട്ടുകളും ആവശ്യം ആണ് . 3954,,ആവശ്യാനുസരണം പുതിയ കറന്‍സി അച്ചടിക്കാനും വിതരണം ചെയ്യാനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണം . 3955,,( 2 ) ബാങ്കില്‍ നിന്ന് വ്യക്തികള്‍ക്ക് ഒരാഴ്ച പിന്‍വലിക്കാവുന്ന തുക പടിപടിയായി വര്‍ധിപ്പിക്കുക . 3956,,ഓരോ രണ്ടാഴ്ചയും 25 ശതമാനം വീതം വര്‍ധിപ്പിക്കുക . 3957,,"( 3 ) ചെറുകിട വ്യാപാരം , പരമ്പരാഗത വ്യവസായം , ചെറുകിട വ്യവസായം , കാര്‍ഷിക ഉത്പാദനം , മോട്ടോര്‍ വാഹനഗതാഗതം , മത്സ്യബന്ധനം , ടൂറിസം , ആസ്പത്രികള്‍ , വിദ്യാലയങ്ങള്‍ തുടങ്ങിയ ചെറുകിട ഉത്പാദനവും സര്‍വീസും നടത്തുന്നവര്‍ക്ക് പ്രതിവാരം അരലക്ഷം രൂപ പണം ആയി പിന്‍വലിക്കാന്‍ അനുവദിക്കുക ." 3958,,( 4 ) പഴയ കറന്‍സി മാറ്റിക്കൊടുക്കുന്നതിലും നാണയ നിയന്ത്രണങ്ങള്‍ക്കും പ്രാധാന്യം നല്‍കിവരുന്ന ബാങ്കുകള്‍ വായ്പ വിതരണത്തിന് മുന്തിയ പരിഗണന നല്‍കുക . 3959,,( 5 ) പ്രാഥമിക സഹകരണ സംഘങ്ങളെ ബാങ്കിങ്‌ സ്ഥാപനങ്ങള് ആയി റീസര്‍വ് ബാങ്ക് അംഗീകരിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട് . 3960,,ഇതിനു പരിഹാരം ആയി അംഗീകാരം നഷ്ടപ്പെട്ട സഹകരണസംഘങ്ങളിലെ നിക്ഷേപകരെ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റുകയോ പുതിയ ശാഖകള്‍ തുടങ്ങിയോ പ്രശ്നം പരിഹരിക്കുക . 3961,,( 6 ) കറന്‍സിക്ഷാമം രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുകയ് ആണ് . 3962,,ഇത് പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാന്ദ്യവിരുദ്ധ പദ്ധതികള്‍ അടിയന്തരമായി രൂപവത്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടത് ആണ് . 3963,,"ഗ്രാമീണജനങ്ങള്‍ , കര്‍ഷകര്‍ , അസംഘടിത മേഖലയിലെയും ചെറുകിട മേഖലയിലെയും ഉത്‌പാദകര്‍ , തൊഴിലാളികള്‍ എന്നിവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നത് ആയിരിക്കണം പദ്ധതികളുടെ മുഖ്യ ലക്ഷ്യം ." 3964,,( 7 ) സംസ്ഥാന സര്‍ക്കാരുകളും സംസ്ഥാനങ്ങളുടെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കൊണ്ട് മാന്ദ്യവിരുദ്ധ പദ്ധതികള്‍ അടിയന്തരം ആയി നടപ്പാക്കണം . 3965,,( 8 ) കറന്‍സിക്ഷാമം സംസ്ഥാന സര്‍ക്കാരുകളുടെ റവന്യു വരവ് കുറയ്ക്കാനും ധനപ്രതിസന്ധിയിലേക്ക്‌ നയിക്കാനും ഇടയാക്കിയിട്ടുണ്ട് . 3966,,ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വായ്പ എടുക്കാന് ഉള്ള പരിധി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കേണ്ടത് ആണ് . 3967,,( 9 ) ഒറ്റയടിക്ക് ഇന്ത്യയെ കറന്‍സിരഹിത രാജ്യം ആക്കാന്‍ കഴിയില്ല . 3968,,നാലില്‍ ഒന്ന് ഒാളം ജനങ്ങള്‍ നിരക്ഷരരും 4 ശതമാനം കുടുംബങ്ങള്‍ ബാങ്കിങ്‌ സേവനം ഉപയോഗിക്കാത്തവരും 90 ശതമാനം കുടുംബങ്ങള്‍ക്കും കമ്പ്യൂട്ടര്‍ ഇല്ലാത്ത ഇന്ത്യയില്‍ ഒരു പ്രഖ്യാപനം വഴി ഇത് നടപ്പാക്കുക അപ്രായോഗികം ആണ് ( 201 സെന്‍സസ് ) . 3969,,69ശതമാനം ജനങ്ങള്‍ ഗ്രാമവാസികള് ആയ ഇന്ത്യയില്‍ മൊത്തം ബാങ്കുശാഖകളുടെ 25 ശതമാനവും എ.ടി.എമ്മുകളുടെ 10 ശതമാനവും മാത്രമെ ഗ്രാമങ്ങളില് ഉള്ളു . 3970,,"അതുകൊണ്ട് ബാങ്കുകള്‍ , എ.ടി.എമ്മുകള്‍ , മറ്റു ഐ.ടി. സംവിധാനങ്ങള്‍ തുടങ്ങിയവ ഗ്രാമപ്രദേശങ്ങളില്‍ വ്യാപകമായി തുടങ്ങാനും ജനങ്ങളെ ഈ പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറാന്‍ പ്രാപ്തമാക്കാനും വര്‍ഷങ്ങള്‍ നീണ്ട പരിശ്രമം ആവശ്യം ആണ് ." 3971,,"( 10 ) കടുത്ത നിയന്ത്രണങ്ങളില്‍ അടിസ്ഥാനം ആയ , ' പോലീസ് രാജ് ’ സ്വഭാവത്തില് ഉള്ള കമ്പോളവിരുദ്ധ നാണയനയങ്ങള് ആണ് ഇപ്പോള്‍ നടപ്പാക്കിയത് ." 3972,,ഇത്തരം കമ്പോളവിരുദ്ധനയങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്കും അരാജകത്വത്തിലേക്കും നയിച്ച ചരിത്രമേ ഉള്ളു . 3973,,നിയന്ത്രണങ്ങള്‍ പരമാവധി കുറവ് ഉള്ള കമ്പോള അനുകൂല നയങ്ങള് ആണ് അനുവര്‍ത്തിക്കേണ്ടത് . 3974,,പഴങ്ങളും പച്ചക്കറികളും കാലാവസ്ഥയ്ക്ക് അനുസരിച്ച് ഉപയോഗിക്കുക . 3975,,ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ഭാരതീയ നൃത്തരൂപം ആണ് കൂടിയാട്ടം . 3976,,പ്രമേഹ രോഗികള്‍ മധുരപലഹാരങ്ങള്‍ മിഠായി എന്നിവ ഉപേക്ഷിക്കണം . 3977,,ഈന്തപ്പഴം വളരെ ചെറിയ രീതിയില്‍ അവര്‍ക്ക് ഉപയോഗിക്കാം . 3978,,"ബദാം , കപ്പലണ്ടി , ആരോറൂട്ട് , എള്ള് എന്നിവ തണുപ്പ് സമയം പ്രയോജനം ചെയ്യുന്നു ." 3979,,അഷ്ടപദി ആണ് സാധാരണ സോപാനസംഗീതത്തില്‍ പാടുന്നത് . 3980,,കൊട്ടിയൂരില്‍ കാടിനു നടുവിലായി രണ്ട് ക്ഷേത്രങ്ങള്‍ ഉണ്ട് . 3981,,ഇവിടത്തെ ശിവക്ഷേത്രം പ്രശസ്തം ആണ് . 3982,,അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗം സ്വയംഭൂ ആണ് എന്നു വിശ്വസിക്കുന്നു . 3983,,"പാല്‍ , നെയ്യ് , കരിക്ക് എന്നിവ കൊണ്ട് ആണ് അഭിഷേകം ." 3984,,തടാകത്തിന്റെ നടുവില്‍ ഉള്ള മണിത്തറയില്‍ ആണ് ശിവലിംഗം ഉള്ളത് . 3985,,പ്രകൃതിയോട് വളരെ ചേര്‍ന്നു നില്‍ക്കുന്ന ഒരു ഉത്സമം ആണ് . 3986,,ദക്ഷന്റെ താടിയുടെ പ്രതീകം ആണ് ഓടപ്പൂവ് . 3987,,മുത്തപ്പന്റെ ആരൂഢമം ആണ് കുന്നത്തൂര്‍ പാടി . 3988,,പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ ആണ് ഉത്സവം നടക്കുന്നത് . 3989,,"ശിശിരം , വസന്തം , ഗ്രീഷ്മം , വര്‍ഷം , ശരത് , ഹേമന്തം എന്നീ ആറു ഋതുക്കള്‍ ആണ് ശാസ്ത്രത്തില്‍ പറയുന്നത് ." 3990,,ഇന്ത്യയില്‍ പല ഇനം കറിവേപ്പ് നിലവില്‍ ഉണ്ട് . 3991,,ഒന്നര വര്‍ഷം പ്രായം ഉള്ള മരത്തില്‍ നിന്ന് ഇല നുള്ളാം . 3992,,വേനലില്‍ നന്നായി നനയ്ക്കണം . 3993,,ഇത് വഴി നിറയെ ഉപശാഖകള്‍ വളരും . 3994,,മട്ടുപ്പാവിലെ പച്ചക്കറികള്‍ ദിവസവും നനയ്ക്കണം . 3995,,അല്‍പ്പം ശ്രദ്ധിച്ചാല്‍ ജലത്തിന്റെ ദുരുപയോഗം കുറയ്ക്കാന്‍ കഴിയും . 3996,,കേരള കലാമണ്ഡലം സ്ഥാപിച്ചതും വള്ളത്തോള്‍ ആയിരുന്നു . 3997,,കേരളത്തിലെ ഋതുക്കളെ മൂന്ന് ആയി വിഭജിക്കാം . 3998,,ഒറ്റയ്ക്കോ കൂട്ടമായോ ആണ് തീര്‍ത്ഥാടനം നടത്തുന്നത് . 3999,,കാശ്മീരി പെണ്‍കുട്ടിയുടെ നിറം ആണ് പാരീസ് ലക്ഷ്മിക്ക് . 4000,,മോഹിനിയാട്ടവും കുച്ചുപ്പുഡിയും എല്ലാം മനോഹരം ആണ് . 4001,,എങ്കിലും ഭരതനാട്യത്തിന് തന്നെ ശ്രദ്ധ ചെലുത്താന്‍ ആണ് ശ്രമിക്കുന്നത് . 4002,,പിന്നെ ഇപ്പോള്‍ കഥകളിയും പഠിക്കുന്നുണ്ട് . 4003,,അത് ഒരു ആഗ്രഹത്തിന് പുറത്ത് ഉള്ള പഠനം ആണ് . 4004,,എല്ലാ കേരള വിഭവങ്ങളും ഇഷ്ടം ആണ് . 4005,,എല്ലാം ഉണ്ടാക്കാനും പഠിച്ചു . 4006,,മലയാളം പറഞ്ഞാല്‍ മനസ്സിലാകും . 4007,,ഈ നാട്ടില്‍ അത് സര്‍വ്വസാധാരണം ആണ് . 4008,,പാട്ടിന്റെ ഭാവം ഗായകന് മാത്രമേ സൃഷ്ടിക്കാന്‍ ആവൂ . 4009,,പരമ്പരാഗത വസ്ത്രങ്ങള്‍ ആണ് ഇവിടെ ഇന്നും തരംഗം . 4010,,വീണ്ടും മഴ പെയ്യുന്നു . 4011,,കപ്പ ഒരു തലമുറയുടെ വിശപ്പ് മാറ്റി . 4012,,കുട്ടിക്കാലത്ത് മഴ നനഞ്ഞാല്‍ അമ്മ ചീത്ത പറയും . 4013,,ജലദോഷം വരും എന്ന് ആണ് പറയുക . 4014,,നിലയ്ക്കാത്ത കാറ്റിന്‍റെ കൂടാരം ആണ് രാമക്കല്‍മേട് . 4015,,കോട്ടകളുടെ നാട് ആണ് കാസര്‍കോട് . 4016,,സൂചിപ്പാറയുടെ സൗന്ദര്യം സഞ്ചാരികളുടെ മനസ്സില്‍ ഇടം നേടി . 4017,,കേരളത്തിലെ ഏറ്റവും വലിയ കോട്ട ആണ് ബേക്കല്‍കോട്ട . 4018,,പടത്തിലെ കഥാപാത്രങ്ങള്‍ വളരെ മികച്ചത് ആണ് . 4019,,കഥ മനോഹരം ആയിരുന്നു . 4020,,പടത്തിനെ പറ്റി നല്ല അഭിപ്രായം ആണ് . 4021,,വര്‍ക്കിലെ പുതുമയ്ക് ആണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത് . 4022,,ഗംഗയുടെ തീരത്ത് ശിവന്റെ ഒരു കൂറ്റന്‍ പ്രതിമ കണ്ടു . 4023,,വെണ്ണക്കല്ലു കൊണ്ട് ആണ് നിര്‍മ്മിച്ചത് . 4024,,രമ മന്ത്രിക്ക് പരാതി നല്‍കി . 4025,,ചങ്ങാട യാത്രയുടെ രസം ഇതിനകം കുറച്ച് അറിഞ്ഞിരുന്നു . 4026,,"ചൊവ്വ , വ്യാഴം , ശനി ദിവസങ്ങളില്‍ ആണ് പണി നടക്കുന്നത് ." 4027,,എല്ലാ സ്വാതന്ത്ര്യങ്ങളും അദ്ദേഹം എനിക്ക് തന്നു . 4028,,ഞാൻ ഇന്ന് ഉച്ചക്ക് രസം കഴിച്ചു . 4029,,ദീപേഷിന്റെ യാത്ര പക്ഷേ ഇവിടെ തീരുന്നില്ല . 4030,,ഒരു ദിവസം കൂടി കുട്ടനാട്ടില്‍ കറങ്ങാന്‍ ആണ് പ്ലാന്‍ . 4031,,നാം കുളി മാത്രം പുഴയിലും കുളങ്ങളിലും ആക്കി . 4032,,രുചിയുടെ കാര്യത്തില്‍ ഒരു കുറവും ഇല്ല . 4033,,രുചിയുടെ കായിക്കയ്ക്ക് കോടി കോടി പ്രണാമം . 4034,,ബിരിയാണി പല സ്ഥലങ്ങളുടെയും പേര് കൊണ്ട് പ്രശസ്തം ആണ് . 4035,,സാങ്കേതിക കണ്ടെത്തലുകള്‍ എന്നും നല്ലത് ആണ് . 4036,,എല്ലാത്തരം വിവരങ്ങളും അതിലൂടെ വിനിമയം ചെയ്യപ്പെടണം . 4037,,ഹിന്ദി പഠിപ്പിക്കണം . 4038,,വസ്തുനിഷ്ഠമായ മൂല്യനിര്‍ണയ രീതികളും സ്വീകരിക്കപ്പെടണം . 4039,,വര്‍ഷാവസാനം പൊതുപരീക്ഷ നടത്തിപ്പോരുന്നു . 4040,,വൈദ്യുതി കുറ്റിയാടി പദ്ധതിയില്‍ നിന്ന് ലഭ്യമാക്കും . 4041,,വിത്തു സംഭരണത്തിന് മുമ്പ് ആയി കുളങ്ങള്‍ ശാസ്ത്രീയമായി തയ്യാറാക്കണം . 4042,,വീട്ടിലെ സ്വീകരണമുറിയില്‍ മഴവില്ല് വിരിയുന്നു . 4043,,ചരിത്രം ഉറങ്ങുന്ന നാട്ടില്‍ അവന്‍ എത്തി . 4044,,അവന്റെ മനസ്സില്‍ ഉള്ള കാര്യം അമ്മ പറഞ്ഞു . 4045,,കാത്തിരുന്ന ദിവസം ആനന്ദ്‌ വന്നു . 4046,,പ്രിയ കവിത എഴുതുന്നത്‌ അച്ഛന്‍ കണ്ടു . 4047,,കളിക്കാര്‍ പരിശീലനത്തിനു ശേഷം തിരിച്ചെത്തി . 4048,,ഫലപ്രദമായ ചികിത്സ ആണ്‌ ഇതിന് ആവശ്യം . 4049,,ക്രമേണ നാമ്പ്‌ ഉണങ്ങി വാടിപ്പോകുന്നു . 4050,,ടൂറിസ്റ്റ്കളുടെ വരവിന് ഇടുക്കിയില്‍ കുറവ് ഇല്ല . 4051,,അവള്‍ മഴയുടെ പ്രണയിനി ആയിരുന്നു . 4052,,ഞാൻ ആ കടം വീട്ടി . 4053,,പൂക്കള്‍ ആയിരുന്നു അവളുടെ തോഴികള്‍ . 4054,,കൃത്യമായി വളപ്രയോഗം ആവശ്യം ഉള്ള ചെടി ആണ് ഇത് . 4055,,പനിനീര്‍പ്പൂവിന് വളരെ നല്ല ഗന്ധവും ഉണ്ട് . 4056,,ആ ഫോണ്‍കോള്‍ ആണ് കാരണം അല്ലെങ്കില്‍ പരിചയപ്പെടാം ആയിരുന്നു . 4057,,വിവിധ ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട് . 4058,,പത്തനംതിട്ടയിലെ പ്രകൃതിരമണീയമായ വിനോദസഞ്ചാരകേന്ദ്രം ആണ് ഗവി . 4059,,അവിടെ ഞങ്ങള്‍ ബോട്ട് സവാരി നടത്തി . 4060,,മൂന്നാറില്‍ തണുപ്പ് തുടങ്ങി . 4061,,മരങ്ങള്‍ മഴ പെയ്യുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു . 4062,,"കേരളത്തിന് മൂന്ന് മഴക്കാലങ്ങള്‍ ഉണ്ട് ഇടവപ്പാതി , തുലാവര്‍ഷം , വേനല്‍മഴ ." 4063,,വളരെയധികം മഴ ലഭിക്കുന്ന വനങ്ങള്‍ ആണ് മഴക്കാടുകള്‍ . 4064,,രാജാവിന്റെ ജീവിതം എല്ലാവരും മാതൃക ആക്കിയിരുന്നു . 4065,,സീതയെ കാണാന്‍ രാമൻ എത്തി . 4066,,സര്‍പ്പാരാധനയില്‍ പ്രധാനം ആണ് പുള്ളുവന്‍ പാട്ട് . 4067,,നാഗാലാന്റിന്റെ തലസ്ഥാനം ആണ് കൊഹിമ . 4068,,ദീപാവലിക്ക് പടക്കം വാങ്ങിക്കാന്‍ കടകളില്‍ നല്ല തിരക്ക് ആണ് . 4069,,ജൂണ്‍ മാസത്തില്‍ മഴ പെയ്യാര്‍ ഉണ്ട് . 4070,,ആളുകള്‍ നോക്കി നില്‍ക്കെ പാലം തകര്‍ന്നു . 4071,,ചില കാര്യങ്ങള്‍ അവന്‍ അവളോട് പറഞ്ഞു . 4072,,പുസ്തകങ്ങള്‍ അതാതു സ്ഥാനത്ത് വെയ്ക്കണം . 4073,,രാമനെ ചിരിപ്പിക്കാന്‍ വളരെ പ്രയാസം ആണ് . 4074,,അമ്മ കുട്ടിക്ക് ഒരു കുട കൊടുത്തു . 4075,,അവന്‍ പഞ്ചസാര പാലില്‍ കലക്കി കുടിച്ചു . 4076,,പ്രാചീന റോമില്‍ വളരെയധികം ന്യായസഭകള്‍ ഉണ്ടായിരുന്നു . 4077,,കൊളൊസിയം റോമിന്‍റെ ഒരു പ്രതീകം ആണ് . 4078,,പാല​ക്കാ​ട് ​ജി​ല്ല​ ​എ​പ്പോ​ഴും​ പൈതൃകത്തിന്റെ ഓര്‍മ്മകള്‍ സഞ്ചാരികളില്‍ ഉണര്‍ത്താറുണ്ട് .​ 4079,,വ​ള്ളു​വ​നാ​ടന്‍​ ​ഗ്രാ​മ​ങ്ങ​ളും നെല്‍വ​യ​ലു​ക​ളും ഗ​ത​കാ​ല​ ​പ്രൗ​ഡി​യോ​ടെ​ ​നില്‍​ക്കു​ന്ന​ മ​ന​ക​ളും എങ്ങും കാണാം . 4080,,രാവിലെ വിദ്യാലയത്തില്‍ കൃത്യം മണി അടിക്കും . 4081,,മഴ കാരണം കേരളത്തിലെ നദികളുടെ ജലനിരപ്പ് ഉയരുന്നു . 4082,,നാളെ രാവിലെ ലക്ഷ്മിയും പ്രണവും വിവാഹിതര് ആവുന്നു . 4083,,കാര്യങ്ങള്‍ നടക്കാന്‍ ദിവസവും അവന്‍ എന്നെ മണിഅടിക്കുന്നു . 4084,,അവഗണിക്കാൻ ആവാത്ത രീതിയില്‍ അവള്‍ ഉയര്‍ന്ന് വന്നു . 4085,,അവനിലെ രഹസ്യങ്ങള്‍ ചുരുള് അഴിയുന്നു . 4086,,ശിവവല്ലഭപുരം എന്ന് പേര് ഉള്ള സ്ഥലത്ത് ശിവന്‍ വസിക്കുന്നു . 4087,,നടക്കാൻ ഇരിക്കുന്ന വിവാഹം ഭംഗിയായി നടക്കും . 4088,,ജ്വര ചികിത്സയ്ക്ക്‌ വിഷ്ണുക്രാന്തി സസ്യം ഉപയോഗിക്കുന്നു . 4089,,വരാൻ ഇരിക്കുന്ന തീവണ്ടി തിരുവനന്തപുരത്തേക്ക് പോകും . 4090,,വരാന്തയില്‍ കളിക്കുന്ന കുഞ്ഞുങ്ങളെ കണ്ടു . 4091,,ഔഷധം ആയി ഉപയോഗിക്കുന്ന പത്തു ‌കേരളീയ നാട്ടുചെടികള്‍ ആണ് ദശപുഷ്പങ്ങള്‍ . 4092,,ആയുര്‍വേദത്തില്‍ ദശപുഷ്പങ്ങളില്‍ പെടുന്ന സസ്യം ആണ് മുക്കുറ്റി . 4093,,മുറിവ് ഉണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമം ആണ് . 4094,,മുംബൈ ആക്രമണത്തിന്റെ ആവശിഷ്ടങ്ങള്‍ കണ്ടെത്തി . 4095,,എഴുതികൊണ്ടിരുന്ന കഥ എനിയ്ക്‌ വായിക്കാന്‍ തന്നു . 4096,,അവനില്‍ ആണ് എന്റെ പ്രതീക്ഷ . 4097,,നിതാഖാത് കാരണം ധാരാളം പ്രവാസികള്‍ മടങ്ങി എത്തി . 4098,,വീടിന്റെ മുഴുവന്‍ അധികാരം മുത്തശ്ശിക്ക് ആണ് . 4099,,ഇന്നലെ മുഴുവന്‍ ഈ മരത്തില്‍ പക്ഷികള്‍ ഉണ്ടായിരുന്നു . 4100,,അന്ധതയ്ക്ക് പ്രധാന കാരണം തിമിരം ആണ് . 4101,,ശാരീരിക ആരോഗ്യത്തില്‍ ശ്രദ്ധ കൊടുക്കണം . 4102,,കേരളത്തില്‍ കനത്ത മഴ ലഭിക്കുന്ന മാസം ആണ് കര്‍ക്കടകം . 4103,,"ഓര്‍മകളില്‍ "" പിക്കിള്‍സ് "" ഇന്നും ജീവിക്കുന്നു ." 4104,,ഇനി ഒരു മാസക്കാലം ബ്രസീലിലെ കളിമേടുകളില്‍ യുദ്ധത്തെക്കാള്‍ വീറോടെയും വാശിയോടെയും പോരാട്ടങ്ങള്‍ അരങ്ങു് തകര്‍ക്കുന്നത് ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി . 4105,,"36 സെന്റീമീറ്റര്‍ ഉയരവും 4.97 കിലോ ഭാരവും വരുന്ന ആ സ്വര്‍ണക്കപ്പ് നെഞ്ച് വിരിച്ച് തലയെടുപ്പോടെ ഒന്ന് ഉയര്‍ത്തിപ്പിടിക്കാന്‍ , ഒരു മുത്തം ഇടാന്‍ , അതിനു മാത്രം ." 4106,,അല്ലാതെ ജയിച്ചാല്‍ ലോകകിരീടം നാട്ടിലേക്കു കൊണ്ട്പോകാം എന്ന് ആരും കരുതേണ്ട . 4107,,ജേതാക്കള്‍ക്ക് നാട്ടില്‍ കൊണ്ട്പോകാന്‍ കപ്പിന്റെ സ്വര്‍ണം പൂശിയ മാതൃക ആണ് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ ( ഫിഫ ) നല്‍കുക . 4108,,"1970ല്‍ ബ്രസീല്‍ മൂന്നാം തവണ ജേതാവ് ആയി യൂള്‍റിമെകപ്പ് സ്വന്തം ആക്കിയതോടെ , കപ്പ് സ്ഥിരമായി കൊടുക്കുന്ന പരിപാടി ഫിഫ നിര്‍ത്തി ." 4109,,അതേത്തുടര്‍ന്ന് 1974ല്‍ രംഗപ്രവേശം ചെയ്ത ഇപ്പോഴത്തെ ഫിഫട്രോഫി സ്വന്തമാക്കാന്‍ ഒരു ടീമും വ്യാമോഹിക്കേണ്ട . 4110,,കാരണം എത്ര തവണ ജേതാക്കള്‍ ആയാലും കപ്പ് ഫിഫ വിട്ടുതരില്ല . 4111,,കായികമത്സരങ്ങളുടെ ലോകത്ത് ഫിഫകപ്പിനെക്കാള്‍ ശ്രേഷ്ഠമായ ഒരു ഉപഹാരം ഇല്ല . 4112,,ഈ കനകോപഹാരം കൈക്കലാക്കാന്‍ ഉള്ള പോരാട്ടഭൂമിയിലെ ഓരോ നിമിഷവും നാടകീയം ആണ് . 4113,,അതിനെക്കാള്‍ നാടകീയം ആണ് ഈ കപ്പിന്റെ ഇതിഹാസവും . 4114,,പേര് മാറിയതും കളവ് പോയതും നായ കണ്ടെടുത്തതും നാസികളില് നിന്നു് രക്ഷിക്കാന്‍ ഒളിച്ചുവച്ചതും ഒക്കെ ആയി ഓര്‍മിക്കാന്‍ നിരവധി കഥകള്‍ ഈ കപ്പിന് പറയാന്‍ ഉണ്ട് . 4115,,ബ്രസീലില്‍ 20-ാമത് ലോകകപ്പ് ഫുട്ബോളിന് പന്തു് ഉരുണ്ടുതുടങ്ങുമ്പോള്‍ കപ്പിന്റെ ചരിത്രം അറിയുക രസകരം തന്നെ . 4116,,ഫുട്ബോളിന്റെ ആഗോള ഭരണനിയന്ത്രണ പരമാധികാരസമിതി ആയ ഫിഫ 1928-ല് ആണ് അന്തര്‍ദേശീയ മത്സരങ്ങളെ കുറിച്ചു് തീരുമാനിക്കുന്നത് . 4117,,ജേതാക്കള്‍ക്ക് സമ്മാനം ആയി നല്‍കുന്നത് അനുപമായ ഒരു കലാസൃഷ്ടി ആകണം എന്ന തീരുമാനവും അതോട് ഒന്നിച്ച് ഉണ്ടായി . 4118,,അങ്ങനെ കലാചാതുര്യം പതയുന്ന ശില്‍പ്പം രൂപകല്‍പ്പന ചെയ്യാന്‍ ഫ്രഞ്ച്ശില്‍പ്പി ആബേല്‍ലാഫ്ലറെ ആണ് ഫിഫ ചുമതലപ്പെടുത്തിയത് . 4119,,"അഷ്ടഭുജങ്ങള്‍ ഉള്ള ഒരു പാത്രം തലയ്ക്കു് മുകളില്‍ ഉയര്‍ത്തി , രത്നം പതിച്ച ഒരു പീഠത്തിനു് മുകളില്‍ നില്‍ക്കുന്ന , ചിറക് ഉള്ള ഒരു സ്ത്രീരൂപം 1800 ഗ്രാം സ്വര്‍ണത്തില്‍ ലാഫ്ലര്‍ മെനഞ്ഞെടുത്തു ." 4120,,1930 ജൂലൈ 30ന് മോണ്‍ടി വിഡിയോയില്‍ നടന്ന പ്രഥമ ലോകകപ്പിന്റെ ഫൈനലില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ജേതാക്കള്‍ ആയ ഉറുഗ്വേ ആ കാഞ്ചനശില്‍പ്പം കരസ്ഥമാക്കിയതോടെ ചരിത്രം പിറന്ന് വീണു . 4121,,തുടര്‍ന്നുള്ള രണ്ട് ചാമ്പ്യന്‍ഷിപ്പിലും മുസോളിനിയുടെ ഇറ്റലി കപ്പില്‍ മുത്തം ഇട്ടു . 4122,,ലോകത്തെ ഗ്രസിച്ച രണ്ടാം ലോകയുദ്ധം കപ്പിനെയും ബാധിച്ചു . 4123,,1950 വരെ മത്സരം നടന്നില്ല . 4124,,യുദ്ധത്തിന്റെ അവസാന നാളുകളില്‍ ജര്‍മന്‍സേന അച്ചുതണ്ടുകക്ഷി ആയ ഇറ്റലിയില്‍ എത്തിയപ്പോള്‍ നാസികളില്‍ നിന്ന് ലോകകപ്പ് രക്ഷിക്കാന്‍ ഫിഫ വൈസ്പ്രസിഡന്റ് ഒട്ടൊറിനൊബരാസി തന്റെ കിടയ്ക്കക്ക് അടിയില്‍ അത് ഒളിച്ചുവച്ചു . 4125,,യുദ്ധം കഴിഞ്ഞ് വീണ്ടും കളി തുടങ്ങുമ്പോള്‍ ലോകകപ്പിന് പുതിയ പേര് വീണിരുന്നു - യൂള്‍റിമെകപ്പ് . 4126,,1921 - 54ലെ ഫിഫ പ്രസിഡന്റ ആയ യൂള്‍റിമെയെ ആദരിച്ച് ആയിരുന്നു ഈ പേരുമാറ്റം . 4127,,പിന്നെ കുറേ കാലം വിചിത്ര വാര്‍ത്തകള്‍ ഒന്നും സൃഷ്ടിക്കാതെ ലോകകപ്പ് ഒതുങ്ങി കഴിഞ്ഞുകൂടി . 4128,,1966ലെ ലണ്ടന്‍ ലോകകപ്പിന് ഏതാനും മാസം മുമ്പ് ലോകകപ്പ് വീണ്ടും മാധ്യമങ്ങളില്‍ തലക്കെട്ട് പിടിച്ചുപറ്റി . 4129,,ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ഹാളില്‍ പ്രദര്‍ശനത്തിന്‌ വെച്ചിരുന്ന കപ്പ് അപ്രത്യക്ഷമായി . 4130,,ഇംഗ്ലണ്ടില് ആകെ പൊലീസ് തെരച്ചില്‍ നടത്തി എങ്കിലും ഒരു തുമ്പും ലഭിച്ചില്ല . 4131,,"ഒടുവില്‍ ഒരുആഴ്ച കഴിഞ്ഞ് ദക്ഷിണലണ്ടനിലെ ബോട്ട് ജീവനക്കാരന്‍ ഡേവിഡ് കോര്‍ബറ്റിന്റെ വളര്‍ത്തുനായ "" പിക്കിള്‍സ് "" യൂള്‍റിമെകപ്പ് കണ്ടെടുത്തു ." 4132,,കോര്‍ബറ്റിന്റെ വീട്ടിന് അടുത്ത് ഉള്ള കുറ്റിക്കാട്ടില്‍ പത്രക്കടലാസ് കൊണ്ടു പൊതിഞ്ഞ നിലയില്‍ ആയിരുന്നു കപ്പ് കിടന്നത് . 4133,,കോര്‍ബറ്റിന് സമ്മാനം ആയി 3000 പൗണ്ട് ലഭിച്ചു . 4134,,1973ല്‍ പിക്കിള്‍സ് ചത്തു . 4135,,എങ്കിലും ഓര്‍മകളില്‍ ബ്രിട്ടനിലെ പെറ്റ് ആയി പിക്കിള്‍സ് ഇന്നും ജീവിക്കുന്നു . 4136,,1970ല്‍ ബ്രസീല്‍ യൂള്‍റിമെകപ്പിന്റെ നിത്യാവകാശി ആയി . 4137,,"പക്ഷേ , ആ സൗഭാഗ്യവും നീണ്ടുനിന്നില്ല ." 4138,,1983 ഡിസംബര്‍ 19ന് റിയോഡജനിറോയിലെ ഓഫീസില്‍ നിന്ന് കപ്പ് മോഷ്ടിക്കപ്പെട്ടു . 4139,,കപ്പ് തിരിച്ചു നല്‍കാന്‍ പെലെ ഉള്‍പ്പെടെ ഉള്ളവര്‍ അഭ്യര്‍ഥിക്കുകയും പ്രതിഫലം വാഗ്ദാനം ചെയ്യുകയും ഉണ്ടായി എങ്കിലും അത് കണ്ടെത്താന്‍ ആയില്ല . 4140,,കപ്പ് ഉരുക്കി സ്വര്‍ണം എടുത്തിരുന്നു . 4141,,മോഷ്ടിക്കപ്പെട്ട കപ്പിന് പകരം 1984ല്‍ അതേ രൂപത്തില്‍ മറ്റൊരു കപ്പ് ബ്രസീല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഉണ്ടാക്കി . 4142,,"മാറക്കാന സ്റ്റേഡിയത്തില്‍ "" റിമെകപ്പിന്റെ "" ഡ്യൂപ്ലിക്കേറ്റിനെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ." 4143,,1970ല്‍ യൂള്‍റിമെകപ്പ് ബ്രസീല്‍ സ്വന്തമാക്കിയതിനെ തുടര്‍ന്ന് ഫിഫ പുതിയ ഒരു ട്രോഫി നിര്‍മിച്ചു . 4144,,ഏഴു രാജ്യങ്ങളില്‍ നിന്ന് ആയി 53 ശില്‍പ്പികള്‍ ലോകകപ്പ് രൂപകല്‍പ്പന ചെയ്യാന്‍ ഉള്ള അവസരത്തിന് വേണ്ടി മത്സരിച്ചു . 4145,,"എന്നാല്‍ , ഇറ്റലിക്കാരന്‍ ആയ സില്‍വിയോ ഗസനിഗ എന്ന ശില്‍പ്പിക്ക് ആണ് അതിന്‍ ഉള്ള ഭാഗ്യം ഉണ്ടായത് ." 4146,,ശില്‍പ്പം വാര്‍ത്തത് മിലാനിലെ പ്രശസ്ത ട്രോഫിനിര്‍മാതാവ് ആയ ബനോനി ആയിരുന്നു . 4147,,കൈ ഉയര്‍ത്തി പുറം തിരിഞ്ഞു നില്‍ക്കുന്ന രണ്ട് കായികതാരങ്ങളും അവരുടെ തോളില്‍ ഒരു ഭൂഗോളവും . 4148,,രണ്ട് വളയങ്ങള്‍ക്ക് മുകളില്‍ ആണ് ഈ ശില്‍പ്പം . 4149,,4.97കിലോഗ്രാം 18കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്തത് ആണ് ഈ കപ്പ് . 4150,,ശില്‍പ്പം ഉറപ്പിച്ചിരിക്കുന്ന വൃത്തസ്തൂപത്തിനു ചുറ്റും അത് കരസ്ഥം ആക്കുന്ന രാജ്യങ്ങളുടെ പേര് ആലേഖനം ചെയ്യുന്നു . 4151,,17 പേര് വരെ എഴുതാന്‍ സ്ഥലം ഉണ്ട് . 4152,,1938 വരെ ഇത് ഉപയോഗിക്കാം എന്ന് ചുരുക്കം . 4153,,1974ല്‍ പശ്ചിമ ജര്‍മനിയുടെ നായകന്‍ ഫ്രാന്‍സ് ബക്കന്‍ബോവറ് ആണ് ഫിഫ കപ്പ് ആദ്യമായി ഏറ്റുവാങ്ങിയത് . 4154,,ഫിഫ കപ്പിന്‍ ആയുള്ള 11-ാം ചാമ്പ്യന്‍ഷിപ്പ് ആണ് ബ്രസീലില്‍ അരങ്ങേറുന്നത് . 4155,,എന്റെ അച്ഛനും അപ്പൂപ്പനും ഈ നഗരത്തിലെ ജയിലില്‍ കഴിഞ്ഞിട്ടുണ്ട് . 4156,,അവര്‍ വലിയ കള്ളന്മാര്‍ ആയിരുന്നു . 4157,,ഞാനും കള്ളന്‍ ആവേണ്ടത് ആയിരുന്നു . 4158,,വിധി എന്നെ വഴി മാറ്റി നടത്തിച്ചു . 4159,,പൂര്‍വികര്‍ മോഷണക്കുറ്റത്തിന് കാരാഗൃഹത്തില്‍ കഴിഞ്ഞ നഗരത്തില്‍ ഞാന്‍ അതിഥി ആയി എത്തിയിരിക്കുന്നു . 4160,,എന്റെ നാടകങ്ങളെ കുറിച്ച് ഇവിടത്തുകാര്‍ നല്ല വാക്കുകള്‍ മാത്രം പറയുന്നു . 4161,,ഇവിടത്തെ മനുഷ്യരെ അറിയാന്‍ കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു കാര്യം ഉറപ്പ് ആയി . 4162,,എന്റെ പൂര്‍വികരെ അവര്‍ ഉപദ്രവിച്ച് കാണില്ല . 4163,,മോഷ്ടാക്കളോട് പോലും അവര്‍ മാന്യമായി തന്നെ പെരുമാറിയിരിക്കണം . 4164,,നാടകീയതകള് ഇല്ലാതെ പച്ചയായ ജീവിതത്തെ കുറിച്ച് ആണ് ദക്ഷിൺ സംസാരിക്കുന്നത് . 4165,,കുറ്റവാളികളുടെ ഗോത്രം എന്ന് പ്രസിദ്ധി നേടിയ ഗുജറാത്തിലെ ഛാരാ സമുദായത്തില് ആണ് ദക്ഷിൺകുമാര്‍ ഭജരംഗി ജനിച്ചത് . 4166,,പേരുകേട്ട കള്ളന്മാരുടെ കുടുംബത്തില്‍ അംഗം ആയ ദക്ഷിൺ വഴി മാറി സഞ്ചരിച്ചത് മോഷ്ടാവായ അച്ഛന്റെ തീരുമാനപ്രകാരം ആണ് . 4167,,ദക്ഷിണിന്റെ നേട്ടങ്ങളുടെ വില അറിയണം എങ്കില്‍ അദ്ദേഹം പിറന്ന് വീണ ഛാരാ സമുദായത്തെ കുറിച്ച് മനസ്സിലാക്കണം . 4168,,രണ്ട്‌ വര്‍ഷം മുമ്പ് ഛാര സമുദായത്തിലെ കുറ്റവാളികളുടെ പട്ടിക ഒരു പുസ്തകരൂപത്തില്‍ അഹമ്മദാബാദ് പോലീസ് പുറത്തിറക്കിയിരുന്നു . 4169,,"മോഷണം , ഭവനഭേദന കേസുകള്‍ അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്ക്ക് വേണ്ടി ആയിരുന്നു ഈ പുസ്തകം ഇറക്കിയത് ." 4170,,നഗരത്തില്‍ എവിടെ മോഷണം നടന്നാലും പ്രതികളെ അന്വേഷിച്ച് ഛാരനഗറില്‍ പോലീസ് എത്തും . 4171,,ജന്മനാ കുറ്റവാളികള്‍ ആണ് ഇവര് എന്ന് ആണ് പോലീസിന്റെ ഭാഷ്യം . 4172,,ഇരകളെ ആക്രമിക്കുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യില്ല . 4173,,തികഞ്ഞ അഹിംസാവാദികള്‍ ആണ് അവര്‍ . 4174,,ആളുകളെ കബളിപ്പിച്ച് അവരുടെ കൺമുമ്പില്‍ വെച്ച് മോഷണം നടത്തും . 4175,,മോഷണത്തെ കല ആയി കാണുന്നവര് എന്ന് ആണ് ഗുജറാത്ത് പോലീസ് അവര്‍ക്ക്‌ നല്‍കിയിരിക്കുന്ന വിശേഷണം . 4176,,തന്റെ സമുദായത്തേയും മാതാപിതാക്കളേയും സ്വന്തം ജീവിതത്തേയും കുറിച്ച് ദക്ഷിൺ സംസാരിക്കുന്നു . 4177,,അച്ഛന്‍ കള്ളന് ആയിരുന്നു എന്ന് ചെറുപ്പത്തില്‍ ദക്ഷിണിന് അറിയാമായിരുന്നോ ? 4178,,അന്ന് ഒക്കെ വീട്ടില്‍ നിന്ന് പോയാല്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ കഴിഞ്ഞേ പലപ്പോഴും തിരിച്ച്വരാറ് ഉള്ളു . 4179,,സാധാരണ കള്ളന്മാരെ പോലെ ആയിരുന്നില്ല ഞങ്ങളുടെ സമുദായത്തില്‍ പെട്ടവര്‍ . 4180,,ബുദ്ധിമാന്മാരായ കള്ളന്മാര് ആയിരുന്നു . 4181,,ആളുകളെ കബളിപ്പിച്ച് പിടിക്കപ്പെടാതെ മോഷ്ടിക്കാന് അറിയുന്നവര്‍ . 4182,,എന്നാല്‍ ചിലപ്പോള് പോലീസിന്റെ വലയില്‍ വീഴും . 4183,,മാസങ്ങളോളം ജയിലില്‍ കഴിയേണ്ടി വരും . 4184,,കന്യാകുമാരിയും മംഗലാപുരവും എല്ലാം അവരുടെ ഇഷ്ട മോഷണ കേന്ദ്രങ്ങള് ആയിരുന്നു . 4185,,വിദഗ്ധനായ കള്ളന് ആയിരുന്നു എങ്കിലും ഞങ്ങള്‍ മോഷ്ടാക്കള് ആവരുത് എന്ന് അച്ഛന്‍ തീരുമാനിച്ചിരുന്നു . 4186,,അച്ഛന് ഞങ്ങള്‍ എട്ട്‌ മക്കള് ആയിരുന്നു . 4187,,എല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കി . 4188,,സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചു . 4189,,ഞങ്ങള് ആഗ്രഹിക്കുന്ന വഴിയിലൂടെ പോവാന് ഉള്ള സ്വാതന്ത്ര്യം തന്നു . 4190,,എന്റെ സഹോദരന്മാര് എല്ലാം ഇന്ന് നല്ല നിലയില് ആണ് . 4191,,ഒരാള്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നു . 4192,,മറ്റൊരാള്‍ അഡ്വക്കേറ്റ് ആണ് . 4193,,ഞങ്ങളുടെ വളര്‍ച്ചയിലും രൂപപ്പെടലിലും എല്ലാം കള്ളന് ആയിരുന്ന അച്ഛനോട് കടപ്പെട്ടിരിക്കുന്നു . 4194,,രണ്ട്‌ വര്‍ഷം മുമ്പ് ആണ് അദ്ദേഹം മരിച്ചത് . 4195,,ദക്ഷിണേന്ത്യയിലെ പല സ്ഥലങ്ങളിലും അച്ഛനും അപ്പൂപ്പനും സംഘവും മോഷണത്തിന് ആയി വരാറുണ്ടായിരുന്നു . 4196,,പിന്നാക്ക സമുദായം ആണ് ഞങ്ങളുടേത് . 4197,,ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവര്‍ ഒട്ടേറെ പേര് ഉണ്ട് ഇന്ന് . 4198,,ഛാരാനഗര്‍ ആയിരിക്കും രാജ്യത്ത് ഇന്ന് ഏറ്റവും അധികം വക്കീലന്മാര് ഉള്ള പ്രദേശം . 4199,,വക്കീലന്മാര്‍ അവിടെ ഉണ്ട് . 4200,,എത്ര വിദ്യാഭ്യാസം നേടിയാലും ഞങ്ങളുടെ സമുദായത്തില്‍ പെട്ടവര്‍ക്ക് ജോലി നല്‍കാന്‍ മറ്റുള്ളവര്‍ മടിക്കുന്നു . 4201,,കള്ളന്മാര് എന്ന ഭയം ആണ് കാരണം . 4202,,മിക്കവാറും സമ്പൂര്‍ണ സാക്ഷരത ഉണ്ട് . 4203,,ജോലി ഉള്ളവര്‍ തീരെ കുറവും . 4204,,പലരേയും കുലത്തൊഴിലിലേക്ക് തിരിച്ചുവിടാന്‍ ഈ അവസ്ഥ പ്രേരിപ്പിക്കും . 4205,,പോലീസിന്റേയും സര്‍ക്കാറിന്റേയും സമീപനം എങ്ങിനെ ആണ് അത്രത്തോളം നിയമത്തിന്‌ മുന്നില്‍ നിസ്സഹായര് ആണ് ഞങ്ങള്‍ . 4206,,എന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യം പറയാം . 4207,,ബുധാന്‍ തീയറ്ററിന്റെ വക്താവ് എന്ന നിലയില്‍ ഐക്യരാഷ്ട്ര സഭയില്‍ സംസാരിക്കാന്‍ എനിക്ക് അവസരം കിട്ടി . 4208,,അവിടെ നിന്ന് തിരിച്ച് അഹമ്മദാബാദില്‍ എത്തി വിമാനത്താവളത്തില്‍ നിന്ന് ടാക്‌സിയില്‍ വീട്ടിലേക്ക് പോവുന്നു . 4209,,വഴിയില്‍ വെച്ച് പതിവ്‌ പരിശോധനക്ക് ആയി പോലീസ് വണ്ടി തടഞ്ഞു . 4210,,സമുദായത്തില്പെട്ട ആള് ആണ് എന്ന് പറഞ്ഞതോടെ അവരുടെ രീതി മാറി . 4211,,എന്റെ പെട്ടിയും മറ്റും കാറില്‍ നിന്ന് പുറത്തിറക്കി റോഡില്‍ വെച്ച് തുറന്ന് പരിശോധിക്കാന്‍ തുടങ്ങി . 4212,,അപ്പോള്‍ ഞാന്‍ ചിന്തിച്ച് പോയി . 4213,,മണിക്കൂറുകള്‍ക്ക് മുമ്പ് ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത മനുഷ്യന് ആണ് ഞാന്‍ . 4214,,"അതേ വ്യക്തിയെ സ്വന്തം നാട്ടില്‍ പോലീസ് ഒരു കള്ളനെ പോലെ റോഡില് ഇറക്കി ചോദ്യം ചെയ്യുന്നു , മാനം കെടുത്തുന്നു ." 4215,,ഒരു ഛാരാ വിമാനത്തില്‍ വന്നിറങ്ങുക എന്നത് തന്നെ അവര്‍ക്ക് വിശ്വസിക്കാന് ആവില്ല . 4216,,ഐക്യരാഷ്ട്ര സഭയുടെ അതിഥി ആയി ജനീവയില്‍ പോയി മടങ്ങി വരിക ആണ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കള്ളം പറയുക ആണ് എന്ന് അവര്‍ ഉറപ്പിച്ചു . 4217,,അരുതാത്തത് സംഭവിച്ചതിന്റെ ഞെട്ടല് ആയിരുന്നു അവരുടെ മുഖത്ത് . 4218,,ഒരു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ആണ് അവര് എന്നെ വിട്ടയച്ചത് . 4219,,അത് ആണ് ഇന്നും ഞങ്ങളുടെ സമുദായത്തിന്റെ അവസ്ഥ . 4220,,ഒരു രാമായണ മാസം കൂടി പുലരുന്നു . 4221,,ഇത് ഒരു മഹാ സൗഭാഗ്യം . 4222,,ഹരിയെയും ശ്രീയെയും ഗണനായകനെയും ഗുരുപരമ്പരയെയും നന്ദിപൂര്‍വം നമിക്കാം . 4223,,നാം സുകൃതികള് ആണ്‌ . 4224,,"കേരളീയതയെ അനന്യമാക്കുന്ന കാര്യങ്ങളില്‍ പ്രമുഖം ആയ ഒന്ന്‌ , നരകത്തെ സ്വര്‍ഗമാക്കാന്‍ പണ്ടേ ശീലിച്ചു എന്നത് ആണ്‌ ." 4225,,ഇന്ത്യയില്‍ തന്നെ ഭക്തിപ്രസ്ഥാനം എല്ലായിടത്തും ഉണ്ടായി എങ്കിലും ഇങ്ങനെ ഒരു പതിവ്‌ ഇല്ല . 4226,,എല്ലാ ദുഃഖങ്ങളും ശമിപ്പിക്കുന്നതും എല്ലാ അഭീഷ്ടങ്ങളും സാധിപ്പിക്കുന്നതും ആണ്‌ വായന എന്ന് ആണ് ഫലശ്രുതി . 4227,,സംശയം വേണ്ട ഇത് സാധ്യം ആണ്‌ . 4228,,"എങ്ങനെ എന്നാല്‍ , മോഹങ്ങളും ഭയാശങ്കകളും ആണ്‌ രോഗദുഃഖ കാരണങ്ങളില്‍ മുഖ്യം ." 4229,,നിരുപാധികമായ പരമപ്രേമം കൊണ്ട്‌ ദുഃഖം ശമിക്കും . 4230,,ഫലപ്രതീക്ഷ ഇല്ലാത്ത പ്രേമം മോഹം നീക്കും . 4231,,അഭിന്നതാബോധം ഭയത്തിന്റെ വേര് അറുക്കും . 4232,,"അഹങ്കാരം എന്ന അറിവില്ലായ്മ , എല്ലാം ഞാന് എന്ന തോന്നലിലൂടെ പൊലിഞ്ഞ് പോകൂ ." 4233,,അതിനാല്‍ വിഭജനത്തിനു പകരം ഭജനവും വിഭക്തിയെക്കാള്‍ ഏറെ ഭക്തിയും വിയോഗം വരാതിരിക്കാന്‍ യോഗവും പ്രമാണമാക്കുക . 4234,,തൂവെള്ള നിറം തൂകി കൂട്ടമായി കാണുന്ന തുമ്പപ്പൂവ് ഓണപ്പൂക്കളങ്ങളില്‍ മധ്യത്തില്‍ ആണ് ഇടുക . 4235,,എത്ര വലിയ പൂക്കളം ആണ് എങ്കിലും ഏതു നിറത്തില്‍ ഉള്ള പൂക്കള്‍ ആണ് എങ്കിലും നടുവില്‍ തുമ്പ തന്നെ ആകും സ്ഥലം പിടിക്കുക . 4236,,ലോബിഏറ്റ കുടുംബത്തില് പെടുന്ന തുമ്പയുടെ ശാസ്ത്രീയനാമം ല്യൂകാസ് ആസ്പെറ എന്ന് ആണ് . 4237,,തുമ്പയുടെ എല്ലാ ഭാഗങ്ങളും ഔഷധം ഉള്ളത് ആണ് . 4238,,ആയുര്വേദ മരുന്നുകള്‍ തയാറ് ആക്കാന്‍ ആണ് തുമ്പ പ്രധാനമായും ഉപയോഗിക്കുന്നത് . 4239,,ഉത്തരകേരളത്തില്‍ മുത്തപ്പന്‍ തെയ്യക്കോലത്തിന് തുമ്പപ്പൂ പ്രധാനമായും ആവശ്യം ആണ് . 4240,,നീലയും വെള്ളയും കലര്ന്ന നിറത്തില്‍ കാണപ്പെടുന്ന കാക്കപ്പൂവ് ഓണക്കാലത്തെ പ്രധാന കാഴ്ച ആണ് . 4241,,കുന്നിന്‍ ചരിവുകളിലും പാറപ്രദേശങ്ങളിലും ആണ് ഇവ ധാരാളമായി വളരുക . 4242,,പണ്ട് വീട്ടുപറമ്പിലെ മണ്‍ കൈയാലകളിലും കാക്കപ്പൂവ് സ്ഥാനം പിടിച്ചിരുന്നു . 4243,,കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറയില്‍ ആണ് കാക്കപ്പൂവ് അതിന്റെ ഏറ്റവും സൌന്ദര്യത്തില്‍ കാണുന്നത് . 4244,,ഓണപ്പൂക്കളങ്ങളില്‍ പ്രധാനസ്ഥാനം തന്നെ ആയിരുന്നു പഴയ കാലത്ത് കാക്കപ്പൂവിന് . 4245,,"എന്നാല്‍ , ഇവ അരിയാന്‍ ഉള്ള ക്ഷമയില്ലാത്തത് മൂലം ഇന്ന് പൂക്കളങ്ങളില്‍ നിന്ന് അപ്രത്യക്ഷം ആയി ." 4246,,ചിങ്ങമാസത്തില്‍ കണ്തുമറക്കുന്ന നീലവര്ണം ഉള്ള പൂക്കള്‍ ആണ് കൃഷ്ണപ്പൂവ് . 4247,,തോട്ടിന്വക്കിലും പാടവരമ്പത്തും കൊയ്ത്തു കഴിഞ്ഞ വയലിലും ആണ് കൃഷ്ണപ്പൂവ് ധാരാളമായി ഉണ്ടാകുന്നത് . 4248,,പ്ളാവിന്‍ കൊട്ടാള ഉണ്ടാക്കി കൃഷ്ണപ്പൂ ഇറുക്കാന്‍ ഓണക്കാലത്തെ വൈകുന്നേരങ്ങളില്‍ കുട്ടി സംഘങ്ങള്‍ പാടത്തേക്ക് നടത്തുന്ന യാത്ര ഒരു കാലത്ത് ഗ്രാമങ്ങളുടെ സൌന്ദര്യങ്ങളില്‍ ഒന്ന് ആയിരുന്നു . 4249,,കാക്കപ്പൂവിന്‍ ഒപ്പം കൃഷ്ണപ്പൂവും ഓണപ്പൂക്കളങ്ങളില്‍ നിന്ന് അപ്രത്യക്ഷം ആയി തുടങ്ങി . 4250,,എല്ലാ കാലത്തും ഉണ്ടാകുന്ന പൂ ആണ് ചെത്തിപ്പൂവ് . 4251,,എന്നാലും ഇടവപ്പാതി കഴിഞ്ഞെത്തുന്ന ഓണക്കാലത്ത് ആണ് ചെത്തിപ്പൂവ് ധാരാളമായി ഉണ്ടാവുക . 4252,,അനേകം പൂക്കള്‍ ഒരു ശാഖയില്‍ ഒന്നിച്ചുചേര്ന്ന് വലിയ പൂക്കള്‍ ആയാണ് ചെത്തിപ്പൂവ് കാണുക . 4253,,ചുവന്ന നിറത്തില്‍ ഏവര്ക്കും ആകര്ഷണീയമായി തോന്നുന്ന ചെത്തിപ്പൂവ് ‘ തെച്ചി ‘ എന്ന പേരിലും അറിയപ്പെടുന്നു . 4254,,റൂബിയേസിയേ എന്ന കുടുംബത്തില് പെടുന്ന ചെത്തിയുടെ ശാസ്ത്രീയനാമം ഇക്സോറ കോക്സിനിയം എന്ന് ആണ് . 4255,,മനോഹരമായ സൌന്ദര്യവും ആകര്ഷരണീയമായ നിറവും ചൊരിഞ്ഞുനല്കിയ പൂക്കള്‍ ആണ് മുല്ലയുടേത് . 4256,,മുല്ലപ്പൂവ് ഇഷ്ടപ്പെടാത്തവര്‍ ആയി ആരും ഉണ്ടാവില്ല . 4257,,‘ മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനും ഉണ്ടാം ഒരു സൌരഭ്യം ‘ എന്ന് കവി പാടിയത് തന്നെ ഈ പൂവിന്റെ സുഗന്ധം തിരിച്ചറിഞ്ഞുകൊണ്ടാണ് . 4258,,വെള്ള നിറത്തില്‍ ആണ് മുല്ലപ്പൂവ് കാണുക . 4259,,"എങ്കിലും , ഇവ പല തരത്തില്‍ ഉണ്ട് ." 4260,,"കുറ്റിമുല്ല , മണമില്ലാമുല്ല , സാധാരണ മുല്ല , കട്ടമുല്ല എന്നിവ ഇതില്‍ ചിലതു മാത്രം ." 4261,,"മുല്ലപ്പൂവില്‍ നിന്ന് വികസിപ്പിച്ചെടുത്ത സുഗന്ധദ്രവ്യം ഉപയോഗിച്ച് സോപ്പ് , പെര്ഫ്യൂമുകള്‍ എന്നിവ തയാറ് ആക്കുന്നു ." 4262,,പാകിസ്താന്റെ ദേശീയ പുഷ്പം ആണ് മുല്ല . 4263,,പല നിറത്തിലും ആയി കാണപ്പെടുന്ന കുറ്റിച്ചെടി ആണ് ചെമ്പരത്തി . 4264,,കേരളത്തിലെ എല്ലാ വീട്ടുപറമ്പുകളിലും സര്വമായി ഈ ചെടി കാണുന്നു . 4265,,എല്ലാ കാലത്തും ഒരുപോലെ പുഷ്പിക്കുന്ന ഇവക്ക് ചുവപ്പ് പുഷ്പങ്ങള്‍ ആണ് സാധാരണ ഉണ്ടാവുക . 4266,,"വെള്ള , മഞ്ഞ , റോസ് , ഓറഞ്ച് തുടങ്ങി പല പല നിറത്തിലും ചെമ്പരത്തിയില്‍ നിന്ന് സങ്കരയിനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് ." 4267,,ഹിബിസ്കസ് റോസ് സൈനന്സിസസ് എന്നത് ആണ് ചെമ്പരത്തിയുടെ ശാസ്ത്രീയനാമം . 4268,,ഓണപ്പൂക്കളത്തില്‍ ചെമ്പരത്തിക്ക് പ്രധാന സ്ഥാനം തന്നെ ആണ് ഉള്ളത് . 4269,,ചെറിയ ജലാശയങ്ങളിലും വെള്ളം കെട്ടിനില്ക്കുന്ന വയലിലും ധാരാളമായി കാണുന്ന ഒരു പൂ ആണ് ആമ്പലിന്റേത് . 4270,,മനോഹരമായ ഈ പൂവ് ഓണക്കാലത്തെ പ്രധാന കാഴ്ച ആണ് . 4271,,മിക്ക ഓണമത്സരങ്ങളിലും പൂക്കളങ്ങളിലും വിധികര്ത്താക്കളെ ആകര്ഷിക്കാന്‍ സ്ഥാനം പിടിക്കുന്നതില്‍ പ്രധാനി ആയി ആമ്പലും ഉണ്ട് . 4272,,ചുവപ്പും വെളുപ്പും കലര്ന്ന നിറത്തിലും വെളുപ്പും മഞ്ഞയും കലര്ന്ന നിറത്തിലും ആയി ആമ്പല്പൂവ് കാണുന്നു . 4273,,ഇതിന്റെ തണ്ട് നീളം കൂടിയത് ആണ് . 4274,,കുട്ടികള്‍ കളിക്കിടെ മാല ആക്കാനും ആമ്പലിനെ ഉപയോഗിക്കുന്നു . 4275,,ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന ജലാശയങ്ങളിലും പൂന്തോട്ടങ്ങളിലെ കൃത്രിമ കുളങ്ങളിലും വളരുന്ന താമര ഏറ്റവും ആകര്ഷുണീയമായ പുഷ്പം ആണ് . 4276,,നമ്മുടെ ദേശീയ പുഷ്പം കൂടി ആണ് താമര . 4277,,വേനല്ക്കാലത്ത് ആണ് ഇവ ധാരാളമായി ഉണ്ടാകാറുള്ളത് . 4278,,ഇളം പിങ്കു നിറത്തില്‍ ഉള്ള താമര ആണ് നമ്മുടെ നാട്ടില്‍ പൊതുവെ കാണുന്നത് . 4279,,"ഇന്ത്യക്ക് ഒപ്പം ഈജിപ്ത് , വിയറ്റ്നാം എന്നീ രാജ്യങ്ങളുടെയും ദേശീയ പുഷ്പം ആണ് താമര ." 4280,,ഒരു കാലത്ത് നമ്മുടെ നാട്ടില്‍ സര്വസാധാരണം ആയിരുന്ന ഒരു പുഷ്പം ആണ് ജമന്തി . 4281,,"എന്നാല്‍ , ഇന്ന് ഇതിന്‍ ആയി നാം കര്ണാടക , തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ ആശ്രയിക്കുക ആണ് ." 4282,,ജപ്പാന്റെ ദേശീയ പുഷ്പം കൂടി ആയ ജമന്തി പല നിറങ്ങളിലും ആയി കാണപ്പെടുന്നു . 4283,,"തങ്കനിറം , ഇളം മഞ്ഞ , വെള്ള എന്നീ നിറങ്ങളില്‍ ആണ് പ്രധാനമായും ജമന്തി കാണുന്നത് ." 4284,,ക്രസാന്തമം എന്ന ഗ്രീക്ക് പദത്തില്‍ നിന്ന് ആണ് സ്വര്ണണ നിറത്തില്‍ ഉള്ള പുഷ്പം എന്ന് അര്ഥം ഉള്ള ജമന്തി എന്ന പേര് വന്നത് . 4285,,ജമന്തിയുടെ ഗന്ധം ഏവരെയും ആകര്ഷിക്കുന്നത് ആണ് . 4286,,നമ്മുടെ വീട്ടിലും പറമ്പിലും പൂന്തോട്ടത്തിലും കാട്ടിലും ഒക്കെ ആയി ധാരാളം വളരുന്ന ചെറു പുഷ്പം ആണ് മന്ദാരം . 4287,,"ഇതിന്റെ പൂക്കള്‍ വെള്ള , ചുവപ്പ് , കാഞ്ചനം എന്നീ വര്ണങ്ങളില്‍ കാണുന്നു ." 4288,,വീടിന് മനോഹാരിത നല്കാന്‍ പൂന്തോട്ടങ്ങളില്‍ മന്ദാരം വെച്ചുപിടിപ്പിക്കുക എന്നത് ശീലവും ആണ് . 4289,,ഇലയിടുക്കുകളില്‍ കുലകള്‍ ആയി കാണപ്പെടുന്ന മന്ദാരപ്പൂക്കള്‍ എല്ലാ കാലത്തും സമൃദ്ധമായി വളരുന്നു . 4290,,ബൊഹിനീയ അക്യുമിനേറ്റ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മന്ദാരം ധാരാളം ഔഷധ ഗുണങ്ങള്‍ നിറഞ്ഞ ഒരു സസ്യം കൂടി ആണ് . 4291,,വിദേശി ആണ് എങ്കിലും ഇന്ന് നമ്മുടെ നാട്ടില്‍ ധാരാളമായി കാണുന്ന ഓര്ക്കിയഡ് പുഷ്പങ്ങള്‍ പൂക്കളങ്ങളിലെ ഒരു സ്ഥിരം സാന്നിധ്യം ആയി മാറിയിട്ടുണ്ട് . 4292,,വലുതും ചെറുതും ആയി വ്യത്യസ്തങ്ങളായ ആകൃതികളില്‍ കാണുന്ന ഓര്ക്കിഡിന് മനോഹരമായ നിറം ആണ് ഉള്ളത് . 4293,,"20000തോളം തരം ഓര്ക്കിഡുകള്‍ ഉണ്ട് എന്ന് ആണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍ , വെനിസ്വേല എന്ന രാജ്യത്തിന്റെ ഔദ്യോഗിക പുഷ്പം കൂടി ആണ് ഓര്ക്കി്ഡ് ." 4294,,അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഓണക്കാലത്ത് ധാരാളമായി ഇറക്കുമതി ചെയ്യുന്ന പൂക്കളിലെ മുഖ്യ ആകര്ഷളണീയം ആണ് കോസ്മോസ് പൂക്കള്‍ . 4295,,"ഇതിന്റെ ഇല , തണ്ട് , പൂക്കള്‍ എന്നിവ എല്ലാം മനോഹരങ്ങള്‍ ആണ് ." 4296,,"വെള്ള , മഞ്ഞ , കടുംചുവപ്പ് , ഇളം ചുവപ്പ് എന്നീ നിറങ്ങളില്‍ എല്ലാം കോസ്മോസ് പൂക്കള്‍ കാണപ്പെടുന്നു ." 4297,,ഏതു കാലാവസ്ഥയിലും ധാരാളം വളരുന്ന പൂക്കള്‍ ആണ് കോസ്മോസിന്റെത് . 4298,,നാട്ടുപൂക്കളില്‍ പ്രധാനി ആണ് കാശിത്തുമ്പ . 4299,,ഓണക്കാലത്ത് ഇവ ധാരാളമായി കണ്ടുവരുന്നു . 4300,,പറിച്ചെടുത്താല്‍ ഉടന്‍ വാടിപ്പോകും എന്നതിനാല്‍ പൂക്കളങ്ങള്‍ ഒരുക്കുമ്പോള്‍ മാത്രമേ കാശിത്തുമ്പ പറിച്ചെടുക്കാറുള്ളൂ . 4301,,പൂക്കളുടെ പ്രത്യേക രീതിയില്‍ ഉള്ള ആകൃതി ആകര്ഷണീയം ആണ് . 4302,,പല നിറത്തിലും ഇതിന്റെ പൂക്കള്‍ കാണപ്പെടുന്നു . 4303,,നമ്മുടെ പൂന്തോട്ടങ്ങളില്‍ നിത്യ സൌന്ദര്യം നിലനിര്ത്തുന്ന പൂ ആണ് സീനിയയുടേത് . 4304,,എല്ലാ കാലത്തും ഇവ പുഷ്പിക്കാറുണ്ട് എങ്കിലും ഓണക്കാലത്ത് ധാരാളമായി ഉണ്ടാകുന്നു . 4305,,"മഞ്ഞ , ഇളം മഞ്ഞ , വെള്ള , ചുവപ്പ് കൂടാതെ വയലറ്റ് നിറങ്ങളില്‍ എല്ലാം സീനിയയുടെ പൂക്കള്‍ കാണുന്നു ." 4306,,വെയില്‍ നല്ലപോലെ ഏല്ക്കാത്ത സ്ഥലങ്ങളില്‍ സീനിയ നന്നായി വളരുകയും ഇല്ല . 4307,,തണ്ടിന്റെ വശങ്ങളില്‍ നിന്ന് ശാഖകള്‍ ഉണ്ടാവുകയും അതില്‍ പൂക്കള്‍ നിറയുകയും ചെയ്യുന്ന സീനിയ ഏവര്ക്കും മനോഹാരിത നല്കുന്നു . 4308,,ഓണക്കാലത്ത് നാട്ടുതൊടിയില്‍ ധാരാളമായി വളരുന്ന പൂ ആണ് വാടാര്മയല്ലി . 4309,,ഓണപ്പൂക്കളങ്ങളില്‍ ഇവക്ക് പ്രധാനമായ സ്ഥാനം ആണ് ഉള്ളത് . 4310,,ഇതിന്റെ പിങ്ക് നിറത്തില്‍ ഉള്ള പൂക്കള്‍ ആണ് ഏറെ ആകര്ഷണീയം . 4311,,പറിച്ചെടുത്താലും കുറച്ചു ദിവസത്തേക്ക് വാടാതെ നില്ക്കുന്നതു കൊണ്ട് ആണ് വാടാര്മ്ല്ലി എന്ന പേരു വന്നത് . 4312,,മണ്കൈയാലകളിലും തോട്ടിന്‍ കരയിലും ധാരാളമായി വളര്ന്ന് വിളഞ്ഞ് നില്ക്കുന്ന ചെടി ആണ് കൈതപ്പൂവിന്റേത് . 4313,,സുഗന്ധം ഉള്ള ഇതിന്റെ പൂക്കള്ക്ക് മഞ്ഞ നിറം ആണ് . 4314,,മുമ്പ് പൂക്കളങ്ങള്‍ ഒരുക്കുമ്പോള്‍ കൈതപ്പൂവും ഉപയോഗിച്ചിരുന്നു . 4315,,"എന്നാല്‍ , ഇറക്കുമതി പൂക്കളില്‍ മത്സരപ്പൂക്കളം ഒരുക്കുന്ന ഇടത്ത് കൈതപ്പൂ എന്ന നാട്ടുപൂവ് അപ്രത്യക്ഷമായി ." 4316,,എല്ലാ കാലത്തും ധാരാളമായി പുഷ്പിക്കുന്ന കുറ്റിച്ചെടി സസ്യം ആണ് ബോഗന്വില്ല . 4317,,പൂക്കളം ഒരുക്കുമ്പോള്‍ ഇവയ്ക്കും ഇന്ന് സ്ഥാനം നല്കുന്നുണ്ട് . 4318,,"ഓറഞ്ച് , വെള്ള , മഞ്ഞ , പിങ്ക് , കടും ചുവപ്പ് എന്നീ നിറങ്ങളില്‍ എല്ലാം ഇതിന്റെ പൂക്കള്‍ കാണുന്നു ." 4319,,പേരു പോലെ തന്നെ സൂര്യനെ ഇഷ്ടപ്പെടുന്ന ഈ ചെടി നല്ല വെയില്‍ ഉള്ള പ്രദേശത്തു മാത്രമേ സമൃദ്ധമായി വളരുക ഉള്ളൂ . 4320,,മഞ്ഞയും ഇളം മഞ്ഞയും നിറം ഉള്ള സൂര്യകാന്തി എല്ലാ പ്രദേശങ്ങളിലും ധാരാളമായി വളരുന്നു . 4321,,കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ആയ കണിക്കൊന്ന ജനുവരി മുതല്‍ മേയ് മാസം വരെ ധാരാളമായി കാണുന്നു . 4322,,എല്ലാ കാലത്തും പുഷ്പിക്കാറുണ്ട് എങ്കിലും ചൂടൂ കൂടുതല്‍ ആയി വേണ്ട ചെടി ആണ് ഇത് . 4323,,വിഷുക്കാലത്ത് കണി ഒരുക്കാന്‍ ഈ പൂവ് നിര്ബന്ധം ആണ് . 4324,,കുലകളില്‍ മഞ്ഞ വസന്തം നിറച്ചുള്ള കണിക്കൊന്ന പൂക്കള്‍ ആരെയും ആകര്ഷിക്കുന്നത് കൂടി ആണ് . 4325,,മെക്സികോയുടെ ദേശീയ പുഷ്പം ആയ ഡാലിയ ഏറെ സൌന്ദര്യം ഉള്ള ഒരു പൂ ആണ് . 4326,,ഉദ്യാനങ്ങളില്‍ നയനമനോഹരമായ വര്ണങ്ങള്‍ നിറക്കുന്ന ഈ പൂക്കള്‍ ഓണക്കാലത്തെ പ്രധാന ഇറക്കുമതി കൂടി ആണ് . 4327,,ആകര്ഷണീയമായ പല നിറത്തിലും ഡാലിയ കാണുന്നു . 4328,,പൂക്കളിലെ രാജ്ഞി ആയി അറിയപ്പെടുന്ന റോസിനെ നാട്ടുമ്പുറങ്ങളില്‍ പനിനീര്പൂവ് എന്ന് ആണ് പറയുന്നത് . 4329,,ഇതിന്റെ പലവിധ വര്ണങ്ങളും ഗന്ധവും ഏറെ ആകര്ഷണീയം ആണ് . 4330,,ശ്രദ്ധിച്ചാല്‍ ധാരാളം പൂക്കള്‍ ഈ ചെടിയില്‍ നിന്ന് ഉണ്ടാക്കാം . 4331,,സുഗന്ധദ്രവ്യങ്ങളും റോസില്‍ നിന്ന് നിര്മിക്കുന്നു . 4332,,"ഇംഗ്ളണ്ട് , റുമേനിയ , ബള്ഗേറിയ , ഇറാന്‍ , ഇറാഖ് , മാലദ്വീപ് എന്നിവരുടെ ദേശീയപുഷ്പം ആണ് റോസ് ." 4333,,കേരളത്തിന്റെ മാത്രം വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യം ആണ്‌ തുമ്പ . 4334,,"റാത്തീബ്മുട്ട് , കളിമുട്ട് എന്നിങ്ങനെ അറബനമുട്ടിന് രണ്ട് ശൈലികള്‍ ഉണ്ട് ।" 4335,,റാത്തീബ്മുട്ട് അനുഷ്ഠാനപരം ആണ് । 4336,,കളിമുട്ട് വിനോദപരവും । 4337,,"മുസ്ലീംപള്ളികളിലെ ഉറൂസ് , നേര്ച്ച എന്നിവയും ആയി ബന്ധപ്പെട്ടാണ് റാത്തീബ്മുട്ട് ।" 4338,,വീടുകളിലെ പുത്യാപ്ളകല്യാണത്തോട് അനുബന്ധിച്ച് ആണ് കളിമുട്ട് । 4339,,ആറ് അംഗപുരുഷന്മാര്‍ ആണ് അറബനമുട്ടിന് ഉണ്ടാവുക । 4340,,"വെള്ളമുണ്ട് , വെള്ളഷര്ട്ട് , വെള്ളത്തുണി കൊണ്ട് ഉള്ള സവിശേഷരീതിയിലെ തലേക്കെട്ട് എന്നിങ്ങനെ ഉള്ള മലബാറിലെ പാരമ്പര്യ വേഷം ആണ് അറബനമുട്ട്കളിക്കാരുടെ വേഷം ।" 4341,,പാട്ടുകള്‍ അറബിഭാഷയിലെ ബൈത്തുകള്‍ ആണ് । 4342,,പാലക്കാട് ജില്ലയില്‍ പ്രചാരത്തില്‍ ഇരിക്കുന്ന ഒരു കാര്ഷിക - അനുഷ്ഠാന നൃത്തം ആണ് കണിയാര്ക്കളി । 4343,,"ദേശക്കളി , മലമക്കളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു ।" 4344,,കണ്ണകീദേവിയെ പ്രീതിപ്പെടുത്താന്‍ ഉള്ള കളി ആണ് കണിയാര്ക്കളി । 4345,,നായര്‍സമുദായക്കാര്‍ ആണ് മുഖ്യമായും ഈ അനുഷ്ഠാനനൃത്തം നടത്താറ് । 4346,,"മന്നാടിയാന്‍ , എഴുത്താശാന്‍ , തരകന്‍ , കമ്മാളന്‍ , മുത്താന്‍ എന്നീ സമുദായക്കാരും ഇത് അവതരിപ്പിച്ചുവരുന്നുണ്ട് ।" 4347,,കണിയാര്ക്ക്ളിയില്‍ സ്ത്രീവേഷം ഉണ്ട് എങ്കിലും പുരുഷന്മാര്‍ തന്നെ ആണ് അത് നടത്താറ് । 4348,,കാര്ഷികോത്സവത്തിന് തുടക്കം കുറിക്കുന്നത് ആണ് കണിയാര്ക്കളി എന്ന് ഒരു അഭിപ്രായം നിലനില്ക്കുന്നുണ്ട് । 4349,,ഭഗവതി ക്ഷേത്രത്തിന്റെ മുന്നില് ആണ് പൊതുവെ അവതരിപ്പിച്ചുവരുന്നത് । 4350,,അപൂര്വമായി വേട്ടേയ്ക്കരക്ഷേത്രത്തിലും അവതരിപ്പിക്കാറുണ്ട് । 4351,,കണിയാര്ക്ക്ളിക്ക് രണ്ട് ഭാഗങ്ങള്‍ ഉണ്ട് । 4352,,അനുഷ്ഠാനാംശം ആയ വട്ടക്കളിയും വിനോദാംശം ആയ പുറാട്ടുകളും । 4353,,ആദ്യകാലങ്ങളില്‍ വട്ടക്കളി മാത്രമേ ഉണ്ടായിരുന്നുള്ളൂ । 4354,,അനുഷ്ഠാനത്തിന്റെ ഭാഗം ആയി നടത്തുമ്പോള്‍ അവതരണത്തിന് നാലു ദിവസം വേണം । 4355,,"ഇറവക്കളി , ആണ്ടിക്കൂത്ത് , വള്ളോന്‍ , മലമക്കളി എന്നിങ്ങനെ ആണ് ഓരോ ദിവസത്തെയും അവതരണത്തിന്റെ പേരുകള്‍ ।" 4356,,"ചെണ്ട , മദ്ദളം , ചേങ്ങില , ഇലത്താളം എന്നിവ ആണ് കേളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങള്‍ ।" 4357,,കരക്കും കരക്കാര്ക്കും ഐശ്വര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനു വേണ്ടി ഭഗവതിക്കു് മുന്നില്‍ നടത്തുന്ന കലാപ്രകടനം കൂടി ആണ് കണിയാര്ക്കുളി । 4358,,"ഓണാഘോഷം , ആതിരാഘോഷം എന്നീ അവസരങ്ങളില്‍ പെണ്‍കുട്ടികള്‍ ഏര്പെടുന്ന വിനോദം ആണ് തുമ്പിതുള്ളല്‍ ।" 4359,,സ്ത്രീകളും തുമ്പി തുളളാറ് ഉണ്ട് । 4360,,വീടിന്റെ അകത്തളമോ അങ്കണമോ ആണ് തുമ്പിതുള്ളലിന്‍റ വേദി । 4361,,"തുമ്പിച്ചെടികളോ , മരത്തുപ്പോ , തെങ്ങിന്പൂടക്കുലയോ കൈയില്‍ എടുത്ത് ഒരാള്‍ നടുവില്‍ ഇരിക്കും ।" 4362,,മറ്റ്ഉള്ളവര്‍ മരത്തുപ്പ് എടുത്ത് പാട്ടു പാടിക്കൊണ്ട് അവളെ അടിക്കും । 4363,,പാട്ടിന്റെ താളം മുറുകുമ്പോള്‍ നടുവില്‍ ഇരിക്കുന്ന ആള്‍ തുമ്പി ഇളകുന്നതു് പോലെ തുള്ളിതുടങ്ങും । 4364,,തുള്ളലിന്‍റ ആവേശത്തില് പെട്ട് ചിലപ്പോള്‍ ബോധക്ഷയം ഉണ്ടാകും । 4365,,അപ്പോള്‍ മുഖത്ത് പച്ചവെള്ളം തളിച്ച് ഉണര്ത്തുക ആണ് പതിവ് । 4366,,തുമ്പിതുള്ളല്‍പാട്ടുകള്ക്ക് പ്രാദേശികഭേദങ്ങള്‍ ഉണ്ട് । 4367,,തുമ്പിയുണര്ത്താനും തുമ്പിയടിക്കാനും പ്രത്യേക തുമ്പിപ്പാട്ടുകള്‍ ഉണ്ട് । 4368,,‘‘ എന്തേ തുമ്പീ തുളളാത്തൂ - തുമ്പി തുളളാത്തു പൂവു പോരാഞ്ഞോ - പൂക്കില പോരാഞ്ഞോ ആളു പോരാഞ്ഞോ - അലങ്കാരം പോരാഞ്ഞോ ’’ എന്ന് ഒക്കെ ആണ് തുമ്പിപ്പാട്ട് 4369,,തുമ്പിതുള്ളലിന് പത്തോ പതിനഞ്ചോ പേര്‍ ഉണ്ടാകും । 4370,,വാദ്യോപകരണങ്ങള്‍ ഇല്ല । 4371,,ചുറ്റും കൂടിനില്ക്കുന്ന സ്ത്രീകളും കുട്ടികളും നടുക്ക് ഇരുത്തുന്ന സ്ത്രീയെ ( തുമ്പി ) ആര്പ്പുവിളികളോടെ തുള്ളിക്കുന്നു । 4372,,പാട്ടിന്റെ താളം മുറുകുന്നതിന് അനുസരിച്ച് നടുവില്‍ ഇരിക്കുന്ന തുമ്പി ഉറഞ്ഞുതുള്ളുകയും മറ്റ്ഉള്ളവരുടെ പിന്നാലെ ഓടുകയും ചെയ്യുന്നു । 4373,,അല്പനേരം ഓടിക്കളിച്ചതിനു ശേഷം തുമ്പിയെ പാട്ടു പാടി തന്നെ അടക്കും । 4374,,"കൊടുങ്ങല്ലൂര്‍ ഭരണി , ചേര്ത്തല പൂരം തുടങ്ങിയ വേലകളോട് അനുബന്ധിച്ച് ഒരു അനുഷ്ഠാനം എന്നോണം നടന്നുവരുന്ന ചടങ്ങ് ആണ് തെറിപ്പാട്ട് ।" 4375,,കൊടുങ്ങല്ലൂര്‍ ഭരണിക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തന്മാര്‍ പാട്ടുകള്‍ പാടി ഭരണിക്ക് എത്തിച്ചേരും । 4376,,ഒരു മാസത്തെ വ്രതം എടുത്ത് ആണ് ഭക്തര്‍ ഭരണിയില്‍ പങ്കെടുക്കുക । 4377,,കുംഭഭരണിക്ക് തുടങ്ങുന്ന വ്രതം മീനഭരണിക്ക് അവസാനിക്കും । 4378,,ഭഗവതിയെ പ്രീതിപ്പെടുത്താന്‍ ആണത്രേ തെറിപ്പാട്ട് പാടുന്നത് । 4379,,ചേര്ത്തതല പൂരത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്നത് തെറിപ്പാട്ടുകളോടു കൂടി ആണ് । 4380,,ആയില്യം നാളില്‍ അത് ആരംഭിക്കും । 4381,,"മകം , പൂരം എന്നീ നാളുകളിലും തെറിപ്പാട്ടുകള്‍ ഉണ്ടാകും ।" 4382,,തെറിപ്പാട്ടുകള്‍ പാടുന്നതിന് പ്രത്യേക പരിധികള്‍ ഉണ്ട് । 4383,,ക്ഷേത്രത്തിന്റെയോ കാവിന്റെയോ ചുറ്റുപാടുകളില് അല്ലാതെ മറ്റു സ്ഥലങ്ങളില്‍ അത് പാടാറുണ്ടായിരുന്നില്ല । 4384,,തെറിപ്പാട്ടുകള്‍ അശ്ളീലവും ആഭാസം കലര്ന്നുതും ആണ് । 4385,,അനുഷ്ഠാനം എന്ന നിലക്ക് ആണ് ഭക്തര്‍ അത് പാടി നിര്വൃതി അടയുന്നത് । 4386,,സാമൂഹിക വിമര്ശകസ്വഭാവത്തോടു കൂടിയവ ആണ് തെറിപ്പാട്ടുകള്‍ । 4387,,ലോകോക്തി നിറഞ്ഞ തെറിപ്പാട്ടുകളില്‍ വേദാന്തചിന്തകള്‍ പോലും പ്രതിഫലിക്കുന്നുണ്ട് । 4388,,"ഉത്തരകേരളത്തില്‍ കണ്ണൂര്‍ , കാസര്കോരട് എന്നീ ജില്ലകളിലെ ഒരു വിനോദകല ആണ് ചിമ്മാനക്കളി ।" 4389,,‘ കന്നല്‍കളമ്പാട്ട് ’ എന്ന ഗര്ഭബലികര്മത്തോട് അനുബന്ധിച്ച് വീടുകളില്‍ ആണ് ചിമ്മാനക്കളി അവതരിപ്പിക്കുന്നത് । 4390,,"ചിമ്മാനം എന്ന പദത്തിന് നേരമ്പോക്ക് , സല്ലാപം എന്നീ അര്ഥങ്ങള്‍ ആണ് ഉള്ളത് ।" 4391,,പുലയവിഭാഗക്കാര്‍ ആണ് ചിമ്മാനക്കളി നടത്തുന്നത് । 4392,,ചിമ്മാനക്കളിയില്‍ പാട്ടിന്‍ ഒപ്പം വിവിധ പൊറാട്ടുവേഷങ്ങളും കടന്നു വരുന്നു । 4393,,"മാവിലന്‍ , മാവിലത്തി , ചോതിയാര്‍ , മാപ്പിള എന്നിവ ആണ് ഇതിലെ പ്രധാന വേഷങ്ങള്‍ ।" 4394,,തുടി ആണ് വാദ്യോപകരണം । 4395,,കാവുകളില്‍ ദേവപ്രീതിക്ക് ആയി നടത്തുന്ന ഒരനുഷ്ഠാനം ആണ് തീയാട്ട് । 4396,,രണ്ടു തരം തീയാട്ടു് ഉണ്ട് - ഭഗവതിതീയാട്ടും അയ്യപ്പന്‍തീയാട്ടും । 4397,,ദൈവം ആയിട്ട് ആടുന്നത് ആണ് തീയാട്ട് । 4398,,"കളംഎഴുത്ത് , കഥാഭിനയം , കളപൂജ , കളംപാട്ട് , കളത്തിലാട്ടം , തിരിയുഴിച്ചില്‍ എന്നിവ തീയാട്ടിന്റെ മുഖ്യചടങ്ങുകള്‍ ആണ് ।" 4399,,ഭഗവതികാവുകളിലും മറ്റും നടത്തുന്ന വഴിപാട് ആണ് പറയെടുപ്പ് । 4400,,സമ്പന്ന കുടുംബങ്ങളില്‍ നിന്ന് ആണ്ടുതോറും ക്ഷേത്രത്തിലേക്ക് നെല്ലും അരിയും സംഭാവന ചെയ്യുന്ന ചടങ്ങ് ആണ് പറയെടുപ്പ് । 4401,,കാവുകളില്‍ നിന്ന് വെളിച്ചപ്പാടും പാനക്കാരും വാദ്യഘോഷത്തോടു കൂടി നിശ്ചിത ഗൃഹങ്ങളില്‍ ചെന്ന് നിറപറ സ്വീകരിക്കും । 4402,,ഭദ്രകാളിക്ഷേത്രങ്ങളോട് അനുബന്ധിച്ച് നടത്തിവരുന്ന അനുഷ്ഠാനപരമായ കലാരൂപം ആണ് മുടിയേറ്റ് । 4403,,"മുടിപ്പേച്ച് , കാളി - ദാരികകഥ എന്നീ പേരുകളും മുടിയേറ്റിന്‍ ഉണ്ട് ।" 4404,,മുടിയേറ്റിന്റെ ദൃശ്യാവിഷ്കാരം ആണ് കളംഎഴുത്ത് । 4405,,മുടിയേറ്റിന് അനുഷ്ഠാനാംശവും അഭിനയാംശവും ഉണ്ട് । 4406,,"ആംഗികം , വാചികം , സാത്വികം , ആഹാര്യം എന്നീ അഭിനയരീതികള്‍ ഏറ്റക്കുറച്ചിലുകളോടെ മുടിയേറ്റില്‍ കാണാം ।" 4407,,കാളി - ദാരികകഥ ആണ് മുടിയേറ്റിന്റെ ഇതിവൃത്തം । 4408,,ഇതിവൃത്തത്തെ 12 രംഗങ്ങള്‍ ആക്കിയാണ് മുടിഏറ്റ് അവതരിപ്പിക്കുന്നത് । 4409,,"ശിവ - നാരദസംവാദം , ദാരികന്റെ പുറപ്പാടും തിരനോട്ടവും , കാളിയുടെ രംഗപ്രവേശം , കാളിയുടെ തിരനോട്ടം , കോയിമ്പടാരുടെ രംഗപ്രവേശം , കാളി - ദാരികപോരിനുവിളി , ദാനവേന്ദ്രന്റെ തിരനോട്ടവും ആട്ടവും , കൂളിയുടെ രംഗപ്രവേശം , കാളി - ദാരികയുദ്ധം , കാളി - ദാരികവാക്തര്ക്കം , ദാരികവധം , കാളിയുടെ അനുഗ്രഹം എന്നിങ്ങനെ ആണ് രംഗവിഭജനം ।" 4410,,മുടിയേറ്റിലെ പാട്ടുകള്‍ ആലപിക്കുന്നത് സോപാനസംഗീതശൈലിയില്‍ ആണ് । 4411,,"ചെണ്ട , വീക്കന്ചെണ്ട , ചേങ്ങില , ഇലത്താളം , ശംഖ് എന്നിവ ആണ് മുടിയേറ്റിലെ വാദ്യങ്ങള്‍ ।" 4412,,കേരളത്തിലെ പ്രാചീന നാടകകലാരൂപം ആണ് കാക്കാരിശ്ശി । 4413,,"ഇതിന് കാക്കാരുകളി , കാക്കാലനാടകം , കാക്കാലച്ചിനാടകം , കാക്കാലചരിത്രം തുടങ്ങിയ പല പേരുകളും ഉണ്ട് ।" 4414,,ക്ഷേത്രോത്സവങ്ങളിലെ വിനോദപരിപാടി ആയിട്ടാണ് ഇത് അവതരിപ്പിച്ചിരുന്നത് । 4415,,കാക്കാലവേഷം കെട്ടി അവതരിപ്പിക്കുന്ന നാടകം ആണ് കാക്കാരിശ്ശിനാടകം । 4416,,കാക്കാലന്‍ എന്നത് കേരളത്തിലെ ഒരു താഴ്ന്ന വിഭാഗം ആണ് । 4417,,കാക്കാരിശ്ശിനാടകം പുരുഷന്മാര്‍ അവതരിപ്പിച്ചിരുന്ന കല ആയിരുന്നു । 4418,,സ്ത്രീവേഷം കെട്ടിയിരുന്നതും പുരുഷന്മാര്‍ തന്നെ ആയിരുന്നു । 4419,,ഇപ്പോള്‍ സ്ത്രീകളും വേഷം കെട്ടി അരങ്ങില്‍ പ്രത്യക്ഷപ്പെടുന്നു । 4420,,"മകരം , കുഭം , മീനം മാസങ്ങളില്‍ ആണ് കാക്കാരിശ്ശിനാടകം അവതരിപ്പിച്ചുവരുന്നത് ।" 4421,,"സംഗീതം , നൃത്തം , സംഭാഷണം , അഭിനയം എന്നിവ ചേര്ന്ന വിനോദ നാടകം ആണ് കാക്കാരിശ്ശിനാടകം ।" 4422,,ഫലിതവും പരിഹാസവും ആണ് മുഖമുദ്ര । 4423,,"മൃദംഗം , ഗഞ്ചിറ , ഇലത്താളം , ഹാര്മോണിയം എന്നിവ ആണ് വാദ്യോപകരണങ്ങള്‍ ।" 4424,,വലിയ മരങ്ങളില്‍ വള്ളി ആയി പടര്ന്നുകയറുന്ന സസ്യം ആണ് നാഗവള്ളി । 4425,,നാഗവള്ളി മരത്തിലേക്ക് പടര്ന്നു കയറുമ്പോഴും അല്ലാത്തപ്പോഴും പാമ്പ് ഇഴഞ്ഞു പോകുമ്പോഴ് ഉണ്ടാകുന്ന വളവ് വള്ളിക്ക് ഉണ്ടാകും । 4426,,പാമ്പിന്റെ ആകൃതിയില്‍ ഉള്ള ഈ വള്ളി പാമ്പിന്വിഷചികിത്സക്ക് ഉപയോഗിക്കാറുണ്ട് । 4427,,അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ കിഴക്കേനടയില്‍ ഉള്ള നാഗവള്ളി പ്രസിദ്ധം ആണ് । 4428,,നാഗവള്ളി വീട്ടില്‍ വെച്ചുപിടിപ്പിച്ചാല്‍ സര്പ്പപഭയം ഇല്ലാതെ ജീവിക്കാം എന്ന് ചിലര്‍ വിശ്വസിക്കുന്നു । 4429,,"ഉത്തരകേരളത്തില്‍ തീയോക് , തീപ്പുല്ല് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഡ്രോസിറയുടെ ഭക്ഷണം ചെറിയ പ്രാണികള്‍ ആണ് ।" 4430,,"7 - 8 സെന്റീമീറ്ററില് അധികം വളരാത്ത , ചെങ്കല്‍കൂണുകളില്‍ കണ്ടുവരുന്ന സസ്യം ആണ് ഡ്രോസിറ ।" 4431,,താമര വിടര്ന്നു നില്ക്കുന്ന തരത്തില്‍ ആകൃതി ഉള്ള ചെറിയ ഇലകള്‍ ഉപയോഗിച്ചാണ് ഡ്രോസിറ പ്രാണികളെ പിടിക്കുന്നത് । 4432,,പ്രാണി ഇലക്ക് ഉള്ളില്‍ വന്നിരുന്നാല്‍ ഇതളുകള്‍ പൂമൊട്ടു് പോലെ അടയുന്നു । 4433,,ഇലക്ക് ഉള്ളിലെ ദഹനശക്തി ഉള്ള ഗ്രന്ഥികള്‍ ഉപയോഗിച്ച് പ്രാണികളെ ദഹിപ്പിക്കുന്നു । 4434,,"ഡ്രോസിറയെ പോലെ ഉള്ള മറ്റ് ഇരപിടിയന്‍സസ്യങ്ങള്‍ ആണ് നെപന്തസ് , യൂട്രിക്കുലേറിയ , ഡയോണിയ തുടങ്ങിയവ ।" 4435,,വകുപ്പുകള്‍ നഗരകാര്യവും ജലവിതരണവും ആകുമ്പോള്‍ സംസാരിക്കാന്‍ വിഷയങ്ങള്‍ ഇഷ്ടം പോലെ . 4436,,ദാരിദ്ര്യം ഉണ്ടാകില്ല . 4437,,ഇന്നലെ നിയമസഭയിലും അത് ആയിരുന്നു അവസ്ഥ . 4438,,ഇരുപക്ഷത്തു നിന്നും ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ക്ക് എല്ലാം നൂറ് നാവ് . 4439,,"എസ്റ്റികോളറിഡ്ജിന്റെ ‘ വാട്ടര്‍ , വാട്ടര്‍ എവരിവെയര്‍ ' എന്ന കവിതയുടെ തര്‍ജ്ജമ മുതല്‍ , നാഗാലാന്‍ഡിലെ ഡോഗ്മാര്‍ക്കറ്റ് വരെ പ്രസംഗങ്ങള്‍ നീളുന്നതും സ്വാഭാവികം ." 4440,,"കേരളത്തിന് അഭിമാനിക്കാനും , മലയാളിക്ക് സ്വകാര്യമായി അഹങ്കരിക്കാനും ഉണ്ടായിരുന്ന ഒരു വിഷയം ആയിരുന്നു നമ്മുടെ ജലസമ്പത്ത് ." 4441,,"നദികളുടെ എണ്ണം നാല്‍പത്തിനാല് ; കുളങ്ങള്‍ , കായലുകള്‍ , തടാകങ്ങള് അനവധി ." 4442,,മഴ ആണ് എങ്കില്‍ ഇഷ്ടംപോലെ . 4443,,പിന്നെ എന്ത് വേണം ? 4444,,സ്വാഭാവികമായും ജലത്തിന്റെ കാര്യത്തില്‍ അനുഗൃഹീതം ആകേണ്ടത് ആണ് കേരളം . 4445,,"എന്നാല്‍ , അത് ഒക്കെ പഴങ്കഥ ആവുക ആണോ എന്ന് നമ്മുടെ എംഎല്‍എമാര്‍ക്ക് സംശയം ." 4446,,സംസ്ഥാനം കടുത്ത ജലദൗര്‍ലഭ്യത്തിലേയ്ക്ക് ആണ് നീങ്ങുന്നത് എന്ന ആശങ്കയും അവര്‍ പക്ഷഭേദം ഇല്ലാതെ പങ്ക് വെച്ചു . 4447,,"മന്ത്രി പി ജെ ജോസഫിന്റെ ജലവിഭവവകുപ്പ് , മന്ത്രി മഞ്ഞളാംകുഴി അലിയുടെ നഗരവികസനവകുപ്പ് എന്നിവയ്ക് ഉള്ള ധനാഭ്യര്‍ത്ഥനകളിന്മേല് ഉള്ള ചര്‍ച്ച ആണ് ഇന്നലെ സഭയില്‍ പ്രധാനമായും അരങ്ങേറിയത് ." 4448,,"ഭൂമിയില്‍ ജീവന്റെ ആധാരം ജലം ആണ് , നദികള്‍ ദൈവത്തിന്റെ വരദാനം ആണ് ." 4449,,വെള്ളം മുലപ്പാല്‍ പോലെ അമൂല്യം ആണ് . 4450,,"ദൗര്‍ഭാഗ്യവശാല്‍ , മലയാളിക്ക് ജലം മലിനം ആക്കുന്ന കാര്യത്തില്‍ മടി ഏതും ഇല്ല ." 4451,,"കേരളത്തിലെ തോടുകളും , നദികളും , കായലുകളും എല്ലാം മാലിന്യപൂരിതം ആണ് ." 4452,,പച്ചയായ ഈ യാഥാര്‍ത്ഥ്യം സഭയില്‍ ഉറക്കെ പറഞ്ഞത് കോണ്‍ഗ്രസിലെ ബെന്നിബെഹന്‍ ആണ് . 4453,,"കവി പ്രൊഫ കെ അയ്യപ്പപണിക്കര്‍ ‘ കാട് എവിടെ മക്കളെ , കൂട് എവിടെ മക്കളെ ? ' എന്ന് ആണ് പാടിയത് എങ്കില്‍ , ഇന്ന് അത് ‘ നദി എവിടെ മക്കളേ , കുളം എവിടെ മക്കളേ , തൊടികളില്‍ കാണുന്ന കിണറ് എവിടെ മക്കളേ ' എന്ന് ആയി മാറിയിട്ടുണ്ട് എന്ന് അദ്ദേഹം നിരീക്ഷിച്ചു ." 4454,,"ഇംഗ്ലീഷ് കവി എസ്റ്റികോളറിഡ്ജിനേയും അദ്ദേഹം ഉദ്ധരിച്ചു - ‘ വെള്ളം , വെള്ളം സര്‍വത്ര , തുള്ളി കുടിക്കാനില്ലത്രെ ' , എന്ന മട്ടില്‍ ." 4455,,വനം കയ്യേറ്റം തടയാന്‍ ജണ്ട കെട്ടുന്നത് പോലെ നദീതടകയ്യേറ്റം തടയാന്‍ ജലവിഭവവകുപ്പും സര്‍വേവകുപ്പും സംയുക്തമായി നടപടികള്‍ സ്വീകരിക്കണം എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു . 4456,,കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യാന്‍ കഴിയുന്ന സാഹചര്യം കേരളത്തില് ഉണ്ടാകണം എന്നും ബെന്നിബെഹ്‌നാന്‍ ആവശ്യപ്പെട്ടു . 4457,,എറണാകുളം മാത്രം ആണ് സ്വന്തമായി കുടിവെള്ള വിതരണ പദ്ധതി ഇല്ലാത്ത ഏക ജില്ലാതലസ്ഥാനം എന്ന കാര്യത്തിലും അദ്ദേഹം ഖിന്നന് ആണ് . 4458,,സര്‍ക്കാരിന്റെ മിഷന്‍676-ല്‍ കുടിവെള്ളത്തിന് ആയിരിക്കണം ഏറ്റവും മുന്തിയ പരിഗണന കൊടുക്കേണ്ടത് . 4459,,"നഗരങ്ങളുടെ വികസനത്തിന് ആയി ദീര്‍ഘവീക്ഷണത്തോടെ മാസ്റ്റര്‍പ്ലാനുകള്‍ കാലാനുസൃതമായി , സാമൂഹ്യ - സാമ്പത്തിക മാറ്റങ്ങളുടെ ചുവട് പിടിച്ച് , രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു ." 4460,,കുടിവെള്ളപ്രശ്‌നം പോലെ തന്നെ ഗുരുതരം ആണ് മാലിന്യനിര്‍മ്മാര്‍ജ്ജനവും . 4461,,"ഒരു സാമൂഹ്യവിപത്ത് ആയി മാറുകയാണ് അത് , ബെന്നിബെഹ്‌നാന്‍ അഭിപ്രായപ്പെട്ടു ." 4462,,കോണ്‍ഗ്രസിലെ കെ അച്യുതനും മികച്ച ഫോമില് ആയിരുന്നു . 4463,,"ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ , ‘ നോട്ടയ്ക്ക് ഭൂരിപക്ഷം കിട്ടിയ ഇന്ത്യയിലെ ഏക പഞ്ചായത്ത് തന്റെ മണ്ഡലം ആയ ചിറ്റൂരില് ആണ് എന്ന കാര്യം അദ്ദേഹം സഭയെ അറിയിച്ചു ." 4464,,ഒരു സ്ഥാനാര്‍ത്ഥിക്കും കിട്ടാത്ത അത്ര വോട്ട് ‘ നോട്ടയ്ക്ക് ' കിട്ടി . 4465,,എന്തുകൊണ്ട് എന്ന് അല്ലേ - കുടിവെള്ളപ്രശ്‌നം കൊണ്ടു തന്നെ . 4466,,ആ പഞ്ചായത്തില്‍ ഇപ്പോഴും ടാങ്കറില് ആണ് ജലവിതരണം നടത്തുന്നത് ; 4467,,തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും ആയി ഉടക്കാന് ഒന്നും പോകേണ്ട എന്ന ഉപദേശവും അച്യുതന്‍ സര്‍ക്കാരിന് നല്‍കി . 4468,,ജയലളിതയും കരുണാനിധിയും വെള്ളത്തിന്റെ കാര്യത്തില്‍ ഒറ്റക്കെട്ട് ആണ് . 4469,,അവര്‍ യോജിച്ചാല്‍ കേരളത്തിന്റെ വെള്ളംകുടി മുട്ടും . 4470,,നമ്മുടെ അണക്കെട്ടുകളുടെ കാര്യത്തിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് . 4471,,അല്ലെങ്കില്‍ അവയും അന്യാധീനം ആകും . 4472,,"വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിട്ടോ , പ്രതിപക്ഷനേതാവ് ആയിട്ടോ ഒന്നും ഒരു കാര്യവും ഇല്ല ." 4473,,അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഒരു പുഴയിലെ മലിനജലം ശുദ്ധീകരിക്കാതെ നേരിട്ട് പമ്പ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് എത്തിക്കുക ആണ് എന്ന ഭീകര രഹസ്യവും അച്യുതന്‍ സഭയില്‍ പങ്കുവെച്ചു . 4474,,"മന്ത്രിമാര് ആയ പി ജെ ജോസഫും , മഞ്ഞളാംകുഴി അലിയും മുമ്പ് ഇടതുപക്ഷത്ത് ആയിരുന്നപ്പോള്‍ മികച്ചവരും ഇപ്പോള്‍ മോശക്കാരും ആണ് എന്നും ഉള്ള മട്ടില്‍ പ്രതിപക്ഷത്തെ ചിലര്‍ സംസാരിച്ചതില്‍ മുന്‍ ‍മന്ത്രി കൂടി ആയ കെ ബി ഗണേഷ്‌കുമാറിന് പ്രതിഷേധം ." 4475,,നഗരത്തിലെ മാലിന്യങ്ങള്‍ എവിടെ അപ്രത്യക്ഷമാകുന്നു . 4476,,എന്ത് ജാലവിദ്യ ആണ് അത് ? 4477,,"ഒരു മാജിക്കും അല്ല - നഗരങ്ങളിലെ കക്കൂസ്മാലിന്യം അത്രയും തോടുകളിലേക്കും , ആറുകളിലേക്കും ഒഴുക്കിവിടുക ആണ് , ഗണേഷ് പറഞ്ഞു ." 4478,,കെ മുരളീധരനും ഗണേഷ്‌കുമാറിന്റെ ഈ അഭിപ്രായത്തോട് യോജിച്ചു . 4479,,"ത്രിതലപഞ്ചായത്ത് , നഗരസഭ എന്നിവിടങ്ങളിലെ അധ്യക്ഷന്മാരെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന സംവിധാനം ഉണ്ടാകണം ." 4480,,"അതിന് ആയി രാഷ്ട്രീയപാര്‍ട്ടികള്‍ ഒരു അഭിപ്രായ സമന്വയത്തില് എത്തണം , അദ്ദേഹം നിര്‍ദ്ദേശിച്ചു ." 4481,,"പശുവിനെയും , ആടിനെയും കൊന്ന് തിന്നാം , നിയമതടസ്സം ഇല്ല ." 4482,,എന്നാല്‍ പട്ടിയെ കൊല്ലുന്നത് നിരോധിക്കുന്ന നിയമത്തെ മുരളീധരന്‍ കണക്കറ്റ് പരിഹസിച്ചു . 4483,,പട്ടിപ്രശ്‌നത്തില്‍ പ്രതിപക്ഷത്തെ വി ശിവന്‍കുട്ടിയും കടുത്ത നിലപാടില് ആണ് . 4484,,"തിരുവനന്തപുരം നഗരത്തിലെ പട്ടികളുടെ എണ്ണം , ആണ് എത്ര പെണ്ണ് എത്ര , അവയുടെ പ്രത്യുല്പാദനപ്രക്രിയ , സ്വഭാവരീതി എന്നിവയെ കുറിച്ച് എല്ലാം ശിവന്‍കുട്ടിക്ക് നല്ല തിട്ടം ആണ് ." 4485,,തെരുവ്നായ്ക്കളെ പിടിച്ച് നാഗാലാന്‍ഡിലേക്കോ കൊറിയയിലേക്കോ കയറ്റിവിടണം . 4486,,അവിടെ അവയ്ക്ക് നല്ല മാര്‍ക്കറ്റ ആണ് . 4487,,നമുക്ക് ഇവിടെ കാശ് ഉണ്ടാക്കുകയും ചെയ്യാം . 4488,,നഗരസഭകള്‍ക്ക് അത് നല്ലു ഒരു വരുമാനമാര്‍ഗ്ഗം ആവുകയും ചെയ്യും . 4489,,ശിവന്‍കുട്ടിയുടെ സൃഷ്ടിപരവും നിരുപദ്രവകരവും ആയ നിര്‍ദ്ദേശം . 4490,,"കിട്ടിയ അവസരത്തിന് സരിതാ നായരും സ്മാര്‍ത്തവിചാരവും ഒക്കെ , ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക ഇടെ എടുത്ത് പ്രയോഗിക്കാനും അദ്ദേഹത്തിന് മടി ഉണ്ടായില്ല ." 4491,,"ഭരണപക്ഷത്തു നിന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ , സി മോയിന്‍ കുട്ടി , സി എഫ് തോമസ് , എന്‍ ജയരാജ് , കെ എം ഷാജി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു ." 4492,,"നഗരങ്ങളിലെ ഫ്ലാറ്റ്നിര്‍മാണം നിയന്ത്രിക്കും എന്നും , ഒരു വര്‍ഷത്തിന് അകം എല്ലാ നഗരസഭകള്‍ക്കും മാസ്റ്റര്‍ തയാറാക്കും എന്നും മന്ത്രി മഞ്ഞളാംകുഴിഅലി തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു ." 4493,,"വെള്ളക്കരം കുടിശ്ശിക തീര്‍ക്കാന്‍ എല്ലാ ജില്ലകളിലും അദാലത്തുകള്‍ സംഘടിപ്പിക്കും എന്നും , കടലാക്രമണം തടയാന് ഉള്ള പദ്ധതികള്‍ക്ക് കേന്ദ്രസഹായം തേടും എന്നും മന്ത്രി പി ജെ ജോസഫ് അറിയിച്ചു ." 4494,,വിവാദമായ കോട്ടണ്‍ഹില്‍ സ്കൂളിലെ സ്ഥലംമാറ്റവിഷയം ഇന്നലെയും പ്രതിപക്ഷനേതാവ് സഭയില്‍ ഉന്നയിച്ചു . 4495,,"സ്ഥലം മാറ്റ്പ്പെട്ട പ്രധാനാധ്യാപിക തന്നെ വന്ന് കണ്ടതായും , അവരുടെ അപേക്ഷ മാനിച്ച് തിരുവനന്തപുരം നഗരത്തില്‍ തന്നെ ഉള്ള മോഡല്‍ സ്കൂളിലേക്ക് അവരെ മാറ്റി നിയമിച്ചതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയെ അറിയിച്ചു ." 4496,,അതോടെ ആ വിവാദവും ക്ലോസ് . 4497,,ഇന്നലെ നടന്ന പി എസ് എല്‍ വി വിക്ഷേപണത്തിന്റെ വിജയത്തില്‍ സഭ ആഹ്ലാദം രേഖപ്പെടുത്തി . 4498,,"സഭാധ്യക്ഷന്‍ ജി കാര്‍ത്തികേയനും , മുഖ്യമന്ത്രിയും , പ്രതിപക്ഷനേതാവും ബന്ധപ്പെട്ടവരെ അഭിനന്ദിച്ചുകൊണ്ട് ഹ്രസ്വ പ്രസംഗങ്ങള്‍ നടത്തി ." 4499,,ഭാഷ കൊണ്ട് ഐക്യപ്പെട്ട കേരളത്തിന് മലയാളഭാഷയ്ക്ക് വേണ്ടി ഇനിയും ഒട്ടേറെ ചെയ്യാനുണ്ട് . 4500,,നയം കൊണ്ടും നിയമം കൊണ്ടും പ്രയോഗം കൊണ്ടും വ്യത്യസ്ത ഭരണകൂടങ്ങള്‍ക്ക് കീഴില്‍ പുലര്‍ന്നിരുന്ന മൂന്ന് ദേശം കേരളം ആയി 60 വര്‍ഷം മുമ്പ്‌ ഐക്യപ്പെട്ടതിന്റെ രാഷ്ട്രീയവും സാമൂഹികവും ഭരണപരവും സാമ്പത്തികവും ആയ നേട്ടങ്ങള്‍ സ്പഷ്ടം ആണ് . 4501,,നമ്മുടെ പൊതുഭാഷ ആയ മലയാളവും ആ ഭാഷയിലൂടെ ഒരു ജനത എന്ന നിലയ്ക്ക് നാം പങ്കിട്ടുപോന്ന സ്വത്വബോധവും സാംസ്കാരികമൂല്യങ്ങളും പൈതൃകവും സാഹിത്യത്തിലൂടെ സ്വായത്തം ആയ വൈകാരികബന്ധവും ആ ഉദ്ഗ്രഥനപ്രക്രിയയെ അനായാസവും സ്വാഭാവികവും ആക്കി ( ഭാഷയുടെ അടിസ്ഥാനത്തില്‍ ഉള്ള സംസ്ഥാന രൂപവത്‌കരണത്തിന്റെ യുക്തിയും ഇത് തന്നെ ) . 4502,,"എന്നാല്‍ , ഈ ഐക്യത്തിന് ആധാരം ആയ മലയാളഭാഷയോട് കേരളം വേണ്ടത്ര നീതി പുലര്‍ത്തിയോ ?" 4503,,ഭാഷയുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന മറ്റ് പല സംസ്ഥാനക്കാര്‍ക്കും അവരുടെ ഭാഷയോട് ഉള്ള പ്രതിബദ്ധതയും ആവേശവും കേരളത്തില്‍ കാണാത്തത് എന്തുകൊണ്ട് ? 4504,,കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി പിന്നെയും ഒമ്പത് വര്‍ഷം കഴിഞ്ഞൂ ഭാഷയുടെ അടിസ്ഥാനത്തില്‍ ഉള്ള സംസ്ഥാനങ്ങള്‍ നിലവില്‍ വരാൻ . 4505,,സ്വാതന്ത്ര്യലബ്ധിയുടെ ആദ്യ നാളുകളില്‍ കൊളോണിയലിസത്തോട് സ്വാഭാവികമായി തോന്നേണ്ട രോഷവും അത് നമ്മുടെ ഭാഷയോടും സംസ്കൃതിയോടും അനുവര്‍ത്തിച്ച ഇകഴ്‌ത്തല്‍നയത്തോട് ഉള്ള പ്രതിഷേധവും ഒമ്പത് വര്‍ഷത്തെ വിടവില്‍ ഒട്ടൊക്കെ ചോര്‍ന്ന് പോയി എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു . 4506,,ജോലി തേടി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം പേര്‍ ചെന്നെത്തിക്കൊണ്ടിരുന്ന അന്നത്തെ ബോംബെയിലും മദ്രാസിലും ഒക്കെ തങ്ങളുടെ ഭാഷയെ പറ്റിയും സംസ്കാരത്തെ പറ്റിയും ഉള്ള അഭിമാനബോധം ശക്തിപ്രാപിച്ചു . 4507,,"എന്നാല്‍ , അക്കാലങ്ങളില്‍ തൊഴില്‍ തേടി ആരും വരാത്ത കേരളത്തില്‍ നമ്മുടെ സ്വത്വത്തെ കുറിച്ചോ മലയാളഭാഷയെ കുറിച്ചോ കാര്യമായ അഭിമാനചിന്ത ഒന്നും സാധാരണ മലയാളികള്‍ക്ക്‌ ഉണ്ടായില്ല എന്ന് വേണം അനുമാനിക്കാൻ ." 4508,,"ഒരുപക്ഷേ , സാമ്പത്തിക പുരോഗതിയും ജീവിത സൗകര്യങ്ങളും നേടുന്നതിന് ഉള്ള പരക്കംപാച്ചിലിലും പ്രായോഗിക ചിന്തകളിലും ഇത് ഒന്നും വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല എന്ന് കരുതാനും ന്യായം ഉണ്ട് ." 4509,,മലയാളം ഇക്കഴിഞ്ഞ 60 വര്‍ഷങ്ങളില്‍ വളര്‍ന്നില്ലെന്നോ അപ്രസക്തം ആയെന്നോ പറഞ്ഞുകൂടാ . 4510,,മലയാളസാഹിത്യം വളര്‍ന്നു പുഷ്കലം ആയി . 4511,,മാധ്യമഭാഷ വികാസംപ്രാപിച്ചു . 4512,,നാം ഉപയോഗിക്കുന്ന സാങ്കേതികപദാവലി വളര്‍ന്നു . 4513,,പ്രാദേശിക ഭാഷാഭേദങ്ങള്‍ക്ക് സ്വീകാര്യത കൈവന്നു . 4514,,"അന്യാദൃശമായ സന്ദര്‍ഭങ്ങളില്‍ പ്രയോഗിച്ച അച്ചടി , ദൃശ്യ , ശ്രാവ്യ മാധ്യമങ്ങള്‍ ഇപ്പോഴും ഭാഷയുടെ ആവിഷ്കാരക്ഷമത ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു ." 4515,,ദീപ്തമായ ആവിഷ്കാരത്തിലൂടെ സാഹിത്യകൃതികള്‍ ഭാഷയെ നിസ്തുലമാംവിധം ഓജസ്സുറ്റതാക്കുന്നു . 4516,,ആധുനിക കാലത്തിന്റെ രീതികളോടും ജനങ്ങളുടെ ആവശ്യങ്ങളോടും മലയാളത്തെ ഇണക്കുന്നതിന് രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹിക പ്രവര്‍ത്തകരും നിറവേറ്റുന്ന ദൗത്യം പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല . 4517,,വ്യവഹാരഭാഷയെ ഭരണവും ആയി ബന്ധിപ്പിക്കുന്നതില്‍ രാഷ്ട്രീയകക്ഷികളും പൊതുപ്രവര്‍ത്തകരും വലിയ പങ്ക് നിറവേറ്റിക്കൊണ്ടിരിക്കുന്നു . 4518,,"എന്നാല്‍ മറുഭാഗത്ത് കൂടി , മലയാളം പഠിക്കുന്നത് കൊണ്ട് വലിയ പ്രയോജനം ഇല്ല എന്നും പഠിക്കാതിരിക്കുന്നത് കൊണ്ട് ദോഷം ഏതും ഇല്ല എന്നും ഉള്ള വിശ്വാസം കഴിഞ്ഞ നാലുദശകങ്ങളില്‍ പ്രബലമാവുകയും ചെയ്തു ." 4519,,ആ വിചാരം വളര്‍ന്നുവളര്‍ന്ന്‌ മലയാളം അറിയാതിരിക്കുക എന്നത് മാന്യത ആയി പോലും പരിഗണിക്കപ്പെടാൻ തുടങ്ങി ( ഇപ്പോള്‍ ആ സ്ഥിതിക്ക് ലേശം ഇളക്കം തട്ടിയിട്ട് ഉണ്ട് എന്നത് ആശ്വാസം ) . 4520,,ഇതിന്റെ ഫലം ആയി സ്കൂള്‍വിദ്യാഭ്യാസത്തില്‍ മലയാള ഭാഷാപഠനത്തിന് അര്‍ഹമായ സ്ഥാനം ക്രമേണ നഷ്ടപ്പെടാൻ തുടങ്ങി . 4521,,ഇംഗ്ലീഷ് മീഡിയം എന്ന പുതിയ കുഴലൂത്തുകാരന്റെ പിന്നാലെ കുഞ്ഞുങ്ങളെ നാം തള്ളിവിടാൻ തുടങ്ങി . 4522,,സാമൂഹികാസമത്വങ്ങള്‍ ഇല്ലാതാക്കുന്നതിന് വിദ്യാഭ്യാസം ഉപകരണം ആയില്ല എന്ന്മാത്രമല്ല പുതിയ അസമത്വങ്ങള്‍ സൃഷ്ടിക്കുന്നതിന് അത് ഹേതു ആകുകയും ചെയ്തു . 4523,,സാമൂഹികമായ ഉത്തരവാദിത്വം സജീവം ആകുമ്പോള് ആണ് ആശയവിനിമയത്തിന് മാതൃഭാഷ അനിവാര്യം ആകുന്നത് . 4524,,സാമൂഹികമായ ബന്ധത്തില്‍ ഉണ്ടായ ന്യൂനീകരണവും അതിന് വഴിവെക്കുന്ന അരാഷ്ട്രീയതയും തല പൊക്കുമ്പോള്‍ മാതൃഭാഷ അപ്രസക്തമായി തീരും . 4525,,കേരളത്തിന് ഉള്ളില്‍ ജീവിക്കുമ്പോള്‍ തന്നെ പൊതുസമൂഹത്തിനോട് വിരക്തിയും അകല്‍ച്ചയും കൊണ്ട് ഉപരിവര്‍ഗം ആയി സ്വയം നിര്‍വചിക്കാന് ഉള്ള മധ്യവര്‍ഗ അഭിനിവേശത്തില്‍ ഭാഷയോട് ഉള്ള ഈ പുറംതിരിയല്‍ കാണാം . 4526,,വളരെ മുമ്പേ തന്നെ ഈ വിചാരഗതി സമൂഹത്തില്‍ ഒരു വിഭാഗത്തിന് ഇടയില്‍ സ്ഥാനം നേടി എങ്കിലും ആഗോളീകരണത്തോടെ ഇതിന് മാന്യത ഏറി . 4527,,പുതിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും പേരുകള്‍ പോലും ഇംഗ്ലീഷില്‍ മാത്രം എഴുതുന്നത് ഈ വിഭാഗത്തിന്റെ സംതൃപ്തിക്ക് ആണ് . 4528,,പാശ്ചാത്യ മാതൃകയിലെ ഭക്ഷണശാലകളും ബ്രാൻഡഡ് ഷോറൂമുകളും എല്ലാം പ്രചരിപ്പിക്കുന്ന മലയാളിതരമായ ഒരു ഭാഷാസംസ്കാരത്തിന്റെ വ്യാജനിര്‍മിതി കേരളത്തിന് ആപത്തും അപമാനവും ആണ് . 4529,,ഈ മനോഭാവം ആണ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അനിവാര്യം ആണ് എന്ന വാദത്തിന് പിന്നില്‍ മലയാളഭാഷയ്ക്ക് അക്കാദമികവിഷയങ്ങള്‍ കൈകാര്യം ചെയ്യാൻ കഴിവ് ഇല്ല എന്ന് വിധിച്ച് അകറ്റിനിര്‍ത്തുന്നതിന് പിന്നില്‍ . 4530,,ഈ അന്തരീക്ഷത്തില്‍ പ്രീപ്രൈമറി വിദ്യാഭ്യാസം തന്നെ ഇംഗ്ലീഷ് മീഡിയത്തില് ആകണം എന്ന് നിര്‍ബന്ധം പിടിക്കുന്നവരുടെ എണ്ണം വര്‍ഷം തോറും പെരുകുന്നത് സ്വാഭാവികം . 4531,,വിദ്യാഭ്യാസമേഖലയിലെ നിലവാരത്തകര്‍ച്ചയെ പറ്റി ആശങ്കപ്പെടുമ്പോഴും അതിന്റെ വിചിത്രം ആയ പ്രതിക്രിയ ആയി സമൂഹം കണ്ടെത്തുന്നത് ഇംഗ്ലീഷ്‌മീഡിയം വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നത് ആണ് . 4532,,മലയാളത്തില്‍ പഠിക്കുന്നതിന് പകരം ഇംഗ്ലീഷില്‍ പഠിച്ചാല്‍ നിലവാരം ഉയരും എന്ന വാദത്തിന് യുക്തിസഹമായ എന്ത് അടിസ്ഥാനം ആണ് ഉള്ളത് ? 4533,,നാം സംസാരിക്കുന്ന ഭാഷയില്‍ ഗ്രഹിക്കാൻ ബുദ്ധിമുട്ട് ഉള്ള ആശയങ്ങള്‍ കുട്ടികള്‍ക്ക്‌ ഇംഗ്ലീഷില്‍ മെച്ചമായി മനസ്സിലാക്കാൻ സാധിക്കുന്നത് എങ്ങനെ ആണ് ? 4534,,കേരളത്തിന് സംഭവിച്ചത് എത്ര വലിയ നഷ്ടം ആണ് എന്ന് നാം തിരിച്ചറിയുന്നില്ല . 4535,,ജീവിതത്തോട് ഇണക്കം ഉള്ള വിദ്യാഭ്യാസപദ്ധതി കഴിഞ്ഞ 60 വര്‍ഷങ്ങളില്‍ മലയാളമാധ്യമത്തില്‍ നാം പിന്തുടര്‍ന്നിരുന്നു എങ്കില്‍ കേരളത്തില്‍ നിന്ന് എത്രയെത്ര പ്രതിഭാശാലികള്‍ ഉണ്ടാകുമായിരുന്നില്ല 4536,,അറിവിന്റെ ലോകത്ത് നിര്‍ഭയര് ആയും സാഹസികര് ആയും കടന്നുചെന്ന് അതിരുകള്‍ അതിലംഘിക്കാന് ഉള്ള ധിഷണാപരമായ കരുത്ത് ആര്‍ജിക്കാന് ഉള്ള വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കുന്നതിന് പകരം കടം വാങ്ങിയ ഭാഷയില്‍ പരീക്ഷ ജയിക്കുന്നവര് ആയി നാം അവരെ തരംതാഴ്ത്തിക്കളഞ്ഞു . 4537,,പ്രായോഗികവിജയം എന്ന കുറുക്കുവഴിയിലൂടെ ഉള്ള യാത്ര മലയാളിയെ നയിച്ചത് മികവിലേക്ക് അല്ല . 4538,,ഹിതകരം അല്ലാത്ത മാറ്റങ്ങള്‍ക്ക് സമൂഹം വശംവദം ആവുമ്പോള്‍ സര്‍ക്കാര്‍നയങ്ങള്‍ മാത്രം ആണ് അഭയം . 4539,,ഭരണഭാഷയും കോടതിഭാഷയും പൂര്‍ണമായും മലയാളത്തില്‍ ആക്കാൻ നമുക്ക്‌ ഇനിയും സാധിച്ചിട്ടില്ല എന്നതും മലയാളം പഠിക്കാതെ സ്കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കാൻ സാധിക്കുന്ന സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു എന്നതും ഐക്യകേരളത്തിന്റെ അറുപതാം വാര്‍ഷികത്തില്‍ നമ്മുടെ പുറംകണ്ണും അകംകണ്ണും തുറപ്പിക്കണം . 4540,,മലയാളം മാതൃഭാഷ ആയ ഒരു വിദ്യാര്‍ഥിക്ക് സ്കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോള്‍ മാതൃഭാഷ വായിക്കാനും എഴുതാനും കഴിവ് ഇല്ലാതാവുന്നത്‌ അഭിമാനം അല്ല എന്ന് അറിയണം . 4541,,"ഇംഗ്ലീഷ് പഠിക്കുക എന്നതിന് മലയാളം പഠിക്കാതിരിക്കുക എന്ന അര്‍ഥം കല്പിച്ച് , മലയാളം പറഞ്ഞുപോയാല്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്ന മഹാവിദ്യാലയങ്ങള്‍ ഈ സംസ്ഥാനത്ത് ഇപ്പോഴും യഥേഷ്ടം പ്രവര്‍ത്തിക്കുന്നു എന്നത് രഹസ്യം അല്ലല്ലോ ." 4542,,‘ പ്രൈമറിതലത്തില്‍ മാതൃഭാഷ നിര്‍ബന്ധമാക്കുന്നതോട് ഒപ്പം ആ തലത്തില്‍ ഇംഗ്ലീഷോ ഹിന്ദിയോ മറ്റ് ഏതെങ്കിലും ഭാഷയോ പഠിപ്പിക്കാതിരിക്കുക കൂടി വേണം . 4543,,കൂടാതെ സര്‍വകലാശാലകള് അടക്കം എല്ലാ നിലവാരത്തിലും അധ്യാപന ഭാഷ മാതൃഭാഷ ആയിരിക്കണം ’ എന്ന ഇ.എം.എസ്സിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉള്ള നിരീക്ഷണവും പ്രത്യാശയും ഇപ്പോഴും എത്ര പ്രസക്തം ആണ് ( മലയാളം സര്‍വകലാശാല മാത്രം ആണ് മാതൃഭാഷയില്‍ അധ്യാപനം നടത്തുന്നത് എന്ന്കൂടി ആനുഷംഗികമായി പരാമര്‍ശിക്കട്ടെ ) . 4544,,ഐക്യകേരളം നിലവില്‍വരുമ്പോള്‍ മലയാളത്തിനോട് ഉണ്ടായിരുന്ന സ്നേഹവും ഭാഷയെ കുറിച്ച് ഉള്ള അഭിമാനവും വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ കുറഞ്ഞുപോയി എന്ന പരമാര്‍ഥത്തിന്റെ അസ്വസ്ഥത ശ്രേഷ്ഠഭാഷാ പദവി കൊണ്ട് മായ്ക്കാൻ കഴിയുന്നത് അല്ല . 4545,,ഭാഷ കൊണ്ട് ഐക്യപ്പെട്ട കേരളത്തിന് മലയാളഭാഷയ്ക്കു വേണ്ടി ഇനിയും ഒട്ടേറെ ചെയ്യാന്‍ ഉണ്ട് . 4546,,നയം കൊണ്ടും നിയമം കൊണ്ടും പ്രയോഗം കൊണ്ടും പ്രേരണ കൊണ്ടും . 4547,,കാശ്മീരി പെണ്‍കുട്ടിയുടെ നിറം ആണ് പാരീസ് ലക്ഷ്മിക്ക് . 4548,,ഒറ്റ നോട്ടത്തില്‍ ആരും പറയും ഒരു ഉത്തരേന്ത്യന്‍ പെണ്‍കുട്ടി . 4549,,അങ്ങനെ ഫ്രാന്‍സുകാരി ലക്ഷ്മി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു . 4550,,നന്നായി വര്‍ക്ക് ചെയ്താല്‍ അതിന്റെ ഗുണം കിട്ടും എന്ന് ഉറപ്പ് ആണ് . 4551,,ഉത്തരാഞ്ചലിലെ ഭൂമി പ്രകൃതിയുടെ ഉപഹാരം ആണ് . 4552,,മഴക്കാലത്ത് മാത്രം ആണ് വെള്ളപ്പൊക്കത്തിന്‍റെയും പാമ്പുകടിയുടെയും അപകടം നിലനില്‍ക്കുന്നത് . 4553,,വനത്തിലെ പക്ഷികള്‍ തങ്ങളുടെ മനംമയക്കുന്ന സ്വരത്തില്‍ വിവിധ തരത്തില് ഉള്ള സംഗീതം കേള്‍പ്പിക്കുന്നു . 4554,,വൃക്ഷലതാദികളുടെ സൗന്ദര്യം വസന്തകാലത്തില്‍ ദര്‍ശിക്കാന്‍ സാധിക്കുന്നു . 4555,,"പാട്ട്‌ , നൃത്തം , പുരാണ കഥാസന്ദര്‍ഭങ്ങളുടെ അനുസ്‌മരണം , ഒരുമയുടെ പ്രകാശനം എന്നിവ എല്ലാം നാടന്‍കളികള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു ." 4556,,പീരുമേടില്‍ നിന്നാല്‍ ശബരിമല ക്ഷേത്രം കാണാന്‍ കഴിയും . 4557,,കളരിപ്പയറ്റിന്‍റെ ഈറ്റില്ലം ആയ പഴയ കടത്തനാടിന്‍റെ ഭാഗം ആണ് ഇന്നത്തെ വടകര . 4558,,സാമ്പാറ് ഇല്ലാത്തെ ഒരു സദ്യ ഇന്ന് സങ്കല്പിക്കാന്‍ പോലും ആകില്ല . 4559,,ഓണം വരുന്നത് പൂക്കളുടെയും കായ്കളുടെയും പഴങ്ങളുടെയും നിറവോട് കൂടി ആണ് . 4560,,തൊടിയിലും വേലിപ്പടര്‍പ്പുകളിലും കുന്നിലും വയലിലും പൂക്കള്‍ ഒരുങ്ങിനില്‍ക്കും . 4561,,കടല്‍ കടന്ന് എത്തിയ ബിരിയാണിയെ മനസ്സും വയറും നിറഞ്ഞ് സ്വീകരിച്ചവര്‍ ആണ് മലയാളികള്‍ . 4562,,മത്സ്യമാംസങ്ങള് ഒന്നും കഴിക്കാത്ത ശുദ്ധ പച്ചക്കറിക്കാരുടെ ശരീരത്തിലെ പ്രോട്ടീന്‍ കുറവ് പരിഹരിക്കുന്നത് പരിപ്പ് ആണ് . 4563,,പരിപ്പ് സൂക്ഷിക്കാത്ത ഒരു അടുക്കളയും ഉണ്ടാകില്ല . 4564,,"സാമ്പാര്‍ , രസം തുടങ്ങിയ മലയാള സദ്യവട്ടത്തിലെ പ്രധാനി ആണ് പരിപ്പ് ." 4565,,വൃത്തിയുള്ള തൂശനിലയിലെ ചോറില്‍ വേവിച്ച പരിപ്പും നെയ്യും ആണ് തുടക്കം കുറിക്കുക . 4566,,സഹ്യാദ്രിയോടു ചേര്‍ന്ന്‌ തെക്കു വടക്ക് ആയി നീണ്ടു കിടക്കുന്നത് ആണ്‌ മലനാട്‌ അഥവാ കിഴക്കന്‍ മലനാട്‌ . 4567,,വന്യമൃഗങ്ങള്‍ നിറഞ്ഞ കാടുകള്‍ ആണ്‌ ഈ മേഖലയില്‍ ഏറിയ പങ്കും . 4568,,ഉഷ്‌ണമേഖലാ നിത്യഹരിത വനങ്ങളും ചോല വനങ്ങളും ഇവിടെ ഉണ്ട്‌ . 4569,,കേരളത്തിലെ പ്രധാന നദികള് എല്ലാം എല്ലാം ഉദ്‌ഭവിക്കുന്നതും മലനാട്ടില്‍ നിന്നു തന്നെ ആണ് . 4570,,പാലക്കാട്‌ ജില്ലയിലെ മണ്ണാര്ക്കാടിന് അടുത്തു് ഉള്ള സൈലന്റ്‌വാലി ആണ്‌ ഏറ്റവും പ്രശസ്‌തമായ നിത്യഹരിത വനം . 4571,,സൈലന്റ്‌വാലിയും ഇരവികുളവും ദേശീയോദ്യാനങ്ങള് ആണ്‌ . 4572,,കറിവേപ്പ് എല്ലാ വീട്ടുപറമ്പിലും നിര്‍ബന്ധമായി നടേണ്ട ഒന്ന് ആണ് . 4573,,ഓരോ കുടുംബത്തിനും ആവശ്യമുള്ള പച്ചക്കറികള്‍ വീട്ടുമുറ്റത്തും പറമ്പിലും എല്ലാം കൃഷി ചെയ്തിരുന്ന കാലം ഉണ്ടായിരുന്നു . 4574,,കണ്ണൂരിനെയും കാസര്‍കോടിനെയും രണ്ടായി പകുക്കുന്ന ജലരേഖ ആണ് തേജസ്വിനി . 4575,,സാഹസികതയുടെ ആഴങ്ങള്‍ തേടി ആണ് കണ്ണൂരിലെ ചെറുപുഴയില് എത്തിയത് . 4576,,മലയാളിയുടെ ജീവിതത്തില്‍ ഒഴിവാക്കാന് ആവാത്തത് ആണ് കാന്താരി മുളക് . 4577,,മലയാളികളുടെ ഇഷ്ട ഭക്ഷണം ആയ കപ്പയുടെ പ്രയപ്പെട്ട കൂട്ടുകാരി ആണ് കാന്താരി . 4578,,വെന്ത് മലര്‍ന്ന കപ്പയ്‌ക്ക് ഒപ്പം കാന്താരിച്ചമ്മന്തി ചേര്‍ന്നാല് ഉള്ള രുചി മലയാളികളുടെ നാവില്‍ ഇപ്പോഴും ഉണ്ടാവും . 4579,,ഔഷധസസ്യം എന്ന നിലയില്‍ കാന്താരിയെ എവിടെയും പരാമര്‍ശിച്ചിട്ടില്ല എങ്കിലും നാടന്‍ ചികിത്സയില്‍ കാന്താരി ഉണ്ട് . 4580,,"വയറ്റിലെ പുണ്ണ് , കൊളസ്‌ട്രോള്‍ , രക്തസമ്മര്‍ദ്ദം , ദഹനക്കേട് എന്നിവക്ക് എല്ലാം കാന്താരി പലരും ഔഷധം ആയി ഉപയോഗിക്കുന്നു ." 4581,,കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രം ആണ് കൊട്ടിയൂർ . 4582,,തെക്കിന്റെ കാശി എന്നും കൊട്ടിയൂർ അറിയപ്പെടുന്നു . 4583,,ദക്ഷന്റെ താടിയുടെ പ്രതീകം ആണ് ഓടപ്പൂവ് . 4584,,ഐതിഹ്യങ്ങളും പുരാണങ്ങളും കൈ കോര്‍ത്തു കിടക്കുന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകം ആണ് നമ്മുടെ ക്ഷേത്രങ്ങള്‍ . 4585,,മുത്തപ്പന്റെ ആരൂഢം ആണ് കുന്നത്തൂർപാടി . 4586,,"കേരളത്തിലെ കണ്ണൂർ ജില്ലയിൽ , സഹ്യപർവ്വതത്തിലെ ഉടുമ്പമലയിൽ , കടൽനിരപ്പിൽ നിന്ന് 3000അടി ഉയരത്തില് ആണ്‌‍ കുന്നത്തൂർപാടി സ്ഥിതി ചെയ്യുന്നത് ." 4587,,ഓര്‍മ്മകളുടെ ചിതറിയ ചിത്രങ്ങള്‍ മഴയില് ഉണ്ട് . 4588,,മഴ ഒരു മലയാളി ആണ് . 4589,,ഒളിഞ്ഞും തെളിഞ്ഞും പുഴ ആയും മരം ആയും പച്ചപ്പ് ആയും മഴ ഇവിടെ ഉണ്ട്' . 4590,,മഴ പോലെ മലയാളിക്ക് ഉച്ചാരണസുഖം നല്കുന്ന ഒരു പദവും ഇല്ല . 4591,,ജീവിതത്തിലെ ചില പ്രത്യേക സംഭവങ്ങൾ ആഘോഷിക്കാന് ആണ് മിക്ക നൃത്തങ്ങളും നടത്തുന്നത് . 4592,,വന്യജീവികളും സഞ്ചാരികളും സൗഹൃദം മെനയുന്ന സങ്കേതം ആണ് വയനാട്ടിലെ തോല്‍പ്പെട്ടി . 4593,,കേരള - കര്‍ണാടക അതിര്‍ത്തിയില്‍ കുടക് വനത്തോടു ചേര്‍ന്ന് ആണ് ഈ വന്യജീവി സങ്കേതം . 4594,,കളിയില്‍ ജയിക്കാന്‍ ബുദ്ധിയും ആരോഗ്യവും വേണം . 4595,,കറിവേപ്പിന്റെ ഇലയും വേരും തൊലിയും എല്ലാം ഔഷധം ആണ് . 4596,,കറിവേപ്പില ഇലക്കറി ആക്കിയും വേപ്പിലക്കട്ടി ആക്കിയും ഉപയോഗിക്കാം . 4597,,വേപ്പിലച്ചമ്മന്തിയും നല്ലത് ആണ് . 4598,,ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം ആണ് പച്ചക്കറികൃഷിക്ക് ഉത്തമം . 4599,,"കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും , തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവും ആണ്‌ തിരുവനന്തപുരം ." 4600,,ട്രിവാൻട്രം എന്ന ‌പേരിലും ഇത് അറിയപെടുന്നു . 4601,,"തിരുവനന്തപുരം തന്നെ ആണ് , കേരളത്തിലെ ഏറ്റവും വലിയ നഗരവും ." 4602,,"തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാരിന്റെയും , കേന്ദ്രസർക്കാരിന്റെയും പല കാര്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട് ." 4603,,ഉന്നത നിലവാരം ഉള്ള പല വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കേന്ദ്രം കൂടി ആണ് തിരുവനന്തപുരം . 4604,,പത്മനാഭസ്വാമി ക്ഷേത്രം സ്ഥാപിക്കപ്പെടുന്നതിനു മുൻപ് ആ സ്ഥലം കാട് ആയിരുന്നു . 4605,,സുഗന്ധ വ്യഞ്ജനങ്ങള്‍ ആയിരുന്നു തിരുവനന്തപുരത്തും വ്യാപാരം ചെയ്തിരുന്നത് . 4606,,അക്കാലത്ത് തിരുവനന്തപുരത്തിന്റെ സാംസ്കാരിക പശ്ചാത്തലം മറ്റ് നഗരങ്ങളിൽ നിന്നും തികച്ചും വിഭിന്നം ആയിരുന്നു . 4607,,ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രം ആണ് രാജസ്ഥാൻ . 4608,,രാജസ്ഥാനില് ഉള്ള ചരിത്രപ്രധാനമായ കോട്ടകള് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ ആണ് . 4609,,ഇന്ത്യ സന്ദർശിക്കുന്ന ഭൂരിഭാഗം വിനോദസഞ്ചാരികളും രാജസ്ഥാൻ സന്ദർശിക്കുന്നു . 4610,,പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശം ആണ് ഗവി . 4611,,പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗം ആയ ഇവിടെ നിയന്ത്രിത വിനോദസഞ്ചാര സൗകര്യങ്ങൾ നിലവില് ഉണ്ട് . 4612,,സമുദ്രനിരപ്പിൽ നിന്ന് 3400അടി ഉയരത്തില് ആണ് ഗവി സ്ഥിതി ചെയ്യുന്നത് . 4613,,പുൽമേടുകളാൽ സമൃദ്ധമായ മൊട്ടക്കുന്നുകള് ആണ് ഗവിയുടെ മറ്റൊരു പ്രത്യേകത . 4614,,കൊടുംവേനലിൽ പോലും വൈകിട്ട് ആയാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശം ആണ് ഇത് . 4615,,ഇവിടെ ഒരു കുന്നിൻപുറത്തു നിന്ന് നോക്കിയാൽ ശബരിമലയുടെ ഒരു വിദൂര ദർശനം ലഭിക്കും . 4616,,ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും പ്രകൃതിസ്നേഹികളെ ആകർഷിക്കാറുണ്ട് . 4617,,പക്ഷിനിരീക്ഷകർക്കും ഏറ്റവും അനുയോജ്യമായ ഒരു പ്രദേശം ആണ് ഗവി . 4618,,"മലമുഴക്കി വേഴാമ്പൽ , മരംകൊത്തി മുതലായ പക്ഷികളുടെ ഒരു സഞ്ചയം തന്നെ ഉണ്ട് ഇവിടെ ." 4619,,"കടുവ , ആന , പുലി , കരടി തുടങ്ങി പ്രധാന മൃഗങ്ങളുടെ ആവാസകേന്ദ്രം കൂടി ആണ് ഈ മേഖല ." 4620,,ഗവി എന്നാൽ വാക്ക് എന്ന് ആണ് അർത്ഥം . 4621,,വനം വകുപ്പിന്റെ ഇക്കോ - ടൂറിസം പദ്ധതി വിദേശി ടൂറിസ്റ്റുകളെയും ഇവിടേക്ക് ആകർഷിക്കുന്നു . 4622,,മീൻ പിടിക്കാനും വെള്ളത്തിൽ യാത്ര ചെയ്യാനും മറ്റും ഉപയോഗിക്കുന്ന ഒരു യാനം ആണ് കുട്ടവഞ്ചി അഥവാ വട്ടത്തോണി . 4623,,നാടോടി വഞ്ചി എന്നും ഇത് അറിയപ്പെടുന്നുണ്ട് . 4624,,തമിഴിൽ പെരിസൽ എന്ന് ആണ് ഇതിനെ വിളിക്കുന്നത് . 4625,,രണ്ടരമീറ്ററോളം ആണ് ഇതിന്റെ വ്യാസം . 4626,,അഞ്ചോളം ആളുകൾക്ക് ചില കുട്ടവഞ്ചികളിൽ ഇരിക്കാൻ സാധിക്കും . 4627,,ഒറ്റത്തുഴ വച്ചോണ്ട് വഞ്ചിയിൽ ഇരുന്ന് ആണ് തുഴയുന്നത് . 4628,sg,മകളുടെ വിവാഹം ആഘോഷം ആയി നടത്തുന്നതിനെ കുറിച്ച് ഉള്ള സ്വപ്നങ്ങള്‍ അപ്പോള്‍ അയാളുടെ മനസില്‍ നിറഞ്ഞ് നിന്നു . 4629,,ആ സ്വപ്നങ്ങള്‍ അയാള്‍ക്ക് ചുറ്റും വര്‍ണ്ണ മഴ പെയ്യിച്ചു । 4630,,"സേതു , എനിക്ക് ഒരു സഹായം ചെയ്യണം ." 4631,,എന്‍റെ സുഹൃത്ത് ജമാല്‍ അവിടെ ജിദ്ദയില് ഉണ്ട് . 4632,,അവന്‍റെ ഉമ്മക്ക് നല്ല സുഖം ഇല്ല . 4633,,അവര്‍ക്ക് ഈ മരുന്ന് എത്തിക്കണം . 4634,,എയര്‍പോര്‍ട്ടില്‍ അവന്‍ വന്നോളും । 4635,,സേതുവേട്ടന് എന്ത് ആവശ്യം ഉണ്ട് എങ്കിലും അവനോട് പറഞ്ഞാല്‍ മതി . 4636,,അവന്‍ ശരിയാക്കി തരും । 4637,,അപ്പോള്‍ പുറത്ത് നല്ല വെയില്‍ പരക്കുന്നത് സേതുരാമന്‍ കണ്ടു . 4638,,മീനമാസച്ചൂട് തുടങ്ങുക ആണ് എന്ന് അയാള്‍ക്ക് തോന്നി . 4639,,നാടും വീടും വിട്ട് ജീവിത പ്രാരാബ്ധം കാരണം മണലാരണ്യത്തില്‍ വരുന്ന പ്രവാസിയുടെ വേദന അയാളുടെ മനസില്‍ വട്ടമിട്ട് പറന്നു । 4640,,പുറത്ത് ഷുക്കൂര്‍ ഉണ്ടാവും . 4641,,ബാഗ് എടുക്കാന് ആയി അയാള്‍ വേഗം നടന്നു . 4642,,അതിനകം കസ്റ്റസുകാര്‍കാര്‍ ബാഗ് തുറന്ന് പരിശോധിക്കുന്നത് അയാള്‍ ദൂരെ നിന്ന് കണ്ടു . 4643,,സേതുരാമനെ കണ്ടപ്പോള്‍ അവര്‍ അറബിയില്‍ എന്തോ ചോദിച്ചു എങ്കിലും അയാള്‍ക്ക് ഒന്നും മനസിലായില്ല . 4644,,എങ്കിലും ബാഗിനെ കുറിച്ച് ആയിരിക്കും എന്ന് അയാള്‍ ഊഹിച്ചു । 4645,,അയാള്‍ ഒരുവിധം പറഞ്ഞ് ഒപ്പിച്ചു . 4646,,പരിശോധിച്ച് തിരിച്ച് കൊടുക്കാന്‍ തുടങ്ങുമ്പോഴ് ആണ് അടിയില്‍ വസ്ത്രങ്ങള്‍ക്ക് ഇടയില്‍ വെച്ച ഒരു പൊതി കസ്റ്റസുകാര്‍കാരുടെ കയ്യില്‍ കിട്ടിയത് . 4647,,ബീരാന്‍കുട്ടി തന്ന പൊതി ആണ് അത് എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ സേതുവിന് മനസിലായി . 4648,,അല്പ സമയത്തിന് അകം മൂന്ന്‍ ഗാര്‍ഡുകള്‍ അയാളെ വളഞ്ഞു . 4649,,എന്ത് ആണ് എന്ന് മനസിലാകുന്നതിന് മുമ്പെ അവര്‍ അയാളുടെ കൈകള്‍ പിന്നില് ആക്കി വിലങ്ങ് വെച്ചു . 4650,,പരിഭ്രമത്തോടെ സേതു കുതറി മാറാന്‍ ശ്രമിച്ചു എങ്കിലും അറബിയില്‍ എന്തൊക്കെയോ ആക്രോശിച്ച് കൊണ്ട് അവര്‍ ബലം പ്രയോഗിച്ച് അയാളെ അകത്തെ ഒരു മുറിയിലേക്ക് കൊണ്ടുപോയി . 4651,,മേശയില്‍ കമിഴ്ന്ന് കിടക്കുന്നതിന് ഇടയില്‍ സേതു വിറച്ച് കൊണ്ട് പറഞ്ഞു . 4652,,ഗാര്‍ഡുകള്‍ അപ്പോഴും ബലമായി പുറകില്‍ നിന്ന് അയാളുടെ കഴുത്തില്‍ പിടിച്ചിരുന്നു । 4653,,താടിക്കാരന്‍ അറബിയില്‍ എന്തോ പറഞ്ഞപ്പോള്‍ അവര്‍ പിടി വിട്ടു . 4654,,സേതു ഒരുവിധം നേരെ നിന്നു . 4655,,അപ്പോഴും കൈകളിലെ വിലങ്ങ് അയാള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കി । 4656,,താടിക്കാരന്‍ പരുക്കന്‍ ഭാവത്തോടെ സേതുവിനോട് പറഞ്ഞു . 4657,,അടുത്ത നിമിഷം ഗാര്‍ഡുകള്‍ അയാളെ പിടിച്ച് വലിച്ച് കൊണ്ടുപോയി . 4658,,സന്ദര്‍ശകരുടെ ഗാലറിക്ക് അടുത്ത് എത്തിയപ്പോള്‍ അവര്‍ അയാളെ തന്നെ വീക്ഷിച്ച്കൊണ്ട് ഒരിടത്ത് മാറിനിന്നു . 4659,,പക്ഷേ അവിടെ ഏറെ നേരം തിരഞ്ഞു എങ്കിലും ആരും സേതുരാമനെ സമീപിച്ചില്ല . 4660,,സത്യത്തില്‍ അങ്ങനെ ഒരാള്‍ ആള്‍ക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എങ്കിലും സേതു പിടിയില് ആയി എന്ന സംശയത്തില്‍ അയാള്‍ അടുത്ത് എത്തിയില്ല . 4661,,സേതുവിന്‍റെ നിസഹായാവസ്ഥ കണ്ടപ്പോള്‍ ഗാര്‍ഡുകള്‍ വീണ്ടും അയാളെ പിടിച്ച് ഡയറക്ടറുടെ മുറിയിലേക്ക് കൊണ്ടുപോയി । 4662,,സെല്ലില്‍ കൂടെ ഉള്ള മലയാളിയുടെ ചോദ്യം അയാളെ ഭൂതകാലത്തില്‍ നിന്നും പെട്ടെന്ന് ഉണര്‍ത്തി । 4663,,മുഖം തിരിച്ച് അയാളെ ഒന്നു നോക്കി സേതു ഒന്നും പറഞ്ഞില്ല . 4664,,അപ്പോഴും നാട്ടില്‍ നിന്ന് മകള്‍ എഴുതിയ കത്ത് ഭദ്രം ആയി തന്നെ അയാള്‍ കയ്യില്‍ പിടിച്ചു । 4665,,അത് പല തരത്തില്‍ ആണ് . 4666,,ചിലപ്പോള് പൊതു നിരത്തിലോ അല്ലെങ്കില്‍ ജയിലിന് പുറത്തോ വെച്ച് തല വെട്ടും । 4667,,അല്ലെങ്കില്‍ കല്ല് എറിഞ്ഞോ വെടി വെച്ചോ കൊല്ലും . 4668,,പക്ഷേ അവസാനം പറഞ്ഞ രണ്ടും ഇപ്പോള് അങ്ങനെ ചെയ്യാറില്ല । 4669,,നിങ്ങളുടെ വധശിക്ഷ നാളെ നടപ്പാക്കും . 4670,,അതിനു മുമ്പ് എന്തെങ്കിലും പറയാന് ഉണ്ടോ എന്ന് ആണ് അദ്ദേഹം ചോദിച്ചത് . 4671,,അതുകൊണ്ട് ഇത് നടപ്പാക്കുന്നത് അതിനു ശേഷം ആക്കിയാല്‍ കൊള്ളാം . 4672,,കാരണം ഞങ്ങളുടെ നാട്ടില്‍ ഒരു ആചാരം ഉണ്ട് . 4673,,വീട്ടില്‍ ഒരു മരണം നടന്നാല്‍ പിന്നെ ഒരു വര്‍ഷത്തേക്ക് മംഗള കര്‍മങ്ങള് ഒന്നും നടത്താന്‍ പാടില്ല എന്ന്‍ . 4674,,അത്രയും പറഞ്ഞ് അടുത്ത് ഉള്ള ഭിത്തിയില്‍ കൈ വെച്ച് അയാള്‍ ഏങ്ങലടിച്ച് കരഞ്ഞു . 4675,,പക്ഷേ എന്നിട്ടും അയാളുടെ കാതുകളില്‍ അപ്പോള്‍ മുഴങ്ങിക്കൊണ്ടിരുന്നത് നാട്ടിന്‍പുറത്തെ ഒരു താളമേളം ആണ് । 4676,,അപ്പോള്‍ പറഞ്ഞറിയിക്കാന് ആവാത്ത വികാരങ്ങള്‍ സേതുവിന്‍റെ മനസില്‍ കൂടി കടന്ന് പോയി . 4677,,തന്‍റെ ഭാര്യയുടെയും മക്കളുടെയും ചിത്രം അയാളുടെ കണ്ണുകളില്‍ നിറഞ്ഞ് നിന്നു . 4678,,അവരുടെ കൂടെ ഇനിയും ഏറെ കാലം ജീവിക്കണം എന്ന തന്‍റെ മോഹം ബാക്കിയാവുക ആണ് എന്ന് സേതുരാമന് തോന്നി . 4679,,കണ്ണു നിറയുമ്പോഴും ചിരിക്കാന്‍ ശ്രമിച്ച് കൊണ്ട് അയാള്‍ ഓഫീസറോട് പറഞ്ഞു . 4680,,നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞാല്‍ മനസിലാകുമോ എന്ന് അറിയില്ല . 4681,,നാളെ എന്‍റെ മകളുടെ വിവാഹം ആണ് । 4682,,ആറു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ബിരുദാനന്തര ബിരുദവും കക്ഷത്തില്‍ കൊണ്ട്നടക്കുന്ന കാലം . 4683,,ഒരു ജോലിക്ക് വേണ്ടി ഉള്ള തിരച്ചില്‍ നില്‍ക്കുമ്പോഴ് ആണ് ഫ്രീ വിസയുടെ രൂപത്തില്‍ വന്ന ദൈവ നിയോഗവും ആയി കുവൈത്തിലേക്ക് വണ്ടി കയറിയത് . 4684,,അന്ന് വരെ അറബിക്കഥകളില്‍ കേട്ട മരുഭൂമിയും കൊട്ടാരക്കെട്ടുകളും ഒട്ടകങ്ങളും എല്ലാം നേരില്‍ കാണാന്‍ പോവുക ആണ് . 4685,,പക്ഷെ അതിന്‍റെ ഒന്നും ത്രില്ലില് ആയിരുന്നില്ല ഞാന്‍ . 4686,,സ്വന്തം നാട്ടില് അല്ലെങ്കില്‍ വേറെ എവിടെ എങ്കിലും ഒരു നല്ല ജോലി എന്ന ഒരു സ്വപ്നം മാത്രമേ എന്‍റെ മനസ്സില് ഉണ്ടായിരുന്നുള്ളൂ . 4687,,എല്ലാം ആധുനികവല്‍ക്കരിച്ച ഒരു ഉട്ടോപ്യന്‍ രാഷ്ട്രം എന്ന് പറയാം . 4688,,ഇവിടെ അധ്വാനിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗം പണിയാം . 4689,,അങ്ങനെ സ്വര്‍ഗ്ഗം പണിയാന്‍ വന്നവരുടെ കൂട്ടത്തില്‍ ഒരുവന് ആയി ഞാനും താമസം തുടങ്ങി . 4690,,ഇനി ജോലി കണ്ടെത്തണം . 4691,,തിരച്ചില്‍ തുടങ്ങണം എങ്കില്‍ ബത്താക്ക കിട്ടണം . 4692,,ബത്താക്ക കിട്ടാന്‍ ഒന്ന് രണ്ടു മാസം എടുക്കും . 4693,,രണ്ടു മാസം റൂമില്‍ ചടഞ്ഞിരിക്കണം . 4694,,ആദ്യം എങ്ങനെ ജോലി കണ്ടെത്തും അല്ലെങ്കില്‍ എന്ത് ജോലി കണ്ടെത്തും എന്ന് ഉള്ള ആശങ്കകള് എല്ലാം ഉണ്ടായിരുന്നു എങ്കിലും മാറി . 4695,,"തന്നെ തേടിവന്ന തന്‍റെ നാട്ടുകാരുടെ ഫോണ്‍കോളുകള്‍ , കുശലാന്വേഷണങ്ങള്‍ , ജോലി വാഗ്ദാനങ്ങള്‍ , പ്രോത്സാഹനങ്ങള്‍ എല്ലാം രണ്ട് കയ്യും നീട്ടി സ്വീകരിച്ചു ।" 4696,,റൂമില്‍ താന്‍ മാത്രം ആയിരുന്നില്ല . 4697,,തന്നെ പോലെ ഫ്രീ വിസയില്‍ വന്ന മറ്റു നാല് പേര്‍ കൂടി ഇരിക്കുന്നുണ്ടായിരുന്നു . 4698,,"ബഷീറും , ലിശാറും , നജ്മുവും തന്നെക്കാള്‍ മുന്നേ വന്നവര് ആണ് ।" 4699,,ഒരേ ഫ്ലൈറ്റില്‍ ആയിരുന്നു എങ്കിലും പരസ്പരം കാണാതെ ആണ് ഞാനും സൈഫുവും റൂമില്‍ വന്നുപ്പെട്ടത് । 4700,,കാവിരാഷ്ട്രീയത്തിന് ഇന്നും വേരോട്ടം ഇല്ലാത്ത മണ്ണ് ആണ് കേരളത്തിന്‍റെത് . 4701,,രഞ്ജിത്ത് ഉള്‍പ്പെടെ ഉള്ള സിനിമക്കാര്‍ കാവിരാഷ്ട്രീയത്തിന് വേണ്ട സാംസ്കാരികോര്‍ജം നമ്മുടെ ജനപ്രിയ സംസ്കാരത്തിലൂടെ ആവോളം പകര്‍ന്ന് നല്‍കിയിട്ടും വലിയ കാര്യം ഉണ്ടായില്ല . 4702,,"വര്‍ഗീയതയോട് ഉള്ള കറകളഞ്ഞ സ്നേഹം , ന്യൂനപക്ഷവിരുദ്ധത , ജനകീയ സമരങ്ങളോട് ഉള്ള പുച്ഛം എന്നിവ മുരളിയുടെ രചനകളില്‍ കടന്ന്വരുന്നു ." 4703,,"നായകനെ ഗുണ്ടകള്‍ നേരിടാന്‍ വരുമ്പോള്‍ ഭാരതാംബയുടെ ചിത്രം വച്ച് കായികപരിശീലനം നടത്തുന്ന ആര്‍.എസ്.എസുകാര്‍ ഗുണ്ടകളെ വിരട്ടിയോടിക്കുന്ന രംഗം ഉണ്ട് , ഈ - അടുത്ത _ കാലത്ത് , എന്ന ചിത്രത്തില്‍ ." 4704,,തന്‍റെ പിന്തിരിപ്പന്‍ നിലപ്പാടുകള് അറിയാതെ തല പൊക്കുന്നത് മുരളി ഗോപി അറിയുന്നില്ല എന്ന് തോന്നുന്നു . 4705,,കോര്‍പറേഷന്‍റെ മാലിന്യനിക്ഷേപം തടയാന്‍ നിരാഹാരം ഇരിക്കുന്നവര്‍ ഭക്ഷണം കഴിക്കുന്നത് ആയി കാട്ടുന്നതിലൂടെ സമീപകാല കേരളം കണ്ട വലിയ ഒരു ജനകീയസമരത്തെ അധിക്ഷേപിക്കുകയും അപഹസിക്കുകയും ആയിരുന്നു ചിത്രത്തിന്‍റെ അണിയറശില്‍പികള്‍ . 4706,,യുവസംവിധായകരില്‍ ശ്രദ്ധേയന് ആയ സുഗീതിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ബിജുമേനോന് ഡേറ്റ് ഇല്ല . 4707,,എക്കാലവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സസ്പെന്‍സ്ത്രില്ലര്‍ ഗണത്തില്‍ പയറ്റി ആണ് ഇത്തവണ ടി കെ. രാജീവ്കുമാര്‍ എത്തിയത് . 4708,,"ലിഫ്റ്റില് കുടുങ്ങിയവരില്‍ പെട്ട കമ്മീഷണര്‍ , പുറത്ത് ഇറങ്ങുന്നതിനു് മുമ്പ് പ്രതിയെ കണ്ടെത്താന്‍ നടത്തുന്ന അന്വേഷണങ്ങള്‍ ആണ് കഥാഗതി ." 4709,,കുടുങ്ങി കിടക്കുന്ന സമയത്തിന് ഉള്ളില്‍ ലിഫ്റ്റില് പെട്ടുപോയവരെ ചോദ്യം ചെയ്ത് ദൂരുഹതയുടെ ചുരുള് അഴിക്കാന്‍ ശ്രമിക്കുക ആണ് കമീഷണര്‍ . 4710,,ഒരു ത്രില്ലറിന് വേണ്ടുന്ന വേഗം ചിത്രത്തിന് നല്‍കാന്‍ കഴിഞ്ഞില്ല എന്നുള്ളത് ആണ് ' അപ്പ് _ ആന്‍ഡ് _ ഡൌണിന്‍റെ ' പ്രധാന പോരായ്മ . 4711,,കഥാപാത്രങ്ങളില്‍ ഇന്ദ്രജിത്തിന്‍റെ ശാന്തനും സൌമ്യനും ആയ ലിഫ്റ്റ്ഓപ്പറേറ്ററെ പ്രേക്ഷകര്‍ക്ക് ഇഷ്ടം ആകും . 4712,,സാങ്കേതികവിഭാഗങ്ങളില്‍ ചിത്രത്തിന് മാറ്റ് കൂട്ടുന്ന പ്രധാന ഘടകം നവാഗതനായ പ്രശാന്ത് _ മുരളിയുടെ പശ്ചാത്തലസംഗീതം ആണ് . 4713,,"എങ്കിലും , രാജീവ്കുമാറിന്റെ തൊട്ടുമുമ്പ് ഉള്ള ' തല്‍സമയം _ ഒരു _ പെണ്‍കുട്ടിയേക്കാള്‍ ' എന്തുകൊണ്ടും ഈ ചിത്രം മികച്ച് നില്‍ക്കും ." 4714,,ആയിരം നല്ല ചിത്രങ്ങള്‍ പരാജപ്പെട്ടാലും ഒരു മോശം ചിത്രം വിജയിക്കരുത് . 4715,,പണ്ട് അഭിമുഖവാചകമടി തലക്ക് പിടിച്ച കാലത്ത് നടന്‍ പൃഥ്വീരാജ് പതിവായി പറഞ്ഞിരുന്ന സാമാന്യയുക്തിക്ക് നിരക്കുന്ന അപൂര്‍വം കാര്യങ്ങളില്‍ ഒന്ന് ഇത് ആയിരുന്നു . 4716,,"ചരിത്രത്തിന്റെ കാവ്യനീതി എന്ന് പറയട്ടെ , മലയാളത്തില്‍ പല ശരാശരി പടങ്ങളും ഹിറ്റ് ആയിട്ടുണ്ട് എങ്കിലും തീര്‍ത്തും തറ എന്ന് വിളിക്കാവുന്ന , ഓര്‍ക്കാന്‍ ഒറ്റ ഷോട്ടും ഇല്ലാത്ത ഒരു സിനിമ വന്‍ സാമ്പത്തികവിജയം നേടിയിട്ടുണ്ട് എങ്കില്‍ അത് 2010ല്‍ ഇറങ്ങിയ ' പോക്കിരിരാജ ' ആയിരുന്നു ." 4717,,മലയാളത്തില്‍ ഹിറ്റ ആയ ചാക്കോച്ചന്‍ - ബിജുമേനോന്‍ കൂട്ടുകെട്ട് പിറന്നതും ഓര്‍ഡിനറിയിലൂടെ ആയിരുന്നു . 4718,,ദിലീപിന്റെ ' കാര്യസ്ഥനും ' ' മായാമോഹിനിയും ഒക്കെ ' തീയേറ്ററില്‍ നിന്ന് കോടികള്‍ വാരിയപ്പോള്‍ മലയാളിമനസ്സിന്റെ സാമൂഹികമനശാസ്ത്രത്തെ കുറിച്ച് ഈ ലേഖകന്‍ അമ്പരക്കുകയായിരുന്നു . 4719,,സാമൂഹികമനശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്നവര്‍ ആകെ ഗൌരവം ആയി പഠിക്കേണ്ട വിഷയം ആണ് ഇത് . 4720,,അക്ഷരാര്‍ഥത്തില്‍ ഒരു അത്ഭുദപ്രതിഭ ആണ് സംവിധായകനും തിരക്കഥാകൃത്തും ആയ സിദ്ദീഖ് . 4721,,കൊച്ചിയില്‍ മിമിക്രി കളിച്ചു വളര്‍ന്ന ഈ ചെറുപ്പക്കാരന്‍ മലയാളത്തിന്‍റെ ഹിറ്റ്മേക്കറില്‍ നിന്ന് വളര്‍ന്ന് ഉയര്‍ന്ന് ബോളിവുഡ്ഡില്‍ 100കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ' ബോഡിഗാര്‍ഡ് ' വരെ എടുത്ത് മാനം മുട്ടെ വളര്‍ന്നു . 4722,,രാജ്യത്തെ പുതിയ ഐടിസംരംഭകരുടെ പശ്ചാത്തലത്തില്‍ സിനിമ എടുക്കുമ്പോള്‍ സിദ്ദീഖ് ഒട്ടും ഗൃഹപാഠം ചെയ്തിട്ടില്ല എന്ന് ചുരുക്കം . 4723,,മുഴുക്കുടിയന്‍ ആയ ലാല്‍ കഥാപാത്രം ചന്ദ്രബോസ് ഒരു സുപ്രഭാതത്തില്‍ കുടി നിര്‍ത്തുമ്പോള്‍ ഒരു വിത്ത്ഡ്രോവല്‍ സിന്‍ഡ്രോം ഉണ്ടാവുന്നില്ല . 4724,,ബോസിന്‍റെ ഭാര്യ അപകടത്തില്‍ മരിച്ചത് ആണ് എന്ന് നിഷ്പ്രയാസം കണ്ടെത്തുന്ന മംമ്തയുടെ കഥാപാത്രത്തിന് അയാള്‍ ആണ് താന്‍ ജോലി ചെയ്യുന്ന ഐ.ടികമ്പനിയുടെ ഉടമ എന്ന് മനസ്സിലാക്കാന്‍ ക്ലൈമാക്സ്‌ വരെ പോകേണ്ടിവരുന്നു . 4725,,"പിരിയാന് ഉളള പ്രയാസം , പിരിയുമ്പോഴ് ഉളള വേദന , ഇത് എല്ലാ പ്രവാസികളുടെയും അനുഭവം ആണ് ." 4726,,കാണുന്നവര്‍ക്ക് ഒരു നാട്ടുനടപ്പ് ആയിരിക്കാം . 4727,,എന്നാല്‍ ഇത് അനുഭവിക്കുന്നവരുടെ മനസ്സും ശരീരവും ചിന്തയും നിറയെ ഒരുതരം തരിപ്പും മരവിപ്പും വിറയലും ആയിരിക്കും . 4728,,പതിവ്പോലെ ഇത്തവണയും അവധി കഴിഞ്ഞ് വീട്ടില്‍ നിന്നും ഗള്‍ഫിലെ ജോലി സ്ഥലത്തേക്ക് ഉള്ള യാത്ര ഉണ്ട് . 4729,,യാത്രയ്ക്കു് ഉളള സുന്നത്ത് നമസ്‌കാരം നിര്‍വഹിച്ച് സലാം പറഞ്ഞ് ഇറങ്ങി . 4730,,പിറകില്‍ ഉമ്മയും ഉപ്പയും ഭാര്യയും ചിത്ര ശലഭങ്ങളെ പോലെ പാറിനടക്കുന്ന പുന്നാര മക്കളും . 4731,,അനുഭവിക്കുന്നത് ഒന്നും പുറത്ത് കാണിക്കാതെ ഇരിക്കണം . 4732,,എല്ലാം പരമാവധി പിടിച്ചുനിര്‍ത്താന് ഉള്ള സമ്മര്‍ദ്ദം ആണ് . 4733,,ഇത് ഒക്കെ ചേരുമ്പോഴ് ആണ് പ്രവാസത്തിന്റെ എരിവും പുളിയും പൂര്‍ണ്ണം ആവുന്നത് . 4734,,ഇത് എന്നും ഉള്ള പതിവ് ആണ് . 4735,,"എന്നാല്‍ , ഈ വര്‍ഷത്തെ ലീവ് കഴിഞ്ഞ് പോരുമ്പോള്‍ എനിക്ക് ഉണ്ടായത് ഇത് വരെ അനുഭവിച്ചതിനേക്കാള്‍ കടുപ്പം ഉള്ള വിങ്ങല് ആണ് ." 4736,,"പ്രായവും അസുഖവും കൊണ്ട് ബുദ്ധിമുട്ടുന്ന ഉമ്മ , ഗര്‍ഭിണിയായ ഭാര്യ , സ്വപ്നവും അധ്വാനവും ആകെ ഉള്ള സമ്പാദ്യവും ചെലവിട്ട് പണി തീരാറായ വീട് ഇവ ഒക്കെ ആണ് ." 4737,,അതില്‍ താമസിക്കാന് ഉളള മോഹം ആണ് . 4738,,ജീവിതത്തിന്റെ എല്ലാം ആയ എന്റെ മകള്‍ ആണ് . 4739,,അടുത്ത ദിവസം എന്റെ വീട്ടില്‍ കല്ല്യാണം നടക്കുന്നു . 4740,,"നാട് , നാട്ടില് ഉളള ബന്ധുക്കള്‍ , സുഹൃത്തുക്കള്‍ ഒക്കെ ഇട്ടെറിഞ്ഞ് ആണ് ." 4741,,ഒരറ്റം എങ്കിലും കൂട്ടിമുട്ടിക്കാന്‍ വേണ്ടി ആണ് എയര്‍പ്പോര്‍ട്ടിലേക്ക് കാറ് കയറിയത് . 4742,,"സുബ്ഹി ബാങ്കിന്റെ മുമ്പ് ആയതിനാല്‍ , നല്ല ഇരുട്ട് ആണ് ." 4743,,എന്റെ മുഖത്തെ വിങ്ങല്‍ ആരും കാണില്ല അല്ലോ . 4744,,ജ്യേഷ്ഠന്‍ റോഡ് വരെ കൂടെ വന്നു . 4745,,നാളെ അവന്റെ മകളുടെ കല്ല്യാണം ആണ് . 4746,,ജ്യേഷ്ഠനെ കെട്ടിപിടിച്ച് സലാം പറഞ്ഞ് വണ്ടിയില്‍ കയറി മുന്നോട്ട് നീങ്ങി . 4747,,വണ്ടിയില്‍ ഞാനും മജീദ്ക്കയും മാത്രം ആയിരുന്നു . 4748,,എന്തു പറയണം എന്ന് അറിയാതെ കുറച്ച് സമയം ഇരുന്നു . 4749,,പുറത്ത് ഇരുട്ടും അകത്ത് മൗനവും ആണ് . 4750,,താല്‍പര്യം ഇല്ല എങ്കിലും ഞാനും ആ ചര്‍ച്ചയില്‍ പങ്കാളി ആയി . 4751,,വല്ലാത്ത മനംപിരുട്ടലും അസ്വസ്ഥതയും അനുഭവപ്പെടുന്ന് ഉണ്ടായിരുന്നു . 4752,,വഴിക്ക് വെച്ച് സുബ്ഹി നമസ്‌കാരത്തിന് ആയി പള്ളിയില്‍ കയറി . 4753,,നാട്ടുകാര് ആയ കുറച്ചു പേരും ഞങ്ങളും മാത്രം ആയിരുന്നു പളളിയില്‍ ഉണ്ടായിരുന്നത് . 4754,,വണ്ടി എയര്‍പ്പോര്‍ട്ട് റോഡിലേക്ക് കയറി . 4755,,മൂപ്പര്‍ക്ക് പരിചയം ഉള്ള ഹോട്ടലില്‍ കയറി രണ്ട് വെളളാപ്പവും കറിയും ചായയും കഴിച്ചു . 4756,,അല്‍പ്പം ഒന്ന് റാഹത്ത് ആയി എയര്‍പ്പോര്‍ട്ടില് എത്തി . 4757,,പാസ്‌പോര്‍ട്ടും ടിക്കറ്റും ഷര്‍ട്ടിന്റെ പോക്കറ്റില് ഇട്ട് ട്രോളി ഉന്തി എയര്‍പ്പോര്‍ട്ടിന് ഉളളിലേക്ക് നടന്നു . 4758,,എനിക്ക് ബോര്‍ഡിംഗ് പാസ് കിട്ടി . 4759,,കൂടെ വന്നവരോട് അക്കാര്യം വിളിച്ച് പറഞ്ഞു . 4760,,അവര്‍ ഇപ്പോള്‍ നാട്ടിലേക്ക് പോവുക ആവും . 4761,,ഫ്‌ളൈറ്റിന്റെ സമയം കാത്ത് നാടും നാടിന്റെ അവസാനത്തെ ഓര്‍മകള് ആയി ഇരിക്കുബോള്‍ ഒരു തോന്നല്‍ ഉണ്ടായി . 4762,,ഒരു സെല്‍ഫി എടുത്ത് എഫ്ബിയില് ഇട്ടാലോ ? 4763,,എമര്ജന്‍സി എക്സിRR ഡോറിന് അടുത്ത് ആയിരുന്നു . 4764,,അടുത്ത സീറ്റില് ഉള്ള മലപ്പുറത്തുകാരന്‍ ഫരീദിനെ പരിചയപ്പെട്ടു . 4765,,സംസാരിച്ച് സമയം നീങ്ങി . 4766,,അബൂദാബി എയര്‍പോര്‍ട്ടില് ഞാന്‍ എത്തി . 4767,,അവിടെ രണ്ടര മണിക്കുര്‍ വെയ്റ്റിംഗ് ഉണ്ട് . 4768,,ആവശ്യങ്ങള് ഒക്കെ കഴിഞ്ഞിട്ടും സമയം ഒരുപാട് ബാക്കി ആയിരുന്നു . 4769,,ചായ കുടിക്കാന് ആയി കോഫി കൗണ്ടറിന് അടുത്തേ് ചെന്ന് രണ്ട് ചായയ്ക്ക് ഓഡര്‍ ചെയ്തു . 4770,,അവിടെ ഉളള ഫിലിപ്പൈനി ഞങ്ങളോട് ചോദിച്ചു . 4771,,പതിനഞ്ച് റിയാലിന്റെ ചായയ്ക്ക് ഇവന്‍ അറിയാതെ ഓര്‍ഡര്‍ ചെയ്തത് ആണോ എന്ന് ഫിലിപ്പെനിക്ക് സംശയം തോന്നിയിട്ട് ആവും . 4772,,ഗള്‍ഫുകാര്‍ പൊതുവെ മറ്റുള്ളവര്ക്ക് വേണ്ടി ജീവിക്കുന്നവര് ആണ് എന്ന് ആണ് പറയുന്നത് . 4773,,അതിന് ഒരു മാറ്റം എന്ന് കരുതി ചായ കുടിക്കാന്‍ തീരുമാനിച്ചു . 4774,,നാട്ടില്‍ പോവാന്‍ നേരത്ത് 200 റിയാല്‍ മാറ്റി വെച്ചിരുന്നു . 4775,,അതില്‍ നിന്നും നൂറ് എടുത്ത് ഫിലിപ്പൈനിക്ക് കൊടുത്തപ്പോള്‍ ചേഞ്ച് വേണം എന്ന് പറഞ്ഞു . 4776,,സീറ്റില് ഇരുന്നു ചായ കുടിക്കുമ്പോള്‍ നാട്ടില്‍ കഴിഞ്ഞ ആറു മാസങ്ങള് ആയിരുന്നു ഉള്ള് നിറയെ . 4777,,ഇനി അനുഭവിക്കാന്‍ കിടക്കുന്നത് എന്ത് ഒക്കെ എന്ന തോന്നലുകളും ഉള്ളില്‍ നിറഞ്ഞു . 4778,,കഥയും സമയവും ബാക്കി ഉണ്ട് . 4779,,കുറേ കഴിഞ്ഞപ്പോള്‍ സമയം ആയി . 4780,,"ഇപ്പോള്‍ , തണുത്ത് വിറക്കുന്ന ദോഹയുടെ മണ്ണില് ആണ് ." 4781,,മണിക്കൂറുകള്‍ക്കു മുമ്പു വരെ നാട്ടില് ആയിരുന്നു . 4782,,എല്ലാവരും ഉണ്ടായിരുന്നു എന്റെ അരികെ . 4783,,ഇത് എന്റെ മാത്രം അനുഭവം ആവില്ല . 4784,,മിക്കവാറും എല്ലാ സാധാരണ പ്രവാസികളുടെയും അനുഭവം ആണ് . 4785,,"പതിവ് ഉള്ളത് ആണ് ഇത് എങ്കിലും , ഒരോ തവണയും ഉള്ളു വിങ്ങിപ്പോവാതെ ഇരിക്കില്ല , ഒരു പ്രവാസിയും ." 4786,,ഗോവയില്‍ അടിച്ചുപൊളിക്കുന്ന ഈ ദമ്പതികള്‍ ശരിക്കും ജീവിതത്തിലും ഭാര്യഭര്‍ത്താക്കന്മാര് ആണ് . 4787,,വെറും ഭാര്യഭര്‍ത്താകന്മാര് അല്ല . 4788,,പത്മഭൂഷന്‍ നേടിയിട്ട് ഉള്ള ഭാര്യഭര്‍ത്താക്കന്മാര്‍ ആണ് . 4789,,വി.പി.ധനഞ്ജയനും ഭാര്യ ശാന്ത ധനഞ്ജയനും ആണ് . 4790,,ധനഞ്ജയനും ശാന്തയ്ക്കും ഈ പ്രശസ്തിക്ക് അപ്പുറത്തേക്ക് കീര്‍ത്തി നല്‍കിയിരിക്കുക ആണ് ഈ പരസ്യ ചിത്രങ്ങള്‍ . 4791,,ചെന്നൈ കേന്ദ്രീകരിച്ച് നൃത്ത അദ്ധ്യാപനം നടത്തുക ആണ് ഈ ദമ്പതികള്‍ . 4792,,സൂസൂ പോലെ ഉള്ള പരസ്യ ക്യാമ്പെയിനുകള്‍ ചെയ്ത നിര്‍വാണ പ്രോഡക്ഷന്‍ ഹൌസിന്റെ പ്രകാശ്വര്‍മ്മ ആണ് ഇത്തരം ഒരു ആശയവും ആയി സമീപിച്ചത് . 4793,,ഓഗില്‍വി എന്ന ഏജന്‍സിക്ക് വേണ്ടി ആയിരുന്നു അവരുടെ പരസ്യനിര്‍മ്മാണം . 4794,,ഇതേ കമ്പനിയുടെ ന്യൂയോര്‍ക്ക് ഏജന്‍സിയില് ആണ് ഞങ്ങളുടെ മകന്‍ ജോലി ചെയ്യുന്നത് . 4795,,എന്നാല്‍ അവന്‍ ഇതിനെ കുറിച്ച് അറിഞ്ഞിരുന്നില്ല . 4796,,പിന്നീട് നിര്‍വാണ ഇതിന്റെ സിപ്റ അവതരിപ്പിച്ചു . 4797,,അപ്പോള്‍ ശരിക്കും താല്‍പ്പര്യം ജനിച്ചു . 4798,,ഇത് ഒരു സാധാരണ പരസ്യചിത്രം അല്ല എന്ന് മനസിലായി . 4799,,പിന്നെ കൂടുതല് ആയി പലതും ചെയ്യാന് ഉള്ളത് ആയതോടെ പരസ്യം ചെയ്യാന്‍ തയ്യാറാകുക ആയിരുന്നു . 4800,,ഇത് വരെ എന്ത് ചെയ്‌തോ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തം ആയിരുന്നു പരസ്യങ്ങള്‍ . 4801,,നാലാമത്തെ പരസ്യത്തില്‍ ശാന്ത പാരസൈലിംഗ് നടത്തുന്നത് കാണാം . 4802,,അത് ശരിക്കും ചെയ്തത് ആണ് . 4803,,"സ്‌കൂട്ടര്‍ ഓടിക്കുക , പാര്‍ട്ടി ഡാന്‍സ് , ഇങ്ങനെ പലതും ചെയ്തു ." 4804,,ശരിക്കും എനിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ അറിയില്ല . 4805,,മോചനമാര്‍ഗങ്ങളില്‍ പരമപ്രധാനം ഭക്തി ആണ് എന്ന്‌ നാരദഭക്തിസൂത്രം പറയുന്നു . 4806,,"യാഗം , യജ്ഞം , തപം , ധ്യാനം , ദാനം , ജ്ഞാനം തുടങ്ങിയത് എല്ലാം ഭക്തിയില്‍ പര്യവസാനിക്കല് ആണ്‌ , അത് വഴി മാത്രം ആണ്‌ വിജയിക്കുന്നത്‌ ." 4807,,വാല്മീകിരാമായണം ധര്‍മപാതയും മഹാഭാരതം കര്‍മത്തിന്റെ വഴിയും വിസ്തരിക്കുന്നു . 4808,,ഭാഗവതവും അധ്യാത്മരാമായണവും കിളിപ്പാട്ടുകളും അതിനാല്‍ മാര്‍ഗത്രയത്തിന്റെ അഭിമുഖം ആയി വര്‍ത്തിക്കുന്നു . 4809,,ഭക്തിഭാവത്തിന്‌ കാലാന്തരത്തില്‍ ഒരുപാട്‌ അപചയം സംഭവിച്ചു . 4810,,ശരിയായ ഭക്തി രാമായണം കിളിപ്പാട്ടില്‍ കാണാം . 4811,,ലോകം മുഴുക്കെ രാമനെ സ്നേഹിക്കുന്നു . 4812,,ദശരഥന്‍ മുതല്‍ ശത്രുഘ്നന്‍ വരെ ഉള്ളവരുടെ ഭക്തിയില്‍ മമതയുടെ നിഴല് ഉണ്ട്‌ . 4813,,സുഗ്രീവാദികളുടെ ഭക്തിയില്‍ പ്രത്യുപകാര പ്രതീക്ഷയുടെ കളങ്കം ഉണ്ട്‌ . 4814,,അഹല്യാദികളുടെ പ്രേമത്തിലും മോക്ഷാകാംക്ഷയുടെ വലയം ഉണ്ട്‌ . 4815,,നിരുപാധികവും പൂര്‍ണവും ആയ ഭക്തി ഹനുമാനില്‍ ദര്‍ശിക്കാം . 4816,,നൂറ്റാണ്ടുകള് ആയി രാമായണം ശീലിക്കുന്ന കേരളത്തില്‍ അന്യതാഭാവങ്ങള്‍ മുളയ്ക്കുകയും വളരുകയും ചെയ്യാതിരിക്കുന്നില്ല . 4817,,"രാമായണം ചരിത്രമോ , കെട്ടുകഥാകാവ്യമോ , ദര്‍ശനപാഠമോ എന്നൊക്കെ ഉള്ള സംശയങ്ങള്‍ ഋഷിമനസ്സിന്റെ ഉള്‍ക്കാഴ്ച നടക്കൂ ." 4818,,100ഗ്രാം ചോറില്‍ അടങ്ങിയിരിക്കുന്ന 3.4മില്ലിഗ്രാം അയേൺ 73.91മില്ലീഗ്രം ആയി വര്‍ദ്ധിക്കുന്നു . 4819,,എല്ലുകളുടെ ബലം വര്‍ദ്ധിക്കാന്‍ ഇത് ഏറെ സഹായിക്കുന്നു . 4820,,"മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്നും ലഭിക്കാന്‍ സാധ്യത ഇല്ലാത്ത ബി6 , ബി12 വൈറ്റമിനുകള്‍ പഴങ്കഞ്ഞിയില്‍ നിന്നും ധാരാളമായി ലഭിക്കുന്നു ." 4821,,ആരോഗ്യദായകമായ ബാക്ടീരിയകള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കാന്‍ പഴങ്കഞ്ഞിക്ക് കഴിയും . 4822,,പഴങ്കഞ്ഞിയെ കളിയാക്കിയവര്‍ അറിയുക . 4823,,പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല . 4824,,മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു 4825,,പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു . 4826,,എന്നാല്‍ ഔഷധഗുണം ഉള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെ ഇല്ല എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട് . 4827,,രാവിലെ പഴങ്കഞ്ഞി കുടിച്ച് രാത്രി വരെ പണി എടുത്തിരുന്ന പഴയ തലമുറയിലെ ആളുകള്‍ക്ക് അസുഖങ്ങള്‍ കുറവ് ആയിരുന്നു . 4828,,സെലേനിയവും തവിടും ധാരളം അടങ്ങിയിരിക്കുന്ന കുത്തരി കൊണ്ട് ഉള്ള പഴങ്കഞ്ഞി ആണ് ഏറ്റവും നല്ലത് . 4829,,സാധാരണയായി അത്താഴം കഴിഞ്ഞ് മിച്ചം വരുന്ന ചോറ് ഒരു മണ്‍കലത്തില് ഇട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ച് വയ്ക്കുന്നു . 4830,,രാവിലെ ചുവന്ന ഉള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ച് ഇട്ട് തൈരും അല്‍പം ഉപ്പും ചേര്‍ത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല . 4831,,പ്രഭാതത്തില്‍ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവന്‍ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിര്‍മയും നല്‍കുന്ന ഭക്ഷണം വേറെ ഇല്ല . 4832,,പഴങ്കഞ്ഞി പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനം സുഗമമാകുകയും ദിനം മുഴുവന്‍ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു . 4833,,"സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം , ഹൃദയസംബന്ധമായ അസുഖങ്ങള്‍ , ക്യാന്‍സര്‍ എന്നിവ ഒരു പരിധി വരെ തടയുന്നു ." 4834,,"ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല് ദഹനപ്രക്രിയ സുഗമം ആക്കി മലബന്ധം കുറക്കുകയും , അള്‍സര്‍ കുടലില് ഉണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയെ തടയുകയും ചെയ്യുന്നു ." 4835,,ഒരു കപ്പ് പഴങ്കഞ്ഞിയില്‍ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80%ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു . 4836,,ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു . 4837,,കുത്തരി കൊണ്ട് ഉള്ള പഴങ്കഞ്ഞിയില്‍ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം വര്‍ദ്ധിക്കുന്നു . 4838,,വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു . 4839,,ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കുവാന്‍ പഴങ്കഞ്ഞിക്കു കഴിയും . 4840,,ബ്രെസ്റ്റ് കാന്‍സറിനെ ചെറുക്കുന്നു . 4841,,"മറ്റ് ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയില്‍ ബി6 , ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് ." 4842,,പഴങ്കഞ്ഞി പ്രാതല് ആയി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇത് വഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും . 4843,,മലബന്ധം പോലെ ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പഴങ്കഞ്ഞി അത്യുത്തമം ആണ് . 4844,,അലര്‍ജിയും ചര്‍മത്തിന് ഉണ്ടാകുന്ന പ്രശ്‌നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദം ആണ് . 4845,,ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും . 4846,,ശരീരത്തിന്‍റെ ക്ഷീണം അകറ്റാന്‍ ഇത് സഹായിക്കും . 4847,,ചര്‍മ്മത്തിന് തിളക്കം ഉണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും . 4848,,അണുബാധകള്‍ വരാതെ തടയാന്‍ ഇത് വളരെയേറെ നല്ലത് ആണ് . 4849,,ഈ ഗുണം എല്ലാം കിട്ടണം എങ്കില്‍ തവിട് കളയാത്ത ജൈവ അരി ഉപയോഗിക്കണം . 4850,,ഔസേപ് മാഷിന്റെ ക്ലാസ് നടക്കുന്ന സമയം . 4851,,പ്യൂണ് വന്ന് വിളിക്കുന്നു എന്ന് പറഞ്ഞ് ഓഫീസിലേക്ക് പോയി . 4852,,നിനക്ക് ഒരു കത്ത് ഉണ്ട് . 4853,,ആദ്യമായിട്ട് ആണ് തനിക്ക് ഒരു കത്ത് അതും സ്കൂളിലേക്ക് . 4854,,കവറിനു പിന്നില്‍ ആരുടെത് എന്ന് എഴുതിയിട്ട് ഇല്ല . 4855,,ആരുടെത് ആയിരിക്കും എന്ന ചിന്തയോടെ കത്തും ആയി പുറത്തെക്ക് വന്നു . 4856,,അത്ര മോശം അല്ലാത്ത കയ്യക്ഷരം ആണ് എന്ന് അഡ്രസ്സ് എഴുതിയതില്‍ നിന്നും മനസ്സിലായി . 4857,,ഉച്ചക്ക് ഊണിനു ബെല്ലടിക്കുമ്പോള്‍ വായിക്കാം . 4858,,തിരിച്ച് ക്ലാസിലേക്കു പോയി . 4859,,എന്തിന് ആണ് വിളിപ്പിച്ചത് എന്ന് ഔസേപ് മാഷ് ചോദിച്ചു . 4860,,കത്തിന് ആണ് എന്ന് പറഞ്ഞപ്പോള്‍ കൂട്ടുക്കാരുടെ കള്ളച്ചിരി . 4861,,കത്ത് ആരുടെത് എന്ന് ഉള്ള ആകാംക്ഷയില്‍ ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല . 4862,,മദ്രാസില്‍ നിന്നും അമ്മാവന്റെത് ആയിരിക്കുമോ ? 4863,,അമ്മാവന്‍ എന്തിന് സ്കൂളിലെക്ക് അയക്കുന്നത് . 4864,,അതോ മാളുവിന്റെത് ആയിരിക്കുമോ ? 4865,,അമ്മാവന്റെ മകള്‍ . 4866,,"ഒരിക്കല്‍ അവള്‍ പറഞ്ഞിരുന്നു , സ്കൂളിലേക്ക് കത്ത് അയക്കാം എന്ന് ." 4867,,കവറില് ആണ് കത്ത് . 4868,,എവിടെ ചെന്നിരുന്ന് വായിക്കും സ്വസ്ഥതയോടെ . 4869,,ബെല്ലടിച്ചാല്‍ കൂട്ടുക്കാര്‍ ചുറ്റിനും കൂടും കത്തിനെ കുറിച്ച് അറിയാന്‍ . 4870,,ഊണ് കഴിഞ്ഞ ഉടനെ കത്തും ആയി പിന്ഭാഗത്ത് ഉള്ള മരത്തിന് അരികിലേക്ക് പോയി . 4871,,പക്ഷെ വിചാരിച്ച പോലെ തന്നെ പ്രവീണും രോഹിത്തും വന്നു . 4872,,കവര്‍ രണ്ട് ആയി മടക്കി പേന്റിന്റെ കീശയില്‍ ഭദ്രം ആയി വെച്ചു . 4873,,"ആകാംക്ഷ നിറഞ്ഞ നിമിഷങ്ങളെ , നാലുമണി വരെ തള്ളിനീക്കി ." 4874,,പ്രവീണിനെയും രോഹിത്തിനെയും കാത്തുനില്ക്കാതെ വേഗം സൈക്കിള് എടുത്ത് വീട്ടിലേക്ക് തിരിച്ചു . 4875,,മാളുവിന്റെ മുഖം മനസ്സിലെക്ക് ഓടിവരുന്നു . 4876,,തനിക്ക് അവളെ ഇഷ്ട്ടം ആണ് . 4877,,വീട്ടില് എത്തിയാല്‍ സ്വസ്ഥം ആയി വായിക്കാം . 4878,,കത്തിനെ കുറിച്ച് അമ്മയോട് പറയണോ ? 4879,,വേണ്ട . 4880,,ആദ്യം വായിച്ച് നോക്കട്ടെ . 4881,,അവള്‍ വേണ്ടാത്തത് വല്ലതും എഴുതി വെച്ചിട്ട് ഉണ്ട് എങ്കിലോ ? 4882,,ധ്രിതിയില്‍ ചായയും ബ്രഡും കഴിച്ച് മുറിയില് എത്തി . 4883,,പാന്റു മാറ്റി ബര്മുഡ എടുത്തിട്ടു . 4884,,പാന്റിന്റെ പോക്കറ്റില്‍ നിന്നും കത്ത് എടുത്ത് ബര്മുടയുടെ പോക്കറ്റില്‍ വെച്ചു . 4885,,കടയില്‍ പോയിവരാന്‍ അമ്മ പറഞ്ഞു . 4886,,ദേഷ്യത്തോടെ കടയിലേക്ക് പോയി . 4887,,ഉച്ചക്ക് വന്ന കത്ത് അഞ്ചുമണി കഴിഞ്ഞിട്ടും വായിക്കാന്‍ കഴിയാത്തതില്‍ സങ്കടവും ദെഷ്യവും ഒക്കെ തോന്നി . 4888,,കടയില്‍ നിന്ന് വന്നപ്പോള് ആറുമണി ആയി . 4889,,ഹോംവര്‍ക്കുകള്‍ കുറെയധികം ഉണ്ട് . 4890,,കുളിക്കണം വിളക്ക് വെക്കണം . 4891,,ഇനി എപ്പോഴ് ഒന്ന് വായിക്കാന്‍ കഴിയുക . 4892,,പഠിക്കാന് ഇരിക്കുമ്പോള്‍ അമ്മയും കൂടെ ഉണ്ടായി . 4893,,കൂട്ടുകാര് ഇല്ലാത്ത കുട്ടി ആയിരുന്നു ഞാന്‍ . 4894,,ജനനം ആഫ്രിക്കയില്‍ . 4895,,ആദ്യം പഠിച്ച ഭാഷ ഇംഗ്ലീഷ് . 4896,,കേരളത്തില്‍ എത്തിയ ശേഷം ആണ് മലയാളം പഠിച്ചത് . 4897,,ഭാഷയുടെയും ദേശത്തിന്റെയും കാര്യത്തില്‍ വൈരുധ്യങ്ങള്‍ നിറച്ച ഏകാന്തബാല്യം . 4898,,പറിച്ച് നടപ്പെട്ട കുരുന്നുചെടി പൊരുത്തപ്പെടല്‍പ്രശ്നങ്ങളുടെ കാറ്റില് ഉലഞ്ഞ് ഉഴറിയപ്പോള്‍ താങ്ങ് ആയിരുന്ന തായ്മരം ആയിരുന്നു വായന . 4899,,മലയാറ്റൂര്‍ രാമകൃഷ്ണന് ആയിരുന്നു തുടക്കം എന്ന് ഇന്നും നല്ല ഓര്‍മ ഉണ്ട് . 4900,,ഇടശ്ശേരിയുടെയും ചങ്ങമ്പുഴയുടെയും വൈലോപ്പിള്ളിയുടെയും കവിതകള്‍ പ്രിയപ്പെട്ടത് ആയി . 4901,,കോളേജില്‍ എത്തിയപ്പോഴേക്കും അസ്തിത്വദുഃഖത്തിന്റെ പിടിയില്‍ അകപ്പെട്ടു . 4902,,നരേന്ദ്രപ്രസാദിനെയും എം മുകുന്ദനെയും ഒക്കെ വായിക്കുന്നത് ഇക്കാലത്ത് ആണ് . 4903,,സാര്‍ത്രും കാഫ്കയും കാമുവും അന്നത്തെ മറ്റു പല ചെറുപ്പക്കാരെയും പോലെ എന്നെയും ആകര്‍ഷിച്ചു . 4904,,ഞാന് ഏറ്റവും ഒടുവില് ആയി വായിച്ച് തീര്‍ത്ത പുസ്തകം പ്രശസ്ത നിരൂപകന്‍ കെ പി അപ്പന്റെ ഓര്‍മക്കുറിപ്പുകള് ആണ് - തനിച്ച് ഇരിക്കുമ്പോള്‍ ഓര്‍മിക്കുന്നത് . 4905,,ആത്മകഥ എന്ന വിഭാഗത്തില് ആണ് പ്രസാധകര്‍ ഈ പുസ്തകത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത് എങ്കിലും പരമ്പരാഗത ശൈലിയില് ഉള്ള ഒരു ആത്മകഥ അല്ല അപ്പന്റേത് . 4906,,"താന്‍ കണ്ടുമുട്ടിയ മനുഷ്യരിലൂടെ , വായിച്ച പുസ്തകങ്ങളിലൂടെ , ഏറ്റുമുട്ടിയ ആശയങ്ങളിലൂടെ ആറ് പതിറ്റാണ്ടില് അധികം നീളുന്ന സര്‍ഗസഫലമായ ജീവിതം നമ്മെ കൊണ്ട് വായിപ്പിക്കുകയാണ് മൗലികമായ അവതരണം കൊണ്ട് എന്നും വിസ്മയിപ്പിച്ചിട്ട്‍യുള്ള അപ്പന്‍ ." 4907,,ഇതില്‍ ആത്മാംശം കുറവ് ആണ് . 4908,,"എന്നാല്‍ , നിരീക്ഷണപടു ആയ ഒരു വ്യക്തിയുടെ ഏകാന്തമായ യാത്ര ഉണ്ട് ." 4909,,അക്ഷരങ്ങളോട് ഒപ്പം ഉള്ള അനുയാത്ര ഉണ്ട് . 4910,,മലയാളിയുടെ വായനശീലത്തെ ഉടച്ചുവാര്‍ത്തവരില്‍ പ്രധാനി ആണ് കെ പി അപ്പന്‍ . 4911,,പുതിയ എഴുത്തുകാരെയും കൃതികളെയും കുറിച്ച് മനസിലാക്കിയിരുന്നത് അദ്ദേഹത്തിന്റെ കുറിപ്പുകളിലൂടെ ആണ് . 4912,,എം കൃഷ്ണന്‍‍നായരെ വിസ്മരിക്കുന്നില്ല . 4913,,തോമസ്മന്‍ എന്ന പേര് ഞാന് ആദ്യം മനസിലാക്കുന്നത് അദ്ദേഹത്തിലൂടെ ആണ് . 4914,,എന്തിന് മാര്‍ക്വേസിനെ കുറിച്ചു പോലും ഉള്ള പ്രാഥമിക അറിവുകള്‍ക്ക് കൃഷ്ണന്‍നായരോട് കടപ്പെട്ടിരിക്കുന്നു . 4915,,"കെ പി അപ്പന്‍ ആകട്ടെ ആദ്യ കൃതി ആയ "" ക്ഷോഭിക്കുന്നവരുടെ സുവിശേഷം "" മുതല്‍ ‍തന്നെ കേവലം പരിചയപ്പെടുത്തല്ന് അപ്പുറം ആഴത്തില് ഉള്ള ഉള്‍ക്കാഴ്ചകള്‍ പങ്കുവയ്ക്കുന്ന രീതി ആണ് സ്വീകരിച്ചത് ." 4916,,മൗലികത എന്നും അപ്പന്റെ അമൃതമുദ്ര ആയിരുന്നു . 4917,,ഓര്‍മക്കുറിപ്പുകളിലും ആ മുദ്ര പതിഞ്ഞ് കിടക്കുന്നു . 4918,,നമുക്ക് അറിയാത്ത കുറ്റിപ്പുഴ കൃഷ്ണപിള്ളയെയും എന്‍ ഗോപാലപിള്ളയെയും നിത്യചൈതന്യയതിയെയും അപ്പന് അറിയാം . 4919,,എത്ര മനോഹരം ആയി ആണ് അദ്ദേഹം അവരെ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് ! 4920,,"വ്യക്തികളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചില പ്രയോഗങ്ങള്‍ സൗന്ദര്യം കൊണ്ടു മാത്രം അല്ല , വസ്തുതാപരം ആയ കൃത്യത കൊണ്ട്ഉം ശ്രദ്ധേയം ആണ് ." 4921,,പത്രാധിപരും നടനും ഒക്കെ ആയിരുന്ന കാമ്പിശേരി കരുണാകരനെ കുറിച്ച് പറയുന്നത് നോക്കൂ . 4922,,""" കാമ്പിശേരി കുന്നിന് മേല്‍ പണിത ഗോപുരം പോലെ ആയിരുന്നു . """ 4923,,ഒട്ടും സ്ഥൂലത ഇല്ല . 4924,,ആറ്റി കുറുക്കിയ വാക്കുകള്‍ . 4925,,കുറിക്കുകൊള്ളുന്ന പ്രയോഗങ്ങള്‍ . 4926,,മാംസളം അല്ല ; 4927,,നേര്‍പ്പിച്ച്നേര്‍പ്പിച്ച് വീര്യം കൂട്ടിയത് ആണ് അപ്പന്റെ ഭാഷ . 4928,,എസ് എന്‍ കോളേജ് അധ്യാപകനും സംസ്കൃതപണ്ഡിതനും ആയ വേലുപ്പിള്ള ശാസ്ത്രി അപ്പന് സംസ്കൃതത്തിന്റെ മണ്ണിനാല്‍ സൃഷ്ടിക്കപ്പെട്ടവന് ആണ് ! 4929,,കൊല്ലം എസ് എന്‍ കോളേജ് മറ്റു പലരെയും പോലെ അപ്പനും ഏറെ പ്രിയപ്പെട്ടത് ആയിരുന്നു . 4930,,1971ല്‍ അപ്പന്‍ അവിടെ എത്തി . 4931,,എസ് എന്‍ കോളേജ് അപ്പന് വെറും ഒരു കെട്ടിടം അല്ലായിരുന്നു . 4932,,""" "" അത് ഒരു കോളേജ് അല്ലായിരുന്നു , വലിയ ഒരു ആശയം ആയിരുന്നു "" "" എന്ന ഒറ്റ പ്രസ്താവനയ്ക് ഒപ്പം കല്‍പ്പനാലാവണ്യമാര്‍ന്ന ഒരു വാചകം കൂടി തന്റെ പ്രിയ കലാലയത്തിന് ആയി അദ്ദേഹം ചേര്‍ത്തുവയ്ക്കുന്നു ." 4933,,"അത് ഇങ്ങനെ : "" "" ബുദ്ധിശാലികളെയും പ്രക്ഷോഭകാരികളെയും കലാകാരന്മാരെയും കവികളെയും വലയില് ആക്കുന്ന ഒരു കൂറ്റന്‍ മീന്‍പിടിത്തക്കാരന് ആയിരുന്നു "" "" ." 4934,,തന്റെ ചില അധ്യാപകരെ കുറിച്ച് ഉള്ള അപ്പന്റെ വിവരണം അത്തരം ഗുരുക്കന്മാരെ ലഭിക്കാന്‍ കൊതിച്ച് പോകുന്നിടത്തോളം ഹൃദ്യം ആണ് . 4935,,""" ഡ്രാക്കുള "" നോവല്‍ വായിച്ച് ഭയപ്പെട്ട വിദ്യാര്‍ഥിയെ ഇങ്ങനെ ഭയപ്പെടാന് ആണ് ഈ നോവല്‍ വായിക്കുന്നത് എന്ന് ആത്മവിശ്വാസം നല്‍കുന്ന വാരിയര്‍ സാറും പരീക്ഷക്കടലാസിലെ ഉപന്യാസം വായിച്ച് "" അനുഗൃഹീതര്‍ക്കു മാത്രമേ ഇങ്ങനെ എഴുതാന്‍ കഴിയൂ "" എന്ന് സമൃദ്ധമായ വാക്കുകളില്‍ പ്രശംസിക്കുന്ന തമ്പുരാന്‍ സാറും ഒക്കെ മഹത്തായ മാതൃകകള് ആയി നമുക്ക് മുന്നില്‍ വരുന്നു ." 4936,,തന്റെ വായനയെ പറ്റി അദ്ദേഹം പറയുന്നത് വായന എങ്ങനെ ആയിരിക്കണം എന്ന പാഠം കൂടി ആണ് . 4937,,""" "" ആദ്യം ഞാന്‍ പുസ്തകം വായിക്കുന്നു ." 4938,,പിന്നീട് പുസ്തകം എന്നെ വായിക്കാന്‍ ‍തുടങ്ങുന്നു . 4939,,അപ്പോള് ആണ് ഞാന്‍ എഴുത്ത് ആരംഭിക്കുന്നത് . 4940,,""" "" വായന പകരുന്ന സര്‍ഗാത്മക സ്വൈരക്കേടിനെ എഴുത്ത് ആയി പരിവര്‍ത്തനം ചെയ്യിക്കുന്ന രാസവിദ്യയെ കുറിച്ച് ആണ് ഈ വെളിപ്പെടുത്തല്‍ ." 4941,,കെ പി അപ്പനും ആയി ഞാന്‍ ഒരിക്കലും നേരിട്ട് സംസാരിച്ചിട്ടില്ല അദ്ദേഹം എന്റെ ഭാര്യാപിതാവിന്റെ സഹപ്രവര്‍ത്തകന് ആയിരുന്നിട്ട് പോലും . 4942,,"പക്ഷേ , "" തനിച്ച് ഇരിക്കുമ്പോള്‍ ഓര്‍മിച്ചെടുക്കുന്നത് "" സൗഹൃദങ്ങളുടെ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിമുഖന് ആയിരുന്ന ആ വിമര്‍ശകനിലെ സൗമ്യസുന്ദരനായ വ്യക്തിയും ആയി എന്റെ ഹൃദയത്തെ ചേര്‍ത്തുകെട്ടുന്ന അക്ഷരങ്ങളുടെ സൗവര്‍ണ നൂലിഴ ആയി തീരുന്നു ." 4943,,പൗണ്ടിലോ ഡോളറിലോ ആണ് ചിലവ് എങ്കിലും . 4944,,പക്ഷെ ഏജന്‍സി വഴി ടെംപററി കളിക്കുന്നവന് മണിക്കൂറിന് ആണ് കുലി . 4945,,ചിലപ്പോള്‍ ഇരട്ടി അല്ലെങ്കില്‍ അതിലും അധികം ആണ് . 4946,,താല്ക്കാലിക കരാറുകാരനെ കണ്ണു വെച്ചത് ഇല്ല . 4947,,മറിച്ച് താല്‍ക്കാലികന്‍ ഒരു സൂചന ആണ് . 4948,,താല്‍ക്കാലികന് അത്രയും ശമ്പളം എങ്കില്‍ സ്ഥിരക്കാരന് എന്തു ശമ്പളം ആയിരിക്കും . 4949,,വെറുതെ ഒരു കണക്കിനു വേണ്ടി ഒരു എട്ടുലക്ഷം എന്നു കരുതുക . 4950,,"അമേരിക്കയിലോ ഇംഗ്ലണ്ടിലോ എട്ടുലക്ഷം കൊടുക്കുന്ന സ്ഥിരം ജീവനക്കാരനു പകരം , അതേ ജോലി ഇന്ത്യയിലേക്കു ഔട്ട്സോഴ്‌സു ചെയ്യുക ആണ് എങ്കില്‍ ഒരുലക്ഷം ശമ്പളം കൊടുക്കുന്ന നാലു പേരെ അപ്പോയിന്റ് ചെയ്യാം ." 4951,,ബാക്കി ലാഭം വെണ്ടറോട് ഒപ്പം വീതിച്ച് പുട്ട് അടിക്കാം . 4952,,ഇത് ആണ് ഐടി ലോജിക്ക് അല്ലെങ്കില്‍ അതു മാത്രം ആണ് ലോജിക്ക് . 4953,,ലാഭം എന്ന രണ്ട് അക്ഷരം . 4954,,അതുകൊണ്ട് ആണ് ഐടി കടല് കടന്നു ബാംഗ്ലൂരു ലാന്R ചെയ്തത് . 4955,,അടുത്തത് എന്തിനു ആണ് ബാംഗ്ലൂര് ? 4956,,ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല നഗരം ആണ് . 4957,,കൊളോണിയലിസ്സം കുറെ അവശേഷിക്കുന്ന സ്ഥലം ആണ് . 4958,,സ്റ്റീക്കു കഴിക്കാന്‍ പണ്ടു പുരാതന കാലത്തും കോശീസ് ഉണ്ടാരുന്നു . 4959,,ഇനി ഈ ഐടി സ്ഥാപനങ്ങള് എന്ത് ആണ് ചെയ്യുന്നത് ? 4960,,സായിപ്പിനു എഞ്ചുവടി അറിയില്ല . 4961,,കാല്‍ക്കുലേറ്ററിനും കമ്പ്യൂട്ടറിനും മുമ്പ് വിരലു തന്നെ ശരണം ആണ് . 4962,,പോക്കറ്റില്‍ കാശ് ഉളളവന് ടെക്‌നോളജി ജീവിതം കൂടുതല്‍ എളുപ്പം ആക്കാന് ആണ് . 4963,,കംപ്യൂട്ടറു വന്നപ്പോഴും അതു തന്നെ സംഭവിച്ചു . 4964,,പെട്ടിക്കടക്കാരു മുതല്‍ വന്‍ കോര്‍പ്പറേഷനുകള്‍ വരെ കമ്പ്യൂട്ടറിലേക്കു മാറി . 4965,,സ്വന്തം ആവശ്യത്തിന് ഉള്ള പ്രോഗ്രാമുകള് ആയി . 4966,,2000 എന്ന് ഒരു വര്‍ഷം വരും എന്ന് ഒരു മുന്‍കാഴ്ച മിക്കവാറും പ്രോഗ്രാമുകള് ഇല്ലാതെ പോയി . 4967,,അവിടെ തുടങ്ങിയത് ആണ് ഇന്ത്യന്‍ ബാംഗ്ലൂര്‍ ഐടിയുടെ ശുക്രന്‍ . 4968,,സായിപ്പിനു സ്വന്തം ഭാഷയില്‍ സംസാരിക്കാം . 4969,,ആ ചിലവ് കുറവ് സ്വന്തം നാട്ടിലും കിട്ടാന് ഉളള കളികളില് ഒന്നു മാത്രം ആയിരുന്നു . 4970,,ശശി ബാബു ഒക്കെ പോലെ പല പേരില് അറിയപ്പെടുന്ന വിസകള്‍ ആണ് . 4971,,ഫലം ഓടനാവട്ടത്തും കുമ്പനാട്ടും കമ്പളങ്ങിലൂം എല്ലാം അമ്മച്ചിമാരു അയല്‍മതിലേ ചാരിനിന്ന് പറഞ്ഞു . 4972,,നേരത്തെ പറഞ്ഞ ലാഭം കൂട്ടാന് ഉളള ശ്രമം ആണ് . 4973,,മുറുക്കാന്‍കട ആണ് എങ്കിലും ബാങ്ക് ആണ് എങ്കിലും വെണ്ടറുടെ ജോലിക്കാരനെ കുറിച്ചു കമ്പനി വേവലാതിപ്പെടേണ്ടതില്ല . 4974,,അവനു വേണമെങ്കില് ഉണ്ണാം ഉടുക്കാം കിടക്കാം . 4975,,ഒട്ടും ദയനീയം അല്ല സ്ഥിതി . 4976,,അഭയാര്‍ത്ഥി ക്യാമ്പുകളില് ഒന്നും അല്ല താമസം . 4977,,നല്ല ശമ്പളം കിട്ടുന്ന നല്ല ലൈഫ് സ്‌റ്റൈല് ഉളളവര് ആണ് ഒാണ് സൈറ്റില്‍ പോകുന്ന എല്ലാവരും . 4978,,ഒന്നു രണ്ട് ഓണ്‍സൈറ്റു കഴിയുമ്പോള്‍ മിക്കവാറും ജനം ഒന്നോ രണ്ടോ വീടും വാങ്ങും . 4979,,പക്ഷെ തദ്ദേശീയ തത്തുല്യനും ആയി താരതമ്യം ചെയ്യുമ്പോള്‍ പാതിയോളം ആണ് അല്ലെങ്കില്‍ പാതിയില്‍ താഴെ ആണ് . 4980,,കമ്പനിക്കു ലാഭം ആണ് എന്തെന്നാല്‍ ചിലവ് കുറവ് ആണ് . 4981,,അയക്കുന്ന കമ്പനിക്കു സന്തോഷം ആണ് കാര്യം നല്ല ലാഭം ആണ് . 4982,,അയക്കപ്പെടുന്നവന് ലാഭം ആണ് എന്തെന്നാല്‍ ഡോളറിലോ പൗണ്ടിലോ ഒന്നോ രണ്ടോ ഇരട്ടി പണം കിട്ടും . 4983,,കാര്യങ്ങള്‍ ലളിതസുന്ദരമായി നേരത്തെ പറഞ്ഞ പോലെ എല്ലാവരും വിജയിക്കുന്ന ഒരു രീതിക്കു നടന്നു പോവുക ആയിരുന്നു . 4984,,അപ്പോഴ് ആണ് പുതിയ സെന്‍സേഷനുകളില് ശബ്ദം മുങ്ങിപ്പോയത് . 4985,,ഒരു മുളക്കത്തിന്റെ ആരംഭം ആണ് . 4986,,സൂക്ഷിച്ചു നോക്കിയാല് ഒരു വാര്‍ത്ത ഉണ്ട് . 4987,,ഇന്ത്യന്‍ കമ്പനികള്‍ തദ്ദേശീയരെ റിക്രൂട്ട് ചെയ്യാന്‍ തത്രപ്പെടുന്നു . 4988,,തത്രപ്പെടാന്‍ കഷ്ടപ്പെടാന്‍ സമയമോ സൗകര്യമോ ഇല്ലാത്തപ്പോള്‍ കമ്പനികള്‍ തന്നെ ഏറ്റെടുക്കുന്നു . 4989,,ഒന്നു കൂടെ ചെവി വട്ടം പിടിച്ചാല് ഒരു മുദ്രാവാക്യം വിളി കേള്‍ക്കാം . 4990,,അല്ലെങ്കില്‍ അമേരിക്കക്കാരുടെ സ്വദേശി പ്രസ്ഥാനം ആണ് . 4991,,മണ്ണിന്റെ മക്കള്‍ വാദത്തോളം എത്തി ഇല്ല എങ്കിലും മുള പൊട്ടി തുടങ്ങി . 4992,,വിസ നിയന്ത്രണം കര്‍ശനമായി തുടങ്ങുന്നു . 4993,,അല്ലെങ്കില്‍ അങ്ങനെ ഒന്നും ഉണ്ടാവും എന്നു മേഖല പ്രതീക്ഷിക്കുന്നു . 4994,,ഗള്‍ഫുകാരുടെ അല്‍്പാംശം വരില്ല എങ്കിലും ഗണ്യം ആണ് ഓണ്‍സൈറ്റില്‍ നിന്ന് ഉളള റെമിറ്റന്‍സുകളും . 4995,,കമ്പനികള്‍ക്ക് പ്രാദേശികരെ നിയമിച്ചും കൂടുതല്‍ ചിലവു കുറഞ്ഞ രാജ്യങ്ങളിലേക്കു തൊഴില്‍ പറിച്ചു നട്ടും ഒക്കെ മാനേജ് ചെയ്യാം . 4996,,പറ്റിയില്ല എങ്കില്‍ എന്നത് മറ്റൊരു പ്രതിസന്ധിയിലേക്ക് വഴി തുറക്കുന്നു . 4997,,ഓണ്സൈറ്റു ജീവിതങ്ങള്‍ ലൈഫ്സ്‌റ്റൈലു നിശ്ചയിച്ചിരുന്ന നഗരങ്ങള്‍ ബാംഗ്ലൂരും പൂനെയും ഒക്കെ പ്രതിസന്ധിയില് ആകും . 4998,,കൂടുതല്‍ കൂടുതല്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങള്‍ ഐടിയിലേക്ക് എത്തുന്നു എന്ന കഴുത്തറപ്പന്‍ മത്സരം വേറെയും . 4999,,ഇപ്പോഴ് ഏറ്റവും അധികം ഐടി ട്രന്‍ഡിങ്ങ് ആയ രാജ്യങ്ങളില് ഒന്ന് ദക്ഷിണാഫ്രിക്കയും ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കുന്ന ആഫ്രിക്കന് രാജ്യങ്ങളും ആണ് . 5000,,കോളനി ഭാഷ സ്പാനിഷും പോര്‍ച്ചുഗീസും ഫ്രഞ്ചും ഒക്കെ ആയിരുന്ന രാജ്യങ്ങളും ഓട്ടപ്പന്തയത്തിനു തയ്യാറെടുക്കുന്നുണ്ട് . 5001,,മിക്കവാറും പടിഞ്ഞാറന്‍ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ചൈനക്കാര് ആണ് . 5002,,ഭാവി എങ്ങോട്ട് ആണ് പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനയും ആണ് . 5003,,ഭാഷാ ബോധങ്ങളെക്കാള്‍ വലുത് കച്ചവടം ആണ് എന്നു തിരിച്ചറിയുന്നവരില്‍ യൂറോപ്യന്‍ രാജ്യങ്ങളും ഏറെ ഉണ്ട് . 5004,,ബ്രക്‌സിറ്റ് യുകെയിലേക്കു ഉളള വാതിലുകള്‍ക്ക് പാതി അടച്ചു . 5005,,കടുത്ത വിസ നിയന്ത്രണങ്ങള്‍ നിലവില് ഉണ്ട് . 5006,,അല്ലെങ്കില് പൈപ്പ്ലൈനില് ഉണ്ട് . 5007,,അമേരിക്കയുടെ നയം വാര്‍ത്തകളില്‍ നിറഞ്ഞു തുടങ്ങുന്നു . 5008,,ലാഭത്തെക്കാള്‍ വലുത് സുരക്ഷയും നിലനില്‍പും ആണ് എന്ന നവചിന്തകളും ഉണ്ട് . 5009,,പലവിധം യഥാര്‍ത്ഥമോ കപടമോ ആയ അഭിമാനബോധങ്ങള്‍ ലോകത്ത് എല്ലായിടത്തും ഏകദേശം ഒരേ സമയത്ത് ആണ് ഉയിര്‍ക്കുന്നത് . 5010,,ശലഭത്തിന്റെ ചിറകടി പോലെ എന്തോ ഒന്ന് ആണ് . 5011,,ചിലപ്പോള്‍ വ്യക്തമായതും ചിലപ്പോള്‍ അവ്യക്തമായതും ആയ എന്തോ ഒന്ന് ആണ് . 5012,,ക്വിറ്റ് അമേരിക്ക പലതും പറയുന്നുണ്ട് . 5013,,മുംബൈ കൊലാബയിലെ വുഡ് ഹൗസ് റോഡില് ഉള്ള ഇഷ്ടിക കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഇരുള്‍ നിറഞ്ഞ ഇടനാഴിയില്‍ നിന്ന് ആയിരുന്നു പ്രാവുകളുടെ മുരളലിന് ഒപ്പം അടക്കിപ്പിടിച്ച ആ തേങ്ങല്‍ എന്റെ ചെവിയില്‍ വീണത് . 5014,,എനിക്ക് അന്ന് പതിനെട്ട് വയസ് പ്രായം ആണ് . 5015,,"കുടുംബഭാരം ഏറ്റെടുക്കല്‍ , വീട് പണിയല്‍ , പെങ്ങന്‍മാരുടെ വിവാഹം നടത്തല്‍ എന്നിങ്ങനെ ഒരുപാട് സ്വപ്നങ്ങള്‍ പൂവണിയിക്കാന് ഉള്ള ഉത്തരവാദിത്വം ഏക ആണ്‍തരിയായ എന്നില് ആയിരുന്നു ." 5016,,അത് ഒക്കെ സാധ്യം ആവണം എങ്കില്‍ സ്വര്‍ണ്ണം വിളയുന്ന ഗള്‍ഫിലേക്ക് പോകണം . 5017,,വിസക്ക് അന്ന് വലിയ ഡിമാന്റ് ആണ് . 5018,,ഒരു വിസ തരാമോ എന്ന് ചോദിക്കുന്നവര് ഒക്കെ ആവശ്യപ്പെടുന്നത് ഒരു കൂലിപ്പണിക്കാരന്റെ മകനായ എനിക്ക് സ്വപ്നം കാണാന്‍ പോലും ആവാത്ത അത്ര വലിയ തുക ആണ് . 5019,,ആ ഇടക്ക് ആണ് എന്റെ ബന്ധു അക്കാര്യം പറഞ്ഞത് . 5020,,ഗള്‍ഫില്‍ ഏതെങ്കിലും മുതലാളിയോട് നിനക്ക് വേണ്ടി ഒരു വിസക്ക് ചോദിച്ച് നോക്കാം . 5021,,യോഗ്യത ഉണ്ട് എങ്കില്‍ എനിക്ക് ജോലി കിട്ടും . 5022,,വിസയുടെ തുക ജോലി ചെയ്ത ശമ്പളത്തില്‍ കഴിച്ച് കൊടുക്കാം . 5023,,കേരള - കര്‍ണാടക അതിര്‍ത്തിയിലെ ധനകാര്യസ്ഥാപനം കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ മോഷണസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു . 5024,,ഇവരില്‍ നിന്ന് തോക്കും തിരകളും വടിവാളുകളും പിടിച്ചു . 5025,,ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെ നിര്‍ദേശ പ്രകാരം ഡിവൈ.എസ്.പി. ടി. .പി. രഞ്ജിത്തും സംഘവും ആണ് കുബണൂരിലെ വാടകവീട്ടില്‍ നിന്ന് അഞ്ചു് പേര് അടങ്ങുന്ന സംഘത്തെ അറസ്ററ് ചെയ്തത് . 5026,,"സംഘത്തില്‍ നിന്ന് ഒരു തോക്ക് , ആറു തിരകള്‍ , മൂന്നു വടിവാള്‍ , ഇരുമ്പുദണ്ഡ് , പ്ലാസ്റ്റിക് കയര്‍ , വീതിയുള്ള പ്ലാസ്റ്റിക് , മരവടി എന്നിവ ആണ് കണ്ടെടുത്തത് ." 5027,,"ഉപ്പള മണ്ണുംകുഴിയിലെ അബ്ദുള്‍സീസ് ( 40 ) , മുംബൈ നല്ലസുപ്പാറ സ്വദേശി ഭാസ്‌കര്‍ ( 63 ) , മുംബൈ വഡാല സ്വദേശി മൃത്യുഞ്ജയ ( 32 ) , കൊല്‍ക്കത്ത നന്ദന്‍ദേശ്പല്‍ സ്വദേശി ആയ ദിനനാഥ് ( 59 ) , കര്‍ണാടക കാര്‍ക്കള സ്വദേശി ജയശീല ( 36 ) എന്നിവര്‍ ആണ് അറസ്ററില്‍ ആയത് ." 5028,,ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു അറസ്റ്റ് . 5029,,ഇവരില്‍ നിന്ന് വാഹനവും രണ്ട് വ്യാജ നമ്പര്‍പ്ലേറ്റുകളും കണ്ടെടുത്തു . 5030,,കേരള - കര്‍ണാടക അതിര്‍ത്തിയിലെ ഒരു ധനകാര്യസ്ഥാപനം കൊള്ളയടിക്കാന്‍ മൂന്നു് പ്രാവശ്യം പദ്ധതി ഇട്ട സംഘം ആയിരുന്നു ഇത് . 5031,,അനുകൂലസാഹചര്യം അല്ലാത്തതിനാല്‍ പദ്ധതി പാളി . 5032,,സംഘത്തലവന്‍ മുംബൈ നല്ലസുപ്പാറ സ്വദേശി ഭാസ്‌കറിന്റെ നേതൃത്വത്തില്‍ ആണ് പദ്ധതി ഇട്ടത് . 5033,,മൂന്നാമത്തെ പ്രാവശ്യം ധനകാര്യസ്ഥാപനം കൊള്ളയടിക്കാന്‍ ഇറങ്ങവെ ആണ് പോലീസ് പിടിച്ചത് . 5034,,ഒമ്പതു് മാസം ആയി കുബണൂരിലെ വാടകവീട്ടില്‍ സംഘം താമസിക്കുന്നുണ്ട് . 5035,,അബ്ദുള്‍അസീസ് ഒഴികെ ബാക്കി എല്ലാവരും ഹിന്ദി ആണ് സംസാരിക്കുന്നത് . 5036,,ഇവര്‍ രാവിലെ പോകുന്നത് ഒരു വാഹനത്തിലും വൈകിട്ട് തിരിച്ചുവരുന്നത് വേറൊരു വാഹനത്തിലും ആയിരുന്നു . 5037,,ഇത് നാട്ടുകാരില്‍ സംശയം ഉണര്‍ത്തി . 5038,,അവര്‍ പോലീസില്‍ വിവരം അറിയിച്ചു . 5039,,പോലീസ് ഇവരെ ദിവസങ്ങളോളം നിരീക്ഷിച്ചു . 5040,,തുടര്‍ന്ന് ആണ് അറസ്റ്റ് . 5041,,ഉപ്പള മണ്ണുംകുഴിയിലെ അബ്ദുള്‍അസീസ് ആണ് വാടകവീട് ഏര്‍പ്പാടാക്കി കൊടുത്തത് . 5042,,മഹാരാഷ്ട്രയിലെ ജയിലില്‍ വെച്ച് ആണ് അസീസും ഭാസ്‌കറും പരിചയപ്പെട്ടത് . 5043,,വീട്ടുവാടക അസീസിനെ ഏല്പിച്ചതും ഭാസ്‌കറ് ആയിരുന്നു . 5044,,"കൊല്‍ക്കത്ത , മുംബൈ എന്നിവിടങ്ങളിലെ ജയിലില്‍ കിടന്നവര്‍ ആണ് മറ്റ് പ്രതികള് ." 5045,,"ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ സിബി തോമസ് , കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പി.സുരേഷ്ബാബു , എസ്.ഐ. കെ.വി.ഗംഗാധരന്‍ , സിവില്‍ പോലീസ് ഓഫീസര്‍മാര്‍ ആയ സിനീഷ് സിറിയക് , ജയപ്രകാശ് , ശ്രീജിത്ത് , പ്രദീപ്കുമാര്‍ ചവറ , സുനില്‍ എബ്രഹാം എന്നിവര്‍ ആണ് ഡിവൈ.എസ്.പി. ടി.പി.രഞ്ജിത്തിന്റെ സംഘത്തില്‍ ഉണ്ടായിരുന്നത് ." 5046,,പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജര്‍ ആക്കും . 5047,,ഭക്ഷ്യസുരക്ഷാസംഘം എത്തിയപ്പോഴേയ്ക്ക് ഹോട്ടലുകാര്‍ അടുക്കളസാധനങ്ങള്‍ മാറ്റി . 5048,,"ഹോട്ടലുകള്‍ കക്കൂസുകള്‍ കലവറ ആക്കുന്നു എന്ന ' മാതൃഭൂമി ' വാര്‍ത്തയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗം പമ്പ , സന്നിധാനം എന്നിവിടങ്ങളില്‍ വ്യാപക പരിശോധന നടത്തി ." 5049,,വാര്‍ത്ത കണ്ടതിനെ തൂടര്‍ന്ന് ഹോട്ടലുകാര്‍ സാധനങ്ങള്‍ വെളുപ്പിന് എടുത്തു മാറ്റി . 5050,,ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ വിവിധ പരിശോധനാസംഘങ്ങള്‍ എത്തിയിരുന്നു . 5051,,എല്ലാ ഹോട്ടലുകളിലും ഭക്ഷണശാലകളിലും കയറിയ സംഘങ്ങള്‍ ഭക്ഷ്യസുരക്ഷാനിയമങ്ങള്‍ അടങ്ങുന്ന രേഖകളും നോട്ടീസും നല്‍കി . 5052,,കക്കൂസ്മുറികളില്‍ അടുക്കളസാധനങ്ങളും ഭക്ഷണസാധനങ്ങളും സൂക്ഷിച്ചാല്‍ ലൈസന്‍സ് റദ്ദ് ആക്കും എന്ന് മുന്നറിയിപ്പ് നല്‍കി . 5053,,"കൈതച്ചക്ക , ജ്യൂസ് എന്നിവ വില്‍ക്കുന്നവര്‍ ആണ് അധികവും കക്കൂസ്മുറികളെ ആശ്രയിച്ചത് എന്ന് ആണ് ഭക്ഷ്യസുരക്ഷാവിഭാഗത്തിനു് ലഭിച്ച വിവരം ." 5054,,"എന്നാല്‍ , വലിയ ഹോട്ടലുകളുടെ ഫ്രിഡ്ജ് , പാത്രങ്ങള്‍ , മറ്റു സാധനങ്ങള്‍ എന്നിവ ഇവിടെ സൂക്ഷിച്ചതിന്റെ ചിത്രം സഹിതം ഉള്ള റിപ്പോര്‍ട്ട് ആണ് മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നത് ." 5055,,മാതൃഭൂമിവാര്‍ത്ത കണ്ടതിനെ തുടര്‍ന്ന് വെളുപ്പിനെ തൊഴിലാളികളും ആയി വന്ന് കടക്കാര്‍ സാധനങ്ങള്‍ മാറ്റുക ആയിരുന്നു . 5056,,അമിതമായി വാങ്ങി സൂക്ഷിച്ച ശര്‍ക്കര പുളിച്ചു നശിച്ചതിന്റെ സാമ്പിളും ഭക്ഷ്യസുരക്ഷാസംഘം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു . 5057,,അരവണക്ക് വാങ്ങിയ ശര്‍ക്കര പമ്പ ഗോഡൗണില്‍ പുളിച്ചു നശിച്ചത് മാതൃഭൂമി ആണ് റിപ്പോര്‍ട്ട് ചെയ്തത് . 5058,,ശര്‍ക്കര ഉരുകി ഒലിച്ച നിലയില്‍ ആണ് കണ്ടത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു . 5059,,ടിന്‍ ഷീറ്റിനോട് ചേര്‍ന്നിരിക്കുന്ന ഭാഗത്തെ ശര്‍ക്കര ആണ് കൂടുതലായി പുളിച്ചത് . 5060,,ഉള്ളില്‍ ഉള്ള ശര്‍ക്കര നല്ലത് ആണോ എന്ന് ആണ് നോക്കേണ്ടത് . 5061,,15 സാമ്പിളുകള്‍ ആണ് ശേഖരിച്ചത് . 5062,,പോലീസിന്റെ വിജിലന്‍സ് വിഭാഗവും ശര്‍ക്കര പരിശോധനയ്ക്കും സാമ്പിള്‍ ശേഖരണത്തിനും എത്തിയിരുന്നു . 5063,,ശര്‍ക്കര സംഭവം പോലീസ് വിജിലന്‍സ് അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു . 5064,,ഇന്ത്യയുടെ തലസ്ഥാനനഗരി ആയ ഡെല്‍ഹിയിലെ ഒരു പ്രധാന ആകര്‍ഷണകേന്ദ്രം ആണ് ലോട്ടസ് ക്ഷേത്രം ( Lotus Temple ) എന്ന ബഹായ് ക്ഷേത്രം . 5065,,ബഹായ് മതവിശ്വാസികളുടെ ആരാധാനാലയം ആണ് എങ്കിലും നാനാജാതിമതസ്ഥര്‍ ഇത് സന്ദര്‍ശിക്കാറുണ്ട് . 5066,,1986ല്‍ പണിതീര്‍ന്ന ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലുതും ശില്പചാതുര്യങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നതും ആയ അമ്പലങ്ങളില്‍ ഒന്ന് ആണ് . 5067,,ഇതിന്റെ ശില്പചാതുര്യത്തിന് ഒരുപാട് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് . 5068,,ചരിത്രം 5069,,"താമരപ്പൂവിന്റെ ആകൃതിയില്‍ ഉള്ള ഈ അമ്പലത്തിന്റെ ഒമ്പത് വശങ്ങള്‍ , വെണ്ണക്കല്ലില്‍ പൊതിയപ്പെട്ട് മൂന്നിന്റെ ഗണങ്ങളില്‍ സ്വതന്ത്രമായി നില്‍ക്കുന്ന 27 ദളങ്ങള്‍ ചേര്‍ന്നത് ആണ് ." 5070,,ഇതിന്റെ ശില്പി ഇപ്പോള്‍ കാനഡയില്‍ താമസം ആക്കിയിരിക്കുന്ന ഫരിബോസ്സാബ എന്ന ഇറാന്‍കാരന്‍ ആണ് . 5071,,ഇത് ഇരിക്കുന്ന ഭൂമിയുടെ വിലയും നിര്‍മാണച്ചെലവും പ്രധാനമായും നല്‍കിയത് അര്‍ദിശിര്‍രുസ്തംപൂര്‍ എന്ന ഹൈദരബാദുകാരന്‍ ആണ് . 5072,,തന്റെ ജീവിതസമ്പാദ്യം മുഴുവനും അദ്ദേഹം ഇതിനു വേണ്ടി 1953ല്‍ ചിലവഴിച്ചു . 5073,,ക്ഷേത്രത്തിന്റെ ചുറ്റും ഉള്ള ഒന്‍പത് വാതിലുകള്‍ ഇതിന്റെ ഒരു നടുത്തളത്തിലേയ്ക്ക് തുറക്കുന്നു . 5074,,നടുത്തളത്തില്‍ ഏകദേശം 2500ഓളം ആളുകള്‍ക്ക് ഇരിക്കാന്‍ ഉള്ള സൗകര്യം ഉണ്ട് . 5075,,40 മീറ്ററില് അധികം ഉയരം ഉള്ള നടുത്തളത്തിന്റെ തറ വെള്ള മാര്‍ബില്‍ കൊണ്ട് നിര്‍മിതം ആണ് . 5076,,"ഇത് സ്ഥിതി ചെയ്യുന്നത് , ബഹാപൂര്‍ എന്ന ഗ്രാമത്തില്‍ , ചുറ്റുവട്ടത്ത് ഒന്‍പത് കുളങ്ങളോട് കൂടിയ 26ഏക്കര്‍ സ്ഥലത്ത് ആണ് ." 5077,,1986ല്‍ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനു ശേഷം 2002 വരെ ഇവിടം 500ലക്ഷത്തില് അധികം ആളുകള്‍ സന്ദര്‍ശിച്ചു എന്ന് ആണ് കണക്ക് . 5078,,ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരു സ്ഥലം ആണ് ഇത് . 5079,,ഭാവനയുടെ തിരി കെട്ടുപോവുകയും ചട്ടക്കൂടുകളുടെ ചുമട് പാര്‍ട്ടിയെയും പ്രസ്ഥാനത്തെയും തളര്‍ത്തുകയും ചെയ്യുമ്പോള്‍ ഉടലെടുക്കുന്ന പ്രതിസന്ധി ആണ് ഇത് എന്ന് ചിന്തകനും രാഷ്ട്രീയ നിരീക്ഷകനും ആയ കെ.വേണു ചൂണ്ടിക്കാട്ടുന്നത് ഈ സവിശേഷ പരിസരത്തില്‍ നിന്നു കൊണ്ട് ആണ് । 5080,,എഴുത്തുകാരനായ സക്കറിയയും വേണുവിന്റെ നിരീക്ഷണം ശരി വെയ്ക്കുന്നു । 5081,,ഭാവനയിലും ഇച്ഛാശക്തിയിലും ദരിദ്രമായ ഒരു സര്‍ക്കാര് ആണ് കേരളത്തില് ഇപ്പോഴ് ഉള്ളത് എന്ന് പറയാന്‍ സക്കറിയ മടിക്കുന്നില്ല । 5082,,അതിരുകള് ഇല്ലാത്ത അഴിമതി ആണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ തറപറ്റിച്ചത് । 5083,,ഇന്ന് ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാരിലെ മിക്കവാറും എല്ലാ മന്ത്രിമാരും തന്നെ അഴിമതിരഹിതമായ ഒരു വഴിയിലൂടെ ആയിരിക്കാം സഞ്ചരിക്കുന്നത് । 5084,,"പക്ഷെ , വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥും സാംസ്‌കാരിക മന്ത്രി എ.കെ.ബാലനുും ഒക്കെ ഭാവനാത്മകതയുടെ തലത്തില്‍ എന്തൊ ഒരു ദുരന്തം ആണ് എന്ന് ആണ് സക്കറിയ പറയുന്നത് ।" 5085,,ഒരു മുഖ്യമന്ത്രി സര്‍വ്വകലാവല്ലഭന് ആവേണ്ട കാര്യം ഒന്നും ഇല്ല । 5086,,"ഭാവനാസമ്പന്നരുടെ ടീം പക്ഷെ , മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടാവണം ।" 5087,,സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് പ്രശ്‌നം അടക്കം ഉള്ള വിഷയങ്ങളില്‍ പിണറായി സര്‍ക്കാര്‍ പ്രതിക്കൂട്ടില് ആയത് ഇത്തരം ഒരു ടീമിന്റെ അഭാവത്തില്‍ ആണ് । 5088,,അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിയുടെ കാര്യത്തിലും സര്‍ക്കാര്‍ നീക്കം പാളുന്നത് അനവസരത്തില്‍ ഉള്ള തീരുമാനങ്ങള്‍ കൊണ്ട് ആണ് । 5089,,പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഇത്രയും ഉപരിപ്ലവം ആയ ഒരു നിലപാട് അല്ല ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നു കേരളം പ്രതീക്ഷിക്കുന്നത് । 5090,,ഐ.എ.എസ്സുകാര്‍ ചേരിതിരിഞ്ഞതിന് ഇടയില്‍ ആണ് സെക്രട്ടറിയേറ്റില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത് । 5091,,ഈ തീരുമാനം തീര്‍ച്ചയായും ഭാവനാത്മകം ആയിരുന്നു । 5092,,ജനസമൂഹത്തെ ഉണര്‍ത്തുന്നതിന് ഉതകുന്ന ഗംഭീര തീരുമാനം । 5093,,സെക്രട്ടിയേറ്റിലെ ജോലിക്കാരെ രാവിലെ പത്തുമണിക്ക് പണിയെടുക്കുന്ന സ്ഥലത്ത് ഒന്ന് എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് ഉണ്ടാക്കുന്ന മാറ്റം ചില്ലറ അല്ല । 5094,,"പക്ഷെ , ഇത് കൊണ്ടുവന്ന സമയം ശരിയായില്ല ഏന്ന് വിജയരാഘവന്‍ പറയുന്നു ।" 5095,,ഐ.എ.എസ്‌ ഉദ്യോഗസ്ഥര്‍ അകന്ന് നില്‍ക്കുമ്പോഴ് ആയിരുന്നില്ല ഈ തീരുമാനവും ആയി സര്‍ക്കാര്‍ മുന്നോട്ട് പോവേണ്ടിയിരുന്നത് । 5096,,ഉദ്യോഗസ്ഥ സമൂഹം പാറ്റകളെ പോലെ ആണ് । 5097,,ആണവ യുദ്ധം പോലും അതിജീവിക്കുന്നതിന് ഉള്ള ജനിതകം ഉദ്യോഗസ്ഥവൃന്ദത്തിന് ഉണ്ട് । 5098,,മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ചേര്‍ന്നപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ‍അത് ‍എന്‍റെ ജീവിതത്തില്‍ ഒരു വലിയ മാറ്റം കൊണ്ടുവരും എന്ന് । 5099,,പിന്നീട് എപ്പോഴോ ഇതിന്റെ അഡ്മിന്‍ സ്ഥാനത്ത് എത്തി । 5100,,"ഇ-മഷി , വിവിധതരം മത്സരങ്ങള്‍ തുടങ്ങി ഗ്രൂപ്പ് വളരെ സജീവം ആയി തന്നെ പോയിക്കൊണ്ടിരുന്നു ।" 5101,,അംഗബലം കൂടിയപ്പോഴും വലിയ പൊട്ടിത്തെറികള്‍ ഒന്നും ഇല്ലാതെ അങ്ങനെ പോയിക്കൊണ്ടിരുന്നു । 5102,,ഇതിന് ഇടയില്‍ എപ്പോഴോ കാര്യങ്ങള്‍ മന്ദഗതിയില് ആയി । 5103,,ഗ്രൂപ്പ് നിര്‍ജ്ജീവം ആയി തുടങ്ങി । 5104,,ചര്‍ച്ചകളും തമാശകളും വഴക്കുകളും പഴംകഥകള് ആയി മാറി । 5105,,ഊണും ഉറക്കവും ഉപേക്ഷിച്ചുപോലും ഇ-മഷിക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന അവസ്ഥയില്‍ നിന്നും അതിനു വേണ്ടി ഒന്നും ചെയ്യാത്ത ഒരാള് ആയി മാറി । 5106,,ഇപ്പോള്‍ ഇതൊക്കെ പറയാന്‍ കാരണം കൂട്ടത്തില്‍ ഒരാള്‍ക്ക് ഒരു അപകടം പറ്റിയപ്പോള്‍ നാടിന്‍റെ നാനാഭാഗത്തു നിന്നും ഓടിയെത്തിയ കൂട്ടുകാരുടെ സ്നേഹം തന്നെ । 5107,,ഉട്ടോയ്ക്കു ഉണ്ടായ അപകടത്തെ കുറിച്ച് സംഗീത് അറിയിച്ചപ്പോള്‍ മുതല്‍ മനസ്സില്‍ പ്രാര്‍ത്ഥന ആയിരുന്നു । 5108,,ഗ്രൂപ്പില്‍ പ്രവീണും മഹേഷും റഫീക്കും ഒക്കെ വിവരങ്ങള്‍ അറിയിച്ചു കൊണ്ടിരുന്നു । 5109,,ഞാന്‍ മെസ്സേജ് അയക്കുന്നതിനു മുന്‍പ് തന്നെ എന്നും ഉട്ടോയുടെ വിവരങ്ങള്‍ സംഗീത് തന്ന്കൊണ്ടേയിരുന്നു । 5110,,ഇവിടെ വച്ചു പരിചയപ്പെട്ട നല്ല സുഹൃത്തുക്കള് ആയി മാറിയ ഒത്തിരി പേര് ഉണ്ട് ഇവിടെ । 5111,,അതുപോലെ തന്നെ പരസ്പരം സഹായിക്കുന്ന ഒരുപാട് പേരും ഇവിടെ ഉണ്ട് । 5112,,അവര് എല്ലാം നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെയും സൌഹൃദത്തിന്റെയും പ്രതീകങ്ങള്‍ തന്നെ । 5113,,പരസ്പരം കടിച്ചു കീറാന് ഒരു കാരണം കിട്ടാന്‍ കാത്തുനില്‍ക്കുന്ന പുറം ലോകത്തിന് നിങ്ങള്‍ സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും മാതൃക ആവട്ടെ എന്ന് ആശിക്കുന്നു । 5114,,കേടായ ഷോപ്പിങ്ങ് ബാഗ് മാറ്റിക്കിട്ടാന് ആയി കടയില്‍ പോയത് ആയിരുന്നു । 5115,,അവര്‍ ഇവിടത്തുകാരി അല്ല । 5116,,ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് അവര്‍ ഒരു മുസ്ലീം ആണ് എന്നത് മാത്രം ആണ് । 5117,,കാണുന്ന മാത്രയില്‍ തന്നെ ആളുകള്‍ എവിടത്തുകാര് ആണ് എന്ന് ഊഹിക്കാന്‍ കഴിവ് ഉള്ളവര്‍ കാണും । 5118,,ഞാന്‍ അക്കൂട്ടത്തില്‍ പെടില്ല । 5119,,ഒരാളെ സൂക്ഷ്മമായി നോക്കുന്നത് അപമര്യാദ ആണ് അല്ലോ । 5120,,അതിനാല്‍ ആ സാഹസത്തിന് മുതിരാതെ ചെയ്തുകൊണ്ടിരിക്കുന്ന പണിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു । 5121,,എന്നാല്‍ അവര്‍ മിണ്ടാതിരുന്നില്ല । 5122,,സംസാരിക്കാന്‍ വെമ്പിനില്‍ക്കുന്ന പോലെ അവര്‍ തുടര്‍ന്ന് ചോദിച്ചു : 5123,,' നിങ്ങള്‍ ഇന്ത്യയില്‍ നിന്ന് ആണ് അല്ലേ ? 5124,,ഇന്ത്യ മനോഹരമായ ഒരു സ്ഥലം ആണ് അല്ലേ ? 5125,,"അതേ , ഞാന്‍ ഇന്ത്യയില്‍ നിന്ന് ആണ് ।" 5126,,ഇന്ത്യ തീര്‍ച്ചയായും ഒരു മനോഹരമായ സ്ഥലം ആണ് । 5127,,നിങ്ങള്‍ എവിടെ നിന്ന് ആണ് ? 5128,,ഞാന്‍ ഇറാഖില്‍ നിന്ന് ആണ് । 5129,,ഇവിടെ വന്നിട്ട് നാലുവര്‍ഷം ആയി । 5130,,ഒരു കൊല്ലം കൂടി കഴിഞ്ഞാല്‍ തിരിച്ചുപോകണം । 5131,,അപ്പോള്‍ നിങ്ങള്‍ ഇവിടെ ജോലിക്ക് ആയി വന്നത് ആണ് . 5132,,"അല്ല , ഭര്‍ത്താവ് ഇവിടെ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കുക ആണ് ।" 5133,,എനിക്ക് ഇറാഖില്‍ നല്ല ശമ്പളം ഉള്ള ജോലി ഉണ്ടായിരുന്നു । 5134,,"പക്ഷേ , അവിടെ സ്വസ്ഥത ഇല്ല ।" 5135,,എനിക്ക് ഭയം ആണ് അവിടേക്ക് തിരിച്ചു പോകാന്‍ । 5136,,ഒരല്‍പം ആശ്ചര്യത്തോടെ ഞാന് അവരെ നോക്കിയപ്പോള്‍ അവര്‍ തുടര്‍ന്നു : 5137,,ഞങ്ങളുടെ നാട്ടില്‍ ആകെ പ്രശ്നം ആണ് । 5138,,എന്നും യുദ്ധവും ബോംബ് ഇടലും ഒക്കെ ആണ് । 5139,,ആ കുരുതിക്കളത്തിലേക്ക് തിരിച്ചു പോകാന്‍ ധൈര്യം ഇല്ല । 5140,,കുവൈറ്റ് യുദ്ധത്തിനു ശേഷം അവിടെ സ്ഥിതിഗതികള്‍ വഷളായി കൊണ്ടിരിക്കുക ആയിരുന്നു അല്ലോ ! 5141,,ഞങ്ങളുടെ നാട്ടുകാര്‍ പലരും അവിടെ നിന്ന് പലായനം ചെയ്തത് ആയി പത്രങ്ങളില്‍ വായിച്ചിരുന്നു । 5142,,ഇപ്പോള്‍ സ്ഥിതി അതിലും കഷ്ടം ആണ് । 5143,,തിരിച്ച് അവിടെ പോകാതെ ദുബായ്ലോ മറ്റോ പോകാന് ആവുമോ എന്ന ചിന്തയില്‍ ആണ് ഞങ്ങള്‍ । 5144,,"പക്ഷേ , ഈ ഇറാഖി പാസ്പോര്‍ട്ട് വലിയ ഒരു പ്രശ്നം ആണ് ।" 5145,,ഇതിന് സ്വീകാര്യത വളരെ കുറവ് ആണ് । 5146,,മറ്റു രാജ്യങ്ങളിലെ വിസ കിട്ടാന്‍ വല്യ പാട് ആണ് । 5147,,നിങ്ങളുടേത് ബ്രിട്ടീഷ് പാസ്പോര്‍ട്ട് ആണോ ? ' 5148,,അപ്പോഴേയ്ക്കും ഷോപ്പിങ്ങ് ബാഗ് റെഡി ആയി കഴിഞ്ഞു । 5149,,അത് അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടി എല്ലാം ശരി അല്ലേ എന്ന് പരിശോധിച്ചു । 5150,,കുട്ടികള് ഉണ്ടോ ? 5151,,രണ്ടു മക്കള് ഉണ്ട് । 5152,,അവര്‍ പഠിക്കുന്നു ' എന്ന് ഞാന്‍ । 5153,,ഫേസ്ബുക്കില്‍ മുഴുവനും നിറഞ്ഞു നിന്ന വിഭാഗീയതയും നിഷേധാത്മക സമീപനവും കണ്ട് മനസ്സ് മടുത്ത് അതില്‍ നിന്ന് ഒക്കെ കുറച്ചു കാലം മാറി നിന്നു । 5154,,ആ ഇടയ്ക്ക് ആണ് മനോജേട്ടന്റെ പുസ്തകം പ്രസിദ്ധീകരിച്ചത് । 5155,,അതിനാല്‍ അതിനെ കുറിച്ച് കുറെ വൈകി ആണ് ഞാന്‍ അറിഞ്ഞതും । 5156,,അറിഞ്ഞപ്പോള്‍ മനോജേട്ടന്റെ കയ്യൊപ്പ് ഓടെ പുസ്തകത്തിന്റെ ഒരു കോപ്പി വേണം എന്ന് ആവശ്യപ്പെടുകയും പുസ്തകം വാങ്ങുന്നതിനു വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു । 5157,,എനിക്ക് ഉള്ള പുസ്തകം ഒപ്പിട്ട് അത് എനിക്ക് എത്തിക്കാന്‍ വേണ്ട ഏര്‍പ്പാടുകളും അദ്ദേഹം ചെയ്ത് തന്നു । 5158,,പുസ്തകവായനയില്‍ ആകമാനം അനുഭവവേദ്യം ആയത് ലേഖകന്‍റെ നിഷ്പക്ഷത ആണ് । 5159,,ഹൃദയത്തോട് തൊട്ടടുത്ത് നില്‍ക്കുന്ന ഒരു വിഷയത്തെ പററി ഇത്തരത്തില്‍ ഒരു ചിത്രം വരച്ച് കാട്ടാന്‍ ചുരുക്കം ചിലര്‍ക്കേ കഴിയൂ । 5160,,നിരക്ഷരന്‍ എന്ന എഴുത്തുകാരന്‍ അതില്‍ വിജയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ ! 5161,,ചരിത്രാഖ്യായികയില്‍ സ്വന്തം തോന്നലുകളും വികാരങ്ങളും കൂട്ടിച്ചേര്‍ത്ത് വര്‍ണ്ണാഭമായ ഒരു ചിത്രം വരയ്ക്കാന്‍ മുതിരാതെ ഉള്ളത് ഉള്ള പോലെ വരച്ചു കാട്ടിയത് പ്രശംസനീയം തന്നെ । 5162,,താമരയിലയിലെ വെള്ളത്തുള്ളിയെ ആണ് ഓര്‍മ്മ വന്നത് . 5163,,ഇന്ത്യയിലെ ആദ്യത്തെ ഓഗ്മെന്റഡ് റിയാലിറ്റി പുസ്തകം എന്ന നിലയില്‍ അഭിനന്ദനീയമായ പുസ്തകം തന്നെ ആണ് മുസ്രീസിലൂടെ । 5164,,രാജ്യാന്തരനിലവാരം ഉള്ള ചികിത്സാസൗകര്യം ഒരുക്കുന്ന ആസ്റ്റര്‍ മെഡിസിറ്റി മെഡിക്കല്‍ ടൗണ്‍ഷിപ് കൊച്ചിയില്‍ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കുന്നു . 5165,,"ഗള്‍ഫ്രാജ്യങ്ങളില്‍ ശാഖകള്‍ പടര്‍ത്തിയിട്ടുള്ള , മലയാളി ആയ ഡോ . ആസാദ്മൂപ്പന്‍ നേതൃത്വം നല്‍കുന്ന ആസ്റ്റര്‍ഡിഎം ഹെല്‍ത്ത്കെയര്‍ പദ്ധതിയുടെ ഭാഗം ആണ് ആസ്റ്റര്‍ മെഡിസിറ്റി ." 5166,,2150കോടി രൂപ മുതല്‍മുടക്കില്‍ 40 ഏക്കറില്‍ പ്രകൃതിരമണീയമായ ചേരാനല്ലൂരില്‍ ഒരു കിലോമീറ്ററോളം കായല്‍കരയില്‍ ആയി നിര്‍മിക്കുന്ന ഈ മെഡിക്കല്‍ ടൌണ്‍ഷിപ്പിന്റെ ആദ്യഘട്ട പ്രവര്‍ത്തനം പൂര്‍ത്തിയായി . 5167,,ഔട്ട്പേഷ്യന്റ് വിഭാഗങ്ങള്‍ ആരംഭിച്ചു . 5168,,അടുത്ത മാസം മുതല്‍ ഇന്‍പേഷ്യന്റ് റ്വിഭാഗങ്ങളും ആരംഭിക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ് . 5169,,ആസ്റ്റര്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ഇന്ത്യ ഒട്ടാകെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആരോഗ്യപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം കൂടി ആകും ആസ്റ്റര്‍ മെഡിസിറ്റി എന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. . ഹരീഷ്പിള്ള വ്യക്തമാക്കി . 5170,,ടൂറിസംരംഗത്ത് ഒട്ടേറെ മുന്നേറിയിട്ടുള്ള കേരളത്തില്‍ മെഡിക്കല്‍ടൂറിസത്തിന്റെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്താന്‍ ഉള്ള ഉദ്ദേശ്യവും ആസ്റ്റര്‍ മെഡിസിറ്റിക്ക് ഉണ്ട് . 5171,,ഒമ്പത് ചികിത്സാവിഭാഗങ്ങളില്‍ മികവിന്റെ കേന്ദ്രങ്ങള് ആയും 575 കിടക്കകളും ആയും ആണ് ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളത് . 5172,,"രണ്ടാം ഘട്ടത്തില്‍ 500 കിടക്കകള്‍ക്ക് ഒപ്പം മെഡിക്കല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ , ചതുര്‍നക്ഷത്ര ഹോട്ടല്‍ , അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവ അടങ്ങിയ മെഡിക്കല്‍ടൗണ്‍ഷിപ്പ് ആണ് ലക്ഷ്യം ഇടുന്നത് ." 5173,,"കുട്ടികള്‍ , വനിതകള്‍ എന്നിവരുടെ ചികിത്സക്ക് ആയുള്ള കേന്ദ്രങ്ങള്‍ക്കു പുറമെ കാര്‍ഡിയോളജി , കാര്‍ഡിയാക് സര്‍ജറി , ക്യാന്‍സര്‍ , ഓര്‍ത്തോപീഡിക്സ് ആന്‍ഡ് സ്പൈന്‍ സര്‍ജറി , ന്യൂറോളജി ആന്‍ഡ് ന്യൂറോസര്‍ജറി , ഉദരരോഗങ്ങള്‍ , ഹെപ്പറ്റോളജി , നെഫ്രോളജി , യൂറോളജി , പ്ലാസ്റ്റിക്സര്‍ജറി , സൗന്ദര്യചികിത്സ എന്നിവയ്ക്കും മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുക ." 5174,,ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി നോക്കിയ ശേഷം നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിച്ചെത്തുന്ന വിദഗ്ധരുടെ വലിയ ഒരു നിര ഇവിടെ ഉണ്ട് എന്നത് പ്രത്യേകത ആണ് . 5175,,റോബോട്ടുകളെ ഉപയോഗിച്ച് സര്‍ജറിയും സേവനങ്ങളും ഇവിടുത്തെ പ്രത്യേകത ആണ് . 5176,,റോബോട്ടിക്ചികിത്സ അവതരിപ്പിച്ച മലയാളിയായ ഡോ. മണിമേനോന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ആണ് ഇവ സ്ഥാപിക്കുന്നത് . 5177,,അത്യാഹിത ചികിത്സക്ക് ആയി പ്രത്യേക ഡിപ്പാര്‍ട്ട്മെന്റ് തന്നെ ഉള്ള ഇവിടെ റേഡിയോ നിയന്ത്രിത രക്ഷാസംവിധാനങ്ങളും ജലമാര്‍ഗേന ഉള്ള ആംബുലന്‍സ് സൗകര്യവും ഉണ്ടാകും . 5178,,ഗള്‍ഫ്രാജ്യങ്ങളില്‍ 150 ആശുപത്രി ഉള്ള ഡിഎമ്മിന്റെ ഭാഗം ആയ ആസ്റ്റര്‍ മെഡിസിറ്റി ഇന്ത്യ ഒട്ടാകെ 5000 കിടക്കകള്‍ ഉള്ള ആശുപത്രികള്‍ ആണ് ഉദ്ദേശിക്കുന്നത് . 5179,,കേരളത്തിന്റെ പല ഇടങ്ങളില്‍ ടെലിമെഡിസിന്‍ സൗകര്യം ആരംഭിച്ചിട്ടുണ്ട് . 5180,,ഏഴാംഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ് ‍‍‍‍‍‍ 5181,,15-ാം ലോക്സഭാതെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ മെച്ചപ്പെട്ട പോളിങ് തുടരുന്നു . 5182,,ഏഴ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും 89 മണ്ഡലത്തില് ആണ് വോട്ടെടുപ്പ് നടക്കുന്നത് . 5183,,രാവിലെ മുതല്‍ ബൂത്തുകളില്‍ തിരക്ക് ആയിരുന്നു . 5184,,48 ശതമാനത്തില് അധികം പോളിങ് വൈകീട്ട് മൂന്നോടെ രേഖപ്പെടുത്തി . 5185,,"കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി , ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി , രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ജെയ്റ്റ്ലി , ബിജെപിഅധ്യക്ഷന്‍ രാജ്നാഥ്സിങ് , ജെഡിയുഅധ്യക്ഷന്‍ ശരത്യാദവ് തുടങ്ങിയവര്‍ ആണ് ബുധനാഴ്ച ജനവിധി തേടുന്ന പ്രമുഖര്‍ ." 5186,,ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ 37 ഇടത്ത് 2009ല്‍ ജയിച്ചത് കോണ്‍ഗ്രസ് . 5187,,ബിജെപി 21 ഇടത്ത് ജയിച്ചു . 5188,,"ജെഡിയു , തൃണമൂല്‍കോണ്‍ഗ്രസ് എന്നീ പാര്‍ടികള്‍ അഞ്ചു സീറ്റുകളില്‍ വീതവും സിപിഐഎം , സമാജ്വാദിപാര്‍ടി , അകാലിദള്‍ എന്നീ പാര്‍ടികള്‍ നാല് സീറ്റുകളില്‍ വീതവും ജയം കണ്ടു ." 5189,,ഏഴാം ഘട്ടത്തോടെ ആകെ ഉള്ള 543 മണ്ഡലങ്ങളില്‍ 438 ഇടത്ത് പോളിങ് പൂര്‍ത്തിയാകും . 5190,,മെയ് ഏഴിനും 12നും നടക്കുന്ന അടുത്ത ഘട്ടങ്ങളില്‍ ശേഷിക്കുന്ന 105 മണ്ഡലങ്ങളില്‍ കൂടി തെരഞ്ഞെടുപ്പ് നടക്കും . 5191,,ഒറ്റഘട്ടം വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിലും പഞ്ചാബിലും പോളിങ് ബുധനാഴ്ച നടക്കുന്ന ഏഴാം ഘട്ടത്തില്‍ ആണ് . 5192,,ഗുജറാത്തിലെ 26 മണ്ഡലങ്ങളിലെയും പഞ്ചാബിലെ 13 മണ്ഡലങ്ങളിലെയും ഫലം കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകം ആണ് . 5193,,കോണ്‍ഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ 11ഉം പഞ്ചാബില്‍ എട്ടും സീറ്റുകള്‍ ലഭിച്ചിരുന്നു . 5194,,വഡോദരയില്‍ നരേന്ദ്രമോഡിയും റായ്ബറേലിയില്‍ സോണിയാഗാന്ധിയും കാര്യമായ വെല്ലുവിളി നേരിടുന്നില്ല . 5195,,എല്‍കെഅദ്വാനിയും സുരക്ഷിത നിലയില്‍ ആണ് . 5196,,"എന്നാല്‍ അരുണ്‍ജെയ്റ്റ്ലി , രാജ്നാഥ്സിങ് , ശരത്യാദവ് , മുരളിമനോഹര്‍ജോഷി എന്നിവര്‍ വെല്ലുവിളി നേരിടുന്നു ." 5197,,അമൃത്സറില്‍ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍സിങ് ആണ് ജെയ്റ്റ്ലിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് . 5198,,ലഖ്നൗവില്‍ രാജ്നാഥ്സിങും കോണ്‍ഗ്രസിന്റെ റിതബഹുഗുണജോഷിയും കടുത്ത മല്‍സരത്തില്‍ ആണ് . 5199,,കാണ്‍പുരില്‍ സിറ്റിങ് എംപി കോണ്‍ഗ്രസിന്റെ ശ്രീ പ്രകാശ്ജെയ്സ്വാളിനെ മറികടക്കുക മുരളിമനോഹര്‍ജോഷിക്ക് എളുപ്പം അല്ല . 5200,,ബിഹാറിലെ മധേപ്പുരയില്‍ ശരത്യാദവ് ആര്‍ജെഡിയുടെ പപ്പുയാദവിനോട് കടുത്ത മല്‍സരത്തില്‍ ആണ് . 5201,,ജമ്മു - കാശ്മീരിലെ ശ്രീനഗറില്‍ കേന്ദ്രമന്ത്രി ഫാറൂഖ്അബ്ദുള്ളയും കടുത്ത മല്‍സരം നേരിടുന്നു . 5202,,തെലങ്കാനയിലെ 17 ലോക്സഭാമണ്ഡലങ്ങളിലും ബുധനാഴ്ച ആണ് പോളിങ് . 5203,,"യുപിയിലെ 14 മണ്ഡലങ്ങളിലും ബിഹാറിലെ ഏഴ് മണ്ഡലങ്ങളിലും ദാമന്‍ - ദിയു , ദാദ്ര നഗര്‍ഹവേലി എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങളിലും ഇന്ന് ആണ് വോട്ടെടുപ്പ് ." 5204,,ഇന്ത്യക്ക് എതിരെ സായുധകലാപം നടത്താന്‍ കശ്മീരിലെ മുസ്ലീങ്ങളോട് അല്‍ഖ്വയ്ദ ആഹ്വാനം . 5205,,ഇന്ത്യക്ക് എതിരെ സായുധകലാപം നടത്താന്‍ കശ്മീരിലെ മുസ്ലീങ്ങളോട് അല്‍ഖ്വയ്ദ ആഹ്വാനം . 5206,,അല്‍ഖ്വെയ്ദയുടെ പാകിസ്താന്‍ വിഭാഗം മേധാവി മൗലാനഅസിംഉമറിന്റെ വീഡിയോസന്ദേശത്തില്‍ ആണ് ആഹ്വാനം . 5207,,കശ്മീരിനെ സ്വതന്ത്രം ആക്കാന്‍ അഫ്ഗാനിസ്താനില്‍ നിന്ന് ആളുകള്‍ എത്തും എന്ന് വീഡിയോസന്ദേശത്തില്‍ പറയുന്നു . 5208,,2010ല്‍ കശ്മീരില്‍ തീവ്രവാദികളും സൈനികരും തമ്മില്‍ നടന്ന പോരാട്ടത്തിന്റെ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് ഉമറിന്റെ സന്ദേശം ഉള്ളത് . 5209,,നിയന്ത്രണരേഖയ്ക് ഇരുവശവും ഉള്ള മുഴുവന്‍ മുസ്ലീങ്ങളോടും ആണ് ആയുധം എടുത്ത് പോരാടാന്‍ ഉമര്‍ ആഹ്വാനം ചെയ്യുന്നത് . 5210,,യൂറോപ്പില്‍ അക്രമണം നടത്താനും ലണ്ടനില്‍ കഴിഞ്ഞവര്‍ഷം നടന്ന ലീറിഗ്ബെ കൊലപാതകം പോലെ ഉള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കണം . 5211,,"അഫ്ഗാനിസ്താന്‍ , സിറിയ , ഇറാഖ് എന്നിവ കശ്മീരിലെ മുസ്ലീങ്ങള്‍ മാതൃക ആക്കണം എന്നും സിറിയയില്‍ പുതിയ അഫ്ഗാന്‍ സൃഷ്ടിച്ചത് പോലെ കശ്മീരിലും സൃഷ്ടിക്കണം എന്നും ഉമര്‍ ആഹ്വാനം ചെയ്യുന്നു ." 5212,,ഇതാദ്യം ആയി ആണ് കശ്മീരിനെ മോചിപ്പിക്കാന്‍ വിഡിയോയിലൂടെ അല്‍ഖായിദ ആഹ്വാനം ചെയ്യുന്നത് . 5213,,മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ സമ്പൂര്‍ണ കൃതികള്‍ ചിന്ത പബ്ലിഷേഴ്സിലൂടെ രണ്ട് വാല്യങ്ങള്‍ ആയി പുറത്തു വന്നിരിക്കുന്നു . 5214,,ഋജുവായ തന്തുക്കളാല്‍ നെയ്തെടുത്ത ശക്തമായ കഥാശില്‍പ്പം ആണ് മുണ്ടൂരിന്റെ കൃതികള്‍ . 5215,,എക്കാലത്തെയും മനുഷ്യരോട് സംസാരിക്കാന്‍ ഉള്ള കരുത്ത് ഇതിലെ കഥകള്‍ക്ക് ഉണ്ട് . 5216,,കഥാകാരന്റെ മനസ്സില്‍ ഒരു സന്ദേഹി എപ്പോഴും ഉറക്കം ഇല്ലാതെ തുറുകണ്ണുകളും ആയി ഇരിക്കുന്നത് കഥകളില് എമ്പാടും കാണാം . 5217,,മനുഷ്യബന്ധങ്ങള്‍ ലംബം ആയോ തിരശ്ചീനം ആയോ അല്ല മഹാകുഴച്ചില്‍ ആയി ആണ് വര്‍ത്തിക്കുന്നത് എന്ന് ഈ കഥകള്‍ വ്യക്തമാക്കും . 5218,,""" അവശേഷിപ്പിന്റെ പക്ഷി "" എന്ന ഒരു കഥ ഉണ്ട് ഈ സമാഹാരത്തില്‍ ." 5219,,സ്വപ്നവും യാഥാര്‍ഥ്യവും ഇഴ പിരിച്ചെടുക്കാന്‍ ആകാതെ കുഴയുന്ന ലിസ്സി . 5220,,നീല ചിത്രം കാണുന്ന സഹോദരനോട് അവള്‍ പറയുന്നത് നിനക്ക് കാണാന്‍ ആകുന്നത് എല്ലാം എനിക്കും കാണാന്‍ ആകും എന്ന് ആണ് . 5221,,തന്റെ മുറിയിലേക്ക് അവന്‍ വന്നത് സ്വപ്നത്തില്‍ ആണോ യാഥാര്‍ഥ്യത്തില്‍ ആണോ എന്ന് തിരിച്ചറിയാന്‍ ആകാതെ വിഷമിക്കുമ്പോള്‍ സഹോദരന്‍ വില്യമും ഈ അവസ്ഥയില്‍ ആണ് . 5222,,കഥയില്‍ കടന്നു വന്ന് ചിറകു് വിരിക്കുന്ന നാടുതാണ്ടി പക്ഷി നല്‍കുന്ന സാംസ്കാരിക സൂചനകള്‍ വ്യക്തം ആണ് . 5223,,എക്കാലത്തും ഈ കഥ ന്യൂജനറേഷന്‍ കഥ ആയിരിക്കും . 5224,,മകനെയും കൂട്ടി ഭാര്യവീട്ടിലേക്കു പോകുമ്പോള്‍ അനുഭവപ്പെടുന്ന മൂന്നാമത് ഒരാളുടെ സാന്നിധ്യം അനുവാചകനിലേക്കു പകരുന്നതില്‍ കൃഷ്ണന്‍കുട്ടി കാട്ടുന്ന കരവിരുത് ആരെയും അതിശയിപ്പിക്കും . 5225,,ജീവിതത്തിന്റെ കുഴമറിച്ചിലുകളില്‍ പെട്ട് ഉഴലുന്നവരെ നമുക്ക് ഈ കഥകളില് ഉടനീളം കാണാം . 5226,,മനുഷ്യപ്രശ്നങ്ങള്‍ക്ക് ഒന്നുംതന്നെ ലളിത പരിഹാരം ഇല്ലല്ലോ ? 5227,,അതുകൊണ്ടുതന്നെ തന്റെ സന്ദേഹങ്ങള്‍ കഥയില്‍ കൊരുത്തിടുന്നുണ്ട് മുണ്ടൂര്‍ . 5228,,""" ആശ്വാസത്തിന്റെ മന്ത്രച്ചരട് "" കേവല സദാചാരവാദങ്ങളുടെ ഉല്ലംഘനം ആണ് ." 5229,,ആഖ്യാനശൈലിയില്‍ ഏറെ വ്യത്യസ്തം ആയി ഈ കഥ നില്‍ക്കുന്നു . 5230,,""" ഞാന്‍ എന്നില് നിന്നും വളരെ ദൂരെ ആണ് എപ്പോഴും ." 5231,,അത് മൂലം പലപ്പോഴും എനിക്ക് എന്നെ തന്നെ മനസ്സിലാകാതെ പോകുന്നു . 5232,,ഈ മനസ്സിലാകായ്മയില് ഇരുന്ന് ഞാന്‍ എന്നെ തന്നെ മനസ്സിലാക്കാന് പെടുന്ന പാട് ആണ് എന്റെ എഴുത്ത് . 5233,,സ്വന്തം എഴുത്തിന്റെ മാനിഫെസ്റ്റോ ഇങ്ങനെ ആണ് മുണ്ടൂര്‍ വ്യക്തമാക്കിയത് . 5234,,കഥകളില്‍ മാത്രം അല്ല നോവലിലും തന്റെ ക്രാഫ്റ്റ് വ്യത്യസ്തം ആണ് എന്ന് മുണ്ടൂരിന്റെ നോവലുകള്‍ വ്യക്തമാക്കുന്നു . 5235,,""" മാതുവിന്റെ കൃഷ്ണത്തണുപ്പ് "" എന്ന ലഘു നോവല്‍ തുറന്നിടുന്ന ആസ്വാദനതലങ്ങള്‍ വിപുലം ആണ് ." 5236,,മിഥ്യയും യാഥാര്‍ഥ്യവും കുഴഞ്ഞു മറിയുന്ന ഈ നോവല്‍ വരും കാലത്തിന്റെ നോവല് ആണ് . 5237,,141 കഥയും അഞ്ചു ലഘുനോവലും ഒരു ജീവിതക്കുറിപ്പും ആണ് രണ്ടു വാല്യങ്ങളില്‍ ആയി ലഭ്യം ആയിട്ട് ഉള്ളത് . 5238,,മുണ്ടൂരിന്റെ കഥകളും നോവലുകളും കാലം പഴകുന്തോറും തിളക്കം ഏറാന്‍ കാരണം ജീവിതത്തോട് കഥാകൃത്തിന്‍ ഉള്ള സമീപനം തന്നെ ആണ് . 5239,,ബുദ്ധിജീവി നാട്യങ്ങള് ഇല്ലാത്ത ഒരു നാട്ടിന്‍പുറത്തുകാരന്റെ ജീവിത നിരീക്ഷണങ്ങള്‍ ആയും ഇതിനെ കാണാം . 5240,,മുകളിലത്തെ നിലയില്‍ ഏത് ഒക്കെ കച്ചവടസ്ഥാപനങ്ങളുടെ സ്‌റ്റോര്‍ റൂമുകള്‍ ആയിരുന്നതിനാല്‍ ആ ഇടനാഴിയില്‍ എപ്പോള്‍എങ്കിലുമേ ആളുകള്‍ ഉണ്ടാകുക ഉള്ളൂ . 5241,,രാത്രിയില്‍ ഫുട്പാത്തില്‍ കിടക്കുന്ന ഞങ്ങളുടെ വിരിപ്പും പുതപ്പും ഉറക്കം കഴിഞ്ഞാല്‍ അവിടെ ഒരു മൂലയില് ആണ് സൂക്ഷിക്കാറുള്ളത് . 5242,,അന്ന് ഞാന്‍ എന്റെ വിരിപ്പ് അലക്കാന് ഉള്ള തയാറെടുപ്പില്‍ അത് എടുക്കാന്‍ മുകളിലേക്ക് ചെന്നത് ആയിരുന്നു . 5243,,അപ്പോഴ് ആണ് ഞാന്‍ തേങ്ങല്‍ കേട്ടത് . 5244,,ഇരുട്ടില്‍ ആര് ആണ് തേങ്ങി കരയുന്നത് എന്ന് മനസ്സിലായില്ല എങ്കിലും അടുത്ത് ചെന്ന് നോക്കിയപ്പോള്‍ രമേഷ് ആണ് . 5245,,അവന്‍ ദുഃഖിക്കിച്ചിരുന്ന് മുഖം പൊത്തി വിതുമ്പുന്നു . 5246,,ഇന്നലെ രാത്രിയിലും ഞങ്ങള്‍ കണ്ടത് ആണ് . 5247,,നാളെ നാട്ടില്‍ പോകുക ആണ് എന്നും പെട്ടി ഒക്കെ കെട്ടിവെച്ചിട്ട് ഉണ്ട് എന്നും പറഞ്ഞ് ആണ് പിരിഞ്ഞത് . 5248,,അനുജന്റെ ഭീഷണിയെ പറ്റി ഇന്നലെയും ഞാന്‍ അവനോട് ചോദിച്ചിരുന്നു . 5249,,എന്നെ കാണാന്‍ കൊതിച്ച് അമ്മ അവിടെ കാത്തിരിക്കുന്നിടത്തോളം എനിക്ക് അവിടെ പോവാതിരിക്കാന് ആവുമോ ? 5250,,ആര് എതിര്‍ത്താലും ഞാന്‍ പോകും . 5251,,അവന്റെ സ്വരത്തിലെ ദൃഢനിശ്ചയം എനിക്ക് ഇഷ്ടം ആയി . 5252,,ഞാനും അവനെ സപ്പോര്‍ട്ട് ചെയ്തു . 5253,,പക്ഷെ കാലത്ത് പോകേണ്ടി ഇരുന്ന അവന്‍ ഇതുവരെ പോവാത്തത് എന്ത് ആണ് ? 5254,,എന്റെ കാല്‍പെരുമാറ്റം കേട്ടിട്ട് ആവണം അവന്‍ പെട്ടെന്ന് കരച്ചില്‍ നിര്‍ത്തി മുഖം ഉയര്‍ത്തി നോക്കി . 5255,,ചുമലില്‍ തട്ടി ആശ്വസിപ്പിച്ച എന്നെ കെട്ടിപ്പിടിച്ച് അവന്‍ തേങ്ങിത്തേങ്ങി കരഞ്ഞു . 5256,,നീ എന്ത് ആണ് നാട്ടില്‍ പോകാഞ്ഞത് ? 5257,,എന്റെ ചോദ്യത്തന് മറുപടി ഒന്നും പറഞ്ഞില്ല . 5258,,കൈയിലെ ചുരുട്ടിപ്പിടിച്ച കടലാസ് എന്റെ നേരെ നീട്ടി . 5259,,ഇരുട്ട് ആയിരുന്നതിനാല്‍ ആ കടലാസും ആയി ഞാന്‍ താഴേക്ക് ഇറങ്ങി . 5260,,അത് ഒരു ഇന്‍ലന്റ് ലെറ്റര്‍ ആയിരുന്നു . 5261,,അതിലെ വരികളിലെ പല വാക്കുകളും കണ്ണുനീര്‍ വീണ് മാഞ്ഞു പോയതിനാല്‍ വാചകങ്ങള്‍ പൂര്‍ണ്ണം ആയിരുന്നില്ല . 5262,,ആരുടെ കണ്ണുനീര് വീണ് ആണ് ആ വരികള്‍ മാഞ്ഞ് പോയത് എന്ന് അറിയില്ല . 5263,,അത് എഴുതിയ നിസ്സഹായയായ അമ്മയുടേതോ അതോ കത്ത് വായിച്ച് ഹൃദയം പൊട്ടിപ്പോയ മകന്റേതോ ? 5264,,ആരുടെ കണ്ണുനീര് വീണ് ആണ് ആ വരികള്‍ മാഞ്ഞ് പോയത് ? 5265,,അക്ഷരങ്ങള്‍ മാഞ്ഞ് പോയ ആ വരികളിലൂടെ നിറകണ്ണുകള്‍ ഓടിച്ച് ഇത്ര മാത്രം ഞാന്‍ വായിച്ചു . 5266,,നീ കല്യാണത്തിന് നാട്ടില്‍ വരരുത് . 5267,,നിന്നെ കാണുന്നത് പോലും ഇവിടെ ആര്‍ക്കും ഇഷ്ടം അല്ല . 5268,,നിന്നെ ഇഷ്ടം അല്ലാത്തവരെ കാണാന്‍ നീ എന്തിന് ആണ് വരുന്നത് . 5269,,ഈ അമ്മയെ കാണാന് ആണ് മോന്‍ വരുന്നത് എന്ന് എനിക്ക് അറിയാം . 5270,,അമ്മയ്ക്കും എന്റെ മോനെ കാണാന്‍ ഒരുപാട് ആഗ്രഹം ഉണ്ട് . 5271,,പക്ഷെ നീ ഇങ്ങോട്ട് വരരുത് . 5272,,ഒരു പേപ്പട്ടിയെ പോലെ അവര് എല്ലാം ചേര്‍ന്ന് നിന്നെ ആട്ടിയോടിക്കുന്നത് കാണാന് എനിക്ക് ശക്തി ഇല്ല . 5273,,മോന് ഈ അമ്മയോട് ക്ഷമിക്കില്ലേ . 5274,,"നീ എഴുതിയിരുന്നില്ലേ , നിന്നെ പോലെ ഉള്ളവരെ കുറിച്ച് ." 5275,,അവരുടെ കൂടെ കൂടിയാല്‍ നിനക്കും സ്‌നേഹം കിട്ടും എന്ന് . 5276,,അന്ന് അവരുടെ കൂടെ കൂടരുത് എന്ന് അമ്മ പറഞ്ഞത് അമ്മയുടെ സ്വാര്‍ത്ഥത ആയിരുന്നു . 5277,,മോന് അവരുടെ കൂടെ കൂടുന്നതില്‍ അമ്മക്ക് യാതൊരു എതിര്‍പ്പും ഇല്ല . 5278,,എന്റെ മകന് എനിക്ക് നല്‍കാന് ആവാത്ത സ്‌നേഹം എവിടെ നിന്ന് എങ്കിലും കിട്ടട്ടെ . 5279,,കത്ത് വായിച്ച് കഴിഞ്ഞ് കുറച്ചു നേരത്തേക്ക് ഞാന്‍ തളര്‍ന്നിരുന്നു . 5280,,എന്തിന് ആണ് ഇത്രയും ദു:ഖം ഉള്ളില് ഒതുക്കി അവര്‍ അവനെ ഇനി കാണേണ്ട എന്ന് പറയുന്നത് ? 5281,,കുടുംബത്തെ ഇത്രയും സ്‌നേഹിക്കുന്ന ഒരാളെ കുടുംബത്തില് ഉള്ളവര്‍ അകറ്റി നിര്‍ത്തുന്നത് എന്ത്കൊണ്ട് ആണ് ? 5282,,എന്റെ ഉള്ളില്‍ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ നിറഞ്ഞു . 5283,,കണ്ണീരില്‍ കുതിര്‍ന്ന കത്തിലെ അക്ഷരങ്ങളിലൂടെ എന്റെ മിഴികള്‍ അതിന് ഉള്ള ഉത്തരം തേടി നടന്നു . 5284,,എന്റെ കണ്ണുകള്‍ ആ വരികളില്‍ തറച്ചു നിന്നു . 5285,,"നീ എഴുതിയിരുന്നു അല്ലേ , നിന്നെ പോലെ ഉള്ളവരെ കുറിച്ച് ." 5286,,അവരുടെ കൂടെ കൂടിയാല്‍ നിനക്കും സ്‌നേഹം കിട്ടും എന്ന്' . 5287,,എന്റെ ഉള്ളില്‍ ഒരു കനല്‍ക്കട്ട വീണു . 5288,,രമേഷ് ട്രാന്‍സ് ജെന്‍ഡറ് ആയിരുന്നോ ? 5289,,ഒരു മൂന്നാം ലിംഗക്കാരന്‍ ആയിരുന്നോ 5290,,അച്ഛന് എന്റെ ജന്മത്തെ ഒരു ശാപം ആയിട്ട് ആണ് കാണുന്നത് . 5291,,വീട്ടില്‍ നടക്കുന്ന ചെറിയ അപകടങ്ങള്‍ക്ക് പോലും കാരണം ഞാന്‍ ആണ് എന്ന് അച്ഛന്‍ വിശ്വസിക്കുന്നത്' . 5292,,രമേഷ് മുന്‍പ് പറഞ്ഞ വാക്കുകള്‍ എന്റെ സംശയത്തിന് ഇടയില്‍ ശരിയുടെ ചുവന്ന വര ഇട്ടു . 5293,,കുട്ടിക്കാലത്തേ അവനെ അപശകുനമായി അവര്‍ കണക്കു കൂട്ടിയത് അതിനാല് ആണ് . 5294,,അവന്റെ തെറ്റിന് അല്ല അവന്‍ വേട്ടയാടപ്പെടുന്നത് . 5295,,ആണും പെണ്ണും ആയി ജനിക്കുന്നത് പോലെ സ്വാഭാവികമായ കാര്യം മാത്രം ആണ് അത് . 5296,,അത് ആരുടെയും കുഴപ്പം അല്ല . 5297,,സ്വാഭാവികമായ പ്രകൃതം മാത്രം ആണ് . 5298,,ട്രാന്‍സ് ജെന്‍ഡറുകളെ പിശാചിനെ പോലെ കാണാന്‍ പഠിച്ചത് പോലും അടുത്ത കാലത്ത് ആണ് . 5299,,"പണ്ടൊക്കെ , രാജസദസ്സുകളില്‍ പോലും ഇരിപ്പിടം ഉണ്ടായിരുന്നു അവര്‍ക്ക് ." 5300,,സാമൂഹികമായ വിവരക്കേട് വിശ്വസിച്ച് സ്വന്തം മകനെ വേട്ടയാടുക ആണ് ഈ അച്ഛന്‍ . 5301,,പക്ഷെ ഒരിക്കലും അവന്റെ ശരീര ഭാഷയിലോ പെരുമാറ്റത്തിലോ അക്കാര്യം എനിക്ക് മനസ്സിലായില്ല . 5302,,ഒരുപക്ഷെ മൂന്നാം ലിംഗക്കാരെ എനിക്ക് മുന്‍പരിചയം ഇല്ലാത്തത് കൊണ്ട് ആയിരിക്കും . 5303,,ആരും അവനെ പറ്റി അങ്ങനെ ഒരു കാര്യം സംസാരിക്കുന്നത് പോലും കേട്ടിട്ടില്ല . 5304,,തന്റെ മോഹങ്ങളും തന്റെ സത്വവും അവന്‍ മറച്ചു വെക്കുക ആയിരിക്കണം . 5305,,തന്റെ കുടുംബത്തോട് ഒപ്പം ഒന്നിച്ച് കഴിയണം എന്ന അതിയായ മോഹം കാരണം ആണ് . 5306,,എന്നെങ്കിലും അച്ഛനും കൂടപ്പിറപ്പുകളും തന്നെ സ്‌നേഹിക്കും എന്നും മനസ്സിലാക്കും എന്നും അവന്‍ കരുതികാണണം . 5307,,സ്വന്തം ശാരീരിക മാനസിക യാഥാര്‍ത്ഥ്യത്തെ ഇത്ര നിസ്സഹായമായി മറച്ചുവെക്കേണ്ടി വന്നത് അവനെ എ്രത്രമേല്‍ വേദനിപ്പിച്ചിരിക്കും എന്ന് എനിക്ക് പൊള്ളുന്നു . 5308,,രമേഷിന്റെ തേങ്ങല്‍ എന്റെ ചെവി തുളച്ച് ലാവ പോലെ ഉള്ളിനെ പൊള്ളിച്ച് കൊണ്ട് ഹൃദയത്തിലേക്ക് ഒലിച്ചിറങ്ങി . 5309,,കത്തും ആയി ഞാന്‍ രമേഷ് ഇരുന്ന ഇടത്തേക്ക് ചെന്നു . 5310,,അപ്പോഴേക്കും അവന്‍ അവിടെ നിന്നും പോയിരുന്നു . 5311,,അന്ന് രാത്രിയും അവനെ എവിടെയും കണ്ടില്ല . 5312,,ജോലി ചെയ്യുന്ന ഹോട്ടലില്‍ അന്വേഷിച്ചപ്പോള്‍ അവന്‍ നാട്ടില്‍ പോയി എന്ന് ആണ് അവര്‍ പറഞ്ഞത് . 5313,,അവന്‍ നാട്ടില്‍ പോയിട്ടില്ല എന്ന് എനിക്ക് അറിയാം . 5314,,ഞാന്‍ പരിചയക്കാരോട് ഒക്കെ അന്വേഷിച്ചു . 5315,,രണ്ട് ദിവസം കഴിഞ്ഞ് കേരളാ സ്റ്റോറിലെ ബാലേട്ടന്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞു . 5316,,നിന്നെ ഏല്‍പ്പിക്കണം എന്ന് പറഞ്ഞ് രമേഷ് ഒരു കെട്ട് കടയില്‍ ഏല്‍പ്പിച്ചിട്ടുണ്ട് . 5317,,ഞാന്‍ കേരളാ സ്റ്റോറില്‍ പോയി സാധനങ്ങള്‍ കൈപ്പറ്റി . 5318,,അവന്‍ നാട്ടില്‍ കൊണ്ടുപോകാന്‍ വേണ്ടി വാങ്ങിയ സാധനങ്ങള് ആയിരുന്നു അത് . 5319,,കൂടെ ഒരു എഴുത്തും ഉണ്ടായിരുന്നു . 5320,,ആ എഴുത്തില്‍ അനുജന്‍ ജോലി ചെയ്യുന്ന കടയുടെ മേല്‍വിലാസവും ഉണ്ടായിരുന്നു . 5321,,ഈ സാധനങ്ങള്‍ അവിടെ എത്തിച്ചു കൊടുക്കണം എന്ന ഒരു അപേക്ഷയും ആയിരുന്നു എഴുതിയിരുന്നത് . 5322,,രമേഷിന്റെ തിരോധാനത്തിന് ശേഷവും ഒന്നര വര്‍ഷത്തോളം ഞാന്‍ മുംബൈയില്‍ ഉണ്ടായിരുന്നു . 5323,,അന്ന് ഹിജഡകള്‍ സജീവം ആയിരുന്നു മുംബൈയില്‍ . 5324,,സ്വാഭാവികമായ സാന്നിധ്യം ആണ് അവര്‍ . 5325,,അവന്‍ എല്ലാം ഉപേക്ഷിച്ച് അവരുടെ കൂടെ അലഞ്ഞു തിരിയുക ആണ് എന്ന് ആരൊക്കെയോ പറഞ്ഞു . 5326,,മീശയും താടിയും വടിച്ച് സാരി ഉടുത്ത് വരുന്ന ഹിജഡകളുടെ കൂട്ടം കണ്ണില്‍ പെടുമ്പോള്‍ ഞാന്‍ തിരയും അതില് എങ്ങാനും അവന് ഉണ്ടായിരിക്കുമോ ? 5327,,"ശരാശരി മലയാളിക്ക് പരിചിതം അല്ല , ബഷീര്‍ നടന്നു തീര്‍ത്ത വഴികള്‍ ." 5328,,ഇനിയും നമ്മള്‍ വായിച്ചു തീരാത്ത ഒരു മഹാകാവ്യം ആണ് ബഷീറിന്റെ ജീവിതം . 5329,,"ടി പത്മനാഭന്‍ പറഞ്ഞിട്ടുണ്ട് , കൊടുങ്കാറ്റില്‍ പെട്ട ഒരു കരിയിലയെയോ ഉന്മാദിനിയെ പോലെ അലറി പാഞ്ഞുപോകുന്ന ഒരു കാട്ടാറിന്റെ ഒഴുക്കില്‍ പെട്ട് എവിടെ ഒക്കെയോ എത്തിച്ചേരുന്ന ഒരു ഉരുളന്‍ കല്ലിനെയോ ആണ് ബഷീറിന്റെ ജീവിതം ഓര്‍മിപ്പിക്കുന്നത് എന്ന് ." 5330,,ബഷീര്‍ കൃതികളെ കുറിച്ച് ഉള്ള പഠനങ്ങളെ പോലെ തന്നെ ആ ജീവിതത്തെ കുറിച്ചും പഠനങ്ങള്‍ നിരവധി . 5331,,ഈ ശ്രേണിയിലെ ഒരു വ്യത്യസ്തമായ പുസ്തകം ബഷീറിയന്‍ രചനകളെയും വിചിത്രമായ ആ ജീവിതത്തെയും ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി പുറത്ത് ഇറങ്ങിയിരിക്കുന്നു . 5332,,"എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയും ആയ കെ എ ബീന രചിച്ച് റാസ്ബെറിബുക്സ് പ്രസിദ്ധപ്പെടുത്തിയ "" ബഷീര്‍ എന്ന അനുഗ്രഹം "" ഒരു ഓര്‍മക്കുറിപ്പ് ." 5333,,"നമുക്ക് അനവധി കഥ പറഞ്ഞുതന്ന , കാരുണ്യത്തിന്റെ വറ്റാത്ത ഉറവ ആയ ആ മനുഷ്യന്റെ സ്നേഹത്തിന്റെ മറ്റൊരു മുഖം ബീന വായനക്കാര്‍ക്കു മുന്നില്‍ അനാവൃതമാക്കുന്നു ." 5334,,വായനക്കാരിക്ക് എഴുത്തുകാരനോട് ഉള്ള ആരാധന കത്തിലൂടെയും കാഴ്ചകളിലൂടെയും വളര്‍ന്ന് ഉദാത്തമായ പിതൃ - പുത്രീബന്ധത്തിലേക്ക് വളരുന്നത് വിവരിക്കുന്ന ഈ പുസ്തകം ഒരു ബഷീര്‍രചനയുടെ വായനാസുഖം നല്‍കുന്നു . 5335,,സ്കൂള്‍വിദ്യാര്‍ഥി ആയിരിക്കെ ബാല്യകാലസഖി വായിച്ചുണ്ടായ ഞെട്ടലും അത്ഭുതവും നല്‍കിയ പ്രേരണയില്‍ ബഷീറിന് കത്ത് എഴുതിയ ബീനയ്ക്ക് നിനച്ചിരിക്കാതെ വന്നു ഒരു ഗണ്ടന്‍ മറുകുറി . 5336,,18 പേജ് ഉള്ള സുന്ദരസുരഭിലന്‍ കത്ത് . 5337,,സ്നേഹവും കരുണയും വാത്സല്യവും തുളുമ്പുന്ന ആ കത്തിനു പിന്നാലെ അത് പോലെ ഉള്ള അനേകം കത്ത് . 5338,,ബീനയുടെ ജീവിതത്തില്‍ ഉടനീളം വഴി കാട്ടിയ ദീപസ്തംഭങ്ങളായ കത്തുകള്‍ അത്രയും കഥ പോലെ വായിക്കാം ഈ പുസ്തകത്തില്‍ . 5339,,ആ കത്തില്‍ തുടങ്ങിയ ബന്ധം ബഷീറിന്റെ ജീവിതാന്ത്യം വരെ തുടരുന്നുണ്ട് . 5340,,മകള്‍ ഷാഹിനയ്ക്ക് എന്ന പോലെ ബീനയ്ക്കും ബഷീര്‍ റ്റാറ്റ ആണ് . 5341,,ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും റ്റാറ്റ ബീനയെ വഴി കാട്ടുന്നുണ്ട് . 5342,,എം എന്‍ കാരശ്ശേരി ബഷീറും ആയി നടത്തിയ അഭിമുഖവും ബീനയും ഫാബിബഷീറും ആയി ഉള്ള സംഭാഷണങ്ങളും ഈ പുസ്തകത്തില്‍ ഉചിതമായ ഭാഗങ്ങളില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട് . 5343,,"ഒപ്പം നടന്‍ സത്യന്‍ , പ്രേംനസീര്‍ , പി ഭാസ്കരന്‍ , എസ് കെ പൊറ്റെക്കാട്ട് , എം ടി വാസുദേവന്‍നായര്‍ , കൗമുദിബാലകൃഷ്ണന്‍ , പി കെ ബാലകൃഷ്ണന്‍ , എം വി ദേവന്‍ തുടങ്ങിയവരും ആയി ബഷീര്‍ പുലര്‍ത്തിയ ഗാഢസൗഹൃദവും പുസ്തകത്തില്‍ വായിച്ചെടുക്കാം ." 5344,,അടൂര്‍ ഗോപാലകൃഷ്ണന്റെ അവതാരികയും ആസ്വാദ്യം .‍ 5345,,ഗൃഹാതുരതയുടെ പാലത്തില്‍ നിന്ന് ആണ് പ്രവാസി നാടിനെ ഓര്‍ക്കുന്നത് . 5346,,അമ്മൂമ്മക്കഥകളില്‍ കേട്ട മായാലോകം ആണ് പലര്‍ക്കും ഇന്ത്യ . 5347,,മലേഷ്യയില്‍ ജനിച്ച് ന്യൂസിലന്‍ഡില്‍ വളര്‍ന്ന മലയാളി ജേക്കബ് അത് അങ്ങനെ ആണ് . 5348,,"അതുകൊണ്ട്തന്നെ ആണ് ജേക്കബ്ബിന്റെ നാടകസംഘവും ന്യൂസിലന്‍ഡിലെ "" ഇന്ത്യന്‍ ഇങ്ക്കമ്പനിയുടെ "" നാടകങ്ങളും ഇന്ത്യന്‍ നൊസ്റ്റാള്‍ജിയയുടെ പരിച്ഛേദങ്ങള്‍ ആവുന്നത് ." 5349,,"അതില്‍ ഒടുവിലത്തേത് ആണ് "" ഗുരു ഓഫ് ചായ് "" ." 5350,,ആദ്യന്തം ഇന്ത്യന്‍ അന്തരീക്ഷം നിലനിര്‍ത്തുന്ന നാടകത്തില്‍ നേരത്തെ പറഞ്ഞ അമ്മൂമ്മകഥയുടെ അലകള്‍ ഉണ്ട് . 5351,,നഗരത്തിലെ ചായക്കച്ചവടക്കാരനിലൂടെ ചുറ്റുപാടുകളെ നോക്കിക്കാണുന്ന നാടകത്തിന്റെ സെറ്റ് ഇന്ത്യയിലെ ഹവേലികളുടെ എടുപ്പുകളും മിനാരങ്ങളും ആണ് . 5352,,ഇംഗ്ലീഷും മലയാളമടക്കം ഉള്ള ഇന്ത്യന്‍ഭാഷകളും സംഭാഷണത്തില്‍ കയറിവരുന്നു . 5353,,ചില ഘട്ടത്തില്‍ മലയാളഗാനങ്ങളുടെ സ്മൃതികളും . 5354,,ചായക്കച്ചവടക്കാരന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചില ജീവിതങ്ങള്‍ ആണ് നാടകം പറയുന്നത് . 5355,,അനാഥര്‍ ആയ ഏഴു സഹോദരങ്ങള്‍ . 5356,,അവരില്‍ ഒടുവിലത്തവള്‍ വര്‍ണ . 5357,,"അവള്‍ പ്രണയിച്ച മുസ്ലീംയുവാവ് , അവരുടെ മകന്‍ ." 5358,,അവളില്‍ ആകൃഷ്ടന്‍ ആയി അവളെ തട്ടിക്കൊണ്ടുപോയി തടവിലാക്കുന്ന ദുഷ്ടനായ മന്ത്രി . 5359,,മൊത്തം പതിനേഴോളം കഥാപാത്രങ്ങള്‍ ഉണ്ട് എങ്കിലും ഏകാഭിനയസങ്കേതത്തിലൂടെ ആണ് നാടകം കടന്നുപോകുന്നത് . 5360,,ചായക്കച്ചവടക്കാരന്‍ ആയി വരുന്ന ജേക്കബ്രാജന്റെ ഹാസ്യാധിഷ്ഠിതമായ അഭിനയം തന്നെ ആണ് നാടകത്തെ മുന്നോട്ട് കൊണ്ടുപോകുന്നതും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതും . 5361,,ആക്ഷേപഹാസ്യം ആണ് നാടകത്തിന്റെ മുഖമുദ്ര എങ്കിലും ചില തത്വചിന്തകള്‍ കൂടി നാടകം മുന്നോട്ടു് വയ്ക്കുന്നു . 5362,,മാനുഷികജീവിതത്തിന്റെ മുറിപ്പാടുകളിലേക്ക് ഉള്ള എത്തിനോട്ടം കൂടി ആണ് ഗുരു ഓഫ് ചായ് . 5363,,"1997ല്‍ എഡിന്‍ബറോ ഫെസ്റ്റിവലില്‍ ബഹുമതികള്‍ നേടിയ ജേക്കബ്രാജന്റെ നാടകം "" കൃഷ്ണന്‍സ്ഡയറിയും "" ന്യൂസിലന്‍ഡില്‍ എത്തി കട നടത്തുന്ന ഇന്ത്യന്‍ ദമ്പതികളുടെ കഥ ആണ് പറഞ്ഞത് ." 5364,,നനുത്ത ഹാസ്യത്തിലൂടെ ചിന്തയിലേക്ക് പ്രേക്ഷകനെ നയിക്കുക ആണ് ഇന്ത്യന്‍ ഇങ്ക് നാടകങ്ങളുടെ രീതി . 5365,,അങ്ങേയറ്റം ലളിതമായ ആഖ്യാനവും തത്സമയ സംഗീതവും ആണ് നാടകത്തിന്റെ മുഖമുദ്ര . 5366,,ജസ്റ്റിന്‍ലൂയിസ് സംവിധാനം ചെയ്ത നാടകത്തില്‍ സംഗീതം ഒരുക്കിയത് ഡേവിഡ്വാര്‍ഡും പ്രകാശവിതാനവും സാങ്കേതികസഹായവും കാത്തിനോസ്ലേയും ആണ് . 5367,,ഉസ്താദ് അംജദ്അലിഖാന്റെ സരോദ് വിമാനത്തില്‍ നഷ്ടപ്പെട്ടു . 5368,,പ്രശസ്ത സംഗീതജ്ഞന്‍ ഉസ്താദ്അംജദ്അലിഖാന്റെ സരോദ് ബ്രിട്ടീഷ്എയര്‍വേസ് വിമാനത്തില്‍ നഷ്ടപ്പെട്ടു . 5369,,നാലരപ്പതിറ്റാണ്ടോളം വര്‍ഷം കൈവശം ഉണ്ടായിരുന്ന സരോദ് ആണ് ലണ്ടന്‍ - ഡല്‍ഹി യാത്രയില്‍ നഷ്ടം ആയത് . 5370,,ടാഗോറിന്റെ സ്മരണാര്‍ഥം ലണ്ടനിലെ ഡാര്‍ട്ടിങ്ടണ്‍ കോളേജില്‍ സംഗീതപരിപാടി അവതരിപ്പിക്കാന്‍ ആണ് ലണ്ടനില്‍ എത്തിയത് . 5371,,ശനിയാഴ്ച ബ്രിട്ടീഷ് എയര്‍വേസിലെ ഒന്നാം ക്ലാസില്‍ ഭാര്യ ശുഭലക്ഷ്മിഖാനോട് ഒപ്പം ഡല്‍ഹിയിലേക്ക് മടങ്ങി . 5372,,ശനിയാഴ്ച രാത്രി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴ് ആണ് സരോദ് നഷ്ടപ്പെട്ടത് ഉസ്താദ് അറിയുന്നത് . 5373,,മറ്റ് യാത്രക്കാര്‍ പോയ ശേഷം വിമാനത്തിന്‍ ഉള്ളില്‍ തെരച്ചില്‍ നടത്തി എങ്കിലും സരോദ് കണ്ടെത്താന്‍ ആയില്ല എന്ന് എയര്‍വേസ് അധികൃതര്‍ ഉസ്താദിനോട് പറഞ്ഞു . 5374,,മറ്റ് യാത്രക്കാര്‍ എല്ലാം വിമാനത്താവളം വിട്ടിട്ടും അഞ്ചു് മണിക്കൂറോളം അദ്ദേഹവും ഭാര്യയും സരോദിന്‍ ആയി കാത്തു . 5375,,രണ്ടു ദിവസം കഴിഞ്ഞിട്ടും സരോദിനെ കുറിച്ച് ഉള്ള വിവരം ഒന്നും ലഭിക്കാത്തതില്‍ ഉസ്താദ് അമര്‍ഷത്തില്‍ ആണ് . 5376,,എയര്‍ലൈന്‍സിന് പരാതി നല്‍കിയിട്ടുണ്ട് എന്നും നഷ്ടപരിഹാരം കൊണ്ട് ഒന്നും അമൂല്യം ആയ സരോദിന് പകരം വയ്ക്കാന്‍ ആകില്ല എന്നും അദ്ദേഹം പറയുന്നു . 5377,,ലണ്ടന്‍ വിമാനത്താവളത്തില്‍ വിലകൂടിയ വസ്തുക്കള്‍ പൊതിയുന്ന കൂട്ടത്തില്‍ ഉസ്താദിന്റെ സരോദും ഉണ്ടായിരുന്നു എന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കയറ്റി അയച്ചത് ആയും എയര്‍വേസ് അധികൃതര്‍ പ്രതികരിച്ചു . 5378,,"ഏകീകൃത സിവില്‍ കോഡിന്റെ ലക്ഷ്യം ദേശീയോദ്ഗ്രഥനം അല്ല , മറിച്ച്‌ കുടുംബവ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനം അവസാനിപ്പിക്കല് ആണ് ." 5379,,ഇന്ന് നിലനില്‍ക്കുന്ന വ്യക്തിനിയമങ്ങളില് എല്ലാം വിവിധ രീതികളില്‍ ശക്തമായ ലിംഗവിവേചനം നിലനില്‍ക്കുന്നുണ്ട് 5380,,ഏകീകൃത സിവില്‍ കോഡ് ഹിന്ദുത്വവാദികള്‍ തങ്ങളുടെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയതിന് പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും . 5381,,അവരെ പേടിച്ച്‌ ലിംഗനീതി ഉറപ്പുവരുത്തുന്നതിനുള്ള മതേതര സിവില്‍ കോഡിനെ എതിര്‍ക്കുന്നത് എലിയെ പേടിച്ച്‌ ഇല്ലം ചുടുന്നതു പോലെ ആണ്‌ . 5382,,"സങ്കടകരം എന്നു പറയട്ടെ , ഇന്ന് യൂണിഫോം സിവില്‍ കോഡ് എതിര്‍പ്പിനെ നേരിടുന്നത് ഏതെങ്കിലും ഒരു മതവിഭാഗത്തില്‍ നിന്നു മാത്രം അല്ല , മറിച്ച്‌ പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ നിന്നും പുരോഗമനവാദികളായ സ്ത്രീസമൂഹത്തില്‍ നിന്നും കൂടി ആണ് ." 5383,,കാരണമായി പറയപ്പെടുന്നത് ഏകീകൃത സിവില്‍ കോഡ് ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ തകര്‍ക്കുമെന്നും ഇപ്പോള്‍ അത് ഹിന്ദുത്വവാദികള്‍ ന്യൂനപക്ഷസമുദായത്തെ ഒറ്റപ്പെടുത്താന്‍ വേണ്ടി ഉപയോഗിക്കുന്ന ഉപകരണം ആണ് എന്നും അത് ഇന്ത്യയുടെ മതേതരസ്വഭാവത്തിനും മതസ്വാതന്ത്ര്യത്തിനും എതിര് ആണ് എന്നും ആണ് . 5384,,എത്രത്തോളം സത്യം ആണ്‌ ഈ വാദങ്ങള്‍ ? 5385,,ഏകീകൃത സിവില്‍ കോഡ് ഭരണഘടനയിലെ ഇനിയും നിലവില്‍ വന്നിട്ടില്ലാത്ത ഒരു നിര്‍ദേശകതത്ത്വം മാത്രം ആണ് . 5386,,അങ്ങനെ നിലവില് ഇല്ല . 5387,,ഒരു മാതൃകയും ഇല്ല . 5388,,ആകെ ഒരു മാതൃക ഉള്ളത് സ്പെഷ്യല്‍ മാരേജ് ആക്ട് ആണ് . 5389,,ഏകീകൃത സിവില്‍ കോഡ് എങ്ങനെ ആയിരിക്കണം എന്നതിന്റെ സൂചനകളും എവിടെയും ഇല്ല . 5390,,"ഈ സാഹചര്യത്തില്‍ അത് എന്ത് ആയിരിക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മള് ആണ് - ഇന്ത്യയിലെ സകല ജാതി , മത , ലിംഗ വിഭാഗങ്ങളും ഉള്‍പ്പെടുന്ന പൊതുസമൂഹം ." 5391,,സമഗ്രമായ നിയമമാറ്റങ്ങള് എല്ലാം ജനപങ്കാളിത്തത്തോടെ മാത്രമേ നടപ്പാക്കാവൂ . 5392,,അത് എങ്ങനെ ആകും എന്ന് ഉറപ്പുവരുത്തേണ്ടതും നമ്മള് ആണ് . 5393,,ആ സ്ഥിതിക്ക് നിയമരൂപവത്‌കരണത്തില്‍ നമുക്ക് ഉള്ള പങ്ക് നിസ്സാരം അല്ല . 5394,,"ഏകീകൃത സിവില്‍ കോഡിന്റെ ലക്ഷ്യം ദേശീയോദ്ഗ്രഥനം അല്ല , മറിച്ച്‌ കുടുംബവ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനം അവസാനിപ്പിക്കല് ആണ് ." 5395,,ഇന്നു നിലനില്‍ക്കുന്ന വ്യക്തിനിയമങ്ങളില് എല്ലാം വിവിധ രീതികളില്‍ ശക്തമായ ലിംഗവിവേചനം നിലനില്‍ക്കുന്നുണ്ട് . 5396,,നിലനില്‍ക്കുന്ന ഒരു വ്യക്തിനിയമത്തിന്റെയും മാതൃകയില് ആവരുത് നമ്മള്‍ ആവശ്യപ്പെടുന്ന ഏകീകൃത സിവില്‍ കോഡ് . 5397,,"പുരുഷകേന്ദ്രീകൃതമായ ഇന്നത്തെ ദത്തെടുക്കല്‍ നിയമം , രക്ഷാകര്‍തൃനിയമം , പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ , വിവാഹനിയമങ്ങള്‍ എല്ലാം മാറ്റിയെഴുതേണ്ടിവരും ." 5398,,മാറിയ സാമൂഹിക പരിതഃസ്ഥിതിയെ കണക്കിലെടുത്തു വേണം നിയമനിര്‍മാണം . 5399,,ഭിന്നലൈംഗികതയുള്ളവരെയും അവരുടെ പ്രത്യേക പ്രശ്നങ്ങളെയും കണക്കിലെടുക്കേണ്ടത് ഉണ്ട് . 5400,,ഇവരുടെ അസ്തിത്വവും അവകാശങ്ങളും അംഗീകരിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു . 5401,,"പക്ഷേ , ഈ വിഭാഗങ്ങളുടെ അവകാശങ്ങളെ നിലവിലുള്ള വ്യക്തിനിയമങ്ങളില് ഒന്നും പരിഗണിക്കുന്നില്ല ." 5402,,"സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ , മകന്‍ അല്ലെങ്കില്‍ മകള്‍ , ഇങ്ങനെ മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ ." 5403,,അതുകൊണ്ട് ഇവര്‍ക്ക് കുടുംബത്തില്‍ പല അവകാശങ്ങളും നിഷേധിക്കപ്പെടുന്നു . 5404,,അതുപോലെ തന്നെ ഔപചാരികമായ വിവാഹം ഇല്ലാതെ ഒരുമിച്ചു ജീവിക്കുന്നവരുടെ കാര്യവും . 5405,,അവരുടെ എണ്ണം കൂടിവരികയാണ് . 5406,,അവരുടെ പല അവകാശങ്ങളും കോടതികള്‍ അംഗീകരിച്ചുതുടങ്ങിയിട്ടുമുണ്ട് . 5407,,"പക്ഷേ , ഇവരും വ്യക്തിനിയമങ്ങള്‍ക്ക് പുറത്ത് ആണ് ." 5408,,"മാതാപിതാക്കള്‍ വേര്‍പിരിയുമ്പോള്‍ കുട്ടികള്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ വളരെ ഗൗരവം അര്‍ഹിക്കുന്ന , എന്നാല്‍ ഇന്ന് കൃത്യമായ പരിഹാരം ഇല്ലാത്ത മറ്റൊരു വിഷയം ആണ് ." 5409,,ഇവരുടെ എല്ലാം പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കുന്നത് ആയിരിക്കണം പുതുതായി വരേണ്ട നിയമം . 5410,,എല്ലാ മതത്തിലും പെട്ട സ്ത്രീകള്‍ ഇന്ന് അനുഭവിക്കുന്ന മറ്റൊരു പ്രശ്നം വിവാഹജീവിതത്തില്‍ പ്രശ്നങ്ങള് ഉണ്ടാകുമ്പോളും വിവാഹമോചനം മൂലമോ അല്ലാതെയോ ഭര്‍ത്താവില്‍ നിന്ന് പിരിയുമ്പോളും അവര്‍ നേരിടേണ്ടിവരുന്ന അരക്ഷിതാവസ്ഥ ആണ് . 5411,,ഇന്ന് ഉള്ള ഒരു പരിഹാരം ജീവനാംശം ആണ് . 5412,,"അത് തീരെ അപര്യാപ്തം ആണ് എന്നുമാത്രമല്ല , പലപ്പോഴും അപമാനകരവും ആണ് ." 5413,,ഇങ്ങനെ ഉള്ള സ്ത്രീകള്‍ക്ക് കുറച്ച് ഒക്കെ ഉപകരിക്കുന്ന മറ്റൊരു നിയമം ഗാര്‍ഹിക പീഡനനിയമം ആണ് . 5414,,എങ്കിലും അതും പൂര്‍ണമായ പരിഹാരം നല്‍കുന്നില്ല . 5415,,വിവാഹ ശേഷം സമ്പാദിക്കുന്ന സ്വത്തിന്റെ നീതിപൂര്‍വമായ വിഭജനം ആണ് യഥാര്‍ഥ പരിഹാരം . 5416,,സ്വത്ത് ആരുടെ പേരില് എന്നു നോക്കാതെ വിവാഹ ശേഷം ഉണ്ടായ സമ്പാദ്യം പങ്കുവെയ്ക്കണം . 5417,,അപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് സ്ത്രീകള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകരുത് എന്ന് ആണ് . 5418,,ഇങ്ങനെ പങ്കുവെക്കുന്നത് എങ്ങനെ വേണം എന്നു ഉള്ള ഗൗരവമേറിയ വിഷയം പഠിക്കേണ്ടതുണ്ട് . 5419,,ഇത്തരം പ്രശ്നങ്ങള് എല്ലാം പരിഹരിക്കണം എങ്കില്‍ എല്ലാ വിവാഹനിയമങ്ങളും അടിമുടി പൊളിച്ചെഴുതേണ്ടിവരും . 5420,,ഇങ്ങനെ ഉണ്ടാക്കുന്ന നിയമം ഏകീകൃതം ആയിരിക്കേണ്ടത് അത്യാവശ്യം ആണ് . 5421,,"എന്നാല്‍ , വിവാഹച്ചടങ്ങുകളും മറ്റും നിലനിര്‍ത്തി സാംസ്കാരികവൈവിധ്യം കാത്തുസൂക്ഷിക്കുകയുമാവാം ." 5422,,"പക്ഷേ , വിവാഹത്തിന്റെ നിയമസാധുതയും വിവാഹ ശേഷം ഉള്ള പരസ്പരാവകാശങ്ങളും തീരുമാനിക്കുന്നത് മതപരമായ ചടങ്ങുകളോ മതാചാരങ്ങളോ ആകരുത് ." 5423,,ലിംഗസമത്വത്തിനായി ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യം ഇല്ല എന്നും നിലനില്‍ക്കുന്ന എല്ലാ വ്യക്തിനിയമങ്ങളും വേറെവേറെ പരിഷ്കരിച്ചാല്‍ പോരേ എന്നും ഒരു വാദം ഉയര്‍ന്നുവരുന്നുണ്ട് . 5424,,"പക്ഷേ , അത് തീരേ പ്രായോഗികം അല്ല ." 5425,,കാരണം എല്ലാ മതസ്ഥാപനങ്ങളും പുരുഷന്മാരുടെ ആധിപത്യത്തിനു കീഴില് ആണ് . 5426,,പുരുഷാധിപത്യത്തെ നിലനിര്‍ത്താനേ അവ ശ്രമിക്കൂ . 5427,,ഇത് എല്ലാ വ്യക്തിനിയമ പരിഷ്കാരശ്രമങ്ങളുടെ സമയത്തും നാം കണ്ടത് ആണ് . 5428,,ഹിന്ദു കോഡ് ഉണ്ടാക്കാന്‍ പതിനഞ്ചു വര്‍ഷം എടുത്തു . 5429,,1941 മുതല്‍ 1956 വരെ . 5430,,അന്നു ഉയര്‍ന്നുവന്ന ഏറ്റവും രസകരമായ ഒരു ആരോപണം ഹിന്ദു കോഡ് ഇസ്‌ലാമികവത്‌കരണത്തിന്റെ ഭാഗം ആണ് എന്നത് ആണ് . 5431,,കാരണം ലോകത്ത് ആദ്യമായി സ്ത്രീകള്‍ക്ക് സ്വത്തവകാശം കൊടുത്ത് അവരുടെ അസ്തിത്വം അംഗീകരിച്ച മതം ഇസ്‌ലാം ആണ് . 5432,,ഹിന്ദു കോഡ് നേരിട്ട ഏറ്റവും വലിയ എതിര്‍പ്പിന്റെ കാരണം സ്ത്രീകള്‍ക്ക് ആദ്യമായി കുടുംബസ്വത്തില്‍ ചെറിയ ഒരു അവകാശം കൊടുക്കാന്‍ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം തീരുമാനിച്ചു എന്നത് ആണ് . 5433,,അത്‌ അംഗീകരിക്കാന്‍ മതനേതാക്കളും നിലനില്‍ക്കുന്ന നിയമത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്ന പുരുഷസമൂഹവും തയ്യാറായിരുന്നില്ല 5434,,അപ്പോഴ് ആണ് ഇസ്‌ലാമികവത്‌കരണം എന്ന ആരോപണം ഉയര്‍ന്നത് . 5435,,ഹിന്ദുമഹാസഭ ജില്ലകള്‍ തോറും ആന്റി ഹിന്ദു കോഡ് കമ്മിറ്റി ഉണ്ടാക്കി ഹിന്ദുസ്ത്രീകളെ മുന്നില്‍ അണിനിരത്തി പ്രതിഷേധിച്ചു . 5436,,സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ഹിന്ദു കോഡില്‍ ഒപ്പു വെക്കാതിരിക്കാന്‍ മാര്‍ഗം ഉണ്ടോ എന്ന് നിയമോപദേശം തേടി . 5437,,നിയമത്തില്‍ അവസാനം ഉണ്ടായ ഒത്തുതീര്‍പ്പുകളില്‍ പ്രതിഷേധിച്ച് ആദ്യ നിയമമന്ത്രി ആയിരുന്ന അംബേദ്കര്‍ രാജിവെച്ചു . 5438,,അന്നത്തെ ഹിന്ദു നിയമപ്രകാരം ആൺകുട്ടികള്‍ക്ക് കുടുംബസ്വത്തില്‍ ജന്മാവകാശം ഉണ്ടായിരിക്കുകയും പെൺകുട്ടികള്‍ക്ക്‌ ഒരു അവകാശവും ഇല്ലാതിരിക്കുകയുമായിരുന്നു . 5439,,ഇതിനു‌ പകരം പിതാവിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ സ്വത്തില്‍ ആണ്മക്കളുടെ ഒപ്പം ഒരു അവകാശത്തിന്‌ പെൺകുട്ടികളെ അനുവദിക്കുകയായിരുന്നു നിയമം ചെയ്തത് . 5440,,ഈ നിയമപരിഷ്കരണത്തിനു ശേഷവും പെൺകുട്ടിക്ക് കുടുംബസ്വത്തില് ഉള്ള അവകാശം ആൺകുട്ടികളുടേതിനെ അപേക്ഷിച്ച്‌ വളരെ കുറവ് ആയിരുന്നു . 5441,,കാരണം ആൺകുട്ടികള്‍ക്ക് ജന്മാവകാശമായി കിട്ടുന്ന വലിയ ഭാഗത്തിന്റെ കൂടെ പിതാവിന്റെ സ്വത്തിന്റെ ( ഇത് ആൺകുട്ടിക്ക് ജന്മാവകാശമായി കിട്ടുന്നതിനു തുല്യമായ വീതം ആണ് ) പങ്കും ലഭിക്കുമ്പോള്‍ പെൺകുട്ടികള്‍ക്ക് പിതാവിന്റെ സ്വത്തിന്റെ പങ്കു മാത്രമേ ലഭിക്കൂ . 5442,,ഈ നിയമത്തില്‍ ഒരു മാറ്റം ഉണ്ടായത് 2005ല് ആണ് . 5443,,അതായത് അമ്പതുവര്‍ഷക്കാലം ഭരണഘടനാവിരുദ്ധമായ നിയമം ആണ് ഹിന്ദു കോഡില്‍ ഉണ്ടായിരുന്നത് . 5444,,"തീര്‍ന്നില്ല , ഇപ്പോഴും സ്ത്രീകളുടെ പിന്തുടര്‍ച്ചാവകാശം നിര്‍ണയിക്കുന്ന വകുപ്പില്‍ ഭരണഘടനാ വിരുദ്ധതയുണ്ട് ." 5445,,"ഭര്‍ത്താവോ മക്കളോ ജീവിച്ചിരിപ്പില്ലാത്ത വിവാഹിതയായ ഒരു സ്ത്രീ മരിച്ചാല്‍ അവരുടെ സ്വയാര്‍ജിതസ്വത്തിന്റെ അവകാശികള്‍ അവരുടെ ബന്ധുക്കള് അല്ല , മറിച്ച്‌ അവരുടെ ഭര്‍ത്താവിന്റെ ബന്ധുക്കള് ആണ് ." 5446,,"പുരുഷന്റെ കാര്യത്തില്‍ ഇങ്ങനെ അല്ല താനും ( കേരളീയര്‍ ഇതൊന്നും ശ്രദ്ധിക്കാതിരുന്നത് ഉത്തരേന്ത്യയിലെ മിതാക്ഷര , ദായഭാഗ രീതികള്‍ക്കു പകരം ഇവിടെ ഉണ്ടായിരുന്നത് മക്കത്തായവും ആയിരുന്നതു കൊണ്ട് ആണ് ) ." 5447,,ഹിന്ദു കോഡിലെ മറ്റു നിയമങ്ങളിലും ലിംഗവിവേചനം ഉണ്ട് . 5448,,"ഹിന്ദു രക്ഷാകര്‍തൃ നിയമത്തില്‍ ഇപ്പോഴും കുട്ടിയുടെ സ്വാഭാവിക രക്ഷകര്‍ത്താവ് ആദ്യം അച്ഛനും അതിനുശേഷം അമ്മയും എന്ന് ആണ് , അല്ലാതെ അച്ഛനുമമ്മയും എന്ന് അല്ല ." 5449,,ഇത് എത്ര വലിയ അപമാനം ആണ് എന്ന് പറയേണ്ടല്ലോ . 5450,,മുസ്‌ലിം വ്യക്തിനിയമങ്ങള്‍ മുസ്‌ലിം വ്യക്തിനിയമബോര്‍ഡിന്റെ മുന്‍കൈയില്‍ പരിഷ്കരിക്കപ്പെടും എന്ന് വിശ്വസിക്കാ൯ ആകില്ല . 5451,,ഇത് വരെ ക്രോഡീകരിച്ചിട്ട് ഇല്ലാത്ത മുസ്‌ലിം വ്യക്തിനിയമം ക്രോഡീകരിച്ച് കിട്ടാന്‍ ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍ പോലെ ഉള്ള സ്ത്രീസംഘടനകള്‍ നടത്തുന്ന സമരത്തിന്റെ കാലപ്പഴക്കം പരിശോധിച്ചാല്‍ ഇത് വിശ്വാസം ആകും . 5452,,മുസ്‌ലിം വ്യക്തിനിയമത്തിലെ ഏറ്റവും കാലാനുസൃതം അല്ലാത്തതും ലിംഗവിവേചനം നിറഞ്ഞതും ആയ നിയമം പിന്തുടര്‍ച്ചാവകാശ നിയമം ആണ് . 5453,,മുത്തലാഖും ബഹുഭാര്യത്വവും പരിഷ്കൃത സമൂഹത്തില് എങ്കിലും ഇല്ലാതായേക്കാം . 5454,,"എന്നാല്‍ , സ്വത്തവകാശത്തിലെ വിവേചനങ്ങള്‍ അങ്ങനെ അല്ല ." 5455,,ആണ്‍കുട്ടിയുടെ അവകാശത്തിന്റെ പകുതി മാത്രമേ പെണ്‍കുട്ടിക്ക് ഉള്ളൂ . 5456,,അതുപോലും കൃത്യമായ ഒരു വീതം ആണ് . 5457,,പെണ്മക്കളും ഭാര്യയും മാത്രം ഉള്ള ഒരു മനുഷ്യന്റെ മരണ ശേഷം അയാളുടെ സ്വത്തുക്കളുടെ ഒരംശം അയാളുടെ ബന്ധുക്കള്‍ക്ക് ഉള്ളത് ആണ് . 5458,,ഇടത്തരവും അതിനു താഴെ വരുന്നതും ആയ കുടുംബങ്ങള്‍ക്ക് പലപ്പോഴും ഇത് താങ്ങാ൯ ആകില്ല . 5459,,അതുപോലെതന്നെ പരിതാപകരം ആണ് പിതാവ് ജീവിച്ചിരിക്കെ മരിക്കുന്ന മകന്റെ കുട്ടികള്‍ക്ക് പിതാമഹന്റെ സ്വത്തില്‍ ഒരു അവകാശവും ഇല്ലാതെ വരുന്നതും . 5460,,"ക്രിസ്ത്യന്‍ വ്യക്തിനിയമത്തിലും വിവാഹമോചനം , സ്വത്തവകാശം എന്നിവയും ആയി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ശബ്ദകോലാഹലങ്ങള്‍ നമ്മള്‍ മറന്നിട്ടില്ല ." 5461,,ആ കോലാഹലങ്ങളുടെ പിറകിലും പുരുഷാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമായ മതസ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു . 5462,,അന്ന് ഒരു മേരി റോയ് ഉണ്ടായതു കൊണ്ട് ആണ് ഒരു വലിയ സമൂഹം സ്ത്രീകള്‍ രക്ഷപ്പെട്ടത് . 5463,,ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞത് പോലെ ഏകീകൃത സിവില്‍ കോഡ് ഉണ്ടാക്കേണ്ടത് എല്ലാ വ്യക്തിനിയമങ്ങളിലെയും നന്മകള്‍ സ്വീകരിച്ച് കൊണ്ട് ആകണം . 5464,,എല്ലാ ലിംഗനീതിവിരുദ്ധ നിയമങ്ങളും പരിഷ്കരിക്കപ്പെടണം . 5465,,ഇതിന് എല്ലാം പരിഹാരം ഒരു മതേതരലിംഗ നീതിയുക്തമായ സിവില്‍കോഡ് ആണ് . 5466,,"കാലാനുസൃതമായ , മതപരമായ ഭിന്നതകള് ഇല്ലാത്ത , എന്നാല്‍ , സാംസ്കാരിക വൈവിധ്യം അനുവദിക്കുന്ന , ലിംഗനീതി ഉറപ്പുവരുത്തുന്ന , മതേതരമായ ഒരു നിയമത്തിനേ ഇന്ന് നിലനില്‍ക്കാ൯ ആകൂ ." 5467,,ഏകീകൃത സിവില്‍ കോഡ് ഹിന്ദുത്വവാദികള്‍ തങ്ങളുടെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയതിന് പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും . 5468,,അവര്‍ ഇപ്പോള്‍ ലിംഗസമത്വം പറയുന്നതിലെ കാപട്യവും നമുക്ക് മനസ്സിലാകും . 5469,,അവരെ അവരുടെ ചരിത്രവും വര്‍ത്തമാനവും തുറന്നുകാട്ടി നേരിടുക തന്നെ വേണം . 5470,,അവരെ ശരിയായരീതിയില്‍ നേരിടേണ്ടുന്നതിനു പകരം അവരെ പേടിച്ച്‌ ലിംഗനീതി ഉറപ്പുവരുത്തുന്നതിന് ഉള്ള മതേതര സിവില്‍ കോഡിനെ എതിര്‍ക്കുന്നത് എലിയെ പേടിച്ച്‌ ഇല്ലം ചുടുന്നതു പോലെ ആണ്‌ . 5471,,ക്ഷേത്ര കലകളും മുതല്‍ ആധുനിക കലാരൂപങ്ങള്‍ വരെ കേരളീയ സാംസ്കാരിക ജീവിതത്തിന്‍റെ വളര്ച്ചയില്‍ നിര്ണ്ണായകമായ പങ്കു വഹിക്കുന്നു . 5472,,കേരളീയ കലകളെ പൊതുവേ രണ്ടായി തിരിക്കാം : ദൃശ്യകലകളും ശ്രവ്യകലകളും . 5473,,രംഗകലകളും അനുഷ്ഠാനകലകളും ചിത്രകലയും സിനിമയും ദൃശ്യകലകളില്‍ ഉള്പ്പെടുന്നു . 5474,,"കേരളീയ രംഗകലകളെ മതപരം , വിനോദം , സാമൂഹികം , കായികം എന്നിങ്ങനെ വേര്തിരിക്കാം ." 5475,,മതപരമായ കലകളില്‍ ക്ഷേത്രകലകളും അനുഷ്ഠാനകലകളും ഉള്പ്പെടും . 5476,,"കൂത്ത് , കൂടിയാട്ടം , കഥകളി , തുള്ളല്‍ , തിടമ്പു നൃത്തം , അയ്യപ്പന്‍ കൂത്ത് , അര്ജ്ജുന നൃത്തം , ആണ്ടിയാട്ടം , പാഠകം , കൃഷ്ണനാട്ടം , കാവടിയാട്ടം തുടങ്ങിയ ഒട്ടേറെ ക്ഷേത്രകലകള്‍ ഉണ്ട് ." 5477,,ലാസ്യനൃത്തമായ മോഹിനിയാട്ടവും ഇതില് പെടും . 5478,,"തെയ്യം , തിറ , പൂരക്കളി , തീയാട്ട് , മുടിഏറ്റ് , കാളിയൂട്ട് , പറണേറ്റ് , തൂക്കം , പടയണി ( പടേനി ) , കളംപാട്ട് , കെന്ത്രോന്‍പാട്ട് ഗന്ധര്വേന്‍ തുള്ളല്‍ , ബലിക്കള , സര്പ്പപ്പാട്ട് , മലയന്‍കെട്ട് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങള്‍ ഉണ്ട് അനുഷ്ഠാനകലകള്‍ ആയി ." 5479,,അവയും ആയി ബന്ധപ്പെട്ട അനുഷ്ഠാന കലാസാഹിത്യവും ഉണ്ട് . 5480,,"യാത്രക്കളി , ഏഴാമുത്തിക്കളി , മാര്ഗം കളി , ഒപ്പന തുടങ്ങിയവ സാമൂഹിക കലകളും ഓണത്തല്ല് , പരിചമുട്ടുകളി , കളരിപ്പയറ്റ് തുടങ്ങിയവ കായിക കലകളും ആണ് ." 5481,,"കാക്കാരിശ്ശി നാടകം , പൊറാട്ടു കളി , തോല്പ്പാവക്കൂത്ത് , ഞാണിന്മേല്കതളി തുടങ്ങിയവ വിനോദലക്ഷ്യം മാത്രം ഉള്ള കലകളും ആണ് ." 5482,,ഇവയ്ക്കു പുറമേ ആണ് ആധുനിക നാടക വേദിയും ചലച്ചിത്രവും കഥാപ്രസംഗവും ഗാനമേളയും മിമിക്രിയും ഉള്പ്പെടെ ഉള്ള ജനപ്രിയകലകളും . 5483,,അനുഷ്ഠാനകലകളില് ഉള്പ്പെടുന്ന പലതും നാടോടി നാടകങ്ങള്‍ ആണ് . 5484,,അനുഷ്ഠാനസ്വഭാവം ഇല്ലാത്ത വിനോദപ്രധാനമായ നാടോടി നാടകങ്ങളും ഉണ്ട് . 5485,,"കുറത്തിയാട്ടം , പൊറാട്ടുനാടകം , കാക്കാരിശ്ശിനാടകം , പൊറാട്ടിന്‍റെ വകഭേദം എന്ന് പറയാവുന്ന പാങ്കളി , ആര്യമ്മാല തുടങ്ങിയവ അനുഷ്ഠാനാംശം ഇല്ലാത്ത നാടോടി നാടകങ്ങള്‍ ആണ് ." 5486,,"മുടിഏറ്റ് , കാളിയൂട്ട് , നിണബലി , പടയണി , കാളിത്തീയാട്ട് , അയ്യപ്പന്കൂത്ത് , തെയ്യം തുടങ്ങിയവ എല്ലാം അനുഷ്ഠാനാംശം ഉള്ള നാടോടി നാടകങ്ങള്‍ ആണ് പറയാം ." 5487,,കോതാമൂരിയാട്ടം അനുഷ്ഠാനാംശം കുറഞ്ഞ നാടകം ആണ് . 5488,,"വടക്കന്‍ കേരളത്തിലെ ഗിരിവര്ഗ്ഗക്കാര്ക്ക് ഇടയില്‍ ഉള്ള സീതക്കളി , പത്തനംതിട്ടയിലെ മലവേടരുടെ പൊറമാടി , വയനാട്ടിലെ ആദിവാസികള്ക്ക് ഇടയില്‍ ഉള്ള മാന്ത്രിക കര്മ്മങ്ങള്‍ ആയ ഗദ്ദിക , കുള്ളിയാട്ട് , വെളളാട്ട് എന്നിവയും ഒരുതരം നാടോടി നാടകങ്ങള്‍ ആണ് ." 5489,,"കണ്യാര്കളി , പൂതം കളി , കുമ്മാട്ടി , ഐവര്നാടകം , കുതിരക്കളി , വണ്ണാന്കൂത്ത് , മലയിക്കൂത്ത് തുടങ്ങിയവയും ഈ ഗണത്തില്‍ വരും ." 5490,,ക്ഷേത്രങ്ങളിലും രാജമന്ദിരങ്ങളിലും കുമ്മായ ചുവരുകളില്‍ വരച്ചിട്ടുള്ളവ ആണ് ചുവര്ച്ചിത്രങ്ങള്‍ 5491,,( 1 ) കേരളത്തിലെ ചുവര്ച്ചിത്രപാരമ്പര്യത്തിന് പത്തു നൂറ്റാണ്ടിന്‍റെ തുടര്ച്ചയായ ചരിത്രം ഉണ്ട് . 5492,,യഥാര്ഥ ശൈലിയില്‍ ഉള്ളവ അല്ല ചുവര്ച്ചിത്രങ്ങള്‍ . 5493,,"തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രം , തിരുവഞ്ചിക്കുളം , എളങ്കുന്നപ്പുഴ , മുളക്കുളം , കോട്ടയം താഴത്തങ്ങാടി , വാസുദേവപുരം , തൃക്കൊടിത്താനം , കോട്ടയ്ക്കല്‍ , തലയോലപ്പറമ്പ് പുണ്ഡരീകപുരം , തൃപ്രയാര്‍ പനയന്നാര്കാവ് , ലോകനാര്ക്കാംവ് , ആര്പ്പൂകക്കര , തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം , കോഴിക്കോട് തളി , ഏറ്റുമാനൂര്‍ തൃച്ചക്രപുരം , ബാലുശ്ശേരി , മൂക്കുതല , പുന്നത്തൂര്കോട്ട തുടങ്ങിയ ക്ഷേത്രങ്ങളിലും പദ്മനാഭപുരം , മട്ടാഞ്ചേരി , തിരുവനന്തപുരം കരിവേലപ്പുരമാളിക , കൃഷ്ണപുരം തുടങ്ങിയ കൊട്ടാരങ്ങളിലും എല്ലാം ചുവര്ച്ചിത്രങ്ങള്‍ കാണാം ." 5494,,"അകപ്പറമ്പ് , കാഞ്ഞൂര്‍ , തിരുവല്ല , കോട്ടയം ചെറിയ പള്ളി , ചേപ്പാട് , അങ്കമാലി തുടങ്ങിയ ക്രൈസ്തവ ദേവാലയങ്ങളിലും ചുവര്ചിത്രങ്ങള്‍ ഉണ്ട് ." 5495,,"കാവി ചുവപ്പ് , പച്ച , വെള്ള , കറുപ്പ് , എന്നീ വര്ണ്ണങ്ങള്‍ ആണ് പ്രധാനമായും ചുവര്ച്ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ട് ഉള്ളത് ." 5496,,"ചായില്യം , മനയോല , തുരിശ് , എരവിക്കറ , നീലഅമരി , ചാണകം , വെട്ടുകല്ല് , ഗോമൂത്രം തുടങ്ങിയ ഒട്ടേറെ വസ്തുക്കള്‍ ഉപയോഗിച്ച് ആണ് ചായങ്ങള്‍ നിര്മ്മിച്ചിരുന്നത് ." 5497,,മതാത്മകമായ പ്രമേയങ്ങള്‍ ആണ് ഈ ചിത്രങ്ങളില്‍ കാണാന്‍ ആവുക ആധുനികകാലത്ത് മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരുടെ നേതൃത്വത്തില്‍ ചുമര്‍ ചിത്രകലയ്ക്ക് പുനര്ജീവന്‍ നല്കാന്‍ സാര്ത്ഥരകമായ ശ്രമങ്ങള്‍ നടന്നു . 5498,,സവിശേഷമായ വാസ്തുവിദ്യാ ശൈലി ഉണ്ട് കേരളത്തിന് . 5499,,ലാളിത്യത്തിനു പ്രാധാന്യം നല്കിയ ആ ശൈലിയുടെ മാതൃകകള്‍ ദേവാലയങ്ങളും പുരാതന ഭവനങ്ങളും ആണ് . 5500,,തച്ചുശാസ്ത്ര പ്രകാരം ആണ് അവ നിര്മ്മിച്ചിരുന്നത് . 5501,,"ക്ഷേത്ര വാസ്തുവിദ്യയില്‍ മാത്രം അല്ല പല ക്രൈസ്തവ , ഇസ്ലാമിക ദേവാലയങ്ങളിലും കേരളീയ വാസ്തുശില്പ ശൈലി തെളിഞ്ഞു കാണാം ." 5502,,"തന്ത്രസമുച്ചയം , ശില്പചന്ദ്രിക , മനുഷ്യലയചന്ദ്രിക തുടങ്ങിയവ പ്രസിദ്ധ വാസ്തുശില്പ ശാസ്ത്രഗ്രന്ഥങ്ങള്‍ ആണ് ." 5503,,അഞ്ച് തരം വര്ണ്ണപ്പൊടികള്‍ കൊണ്ട് ആരാധനാ മൂര്ത്തിയുടെ രൂപം നിലത്ത് വരയ്ക്കുന്ന അനുഷ്ഠാനകല ആണ് കളംഎഴുത്ത് . 5504,,വിവിധ സമുദായങ്ങള്‍ കളംഎഴുത്തു നടത്തുന്നു . 5505,,പല അനുഷ്ഠാനരൂപങ്ങളിലും കളംഎഴുത്ത് ഉണ്ട് . 5506,,ദേവപ്രീതിക്ക് വേണ്ടിയും അശുഭങ്ങള്‍ ഒഴിവാക്കാന് വേണ്ടിയും ആണ് കളംഎഴുത്തും പാട്ടും നടത്തുന്നത് . 5507,,ഭഗവതീക്ഷേത്രങ്ങളിലെ ഉത്സവങ്ങള്ക്കും സര്പ്പ്ക്കാവുകളിലും അയ്യപ്പന്കാവുകളിലും വിശേഷാവത്സരങ്ങളില്‍ കളംഎഴുത്തു നടത്തുന്നു . 5508,,വിവിധ ദേവതാരൂപങ്ങളെ ആണ് വര്ണ്ണൂപ്പൊടികള്‍ കൊണ്ട് ചിത്രീകരിക്കുന്നത് . 5509,,"കണിയാന്‍ , വണ്ണാന്‍ , പുളുവര്‍ , മലയന്‍ , പുലയര്‍ , മാവിലര്‍ , മുന്നൂറ്റാന്‍ , പറയന്‍ , പണിയന്‍ , ആവിയര്‍ , വേലന്‍ , മണ്ണാന്‍ , കോപ്പാളന്‍ , കുറവര്‍ , തീയ്യാട്ടുണ്ണി , തീയാടി നമ്പ്യാര്‍ , തെയ്യംപാടി നമ്പ്യാര്‍ , കുറുപ്പന്മാര്‍ , കല്ലാറ്റക്കുറുപ്പന്മാര്‍ , പുതുശ്ശേരി കുറുപ്പന്മാര്‍ , മാരാര്‍ തുടങ്ങിയ സമുദായങ്ങള്‍ കളംഎഴുത്തു നടത്താറുണ്ട് ." 5510,,മലബാറിലെ മുസ്ലീങ്ങളുടെ ആഘോഷങ്ങളില്‍ അനിവാര്യമായ ഒന്ന് ആണ് ഒപ്പന . 5511,,വിവാഹവേളയില്‍ വധുവിന്‍റെ ബന്ധുക്കള്‍ ആയ യുവതികള്‍ വധുവിന് വട്ടം ഇട്ടു നിന്ന് കൈകള്‍ കൊട്ടി പാട്ട് പാടി നൃത്തം ചെയ്യുന്നു . 5512,,സംഘത്തിലെ പ്രധാന നര്ത്തകി മാപ്പിളപ്പാട്ടിന്‍റെ വരികള്‍ ആദ്യം പാടുന്നു . 5513,,സംഘാംഗങ്ങള്‍ ഇത് ഏറ്റുപാടുകയും ചെയ്യുന്നു . 5514,,വിവാഹത്തിന്‍റെ മാധുര്യം വിവരിച്ച് മണവാട്ടിയെ കളിയാക്കുന്ന രൂപത്തില്‍ ആണ് പാട്ടുകള്‍ രചിച്ചിട്ട് ഉള്ളത് . 5515,,ഇന്ന് ഒപ്പന ഒരു സ്റ്റേജിനം ആയി വിവിധ പരിപാടികളില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട് . 5516,,ലാസ്യഭംഗി ആര്ന്ന ഒരു കേരളീയ ശാസ്ത്രീയ നൃത്തരൂപം ആണ് മോഹിനിയാട്ടം . 5517,,"സാവധാനം ഒഴുകിവരും വിധം ഉള്ള രംഗചലനങ്ങള്‍ , അര്ത്ഥഗര്ഭ്മായ കൈമുദ്രകള്‍ , വികാരഭരിതമായ നേത്രഭാവങ്ങള്‍ എന്നിവ എല്ലാം ഈ മോഹിനീ നൃത്തത്തിന്‍റെ പ്രത്യേകതകള്‍ ആണ് ." 5518,,കേരളീയ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രത്തിന് സദൃശം ആയ സമൃദ്ധമായി കസവുകര ഉള്ള ലളിതമായ വെളുത്ത വേഷം ആണ് മോഹിനിയാട്ടത്തിന്‍റേത് . 5519,,മോഹിനിയാട്ടത്തിന്‍റെ വേരുകള്‍ തിരഞ്ഞു ചെന്നാല്‍ നാം എത്തുക ആണ് . 5520,,ഒരിക്കല്‍ ദേവന്മാരും അസുരന്മാരും ചേര്ന്ന് നിത്യയൌവ്വനം നല്കുന്ന അമൃത് എന്ന ദിവ്യൌഷധം ലഭിക്കാന്‍ പാലാഴി കടഞ്ഞു . 5521,,എന്നാല്‍ പാലാഴി കടഞ്ഞെടുത്ത അമൃതും ആയി അസുരന്മാര്‍ കടന്നുകളഞ്ഞു . 5522,,നിരാശരായ ദേവന്മാരോട് അസുരന്മാരില്‍ നിന്ന് താന്‍ അമൃത് വീണ്ടെടുത്തു നല്കാം എന്ന് മഹാവിഷ്ണു ഉറപ്പു നല്കുന്നു . 5523,,സുന്ദരിയായ മോഹിനിവേഷം പൂണ്ട മഹാവിഷ്ണു അസുരന്മാരെ സമീപിച്ചു . 5524,,തന്‍റെ നൃത്തചുവടുകളില്‍ അസുരന്മാരെ മയക്കി മോഹിനി അമൃത് മോഷ്ടിച്ച് ദേവന്മാര്ക്ക് തിരിച്ചു നല്കി . 5525,,ഈ നൃത്തം ക്ഷേത്രനര്ത്തകരായ ദേവദാസികള്‍ അനുകരിച്ച് എന്ന് ആണ് വിശ്വാസം . 5526,,അതിനാല്‍ എ.ഡി9 മുതല്‍ 12 വരെ നൂറ്റാണ്ടുകളില്‍ പ്രചുര പ്രചാരം നേടിയ മോഹിനിയാട്ടത്തെ ദാസിയാട്ടം എന്നും വിളിക്കുന്നു . 5527,,തുള്ളല്‍ പദ്യത്തില്‍ ഉള്ള കഥാകഥനത്തിന്‍റെയും നൃത്തത്തിന്‍റെയും സമന്വയം ആണ് തുള്ളല്‍ എന്ന ഏകാംഗാവതരണകല . 5528,,ക്ഷേത്രോല്സവ അരങ്ങുകളില്‍ അംഗചലനങ്ങളുടെയും ആംഗ്യത്തിന്‍റെയും പിന്തു്ണയോടെ തുള്ളല്‍ കലാകാരന്‍ കഥാകഥനം നടത്തുന്നു . 5529,,ഉള്ളടക്കം പുരാണങ്ങളെ അടിസ്ഥാനം ആക്കി ഉള്ളത് ആയിരിക്കും . 5530,,കഥകളിയോട് സാമ്യം ഉള്ളത് എങ്കിലും ലളിതം ആണ് തുള്ളലിന്‍റെ എടുത്തുകെട്ട് . 5531,,തുള്ളല്ക്കാരന്‍ പാടുന്ന പാട്ട് അകമ്പടി ഗായകന്‍ ഏറ്റുപാടും . 5532,,മൃദംഗം അഥവാ തൊപ്പി മദ്ദളവും ഇലത്താളവും അകമ്പടി നല്കും . 5533,,"ഓട്ടന്‍ , പറയന്‍ , ശീതങ്കന്‍ എന്നിങ്ങനെ തുള്ളല്‍ മൂന്ന് തരം ഉണ്ട് എങ്കിലും ഓട്ടന്‍തുള്ളല് ആണ് ഏറെ പ്രശസ്തവും ജനപ്രിയവും ." 5534,,"പദ്യത്തിന്‍റെ വൃത്തം , ഉടുത്തുകെട്ട് എന്നിവ ആണ് വിവിധ തരം ഉടുത്തുകെട്ട് വ്യത്യസ്തം ആക്കുന്നത് ." 5535,,സാധാരണയായി ക്ഷേത്രോല്സവങ്ങളോട് അനുബന്ധിച്ച് ആണ് തുള്ളല്‍ അരങ്ങേറുന്നത് . 5536,,ഇവിടെ എത്തുന്ന ആയിരങ്ങളെ തുള്ളല്‍ ആകര്ഷിക്കുന്നുണ്ട് . 5537,,"ദഫ്മുട്ട് , അറവനമുട്ട് എന്ന പേരിലും അറിയപ്പെടുന്നു ." 5538,,മലബാറിലെ മുസ്ലീങ്ങള്ക്ക് ഇടയില്‍ പ്രചുര പ്രചാരത്തില്‍ ഉള്ള ഒരു സംഘ കല ആണ് . 5539,,ഉത്സവവേളകളിലും വിവാഹം പോലെ ഉള്ള ചടങ്ങുകളിലും ദഫ്മുട്ട് അവതരിപ്പിക്കാറുണ്ട് . 5540,,ദഫ് എന്ന് അറിയപ്പെടുന്ന വൃത്താകൃതിയില്‍ ഉള്ള ഒരു പരന്ന തുകല്‍ വാദ്യത്തിന് മേല്‍ ആണ് കലാകാരന്മാര്‍ കൊട്ടുന്നത് . 5541,,സംഘത്തില നേതൃസ്ഥാനീയനായ വ്യക്തി ആണ് പ്രധാന ഗായകന്‍ . 5542,,മറ്റുള്ളവര്‍ ചേര്ന്ന് കോറസ് പാടുന്നു . 5543,,വൃത്താകൃതിയില്‍ നടന്നു കൊണ്ട് ആണ് ഇവര്‍ പാടുന്നത് . 5544,,"രക്തസാക്ഷിത്വം വരിച്ച മഹദ് വ്യക്തികള്‍ , വീരനായകന്മാര്‍ , ഇതിഹാസ കഥാപാത്രങ്ങള്‍ , വിശുദ്ധന്മാര്‍ എന്നിവരുടെ അപദാനം ആണ് പാട്ടുകളുടെ ഉള്ളടക്കം ." 5545,,ദഫ്മുട്ട് എന്ന കലാരൂപത്തിന് നിശ്ചിത സമയക്രമം ഇല്ല . 5546,,ദിവസത്തിന്‍റെ ഏത് സമയത്തും ഇത് അവതരിപ്പിക്കാം . 5547,,"കോട്ടയം , തൃശ്ശൂര്‍ ജില്ലകളിലെ സുറിയാനി ക്രിസ്ത്യാനികളുടെ അനുഷ്ഠാനപരം ആയ നാടന്‍ കല ആണ് മാര്ഗംകളി ." 5548,,ലളിതം ആയി ഒരു വെള്ള ധോത്തിയും തലപ്പാവില്‍ മയില്‍പീലിയും ചൂടി ഒരു ഡസന്‍ കലാകാരന്മാര്‍ കത്തിച്ച നിലവിളക്കിനു ചുറ്റും ആയി പാട്ടു പാടി ചുവടു വെയ്ക്കുന്നു . 5549,,അന്യാപദേശ ( അലിഗറി ) രൂപത്തില്‍ ആണ് ഈ കലാരൂപം . 5550,,കത്തിച്ച വിളക്ക് ക്രിസ്തുവിനെയും നര്ത്തതകര്‍ 12 ശിഷ്യന്മാരെയും ആണ് പ്രതിനിധീകരിക്കുന്നത് . 5551,,രണ്ടു ഭാഗങ്ങള്‍ ആയി തിരിച്ച് ഉള്ള അവതരണത്തിന്‍റെ ആദ്യം പാട്ടിലും നൃത്തത്തിലൂം ആയി വിശുദ്ധ തോമാശ്ലീഹയുടെ ജീവിതകഥാ വിവരണം ആണ് . 5552,,രണ്ടാം ഭാഗത്ത് കൃതൃമ വാളും പരിചയും ഉപയോഗിച്ച് ഉള്ള പയറ്റു നാടകം അരങ്ങേറും . 5553,,കഥാവിവരണം നടക്കുമ്പോള്‍ സംഗീതോപകരണങ്ങളുടെ അകമ്പടി ഇല്ല . 5554,,കേരളത്തില്‍ പോര്ട്ടുഗീസുകാരുടെ അധിനിവേശം ഉണ്ടാകുന്നതിനും മുമ്പ് ഉള്ള കാലത്ത് ആണ് മാര്ഗംകളിപാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ട് ഉള്ളത് . 5555,,ഇന്ന് സ്ത്രീകള്‍ അരങ്ങില്‍ അവതരിപ്പിക്കുന്ന ഒരിനം മാത്രം ആയി മാര്ഗംകളി മാറിയിരിക്കുന്നു . 5556,,ഹിന്ദുസ്ത്രീകള്‍ ധനുമാസത്തിലെ തിരുവാതിര നാളില്‍ അവതരിപ്പിക്കുന്ന നൃത്തം ആണ് തിരുവാതിര . 5557,,ദീര്ഘസുമംഗലി ആയിരിക്കാന്‍ ഇത് സഹായിക്കും എന്ന് ആണ് വിശ്വാസം . 5558,,പുരാണ പ്രകാരം ശിവന്‍റെ കോപാഗ്നിക്ക് ഇര ആയി ഭസ്മം ആയി പോയ കാമദേവനെ പുനരുജീവിപ്പിച്ചത് ഈ നൃത്തം ആണ് 5559,,അതിനാല്‍ തിരുവാതിര സ്ത്രീശക്തിയുടെയും ദാമ്പത്യ വിശ്വസ്തതയുടെയും ആഘോഷം ആണ് എന്നും കരുതപ്പെടുന്നു . 5560,,സൈ്ത്രണ സൌന്ദര്യത്തിന്‍റെയും ലാസ്യഭാവത്തിന്‍റെയും പൂര്ണഭത ആണ് നിലവിളക്കിനു ചുറ്റും ആയി നിന്ന് സ്ത്രീകളുടെ സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളിയുടെ പ്രത്യേകത . 5561,,വട്ടത്തില്‍ നിന്ന് കൈകൊട്ടി പാട്ടുപാടി താളാത്മകം ആയി ചുവടുകള്‍ വയ്ക്കുന്നു . 5562,,ഇന്ന് കാലഭേദമന്യേ ഈ ജനപ്രിയനൃത്തം അവതരിപ്പിക്കപ്പെടുന്നുണ്ട് . 5563,,താളനിബന്ധം ആയ ഒരു നാടന്‍ കലാരൂപം ആണ് കോല്ക്കാളി . 5564,,"കത്തിച്ച് വെച്ച നിലവിളക്കിനു ചുറ്റും ചെറു വടികളും ആയി നടന്ന് അന്യോന്യം വടികളില് അടിച്ച് പാട്ട് പാടി , നൃത്തം വെച്ച് ആണ് കലാകാരന്മാര്‍ കോല്ക്ക്ളി നടത്തുന്നത് ." 5565,,വ്യത്യസ്ത തരത്തില്‍ ചുവടുകള്‍ മാറി അതിവേഗം നൃത്തം ചെയ്യുമ്പോഴും അതില്‍ ഒന്ന് പോലും പിഴയ്ക്കുകില്ല . 5566,,കൂത്ത് കൂടിയാട്ടത്തിന്‍റെ ഭാഗം ആയോ അല്ലാതെ സ്വതന്ത്രം ആയോ ക്ഷേത്രങ്ങളിലെ കൂത്തുതറകളില്‍ അഥവാ കൂത്തമ്പലങ്ങളില്‍ അരങ്ങേറിയിരുന്ന ഒരു സാമൂഹ്യ - മതാത്മക കല ആണ് കൂടിയാട്ടം . 5567,,"മൂകാഭിനയും , ലഘുഹാസ്യാവതരണങ്ങളും സമന്വയിപ്പിച്ച് ഉള്ള ഏകാംഗപ്രകടനം ആണ് ." 5568,,വിദൂഷകന്‍റെ വേഷത്തില്‍ ആണ് ചാക്യാര്‍ അരങ്ങില്‍ എത്തുന്നത് . 5569,,"രാമായണത്തിലെയും , മഹാഭാരതത്തിലെയും മറ്റ് ഇതിഹാസങ്ങളിലെയും കഥകളെ ആസ്പദം ആക്കി ആണ് ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുന്നത് ." 5570,,"ഇതിലേക്ക് നിലവില്‍ ഉള്ള രീതികളെയും , സംഭവങ്ങളേയും ആക്ഷേപഹാസ്യരൂപേണ അദ്ദേഹം സന്നിവേശിപ്പിക്കുന്നു ." 5571,,ഏതൊരാളും ചാക്യാരുടെ കഥാപാത്രങ്ങള് ആയേക്കാം . 5572,,"ദ്വയാര്ത്ഥ പ്രയോഗങ്ങളും സന്ദര്ഭോചിതം ഉപയോഗിക്കുന്ന കഥകളും , സാഹചര്യങ്ങളും , കഥപറച്ചിലിന്‍റെ മാറ്റ് കൂട്ടുന്നു ." 5573,,മിഴാവ് എന്ന വാദ്യത്തിന്‍റെ അകമ്പടിയോടു കൂടി ആണ് കൂത്ത് അവതരിപ്പിക്കുന്നത് . 5574,,നങ്ങ്യാരത്തിമാര്‍ അഥവാ ചാക്യാര്‍ വിഭാഗത്തിലെ സ്ത്രീകള്‍ അവതരിപ്പിക്കുന്ന കൂത്തിന്‍റെ മറ്റൊരു രൂപം ആണ് നങ്ങ്യാര്കൂത്ത് . 5575,,ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ ലീലാവിലാസങ്ങളെ ആസ്പദം ആക്കി ആണ് നങ്ങ്യാര്കൂത്ത് എന്ന ഏകാംഗ പ്രകടനം അരങ്ങേറുന്നത് . 5576,,"ഗാനങ്ങളോട് ഒപ്പം , നൃത്തവും മൂകാഭിനയവും ഈ കലാരൂപത്തില്‍ സമന്വയിപ്പിക്കുന്നു ." 5577,,കൂടിയാട്ടത്തിലെ മുദ്രകള്‍ തന്നെ ആണ് നങ്ങ്യാര്കൂതത്തിലും അവലംബിച്ചിരിക്കുന്നത് . 5578,,"പക്ഷെ , അവ അല്പം കൂടി വിശാലം ആണ് ." 5579,,"തൃശ്ശൂരിലെ വടക്കുംനാഥ ക്ഷേത്രം , അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം , ഇരിങ്ങാലക്കുട കൂടല്മാലണിക്യം ക്ഷേത്രം , കോട്ടയത്തെ കുമാരനല്ലൂര്‍ ക്ഷേത്രം തുടങ്ങി പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ എല്ലാം നങ്ങ്യാര്കൂത്ത് അരങ്ങേറാറ്ഉണ്ട് ." 5580,,വടക്കന്‍ കേരളത്തിലെ അനുഷ്ഠാന കലകള്‍ ആണ് തെയ്യവും തിറയും . 5581,,മനുഷ്യര്‍ ദേവതാരൂപം ധരിച്ച് നടത്തുന്ന അനുഷ്ഠാന നര്ത്താനങ്ങള്‍ ആണ് ഇവ . 5582,,"തെയ്യം , തിറ , കോലം എന്നീ വ്യത്യസ്ത നാമങ്ങളില്‍ അറിയപ്പെടുന്നു എങ്കിലും സാമാന്യം ആയി മൂന്നും ഒന്ന് തന്നെ ആണ് ." 5583,,എന്നാല്‍ അവ തമ്മില്‍ വ്യത്യാസങ്ങളും ഉണ്ട് . 5584,,തെയ്യം എന്ന വാക്കിന് അര്ത്ഥം ദൈവം എന്ന് തന്നെ ആണ് . 5585,,ദൈവങ്ങളുടെ കോലം ധരിച്ച് മനുഷ്യര്‍ ദൈവങ്ങള്‍ ആയി പ്രത്യക്ഷപ്പെടുകയും ജനങ്ങള്ക്ക് അനുഗ്രഹാശിസ്സുകള്‍ നല്കുകയും ചെയ്യുന്നു . 5586,,' സ്ഥാനം ' എന്ന് അറിയപ്പെടുന്ന ദേവതാസങ്കേതങ്ങളിലും തറവാടുകളിലും ആണ് തെയ്യവും തിറയും കെട്ടിയാടുന്നത് . 5587,,"കാവ് , അറ , പള്ളിയറ , മുണ്ട്യ , താനം , കോട്ടം തുടങ്ങിയ പല പേരുകളില്‍ ' സ്ഥാനങ്ങള്‍ ' അറിയപ്പെടുന്നു ." 5588,,ഇവിടങ്ങളില്‍ തെയ്യവും തിറയും കെട്ടിയാടിക്കുന്നതിനെ ആണ് കളിയാട്ടം എന്ന് പറയുന്നത് . 5589,,അത്യുത്തര കേരളത്തില്‍ കോലം എന്ന് ആണ് തെയ്യത്തിനു പേര് . 5590,,അവര്ണ സമുദായത്തില്പ്പെട്ടവര്‍ ആണ് തെയ്യവും തിറയും കെട്ടിയാടുന്നത് . 5591,,എന്നാല്‍ ആ ദൈവങ്ങളെ സവര്ണ്ണരും വണങ്ങി നില്ക്കുന്നു . 5592,,അവര്‍ കെട്ടിയാടുന്ന കോലങ്ങളില്‍ ദൈവത്തെ ദര്ശിക്കുക ആണ് ഭക്തജനങ്ങള്‍ ചെയ്യുന്നത് . 5593,,തെയ്യത്തിലും തിറയിലും പ്രത്യക്ഷപ്പെടുന്ന ദൈവങ്ങള്‍ വൈദിക സങ്കല്പത്തില് പെട്ടവര് അല്ല . 5594,,മനുഷ്യര്‍ പോലും തെയ്യങ്ങള്‍ ആയി മാറുന്നു . 5595,,വടക്കന്‍പാട്ടിലെ വീരനായകന്‍ ആയ ഒതേനന്‍റെ തെയ്യം പോലും ഉണ്ട് . 5596,,ദുര്മന്ത്രവാദി ആയിരുന്ന ഒരു മുസ്ലീം ദുര്മരണത്തിന് ഇര ആയി തെയ്യം ആയി മാറിയത് ആണ് ' ആലിഭൂതം ' . 5597,,"മാപ്പിളത്തെയ്യങ്ങള്‍ മാത്രമല്ല , പുലിവേട്ടയ്ക്ക് ഇടയില്‍ മരിച്ച വീരനും ( കരിന്തിരി നായര്‍ ) രണ്ട് പെണ്പുലികളും ( പുള്ളിക്കരിങ്കാളി , പുലിയൂര്‍ കാളി ) തെയ്യം ആയി ആരാധിക്കപ്പെടുന്നു ." 5598,,ജാതിഭേദം ഇല്ലാതെ തന്നെ സ്വീകരിക്കപ്പെടുന്നവര്‍ ആണ് ഈ തെയ്യങ്ങള്‍ . 5599,,വ്യത്യസ്ത ജാതികളുടെയും ഗ്രാമങ്ങളുടെയും ഒക്കെ പരദേവതകള്‍ ആണ് പ്രധാന തെയ്യങ്ങള്‍ എല്ലാം . 5600,,ചില തെയ്യങ്ങള്‍ ആകട്ടെ തറവാട്ടു പരദേവതകളും . 5601,,പുരുഷദേവതകളും സ്ത്രീദേവതകളും ഇക്കൂട്ടത്തില്‍ ഉണ്ട് . 5602,,വര്ഷത്തില് ഒരു തവണ ആണ് കളിയാട്ടം നടത്തുന്നത് . 5603,,"എന്നാല്‍ രണ്ട് , മൂന്ന് , നാല് , അഞ്ച് വര്ഷ്ങ്ങളില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന കളിയാട്ടങ്ങളും ഉണ്ട് ." 5604,,12 വര്ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന കളിയാട്ടം ആണ് പെരുങ്കളിയാട്ടം . 5605,,വലിയ പണച്ചെലവ് ഉണ്ട് പെരുങ്കളിയാട്ടത്തിന് . 5606,,ഒട്ടേറെ ചടങ്ങുകളും അന്നദാനവും നിരവധി തെയ്യക്കോലങ്ങളും പെരുങ്കളിയാട്ടത്തില്‍ ഉണ്ടാവും . 5607,,കളിയാട്ടം നടത്താന്‍ തീയതി നിശ്ചയിച്ചാല്‍ നടത്തുന്ന ആദ്യത്തെ ചടങ്ങ് ആണ് ' അടയാളം കൊടുക്കല്‍ ' . 5608,,ഓരോ തെയ്യക്കോലവും കെട്ടാന്‍ നിശ്ചിത കോലക്കാരെ ഏല്പിക്കുന്ന ചടങ്ങ് ആണ് . 5609,,അവര്‍ കാവിലോ സ്ഥാനങ്ങളിലോ തറവാടുകളിലോ എത്തി വാദ്യമേളം നടത്തുന്നതോടെ തെയ്യം തിറകളുടെ അനുഷ്ഠാനങ്ങള്‍ ആരംഭിക്കുക ആയി . 5610,,തെയ്യം / തിറ നടക്കുന്നതിനു തലേന്ന് കോലക്കാരന്‍ സ്ഥാനത്തു വന്ന് ചെറിയ തോതില്‍ തെയ്യവേഷം ഇട്ട് വാദ്യമേളത്തോടെ പാട്ടു പാടി ഉറഞ്ഞ് തുള്ളുന്നു . 5611,,"തോറ്റം എന്ന് ആണ് ഈ വേഷത്തിന്‍റെ പേര് , അയാള്‍ പാടുന്ന പാട്ട് തോറ്റം പാട്ടും ." 5612,,തോറ്റത്തിന് മുഖത്ത് ചായം തേയ്ക്കില്ല . 5613,,തോറ്റം ഇല്ലാത്ത തെയ്യം തിറകള്ക്ക് പകരം ഉള്ളത് വെളളാട്ടം ആണ് . 5614,,തോറ്റത്തെ പോലെ തലേന്നു പുറപ്പെടുന്ന വേഷം ആണ് വെളളാട്ടം . 5615,,വെളളാട്ട് എന്നും ഇതിനു പറയാറ് ഉണ്ട് . 5616,,തെയ്യക്കലാകാരന്മാര്ക്കു വേഷം അണിയാന്‍ ചില കാവുകളില്‍ സ്ഥിരം അണിയറകള്‍ ഉണ്ടാവും . 5617,,ഇല്ലാത്തിടങ്ങളില്‍ താത്കാലികമായി മറ കെട്ടി അണിയറ നിര്മിക്കും . 5618,,ഇവിടെ വച്ച് ആണ് കോലങ്ങള്ക്ക് മുഖത്ത് എഴുത്തു നടത്തുന്നത് . 5619,,ചെറിയ മുടി ഉള്ള തെയ്യങ്ങള്‍ അണിയറയില്‍ വച്ചു തന്നെ വേഷം പൂര്ത്തിയാക്കും . 5620,,വലിയ മുടി ഉള്ളവ മുഖത്ത് എഴുത്തും അണിഞ്ഞൊരുങ്ങലും കഴിഞ്ഞ് ദേവതാസ്ഥാനത്തു വന്ന ശേഷം മുടി അണിയും . 5621,,ചമയവും മുടിയണിയലും കഴിഞ്ഞ് ആണ് തെയ്യം നൃത്തം ആരംഭിക്കുന്നത് . 5622,,"ഓല , വാഴപ്പോള , പൂങ്കുല തുടങ്ങിയവ കൊണ്ട് അലങ്കരിച്ച കള്ളു നിറച്ച ഓട്ടുപാത്രം ആയ കലശം എഴുന്നള്ളിക്കുന്നത് ഉള്പ്പെടെ ഒട്ടേറെ അനുഷ്ഠാനങ്ങള്‍ തെയ്യം നിര്വംഹിക്കും ." 5623,,"കളിയാംബള്ളി എന്ന ബലി , കുരുതി തര്പ്പണം , പാരണ തുടങ്ങിയവ ഇത്തരം അനുഷ്ഠാനങ്ങള്‍ ആണ് ." 5624,,"തെയ്യത്തിന് ഇലയില്‍ അവല്‍ , മലര്‍ , പഴം , അപ്പം , ഇളനീര് , കല്ക്കണ്ടം തുടങ്ങിയവ നിവേദിക്കുന്നത് ആണ് പാരണ ." 5625,,ചില കാവുകളില്‍ തെയ്യത്തിന് മീനും നല്കും . 5626,,ഉരിയാട്ടം ദൈവം തന്നെ ആയ തെയ്യം ഭക്തജനങ്ങളോടു നടത്തുന്ന സംഭാഷണം ആണ് ഉരിയാട്ടുകേള്പ്പിക്കല്‍ . 5627,,ഓരോ ജാതിയെയും പ്രത്യേകം പേരില്‍ അഭിസംബോധന ചെയ്ത് തെയ്യം താളാത്മകം ആയ ഭാഷയില്‍ അനുഗ്രഹം ചൊരിയുന്നു . 5628,,തെയ്യം / തിറ കഴിഞ്ഞാല്‍ കാവ് അടയ്ക്കും . 5629,,മുടിഏറ്റ് മധ്യ - ദക്ഷിണ കേരളത്തിലെ അനുഷ്ഠാനപരം ആയ നാടോടി നാടകരൂപം . 5630,,ഭദ്രകാളിയുടെ പ്രീതിക്ക് വേണ്ടി നടത്തുന്നു . 5631,,മുടിയെടുപ്പ് എന്നും പേര് ഉണ്ട് . 5632,,അസുരന്‍ ആയ ദാരികനെ കാളി വധിച്ച കഥ ആണ് മുടിയേറ്റിന്‍റെ ഇതിവൃത്തം . 5633,,"ശിവന്‍ , നാരദന്‍ , കാളി , രാക്ഷസരാജാവ് , ദാനവേന്ദ്രന്‍ , കൂളി , കോയിമ്പിടാര്‍ എന്നിവര്‍ ആണ് കഥാപാത്രങ്ങള്‍ ." 5634,,പിമ്പാട്ടുകാരുടെ ഗാനങ്ങള്ക്ക് അനുസരിച്ച് നടന്മാര്‍ കാളി - ഝൌഈണ് ദാരിക യുദ്ധകഥ അഭിനയിക്കുന്നു . 5635,,"വീക്കുചെണ്ട , ഉരുട്ടു ചെണ്ട , ചേങ്ങല എന്നീ വാദ്യങ്ങള്‍ ഉപയോഗിക്കുന്നു ." 5636,,അലങ്കരിച്ച പന്തലില്‍ പഞ്ചവര്ണ്പ്പൊടി കൊണ്ട് ഭദ്രകാളിക്കളം വരയ്ക്കുന്നു . 5637,,"കളം പൂജ , കളം പാട്ട് , താലപ്പൊലി , തിരിയുഴിച്ചില്‍ എന്നിവയ്ക്കു ശേഷം കളം മായ്ക്കും ." 5638,,അതു കഴിഞ്ഞ് ആണ് മുടിഏറ്റ് തുടങ്ങുന്നത് . 5639,,ദാരികനെയും ദാനവേന്ദ്രനെയും കൊണ്ട് മനുഷ്യര്ക്ക് ഉള്ള ബുദ്ധിമുട്ടുകള്‍ നാരദന്‍ ശിവനെ അറിയിക്കുന്നതോടെ മുടിഏറ്റ് ആരംഭിക്കുന്നു . 5640,,തുടര്ന്ന് ദാരികന്‍ പ്രവേശിക്കുന്നു . 5641,,അതു കഴിഞ്ഞ് കാളിയും കൂളിയും വരുന്നു . 5642,,"കാളിയുടെ കലിയിളകല്‍ , കലി നശിപ്പിക്കല്‍ , കോയിമ്പിടാരും വാദ്യക്കാരും തമ്മില്‍ ഉള്ള സംവാദം , കൂളിയുടെ കോമാളി പ്രകടനങ്ങള്‍ , കാളി - ദാരിക യുദ്ധം , ദാരികന്‍റെ ശിരച്ഛേദം എന്നിവ ആണ് ഈ നാടോടി നാടകത്തിലെ മുഖ്യരംഗങ്ങള്‍ ." 5643,,പന്തങ്ങളുടെയും തീവെട്ടികളുടെയും വെളിച്ചത്തില്‍ ആണ് മുടിഏറ്റ് അരങ്ങേറുന്നത് . 5644,,കഥാപാത്രങ്ങള്ക്ക് മുഖത്ത് ചമയവും കിരീടവും ഉടുത്തുകെട്ടും ഉണ്ട് . 5645,,അരിമാവും ചുണ്ണാമ്പും ചേര്ത്ത് കാളിയുടെ മുഖത്ത് ചുട്ടി കുത്തുന്നു . 5646,,മരമോ ലോഹമോ കൊണ്ട് ഉണ്ടാക്കിയ വലിയ കിരീടം ( മുടി ) കാളി തലയില്‍ അണിയുന്നു . 5647,,മുടിഏറ്റ് എന്ന് പേര്‍ ഉണ്ടാകാനും കാരണം ഇതു തന്നെ . 5648,,കെന്ത്രോന്‍ പാട്ട് കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ ഉള്ള അനുഷ്ഠാനകല . 5649,,സ്ത്രീകളുടെ ഗര്ഭരരക്ഷയ്ക്ക് ആയി നടത്തുന്നു . 5650,,വണ്ണാന്‍ ജാതിയില് പെട്ടവര്‍ ആണ് മന്ത്രവാദപരം ആയ ഈ അനുഷ്ഠാനം നടത്തുന്നത് . 5651,,' ഗന്ധര്വ്ന്‍ ' എന്ന പദത്തിന്‍റെ നാടന്‍ രൂപം ആണ് കെന്ത്രോന്‍ . 5652,,ഗന്ധര്വന്‍റെയും യക്ഷന്‍റെയും കളം വരച്ച് ഗര്ഭിണിയുടെ ശരീരത്തില്‍ ബാധിച്ചിട്ട് ഉള്ള ഗന്ധര്വിനെ ഒഴിപ്പിക്കാന്‍ വേണ്ടി ഉള്ള പാട്ടുകള്‍ പാടുന്നു . 5653,,"ശാപവും പാപവും ഒഴിപ്പിക്കുന്ന പാട്ട് , കന്നല്പ്പാട്ട് , മാരന്‍ പാട്ട് , പൊലിച്ചുപാട്ട് എന്നിവ ആണ് ഗാനങ്ങള്‍ ." 5654,,"രാത്രിയില്‍ കാമന്‍ , കന്നി എന്നീ തെയ്യങ്ങളും കെന്ത്രോന്‍ പാട്ടിന്‍റെ ഭാഗം ഉണ്ട് ." 5655,,ഗന്ധര്വന്‍ ആണ് കാമന്‍ തെയ്യം . 5656,,കോതാമൂരിയാട്ടം വടക്കന്‍ കേരളത്തിലെ അനുഷ്ഠാനകലാരൂപം . 5657,,"ഗോദാവരിനൃത്തം , കോതാമൂരി എന്നീ പേരുകളിലും ഈ നാടോടി നാടകം അറിയപ്പെടുന്നു ." 5658,,പശുക്കള്‍ വര്ധിക്കാനും അവയുടെ രക്ഷയ്ക്കും കൃഷിയുടെ അഭിവൃദ്ധിക്കും ആണ് കോതാമൂരിയാട്ടം നടത്തുന്നത് . 5659,,ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ കൊയ്ത്തു കഴിഞ്ഞ ശേഷം ആണ് ഈ അനുഷ്ഠാനകല അരങ്ങേറുന്നത് . 5660,,"ഗോദാവരി എന്ന പശുവിന്‍റെ കോലം കെട്ടിയ ഒരു കുട്ടിയോട് ഒപ്പം ഗുരിക്കള്‍ , പെടച്ചി ഗുരിക്കള്‍ , നര്ത്തകരായ പനിയന്മാ‍ര്‍ എന്നിവര്‍ വീടുകള് തോറും കയറി ഇറങ്ങി നൃത്തം ചെയ്യുന്നു ." 5661,,അതിലൂടെ ആര്യറ് നാട്ടില്‍ നിന്നും കോലത്തു നാട്ടില്‍ എത്തിയ ' ചെറുകുന്നത്തമ്മ ' എന്ന അന്നപൂര്ണ്ണേശ്വരിയുടെയും ഗോദാവരിപ്പശുവിന്‍റെയും പുരാവൃത്തം ആഖ്യാനം ചെയ്യുന്നു . 5662,,നൃത്തത്തോട് ഒപ്പം പനിയന്മാര്‍ ഹാസ്യാത്മകം ആയ സംഭാഷണവും നടത്തുന്നു . 5663,,അകമ്പടി ആയി ചെണ്ടക്കാരനും ഉണ്ടാവും . 5664,,പശുവിന്‍റെ വേഷം കെട്ടുന്ന കുട്ടി കാളയുടെ മുഖാവരണം കഴുത്തില്‍ തൂക്കിയിട്ടിരിക്കും . 5665,,പനിയന്മാര്‍ പൊയ്മുഖം അണിഞ്ഞിരിക്കും . 5666,,നിരവധി ഗാനങ്ങള്‍ പാടാറുണ്ട് എങ്കിലും ' ചെറുകുന്നത്തമ്മപ്പാട്ടിന്‍ ആണ് ' പ്രാധാന്യം . 5667,,ഗുഹാ ചിത്രങ്ങള്‍ വയനാട്ടിലെ അമ്പലവയലിന് അടുത്ത് അമ്പുകുത്തി മലയില്‍ ആണ് എടയ്ക്കല്‍ ഗുഹ ( എടകല്‍ എന്നും പറയും ) . 5668,,ഗുഹാഭിത്തിയില്‍ ഉരച്ചു വരച്ച് ഉണ്ടാക്കിയവ ആണ് ഇവിടത്തെ അതിപ്രാചീന ചിത്രങ്ങള്‍ . 5669,,ശരാശരി മുക്കാല്‍ഇഞ്ചു മുതല്‍ ഒരുഇഞ്ച് വരെ വീതിയും ഒരിഞ്ച് ആഴവും ഉള്ള രണ്ടറ്റവും കൂര്ത്ത വരകള്‍ കൊണ്ടു തീര്ത്തവ ആണ് മിക്ക ചിത്രങ്ങളും . 5670,,അനുഷ്ഠാന സ്വഭാവം ഉള്ള നൃത്തം നടത്തുന്ന മനുഷ്യരൂപങ്ങള്‍ ആണ് ചിത്രങ്ങളില്‍ ഉള്ളത് . 5671,,ഇലകള്‍ കൊണ്ട് മെടഞ്ഞ് ഉണ്ടാക്കിയത് പോലെ ഉള്ള ഒരു തരം മുടിയലങ്കാരങ്ങള്‍ എല്ലാ ആള്രൂലപങ്ങളിലും കാണാം . 5672,,"ആന , വേട്ടപ്പട്ടി , മാന്‍ തുടങ്ങിയ രൂപങ്ങളും ഉണ്ട് ." 5673,,"ഇതിനു പുറമേ ആണ് ജ്യാമിതീയ രൂപങ്ങള്‍ , ആരക്കാലുകള്‍ ഉള്ള ചക്രങ്ങള്‍ , ചക്രം പിടിപ്പിച്ച വണ്ടി തുടങ്ങിയ രൂപങ്ങള്‍ ." 5674,,നവീന ശിലായുഗത്തില്‍ ആണ് എടക്കല്‍ ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടത് എന്ന് കരുതുന്നു . 5675,,തൊവരി മലയിലെ പുരപ്പാറ എന്ന പാറപ്പൊത്തിലും ഇത്തരം ചിത്രങ്ങള്‍ ഉണ്ട് . 5676,,"അമ്പ് , കുഴിപ്പാര തുടങ്ങിയ ആയുധങ്ങളുടെയും പക്ഷിയുടെയും ചിത്രങ്ങള്‍ ഇവിടെ കാണാം ." 5677,,"മറയൂരിലെ എഴുത്താലൈ ഗുഹയിലെ ചിത്രങ്ങളില്‍ ആന , കുതിര , കാട്ടുപോത്ത് , മാന്‍ തുടങ്ങിയ മൃഗരൂപങ്ങളും അമൂര്ത്ത ചിത്രങ്ങളും ഉണ്ട് ." 5678,,വ്യത്യസ്ത കാലഘട്ടങ്ങളില്‍ വരച്ചവ ആണ് എഴുത്താലൈയിലെ പടങ്ങള്‍ എന്ന് അവ ഒന്നിനു മീതെ ഒന്ന് എന്ന നിലയില്‍ വരച്ചിരിക്കുന്നതില്‍ നിന്നും അനുമാനിക്കാം . 5679,,"ചുവര്ച്ചിത്രങ്ങളും അനുഷ്ഠാനങ്ങളിലെ ധൂളീചിത്രങ്ങളും ( കളം എഴുത്ത് ) , കോലം എഴുത്തുകളും മുഖാവരണങ്ങളും മുഖത്ത് എഴുത്തുകളും ആണ് കേരളീയ ചിത്രകലയുടെ മറ്റ് പ്രാചീന രൂപങ്ങള്‍ ." 5680,,ചുവര്ചിത്രങ്ങള്‍ ഒഴികെ ഉള്ളവ ചിത്രകലയുടെ നാടോടി പാരമ്പര്യത്തിന്‍റെ ഭാഗം ആണ് . 5681,,കേരളത്തിലെ തമിഴ് ബ്രാഹ്മണര്ക്ക് ഇടയില്‍ പ്രചാരം ഉള്ളത് ആണ് കോലം എഴുത്ത് . 5682,,വീട്ടുമുറ്റത്ത് അരിപ്പൊടി കൊണ്ട് എല്ലാ ദിവസവും രാവിലെ കോലം ഇടുന്നു . 5683,,സ്ത്രീകള്‍ ആണ് ഇത് ചെയ്യുന്നത് . 5684,,ഐശ്വര്യദേവതയെ വരവേല്ക്കുക ആണ് കോലമിടലിന്‍റെ ലക്ഷ്യം . 5685,,"ശ്രീപോതിക്കോലം , നാലുമൂലക്കോലം എന്നിവ ആണ് പ്രധാന കോലങ്ങള്‍ ." 5686,,ചിത്രരചനയില്‍ അശിക്ഷിതരായ സ്ത്രീകള്‍ മനോഹരമായ ജ്യാമിതീയ രൂപങ്ങള്‍ അനായാസം വീട്ടിനു മുന്നില്‍ വരയ്ക്കുന്നതു കണ്ടാല്‍ ആര്ക്കും അദ്ഭുതം ഉണ്ടാകും . 5687,,അനുഷ്ഠാനകലകളില്‍ കലാകാരന്മാരുടെ മുഖത്ത് നടത്തുന്ന ചായംഇടല്‍ ആണ് മുഖത്ത് എഴുത്ത് . 5688,,കേരളത്തിന്‍റെ നാടോടി ചിത്രകലാപാരമ്പര്യം ഇതില്‍ തെളിഞ്ഞ് കാണാം . 5689,,"മുടിഏറ്റ് , തെയ്യം , തിറ , കാളികെട്ട് , കാളിയൂട്ട് , തുള്ളല്‍ , കഥകളി , കൃഷ്ണനാട്ടം , കൂടിയാട്ടം , കൂത്ത് , തുടങ്ങിയ കലാരൂപങ്ങളില്‍ എല്ലാം മുഖത്ത് എഴുത്ത് ഉണ്ട് ." 5690,,"പുള്ളിട്ട്എഴുത്ത് , ശംഖിട്ട്എഴുത്ത് , ഹനുമാന്‍കണ്ണിട്ട്എഴുത്ത് , മാന്കണ്ണിട്ട്എഴുത്ത് , വട്ടക്കണ്ണിട്ട്എഴുത്ത് , അഞ്ച്പുള്ളിയിട്ട്എഴുത്ത് തുടങ്ങിയവ ആണ് പരമ്പരാഗതം ആയി പിന്തുടരുന്ന മുഖത്ത്എഴുത്തു രീതികള്‍ ." 5691,,അനുഷ്ഠാന കലാകാരന്‍ കെട്ടിയാടുന്ന ദേവതാരൂപത്തിന്‍റെ വൈകാരിക ഭാവത്തിന് അനുസരിച്ച് ആയിരിക്കും മുഖത്ത് എഴുത്ത് നടത്തുന്നത് . 5692,,"മാന്തിക , താന്തിക കര്മതങ്ങള്ക്കു് വേണ്ടി നിര്മ്മിക്കുന്ന കളങ്ങള്‍ ആണ് പദ്മങ്ങള്‍ ." 5693,,പല നിറത്തില്‍ ഉള്ള പൊടികള്‍ കൊണ്ട് നിര്മ്മിക്കുന്ന പദ്മങ്ങളില്‍ ഉപാസനാമൂര്ത്തി കുടികൊള്ളുന്നു എന്ന് ആണ് സങ്കല്പം . 5694,,"വൃത്തം , ത്രികോണം , ചതുഷ്‌കോണം , ഋജുരേഖ തുടങ്ങിയ വ്യത്യസ്ത ആകൃതികളില്‍ പദ്മങ്ങള്‍ ഉണ്ട് ." 5695,,അരിപ്പൊടി കൊണ്ട് വരച്ച ശേഷം വര്ണ്ണപ്പൊടികള്‍ വിതറി ആണ് പദ്മങ്ങള്‍ പൂര്ത്തിയാക്കുന്നത് . 5696,,താന്ത്രിക വിധിപ്രകാരം ബ്രാഹ്മണര്‍ നിര്മ്മിക്കുന്ന പദ്മങ്ങള്‍ ഇപ്രകാരം ആണ് . 5697,,"സ്വസ്തികം , നവകം , നവകം - പഞ്ചഗവ്യം , ചതുശ്ശഉദ്ധി , അഷ്ടദളം , മുള ഇടുന്ന പദ്മം , അഷ്ടദളം ദ്വാദശനാമം , വാസ്തുബലി , സര്പ്പബലി , നവഗ്രഹം , ഭദ്രകം , ശക്തിദണ്ഡകഭദ്രം , ചക്രാബ്ജം , ശിവമഹാകുംഭ സ്വസ്തികഭദ്ര പദ്മം , സ്വസ്തികഭദ്രകം , ഷഡ്ദളം , ശയ്യാവീഥിസ്വസ്തികം , കലശപദ്മങ്ങള്‍ ." 5698,,സംഗീതം ആണ് ശ്രവ്യകലകളില്‍ ഉള്പ്പെടുന്നത് . 5699,,"നാടോടി സംഗീതം , ശാസ്ത്രീയ സംഗീതം എന്നീ വിഭാഗങ്ങള്‍ ഉണ്ട് അതിന് ." 5700,,"നാടന്‍പാട്ടുകള്‍ , അനുഷ്ഠാനകലകളും ആയി ബന്ധപ്പെട്ട ഗാനങ്ങള്‍ , ദേവതാസ്തുതികള്‍ , അധ്വാനത്തിന്‍റെ ഭാഗം ആയ പാട്ടുകള്‍ , തിരുവാതിരക്കളി , കുമ്മി , കോലാട്ടം തുടങ്ങിയ വിനോദങ്ങള്ക്ക് ഉള്ള പുരാണകഥാഗാനങ്ങള്‍ , വഞ്ചിപ്പാട്ടുകള്‍ തുടങ്ങിയവ എല്ലാം നാടോടി സംഗീതത്തിന്‍റെ പരിധിയില് പെടുന്നു ." 5701,,കേരളീയം ആയ ഒട്ടേറെ നാടോടി വാദ്യങ്ങളും ഉണ്ട് . 5702,,സംഗീതശാസ്ത്ര നിയമങ്ങള്ക്ക് അനുസരിച്ച് രൂപം കൊണ്ടിട്ടുള്ളത് ആണ് ശാസ്ത്രീയ സംഗീത വിഭാഗത്തില് പെടുന്നവ . 5703,,വായ്പ്പാട്ടും വാദ്യസംഗീതവും ഇതില്‍ ഉള്പ്പെടുന്നു . 5704,,"സോപാന സംഗീതം , കഥകളി സംഗീതം , പഞ്ചവാദ്യം , ചെണ്ടമേളം തുടങ്ങിയവ എല്ലാം ശാസ്ത്രീയ സംഗീതത്തിന്‍റെ ഭാഗം ആണ് ." 5705,,കര്ണ്ണാടക സംഗീതത്തിനും കേരളം മഹത്തായ സംഭാവന നല്കിയിട്ടുണ്ട് . 5706,,സംഗീതം ആണ് ശ്രവ്യകലകളില്‍ ഉള്പ്പെടുന്നത് . 5707,,"നാടോടി സംഗീതം , ശാസ്ത്രീയ സംഗീതം എന്നീ വിഭാഗങ്ങള്‍ ഉണ്ട് അതിന് ." 5708,,"നാടന്‍ പാട്ടുകള്‍ , അനുഷ്ഠാനകലകളും ആയി ബന്ധപ്പെട്ട ഗാനങ്ങള്‍ , ദേവതാസ്തുതികള്‍ , അധ്വാനത്തിന്‍റെ ഭാഗം ആയ പാട്ടുകള്‍ , തിരുവാതിരക്കളി , കുമ്മി , കോലാട്ടം തുടങ്ങിയ വിനോദങ്ങള്ക്ക് ഉള്ള പുരാണകഥാഗാനങ്ങള്‍ , വഞ്ചിപ്പാട്ടുകള്‍ തുടങ്ങിയവ എല്ലാം നാടോടി സംഗീതത്തിന്‍റെ പരിധിയില് പെടുന്നു ." 5709,,കേരളീയം ആയ ഒട്ടേറെ നാടോടി വാദ്യങ്ങളും ഉണ്ട് . 5710,,സംഗീതശാസ്ത്ര നിയമങ്ങള്ക്ക് അനുസരിച്ച് രൂപം കൊണ്ടിട്ടുള്ളത് ആണ് ശാസ്ത്രീയ സംഗീത വിഭാഗത്തില് പെടുന്നവ . 5711,,വായ്പ്പാട്ടും വാദ്യസംഗീതവും ഇതില്‍ ഉള്പ്പെടുന്നു . 5712,,"സോപാന സംഗീതം , കഥകളി സംഗീതം , പഞ്ചവാദ്യം , ചെണ്ടമേളം തുടങ്ങിയവ എല്ലാം ശാസ്ത്രീയ സംഗീതത്തിന്‍റെ ഭാഗം ആണ് ." 5713,,കര്ണ്ണാടക സംഗീതത്തിനും കേരളം മഹത്തായ സംഭാവന നല്കിഇട്ടുണ്ട് . 5714,,ചത്യാധിപത്യം 5715,,ഭരണവര്‍ഗവും അവരെ സൃഷ്ടിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങള്‍ പ്രജകള്‍ക്ക് ഒപ്പം ആണ് എന്ന് തോന്നല്‍ സൃഷ്ടിച്ച് ഒടുവില്‍ അവരെ കളിപ്പീരാക്കുന്ന ഏര്‍പ്പാട് ആണ് ഇപ്പോള്‍ വര്‍ധിച്ചുവരുന്നത് . 5716,,ഇഷ്ടം പോലെ കുഴപ്പങ്ങള്‍ ഉണ്ട് എങ്കിലും ജനാധിപത്യം ആണ് മനുഷ്യന്‍ പരീക്ഷിച്ചിട്ടുള്ള വ്യത്യസ്ത ഭരണക്രമങ്ങളില്‍ ഭേദം എന്ന് ആണ് അല്ലോ സങ്കല്പം . 5717,,"ലെജിസ്ലേച്ചര്‍ , എക്‌സിക്യൂട്ടീവ് , ജുഡീഷ്യറി എന്നീ മൂന്ന് സ്തംഭങ്ങളില്‍ ഡെമോക്രസി വിരാജിക്കുമ്പോള്‍ അവയുടെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ പത്രമാധ്യമങ്ങള്‍ എന്ന ഫോര്‍ത്ത്എസ്റ്റേറ്റും വളര്‍ന്നുവന്നിട്ടുണ്ട് ." 5718,,"എന്നാല്‍ , അച്ചടിമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും കടന്ന് സൈബര്‍ ലോകത്തേക്ക് കൂടി ' നാലാംതോട്ടം ' വികസിക്കുന്നതിന് ഒത്ത് ജനങ്ങളെ വഞ്ചിക്കുന്ന ചത്യാധിപത്യം ആയി ജനാധിപത്യം ചീയുക ആണോ എന്ന് സംശയിക്കണം ." 5719,,"എന്തെന്നാല്‍ , ഭരണവര്‍ഗവും അവരെ സൃഷ്ടിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങള്‍ പ്രജകള്‍ക്ക് ഒപ്പം ആണ് എന്ന തോന്നല്‍ സൃഷ്ടിച്ച് ഒടുവില്‍ അവരെ കളിപ്പീരാക്കുന്ന ഏര്‍പ്പാട് ആണ് ഇപ്പോള്‍ വര്‍ധിച്ചുവരുന്നത് ." 5720,,ഉദാഹരണങ്ങള്‍ പറയുക ആണ് എങ്കില്‍ ജനപ്രതിനിധിസഭകളിലെ 33.33ശതമാനം സ്ത്രീപ്രാതിനിധ്യത്തിന് വേണ്ടി ഘോരഘോരം പ്രസംഗിക്കാത്ത പാര്‍ട്ടികള്‍ ഭരണപക്ഷത്ത് ആയാലും പ്രതിപക്ഷത്ത് ആയാലും ചുരുക്കം ആണ് . 5721,,"എന്നാല്‍ , ഇവര്‍ക്ക് എല്ലാം കൂടി ആ നിയമം അങ്ങോട്ട് പ്രാബല്യത്തില്‍ എത്തിച്ചുകൂടെ എന്ന് അങ്ങേയറ്റത്തെ ശുദ്ധാത്മാവ് പോലും ചിന്തിക്കുകയില്ല ." 5722,,കാരണം രാജ്യത്തെ വലുതും ചെറുതും ആയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്നെ ആണ് നാനാവിധ ഉടക്കുകളിലൂടെ അര്‍ഹതപ്പെട്ട സ്ത്രീസംവരണത്തെ നിരന്തരം തുരങ്കംവച്ചുകൊണ്ട്രിരിക്കുന്നത് . 5723,,അണ്ണഹസാരെ അഴിമതിവിരുദ്ധ ലോക്പാലിന് വേണ്ടി നിരാഹാരം തുടങ്ങിയപ്പോള്‍ തങ്ങള്‍ ഈ നിയമത്തിന് വേണ്ടി അല്ലെങ്കിലേ കോപ്പു്കൂട്ടുക ആണ് എന്ന് ആയിരുന്നു ഭരണകക്ഷി ആയ കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപനം . 5724,,അണ്ണഹസാരെയുടെ സമരം മാത്രം ആണ് നിയമനിര്‍മാണത്തിന്‍ ഉള്ള ഏക തടസ്സം എന്ന് വരെ അവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു . 5725,,"എന്നാല്‍ , അപ്പോഴ്എല്ലാം കല്‍ക്കരികുംഭകോണം ആയും സക്കീര്‍ഹുസൈന്‍ ട്രസ്റ്റ് തട്ടിപ്പ് ആയും നാടിന്റെ സ്വത്ത് ഭരണകക്ഷിക്കാര്‍ കൊള്ളയടിക്കുകയായിരുന്നു ." 5726,,ഗഡ്ക്കരിയെ പാര്‍ട്ടിനേതൃത്വത്തിലും യെദ്യൂരപ്പയെ സംസ്ഥാനനേതൃത്വത്തിലും ഇരുത്തിക്കൊണ്ട് തന്നെ ആയിരുന്നു പ്രതിപക്ഷകക്ഷി ആയ ബിജെപിയും ലോക്പാല്‍ സമരത്തിന്റെ പ്രധാന പിന്തുണക്കാര്‍ ആയി അരങ്ങ് തകര്‍ത്തത് . 5727,,ഇതില്‍ നിന്ന് എല്ലാം മനസ്സിലാക്കേണ്ടത് ഒരു വശത്ത് ജനതാത്പര്യസംരക്ഷകര്‍ ആയി നടിച്ചുകൊണ്ട് മറുവശത്ത് അവരെ വഞ്ചിക്കല് ആണ് ഇപ്പോഴത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ രീതിശാസ്ത്രം എന്ന് ആണ് . 5728,,ഇത്തരം ' പോപ്പുലിസ്റ്റ് രാഷ്ട്രീയത്തിന്റെ' ' ( കൈയടിരാഷ്ട്രീയത്തിന്റെ ) ആഭാസകരമായ അഴിഞ്ഞാട്ടങ്ങള്‍ തന്നെ ആണ് ഡല്ഹി ബലാത്സംഗത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ രാഷ്ടീയപ്പാര്ട്ടികള് കാഴ്ചവെച്ചത് . 5729,,ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സംഘടിച്ച് പതിനായിരക്കണക്കിന് ആളുകള്‍ റെയ്‌സിനാഹില്‍സ് പ്രതിരോധിച്ചപ്പോള്‍ ഡല്‍ഹിയെ റേപ്പിസ്ററുകളുടെ നഗരം ആക്കി ഉപേക്ഷിച്ച ഭരണവേട്ടക്കാര്‍ തന്നെ ഇരകളെ കാത്ത് അമറാന്‍ തുടങ്ങി . 5730,,സമരക്കാരെ നിയന്ത്രിക്കാന്‍ പോലീസ് കഷ്ടപ്പെടുമ്പോള്‍ ജനങ്ങളുടെ വികാരവിക്ഷോഭങ്ങളെ ന്യായീകരിച്ച് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രസ്താവന ഇറക്കി . 5731,,സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും വരെ പുറത്ത് ഇറങ്ങി പ്രതിഷേധകര്‍ക്ക് ഒപ്പം അണിനിരന്നു . 5732,,ഭരണകക്ഷിയുടെ പ്രകടനപരതയില്‍ സ്തബ്ധരായ ബിജെപിയും ഇടതുപാര്‍ട്ടികളും ആകട്ടെ ജനരോഷത്തിന്റെ പരമാവധി വിളവെടുപ്പിന്‍ ആയി പതിനെട്ട് അടവും പയറ്റി . 5733,,പിന്നീട് വ്രണിതരായ ജനങ്ങളുടെ ആക്രോശങ്ങള്‍ക്ക് ഒത്ത് ഓരോ രാഷ്ട്രീയപ്പാര്‍ട്ടിനേതൃത്വവും ഉറഞ്ഞുതുള്ളുന്ന കാഴ്ച ആണ് രാജ്യത്ത് ഉടനീളം നടനമാടിയത് . 5734,,"ബലാത്സംഗികള്‍ക്ക് മരണം വരെ തടവുശിക്ഷ പോരാ , മരണം വരെ തൂക്കുകയര്‍ പോരാ , നപുംസകത്വം വരെ ഷണ്ഡീകരണം തുടങ്ങിയ ദണ്ഡനമുറകള്‍ നാനാതുറകളില്‍ നിന്ന് കല്‍പ്പിക്കപ്പെട്ടപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടിനേതൃത്വങ്ങളും അത് ഏറ്റുപിടിച്ചു ." 5735,,ബലാത്സംഗക്കുറ്റത്തിന് കേസ്എടുപ്പോ വിചാരണയോ ആവശ്യം ഇല്ല എന്നും ഡല്‍ഹിസംഭവം ഉള്‍പ്പെടെയുള്ള പ്രതികളെ തങ്ങള്‍ക്ക് വിട്ടുതന്നാല് മതി എന്നും ആരോ അഭിപ്രായപ്പെട്ടപ്പോഴും കക്ഷിരാഷ്ട്രിയക്കാര്‍ അതിന് മൗനം കൊണ്ട് സമ്മതം മൂളി . 5736,,കത്തുന്ന ജനവികാരം കണക്കിലെടുത്ത മന്ത്രിസഭായോഗം ബലാത്സംഗത്തെ പറ്റി പഠിച്ച് ശിക്ഷാപരിഷ്‌കരണങ്ങള്‍ നിര്‍ദേശിക്കാന്‍ ജസ്റ്റിസ്വര്‍മ്മ കമ്മീഷനെ തുടര്‍ന്ന് നിയമിച്ചു . 5737,,"അപ്പോഴേക്ക് പക്ഷേ , വികാരേറ്റത്തിന്റെ കൊടുമുടികള്‍ താഴുകയും വിവേകപൂര്‍വമായ പുനര്‍ച്ചിന്തകള്‍ ഉത്തരവാദപ്പെട്ട സ്ത്രീസംഘടനകളുടെ ഭാഗത്ത് നിന്നും മറ്റും ഉണ്ടാകുകയും ചെയ്തിരുന്നു ." 5738,,ബലാത്സംഗത്തിന് വധശിക്ഷ നല്‍കിയാല്‍ അത് ഇരയെ കൊന്നുകളയാന്‍ ഉള്ള പ്രവണത വളര്‍ത്തും എന്ന് നിരീക്ഷിക്കപ്പെട്ടു . 5739,,വീണ്ടും ഒരു ഉദ്ധാരണം ഉണ്ടാകാത്ത വിധം ഷണ്ഡീകരണം എന്ന പദപ്രയോഗം തന്നെ തളര്‍ന്നുപോയി . 5740,,"യുദ്ധകാലാടിസ്ഥാനത്തില്‍ , അനുവദിക്കപ്പെട്ട സമയം അവസാനിക്കും മുമ്പ് ആയിരുന്നു ജസ്റ്റിസ് വര്‍മ കമ്മീഷന്‍ കുറെ എല്ലാം വിവേകപൂര്‍ണമായ ഒരു റെക്കമെന്റേഷന്‍ റിപ്പോര്‍ട്ട് ബലാത്സംഗശിക്ഷകളെ സംബന്ധിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ചത് ." 5741,,നിര്‍ഭാഗ്യവശാല്‍ സര്‍ക്കാറിന്റെ പബ്ലിസിറ്റിസ്റ്റണ്ടും കുടിലതയും ആത്മാര്‍ഥതാരാഹിത്യവും മാത്രം വിളംബരം ചെയ്യുന്നത് ആയിപ്പോയി ജസ്റ്റിസ് ജെ . എസ് . വര്‍മ കമ്മീഷന്റെ ശുപാര്‍ശകളില്‍ മേല്‍ ഉള്ള കാബിനറ്റ് നടപടികള്‍ . 5742,,പലതരത്തില്‍ ആണ് സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ അങ്ങേയറ്റം അധിക്ഷേപാര്‍ഹം ആയിതീരുന്നത് എന്ന് പറയാം . 5743,,"ആദ്യമായി ഗൗരവമേറിയ ഒരു നിയമനിര്‍മാണം വോട്ടുബാങ്കില്‍ കണ്ണുംനട്ട് പോപ്പുലിസ്റ്റ് പരിഗണനയോടെ ധൃതിവച്ചു നടത്തിയതുകൊണ്ട് - വധശിക്ഷയടക്കം അടങ്ങുന്ന ഒരു നിയമഭേദഗതി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാതെ , പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെ - ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവരുന്നത് തീര്‍ച്ചയായും രാഷ്ട്രീയ ഗോളടിക്ക് ആണ് എന്ന കാര്യത്തില്‍ സംശയമില്ല ." 5744,,പാര്‍ലമെന്റിന്റെ ബജറ്റ് അവതരണം വെറും മൂന്നാഴ്ച ബാക്കി ഉള്ളപ്പോഴ് ആണ് ഓര്‍ഡിനന്‍സ് പ്റഖ്യാപനം എന്ന് മനസ്സിലാക്കണം . 5745,,വധശിക്ഷാവകുപ്പ് ബലാത്സംഗത്തിന്റെ ഇരകള്‍ക്ക് ദോഷമേ ചെയ്യൂ എന്ന് ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടിട്ടും . 5746,,തൂക്കുകയറിനോട് കാണിച്ച ആര്‍ത്തിയും കാറ്റിന്‍ ഒപ്പം തൂറ്റി നേട്ടംകൈവരിക്കാന്‍ ഉള്ള കുടിലത തന്നെ ആണ് . 5747,,ഇതിനു് പുറമേ മാനഭംഗപ്പെടുന്ന സ്ത്രീത്വത്തിനോട് തരിമ്പ് പോലും ആത്മാര്‍ഥത പുലര്‍ത്താതെ അവരെ വിഡ്ഢികള്‍ ആക്കാന്‍ ശ്രമിക്കുന്നു എന്നത് കൂടി ആന്റി സെക്ഷ്വല്‍ അസോള്‍ട്ട് ഓര്‍ഡിനന്‍സിനെ അത്യന്തം നിന്ദ്യം ആക്കിത്തീര്‍ക്കുന്നുണ്ട് . 5748,,ജസ്റ്റിസ് വര്‍മ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ മുഖ്യ ശുപാര്‍ശകളില്‍ ഒന്ന് പട്ടാളക്കാര്‍ക്ക് എതിര്യായി ഉള്ള ബലാത്സംഗക്കുറ്റങ്ങള്‍ മിലിട്ടറി കോര്‍ട്ടുകളില്‍ നിന്ന് ജസ്റ്റിസ് സിവില്‍ കോടതികളുടെ അധികാരപരിധിയില്‍ കൊണ്ടുവരാന്‍ ഉള്ളത് ആയിരുന്നു അല്ലോ . 5749,,പട്ടാളക്കാരുടെ ഭാഗത്ത് നിന്ന് ഉള്ള ബലാത്സംഗങ്ങള്‍ വര്‍ധിച്ചുവരുന്നതിനാലും അതിന് മുന്നില്‍ സ്ത്രീകള്‍ തീര്‍ത്തും നിസ്സഹായര്‍ ആകുന്നതിനാലും ഈ നിര്‍ദേശം പരമപ്രധാനം ആയിരുന്നു . 5750,,അഫ്‌സ ( ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്ട് ) വാഴുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിലിട്ടറി റേപ്പുകളാല്‍ പൊറുതിമുട്ടിയ മണിപ്പുരിസ്ത്രീകള്‍ Indianarmy rape us എന്ന ബാനറും പിടിച്ച് നഗ്‌നജാഥ നടത്തിയതും അഫ്‌സ്പ പിന്‍വലിക്കാന്‍ ആയി ഇറോംഷര്‍മിള പതിനൊന്നു് വര്‍ഷം ആയി നിരാഹാരം അനുഷ്ഠിക്കുന്നതും ഓര്‍ക്കുക . 5751,,പാദസേവകര് ആയ കീഴുദ്യോഗസ്ഥരുടെ ലൈംഗികപരാക്രമങ്ങള്‍ കരുണാവാരിധികള്‍ ആയ മേലുദ്യോഗസ്ഥജഡ്ജിമാര്‍ പട്ടാളക്കോടതികളില്‍ മിക്കവാറും മാപ്പാക്കിവിടുന്ന ചരിത്രമേ ഇതു വരെ ഉണ്ടായിട്ടുള്ളൂ . 5752,,എന്നിട്ടും ജവാന്മാരുടെ ബാലാത്സംഗക്കേസുകള്‍ സിവില്‍കോടതികളിലേക്ക് മാറ്റുന്നതിനും സ്വന്തം കമാന്‍ഡിന് കീഴില്‍ ഉള്ള ലൈംഗികാക്രമണങ്ങള്‍ക്ക് മിലിട്ടറിഓഫീസറെ ഉത്തരവാദിയാക്കുന്നതിനും ഉള്ള വര്‍മ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പറ്റേ തള്ളി കളയുക ആണ് ചെയ്തത് . 5753,,അപ്പോള്‍ വിപരീതഫലം ഉള്ള വധശിക്ഷാലഹരിയില്‍ സ്ത്രീകളെ മയക്കിക്കിടത്തി അവരുടെ യഥാര്‍ഥ താത്പര്യങ്ങള്‍ പരിഹാസ്യമാംവണ്ണം ഹനിക്കുക ആയിരുന്നു ആന്റി സെക്ഷ്വല്‍ അസോള്‍ട്ട് ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം എന്ന് അര്‍ഥം . 5754,,എന്തുകൊണ്ട് ആണ് യാതൊരു തത്ത്വദീക്ഷയും ഇല്ലാതെ ഇന്ത്യയിലെ മിക്ക രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും ഇത്തരം പോപ്പുലിസ്റ്റ് നയങ്ങളില്‍ വെരുകിക്കളിക്കുന്നത് ? 5755,,"തത്കാലത്തെ ജനപ്രീതി പിടിച്ചുപറ്റുക , അത് ഉപയോഗിച്ച് തൊട്ടുമുന്നില്ഉള്ള അധികാരസ്ഥാനങ്ങളില്‍ ചാടിക്കയറുക , പിന്നെ കൈയും കണക്കും ഇല്ലാതെ നാടിന്റെ സമ്പത്ത് കൊള്ളയടിക്കുക - ഈ ഒരൊറ്റ ലക്ഷ്യം ആണ് ഇന്നത്തെ കക്ഷിരാഷ്ട്രീയ ലോകത്തെ മുന്നോട്ട് നയിക്കുന്നത് എന്ന് തോന്നുന്നു ." 5756,,"അതിന്റെ മത്സരകേളികള്‍ക്ക് ഇടയില്‍ നാടിന്റെയോ നാട്ടാരുടെയോ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉള്ള സുസ്ഥിതി എല്ലാം പുല്ല് ആണ് , വെറും പുല്ല് ." 5757,,ഡല്‍ഹി സംഭവത്തോട് കൂടി സര്‍ക്കാറിന് പെട്ടന്ന് ഉണ്ടായ സ്ത്രീസംരക്ഷണവ്യഗ്രതയുടെ വിരോധാഭാസം തിരിയണം എങ്കില്‍ ഹിന്ദുപത്രത്തിലെ പ്രശസ്ത ജേര്‍ണലിസ്റ്റ് പി . സായിനാഥിന്റെ ചില കണ്ടെത്തലുകളിലൂടെ സഞ്ചരിച്ചാല് മതി . 5758,,നവ സാമ്പത്തികനയങ്ങളുടെ ബലാത്കാരം കൊണ്ട് നാട് ഉപേക്ഷിച്ച് ദില്ലിയിലേക്ക് കുടിയേറേണ്ടിവരുന്ന ആയിരക്കണക്കിന് കൗമാരക്കാരികള്‍ വീട്ടുജോലി എങ്കിലും യാചിച്ച് തലസ്ഥാനനഗരിയില്‍ തെണ്ടുക ആണ് അത്രെ . 5759,,ഇവര്‍ അനുഭവിക്കേണ്ടിവരുന്ന ലൈംഗികാക്രമണങ്ങളുടെയും അവിഹിതഗര്‍ഭങ്ങളുടെയും ചിത്ര്വധങ്ങളുടെയും ഭീകരത ഊഹാതീതം ആയിരിക്കും . 5760,,ആന്റി സെക്ഷ്വല്‍ അസോള്‍ട്ട് ഓര്‍ഡിനന്‍സ് പ്രകാരം ബലാത്സംഗികള്‍ക്ക് വധശിക്ഷ നല്‍കുമ്പോള്‍ ബലാത്സംഗത്തിന് ഇരകളെ സപ്ലെ ചെയ്യുന്ന ' മന്‍മോഹനോമിക്‌സ് പിമ്പുകള്‍ക്ക് ' ജീവപര്യന്തം എങ്കിലും നല്‍കേണ്ടതില്ലേ ? 5761,,സര്‍ക്കാറിന്റെ ഇന്നത്തെ പോപ്പുലിസ്റ്റ് കുതന്ത്രങ്ങള്‍ കാണുമ്പോള്‍ 1922-ല്‍ നടന്ന ചൗരിചൗരാ സംഭവത്തില്‍ മഹാത്മാഗാന്ധി എടുത്ത നിലപാടിനെ കുറിച്ച് ആണ് ഓര്‍മ വരുന്നത് . 5762,,നോണ്‍ കോര്‍പ്പറേഷന്‍ മൂവ്‌മെന്റിന്റെ കൊടുമ്പിരിയില്‍ നാട്ടുകാരെ പോലീസ് വെടിവെച്ചു കൊന്നതിന്റെ പ്രതിക്രിയ ആയിട്ട് ആയിരുന്നു സമരക്കാര്‍ അന്ന് പോലീസിനെയും ചുട്ടത് . 5763,,എന്നിട്ടും ആളിക്കത്തുന്ന ജനവികാരത്തെയും രാജ്യം എമ്പാടും ഉള്ള മുറവിളിയെയും കൂസാതെ മഹാത്മജി നിസ്സഹകരണസമരം പിന്‍വലിച്ച് തന്റെ അഹിംസാതത്ത്വം അരക്കിട്ടുറപ്പിക്കുക ആണ് ചെയ്തത് . 5764,,വിഭജനത്തിന് ശേഷം പാകിസ്താന് തിരിച്ചുനല്‍കേണ്ട പണത്തിന്റെ കാര്യത്തിലും അദ്ദേഹം പൊതുവികാരത്തിന്റെ ചതിക്കുഴിയില്‍ വീണില്ല . 5765,,താത്കാലിക നേട്ടത്തില് ഉപരി നാടിന്റെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉള്ള നന്മയ്ക്ക് വേണ്ടി വര്‍ത്തിച്ച ആ മഹാത്മാവിന് വേണ്ടി ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ചെയ്യാവുന്ന ഒരേഒരു ഔദാര്യം അദ്ദേഹത്തെ രാഷ്ട്രപിതാപദവിയില്‍ നിന്ന് പിരിച്ചുവിടുന്നത് ആയിരിക്കും . 5766,,കക്ഷിരാഷ്ട്രീയശക്തികളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രപതിക്ക് തന്നെ രാഷ്ട്രപിതാസ്ഥാനത്തിന്റെ അഡീഷണല്‍ ചാര്‍ജും നമുക്ക് നല്‍കാം . 5767,,രാജ്യത്തെ ആഭാസകരമായ സ്ത്രീ - പുരുഷ ബന്ധാവസ്ഥയില്‍ രാഷ്ട്രപതിയും രാഷ്ട്രപിതാവും ഒന്ന് ആകുന്നത് അങ്ങേയറ്റം ഉചിതവും ആയിരിക്കും . 5768,,കുട്ടികള്‍ വ്യക്തികള്‍ ആണോ എന്ന ചോദ്യം ഇപ്പോള്‍ ആരും ചോദിക്കാറില്ല . 5769,,"കാരണം , മനുഷ്യാവകാശങ്ങളുടെ ഭാഗം ആയി കുട്ടികളുടെ അവകാശങ്ങളും അന്താരാഷ്ട്രസംഘടനകളും പൊതുസമൂഹവും അംഗീകരിച്ചുകഴിഞ്ഞു ." 5770,,"ഇന്നത്തെ കുട്ടികള്‍ ഇപ്പോള്‍ നാളത്തെ പൗരന്മാര്‍ അല്ല , ഇന്നത്തെ തന്നെ പൗരന്മാര്‍ ആണ് ." 5771,,പലപ്പോഴും മുതിര്‍ന്ന മനുഷ്യരേക്കാള്‍ സക്രിയം ആയി വിവിധ മേഖലകളില്‍ കുട്ടികള്‍ ഇടപെടുന്നു . 5772,,അന്യാദൃശമായ ധൈര്യത്തോടെ നിഷ്കളങ്കതയുടെ ഊര്‍ജഖഡ്ഗം കൊണ്ട് കുഞ്ഞുങ്ങള്‍ മുതിര്‍ന്ന ലോകത്തിന്റെ തമസ്സിനെ ഛേദിച്ച് പ്രത്യക്ഷമാക്കുന്ന കാഴ്ചകള്‍ തുടര്‍ച്ചയാകുന്നു . 5773,,ആന്‍ഫ്രാങ്ക് മുതല്‍ മലാലയൂസഫ്സായി വരെ വ്യക്തിപരമായ ദുരന്തങ്ങളെ ലോകം മാറ്റി മറിക്കാന് ഉള്ള ആയുധങ്ങള് ആക്കി പരിവര്‍ത്തനപ്പെടുത്തിയ കുട്ടികള്‍ എക്കാലവും പുരോഗമനേച്ഛുക്കളുടെ ഓമനകള്‍ ആണ് . 5774,,"പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ തുടങ്ങിയ ചര്‍ച്ചകള് ആണ് , കുട്ടികളുടെ അവകാശങ്ങളെ പറ്റി ." 5775,,"തോമസ്സ് പെന്‍സസ് 1976ല്‍ എഴുതിയ "" നവജാതരുടെ അവകാശങ്ങളില് "" ഈ ആശയം നമുക്ക് വായിച്ചെടുക്കാം ." 5776,,"എങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ , കൃത്യമായി പറഞ്ഞാല്‍ 1919ല്‍ , ഇഗ്ലാണ്ടയ്ന്‍ജബ്ബും സഹോദരി ഡൊറോത്തിയും ചേര്‍ന്ന് എഴുതിയ കുറിപ്പ് ആണ് അന്താരാഷ്ട്രസമൂഹത്തിന്റെ മുന്നിലേക്ക് കുട്ടികളുടെ അവകാശപ്രശ്നം ഉന്നയിക്കുന്ന സുപ്രധാന രേഖ ." 5777,,ഐക്യരാഷ്ട്രസഭയുടെ പ്രാഗ്രൂപം ആയ ലീഗ് ഓഫ് നേഷന്സ് 1924ല്‍ ഈ കുറിപ്പ് ഉള്‍ക്കൊണ്ട്കൊണ്ട് ജനീവപ്രഖ്യാപനം നടത്തി . 5778,,പില്‍ക്കാലത്ത് ഐക്യരാഷ്ട്രസഭ രൂപീകരിക്കപ്പെട്ടപ്പോള്‍ ഇത് സ്വാംശീകരിച്ചു . 5779,,"ബാലവേല , ബാലപീഡനം , യുദ്ധത്തിന്റെ ഇരകള്‍ ആകുന്ന കുട്ടികള്‍ , പോഷകാഹാരം കിട്ടാതെ മരിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ തുടങ്ങി അനവധി വിഷയങ്ങള്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ ആലോചിക്കുകയും മിക്കവാറും എല്ലാ രാജ്യങ്ങളും ബന്ധപ്പെട്ട നിയമങ്ങള്‍ പാസാക്കുകയും ചെയ്തിട്ടുണ്ട് ." 5780,,നിയമങ്ങള്‍ക്കും അന്താരാഷ്ട്ര പ്രഖ്യാപനങ്ങള്‍ക്കും നമ്മുടെ കുട്ടികളെ സുരക്ഷിതര്‍ ആക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന അന്വേഷണം പൊതുപ്രവര്‍ത്തകര്‍ നടത്തേണ്ടതുണ്ട് . 5781,,തങ്ങള്‍ കണ്ടെത്തുന്ന യാഥാര്‍ഥ്യങ്ങള്‍ ലോകസമക്ഷം അവതരിപ്പിക്കേണ്ടതുണ്ട് . 5782,,"ആ വഴിക്ക് ഉള്ള ഒരു പരിശ്രമം ആണ് ഷിജൂഖാന്‍ രചിച്ച "" കുട്ടികളുടെ അവകാശങ്ങള്‍ - ഒരു സത്യവാങ് മൂലം "" എന്ന പുസ്തകം ." 5783,,ഒരു ലഘുലേഖയേക്കാള്‍ അല്‍പ്പം കൂടി മാത്രം വലുപ്പമേ ഉള്ളൂ എങ്കിലും ഇതിലൂടെ ഉന്നയിക്കുന്ന വിഷയങ്ങള്‍ അത്ര ചെറുത് അല്ല . 5784,,11 കുറിപ്പുകളുടെ സമാഹാരം ആണ് ഇത് . 5785,,"കണക്കുപുസ്തകം തുറന്ന് വായിക്കുമ്പോള്‍ എന്ന തലക്കെട്ടില്‍ ആദ്യ അധ്യായത്തില്‍ ബാലവേല , കുട്ടിസൈനികര്‍ , ലൈംഗികചൂഷണം തുടങ്ങിയ പ്രശ്നങ്ങള്‍ ലേഖകന്‍ അവതരിപ്പിക്കുന്നു ." 5786,,"ആഹാരം , സുരക്ഷ , വിദ്യാഭ്യാസം എന്നിങ്ങനെ കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങളും അടിസ്ഥാന അവകാശങ്ങളും ആഗോളതലത്തില്‍ എങ്ങനെ ലംഘിക്കപ്പെടുന്നു എന്ന് ആണ് രണ്ടാമത്തെ അധ്യായത്തില്‍ പരിശോധിക്കുന്നത് ." 5787,,മാതൃഭാഷ കുട്ടിയുടെ അവകാശം ആണ് എന്ന ഹ്രസ്വമായ ഒരു അധ്യായം ഉണ്ട് ഇതില്‍ . 5788,,"മാതൃഭാഷയ്ക്കു വേണ്ടി ഉള്ള മൗലികവാദപരമായ പ്രതിരോധം അല്ല ഇതില്‍ കാണുന്നത് , തികച്ചും പ്രായോഗികമായ സമീപനം ആണ് ." 5789,,ഈ വിഷയത്തില്‍ കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുബന്ധം സഹായകം ആയിരിക്കും . 5790,,"കേരള സംസ്ഥാന ജുവനൈല്‍ ജസ്റ്റിസ് അഡൈ്വസറി ബോര്‍ഡ് സമിതിയുടെ റിപ്പോര്‍ട്ട് , അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം , കുട്ടികളും ആയി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ സ്ഥിതിവിവരക്കണക്കുകള്‍ എന്നിവ ആണ് അനുബന്ധത്തില്‍ ഉള്ളത് ." 5791,,ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സംഭവിക്കാവുന്ന ഊഷര ഭാഷാപ്രയോഗങ്ങള്‍ ഷിജൂഖാന്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് തോന്നുന്നു . 5792,,വായന ആസ്വാദ്യകരവും വേഗത്തില്‍ ഉള്ളതും ആകുന്നതിന് കാരണം മറ്റൊന്ന് ആയിരിക്കില്ല . 5793,,"ബാലസംഘം സംസ്ഥാന സെക്രട്ടറി , എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ ഷിജൂഖാന് ലഭിച്ചിട്ടുള്ള നേരിട്ട് ഉള്ള അനുഭവങ്ങള്‍ പുസ്തകരചനയ്ക്ക് പിന്തുണ ആയിട്ടുണ്ട് ." 5794,,ശക്തവും സമ്പന്നവും ആയ ഇന്ത്യയിലൂടെ മാത്രമേ ഏഷ്യന്‍മേഖലയുടെ വികസനവും ഉറപ്പാക്കാന്‍ കഴിയു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി . 5795,,ഭൂട്ടാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോഡി . 5796,,സ്വയം വികസിക്കുന്നതിന്‍ ഒപ്പം അയല്‍നാടുകളുടെ വികസനവും ആണ് ഇന്ത്യയുടെ ലക്ഷ്യം . 5797,,സാര്‍ക്ക് രാഷ്ട്രങ്ങളും ആയി സൗഹൃദം ആണ് ഇന്ത്യ കാംഷിക്കുന്നത് . 5798,,ഭരണം മാറിയത് ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ള ബന്ധത്തെ ബാധിക്കില്ല . 5799,,സ്റ്റെഫന്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യ നല്‍കുന്ന സ്റ്റെഫന്റ് കൂട്ടും . 5800,,ഹിമാലയം ആണ് ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നത് . 5801,,ഹിമാലയന്‍താഴ്വരയില്‍ ഉള്ള രാജ്യങ്ങളും ആയി സഹകരണം വര്‍ദ്ധിപ്പിക്കും . 5802,,ഭൂട്ടാനില്‍ ഡിജിറ്റല്‍ലൈബ്രറി സ്ഥാപിക്കും എന്നും മോഡി പറഞ്ഞു . 5803,,പ്രധാനമന്ത്രി ആയി ചുമതല ഏറ്റ ശേഷം മോഡി നടത്തുന്ന ആദ്യ വിദേശപര്യടനം ആണ് ഭൂട്ടാനിലേക്ക് . 5804,,രാജ്യഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് ഉള്ള ഭൂട്ടാന്റെ മാറ്റത്തെ മോഡി പ്രശംസിച്ചു . 5805,,ഇന്ത്യയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന 600 വാട്ടിന്റെ ജലവൈദ്യുതപദ്ധതിക്കും മോഡി വൈകീട്ട് തറക്കല്ല് ഇടും . 5806,,തുടര്‍ന്ന് ഭൂട്ടാന്‍ രാജാ ഒരുക്കുന്ന വിരുന്നില്‍ പങ്കുകൊണ്ട് ഇന്ത്യയിലേക്ക് തിരിക്കും . 5807,,മമ്മൂട്ടി ക്ലീന്‍ക്യാമ്പസ്സ് സേഫ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്യാമ്പസ്സ് ബ്രാന്‍ഡ് അംബാസഡര്‍ . 5808,,വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ആവിഷ്കരിച്ച ക്ലീന്‍ക്യാമ്പസ്സ് സേഫ്ക്യാമ്പസ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറ് ആയി നടന്‍ മമ്മൂട്ടിയെ നിയോഗിച്ചതായി മന്ത്രി രമേശ്ചെന്നിത്തല അറിയിച്ചു . 5809,,പ്രതിഫലം പറ്റാതെ ആണ് മമ്മൂട്ടി പദ്ധതിയുടെ അംബാസഡറ് ആകുന്നത് . 5810,,പദ്ധതിയുടെ ഭാഗം ആയി തിങ്കളാഴ്ച ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ്‍‍ വരെ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും . 5811,,ഓരോ മാസവും സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും . 5812,,പ്രധാന അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ട്ഉള്ള സ്കൂള്‍തല കമ്മിറ്റികള്‍ക്കും ജില്ലാകലക്ടര്‍ നേതൃത്വം നല്‍കുന്ന ജില്ലാതല കമ്മിറ്റികള്‍ക്കും അഡീഷണല്‍ ചീഫ്സെക്രട്ടറി നിവേദിതാ പി ഹരന്റെ നേതൃത്വത്തില്‍ സംസ്ഥാനതല സമിതിക്കും രൂപം നല്‍കിയിട്ടുണ്ട് . 5813,,സ്കൂള്‍കലോത്സവങ്ങളില്‍ ക്ലീന്‍ക്യാമ്പസ് സേഫ്ക്യാമ്പസ് എന്ന തീമിനെ അധികരിച്ചുകൊണ്ട് മത്സരങ്ങള്‍ സംഘടിപ്പിക്കും എന്നും മന്ത്രി അറിയിച്ചു . 5814,,ഉസ്താദ് അംജദ്അലിഖാന്റെ സരോദ് തിരിച്ചുകിട്ടി 5815,,പ്രശസ്ത സംഗീതജ്ഞന്‍ ഉസ്താദ് അംജദ്അലിഖാന്റെ പക്കല്‍ നിന്നും ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ നഷ്ടപ്പെട്ട സരോദ് തിരിച്ചുകിട്ടി . 5816,,ബ്രിട്ടീഷ് എയര്‍വേസ് അധികൃതര്‍ ആണ് സരോദ് തിരികെ നല്‍കിയത് . 5817,,നാലരപ്പതിറ്റാോളം കൈവശം ഉണ്ടായിരുന്ന സരോദ് ആണ് ലണ്ടന്‍ ഡല്‍ഹി യാത്രയില്‍ കഴിഞ്ഞ ദിവസം നഷ്ടമായത് . 5818,,ടാഗോറിന്റെ സ്മരണാര്ഥം ലണ്ടനിലെ ഡാ കോളേജില്‍ സംഗീതപരിപാടി അവതരിപ്പിക്കാന്‍ ലണ്ടനില്‍ എത്തിയതായിരുന്നു അംജദ്അലിഖാന്‍ . 5819,,ശനിയാഴ്ച രാത്രി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴ് ആണ് സരോദ് നഷ്ടപ്പെട്ടത് ഉസ്താദ് അറിഞ്ഞത് . 5820,,വീടിന്‍റെ പുറകില് ആയി ഒരു ചെറിയ കുന്ന് ഉണ്ട് . 5821,,പണ്ട് വൈകുന്നേരങ്ങളില്‍ കളിക്കാന്‍ പോയി ഇരുന്ന സ്ഥലം . 5822,,വൈകുന്നേരം ആയപ്പോള്‍ ഒരു തോന്നല്‍ 5823,,കുന്നിന്‍ മുകളിലേക്ക് നടന്നിട്ട് വരാം . 5824,,പണ്ടത്തെ വഴി പറമ്പിന്‍റെ പുറകിലൂടെ ഉള്ള ഒറ്റയടി പാത ആയിരുന്നു . 5825,,ഇറങ്ങി നടന്നപ്പോള്‍ അച്ഛന്‍ ചോദിച്ചു 5826,,എവിടെ പോകുന്നു ? 5827,,ഒന്ന് കുന്നുംമ്പുറത്തു പോയി വരാം . 5828,,ഇപ്പോള് പഞ്ചായത്ത് റോഡ്‌ ഉണ്ട് . 5829,,ആ പഴയ ഇടവഴിയിലൂടെ പോകാം . 5830,,തിരിച്ച് വരുമ്പോള്‍ ഇരുട്ട് ആവും . 5831,,ആ വഴി ഇപ്പോള് ആരും കാര്യാമായി ഉപയോഗിക്കാറില്ല . 5832,,എല്ലാവര്‍ക്കും ബൈക്കും കാറും മതി . 5833,,നടന്ന് തുടങ്ങിയപ്പോള്‍ നല്ല ഉന്മേഷം തോന്നി . 5834,,ഒരുപാട് കാലം പിറകിലേയ്ക്ക് പോയ മാതിരി . 5835,,"പണ്ട് ഉപേക്ഷിച്ച അടയാളങ്ങള്‍ മാതിരി പുളിയും , മുത്തശ്ശി മാവും , ആല്‍മരവും തല ഉയര്‍ത്തി നില്‍ക്കുന്നു ." 5836,,"കല്ലുപ്പും പുളിയും കൂട്ടി തിന്നും , മാങ്ങക്ക് കല്ല് എറിഞും , ആല്‍ച്ചുവട്ടില്‍ വിശ്രമിച്ചും എത്ര ഒഴിവുകാലങ്ങള്‍ ." 5837,,തിരിഞ്ഞ് നോക്കുമ്പോള് ഓര്‍മകളില് എവിടെയോ ഒരു നഷ്ടബോധം . 5838,,ചിന്തകളില്‍ മുഴുകി കുന്നിന്‍പുറത്ത് എത്തിയത് അറിഞ്ഞില്ല . 5839,,പണ്ട് ഫുട്ബോളും ക്രിക്കറ്റും കൊണ്ട് സജീവം ആയിരുന്ന കുന്നിന്‍പുറം ആരവങ്ങള് ഇല്ലാതെ ഒഴിഞ്ഞ് കിടക്കുന്നു . 5840,,കുട്ടികള്‍ സ്വന്തം മതില്കെട്ടിന് അകത്തും കമ്പ്യൂട്ടറിലും ഒതുങ്ങി എന്ന് തോന്നുന്നു . 5841,,ഒന്നു രണ്ടു പേര്‍ ബൈക്കുകളില്‍ വന്ന് കാറ്റ് കൊളളാന് ഇരിക്കുന്നു . 5842,,ഓര്‍മകളും ആയി ഞാനും ഒരു ഒഴിഞ്ഞ കോണില്‍ സ്ഥാനം പിടിച്ചു . 5843,,അസ്തമയ സൂര്യന്‍ ചുവപ്പ് പടര്‍ത്തിയ സന്ധ്യയില്‍ ദൂരെ ഒരു തോട് പോലെ ഭാരതപുഴ . 5844,,മണല്പരപ്പിനാല്‍ സംരക്ഷിക്കപെട്ട ആ വെള്ളി കൊലുസ് അണിഞ്ഞ സൌന്ദര്യം കയ്യേറ്റം മൂലം വാര്‍ധക്യസഹജം ആയ ഒരു ശുഷ്കഭാവം പേറി ഒഴുകുന്നു . 5845,,പല സന്ധ്യകളിലും എന്‍റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായി എന്നോടു സംവദിച്ച നിളെ മാപ്പ് . 5846,,ഞാന് ഉള്‍പെടുന്ന ഈ മനുഷ്യകുലം നിനക്കു സമ്മാനിച്ചത്‌ മുറിവുകള്‍ മാത്രം . 5847,,സൌന്ദര്യം കുറഞ്ഞാലും ഈ കുന്നിന്‍പുറത്തെ സന്ധ്യകള്‍ എന്നും മനോഹരം തന്നെ . 5848,,തിരിച്ച് വീട്ടില്‍ എത്തുമ്പോള്‍ നേരം നന്നായി ഇരുട്ടിയിരുന്നു . 5849,,അച്ഛനും അമ്മയും മുറ്റത്തേക്ക് നോക്കി ഇരിക്കുന്നു . 5850,,എരിയുന്ന സന്ധ്യദീപം ആ കാഴ്ചയുടെ മാറ്റ് കൂട്ടി . 5851,,ഒരിക്കല്‍ അച്ഛനോടു ഞാന്‍ പറഞ്ഞു . 5852,,നമുക്ക് ഈ വീട് പൊളിച്ച് പണിയാം . 5853,,വേണ്ട എന്ന് ആയിരുന്നു അച്ഛന്‍റെ ഉറച്ച മറുപടി . 5854,,നീയും കുടുംബവും ഇവിടെ സ്ഥിരമായി താമസിക്കാന്‍ വരുന്ന സമയത്ത് ആലോചിക്കാം . 5855,,ഞങ്ങള്‍ക്ക് ആയി അങ്ങനെ ഒരു മാറ്റം വേണ്ട . 5856,,ഞങ്ങള്‍ വരില്ല എന്ന് അച്ഛന് ഉറപ്പ് ആയിരുന്നിരിക്കണം . 5857,,കൂടുതല്‍ നിര്‍ബന്ധിക്കാന്‍ പോയില്ല . 5858,,നിന്‍റെ ഫോണ്‍ കുറേ നേരം ആയി ശബ്ദം ഉണ്ടാക്കുന്നു എന്ന് അമ്മ പറഞ്ഞു . 5859,,സുമിത്രയുടെ കോളുകള്‍ വന്നു . 5860,,ഓഫീസില്‍ നിന്നും വിളിച്ചിരിക്കുന്നു . 5861,,വീട്ടില്‍ അമ്മയും മകനും തമ്മില്‍ എക്സാം സമയത്ത് ടിവി കാണുന്നതിന്നെ ചൊല്ലി ഉള്ള തര്‍ക്കം . 5862,,അത് ഒരുവിധം പരിഹരിച്ചു . 5863,,ആദ്യ റിങ്ങില്‍ തന്നെ റാം ഫോണ്‍ എടുത്തു . 5864,,നീ എവിടെ ആയിരുന്നു ? 5865,,ഞാന്‍ കുറേ നേരം ആയി ശ്രമിക്കുന്നു . 5866,,നമ്മുടെ പ്രസേന്‍റ്റെഷന് വേണ്ട ബാക്കി ഉള്ള ഇന്‍ഫര്‍മേഷന്‍ കൂടി ഞാന്‍ അയച്ചിട്ടുണ്ട് . 5867,,മറ്റു ഓഫിസ് കാര്യങ്ങളും ഞങ്ങള്‍ സംസാരിച്ചു . 5868,,ലോകത്ത് എവിടെ ആയിരുന്നാലും ദിവസത്തില്‍ ഒരു പ്രാവശ്യം എങ്കിലും റാം വിളിക്കും . 5869,,ഒന്നിച്ചു ജോലി ചെയ്തിരുന്ന സമയം മുതല്‍ സ്വന്തം കമ്പനി തുടങ്ങിയിട്ടും മാറ്റം ഇല്ലാത്ത ഒരു ശീലം . 5870,,അവിടെ നിനക്ക് ഒറ്റക്ക്‌ സഞ്ചരിക്കാന് ആണ് കൂടുതല്‍ ഇഷ്ടം . 5871,,ഇടയ്ക്ക് ഒക്കെ കേള്‍ക്കാറ് ഉള്ള സ്നേഹം കലര്‍ന്ന വാക്കുകള്‍ . 5872,,ഒന്ന് രണ്ടു പെഗ് ഉള്ളില്‍ ചെന്നാല്‍ റാം കൂടുതല്‍ വാചാലന് ആകും . 5873,,കേരളത്തിനു പുറത്തു ജനിച്ചതിന്‍റെ നേട്ടങ്ങളും നഷ്ടങ്ങളും തുടങ്ങി ഒരുപാട് വിഷയങ്ങളില്‍ ഞങ്ങള്‍ നേരം വെളുപ്പിച്ചിട്ടുണ്ട് . 5874,,ജീവിതത്തിന്‍റെ ഒരു ഭാഗം ആയിരിക്കുന്നു റാമും കുടുംബവും . 5875,,ഓഫീസ് ആവശ്യങ്ങള്‍ക്ക് വീട് വിട്ട് യാത്ര ചെയുമ്പോള്‍ പരസ്പരം ഒരു വലിയ സഹായവും . 5876,,ഫോണ്‍ വിളികള്‍ തീര്ന്നപ്പോള് ഒരു മണിക്കൂറില്‍ കൂടുതല്‍ ആയി . 5877,,അത്രയും നേരം അച്ഛന്‍ ഉമ്മറത്തു ഉണ്ടായിരുന്നു . 5878,,എത്ര നേരം നീ ഫോണില്‍ ഒരു ദിവസം സംസാരിക്കുന്നത് . 5879,,നിനക്ക് തല വേദനിക്കില്ലേ ? 5880,,നിന്‍റെ വീട്ടില്‍ വന്നപോഴും ഇതേ അവസ്ഥ . 5881,,ആളുകളെ തിരിച്ചറിയാന്‍ എനിക്ക് ഇപ്പോള്‍ മുഖങ്ങളെക്കാള്‍ കൂടുതല്‍ ശബ്ദങ്ങള്‍ കേട്ടാല്‍ കഴിയും എന്ന് പറയാന്‍ തോന്നി . 5882,,ഇടക്ക് ഒക്കെ ജീവിച്ച് തീര്‍ക്കാനും കൂടി ഉള്ളത് ആണ് ജീവിതം . 5883,,ആത്മഗതം മാതിരി അച്ഛന്‍ പറഞ്ഞു . 5884,,അത്താഴം കഴിഞ്ഞ് വെറുതെ മുറ്റത്ത് നിലാവും ആസ്വദിച്ച് കുറച്ചു നേരം നടന്നു . 5885,,അടുത്ത ദിവസം മുഴുവനും പ്രസന്‍റേഷനും ഇമെയില്‍ മറുപടികളും അലസതയും ആയി തീര്‍ത്തു . 5886,,വൈകുന്നേരം റാമിന് പ്രേസെന്‍റ്റെഷന്‍ 5887,,ഇമെയില്‍ അയച്ച് കൊടുത്തു . 5888,,കുറച്ച് കഴിഞ്ഞപ്പോള് മറുപടി വന്നു . 5889,,പ്രേസ്ന്‍റ്റേന്‍ എനിക്ക് വളരെ ഇഷ്ടം ആയി . 5890,,ഇത് കണ്ട് ഞാന്‍ ആകെ ചാര്‍ജ് അപ്പ്‌ ആയിരിക്കുന്നു . 5891,,നീ വേഗം വരണം . 5892,,നമുക്ക് ഒരുപാട് മുന്നോട്ട് പോകാന് ഉണ്ട് . 5893,,അമ്മേ ഒരു ചായ വേണം . 5894,,അന്നത്തെ പേപ്പര്‍ വായിച്ചിരിക്കുമ്പോള്‍ അമ്മ ചായയും കൊണ്ടുവന്നു . 5895,,നിനക്ക് മടുക്കില്ലെ ഇങ്ങനെ ഇത് നോക്കിയിരിക്കാന്‍ . 5896,,പണ്ട് ഒക്കെ വിട്ടിലെ ആവശ്യത്തിനു പോലും നിന്നെ കിട്ടില്ലായിരുന്നു . 5897,,അമ്മയുടെ പ്രയോഗം കേട്ട് ചിരി വന്നു . 5898,,സ്വന്തം ചിന്തകള് അല്ല മറിച്ച് ചുറ്റുപാടുകള്ക്ക് അനുസരിച്ച് ആണ് ഞാന്‍ ചലിക്കുന്നത്‌ . 5899,,ഓഫീസില്‍ ഡിസയ്നിംഗില്‍ വര്‍ക്ക്‌ ചെയുന്ന ഗൌതമിനെ ഫോണ്‍ ചെയ്തു . 5900,,ഇന്‍റെര്‍ണല്‍ പ്രസന്‍റേഷന്‍ ട്രെയിനിംഗ് തുടങ്ങി പല ഓഫീസ് ആവശ്യങ്ങള്‍ക്കും എന്‍റെ ഭ്രാന്തന്‍ ആശയങ്ങള്‍ക്ക് ദ്രിശ്യാവിഷ്കാരം നല്‍കുന്നത് ഗൌതം ആണ് . 5901,,ഗൌതം എനിക്ക് ഒരു ഹെല്‍പ് വേണം . 5902,,ഇയര്‍ലി ഫിനാന്‍ഷ്യല്‍ പ്രോജെക്ഷന്‍ വേണ്ടി ഒരു സ്ലൈഡ് ഡിസൈന്‍ ചെയ്ത് തരണം . 5903,,പേര്‍സണല്‍ ആവശ്യത്തിന് ആണ് . 5904,,ഒരു ചെറിയ കുന്നിന്‍ മുകളിലേക്ക് പോകുന്ന റോഡ് . 5905,,റോഡിന് ഇരുവശത്ത് ലൈനില്‍ നാലഞ്ച് വലിയ മരങ്ങള്‍ . 5906,,മരങ്ങള്‍ക്ക് അടുത്ത് റോഡില്‍ എനിക്ക് ടെക്സറ്റ് എന്റര്‍ ചെയ്യാന്‍ പറ്റണം . 5907,,അത്പോലെ തന്നെ ഇലക്കൂട്ടങ്ങള്‍ക്ക് നടുവില്‍ നമ്പറും . 5908,,റോഡിന്‍റെ മറുഭാഗത്ത് ഒരു പുഴയും ഉണ്ട് . 5909,,ഗൌതമിന്‍റെ ഇമെയില്‍ വന്നു . 5910,,സ്ലൈഡ് പറഞ്ഞതിലും ഭംഗിയായി വന്നിരിക്കുന്നു . 5911,,പിറ്റേന്ന് രാവിലെ അച്ഛനോടും അമ്മയോടും യാത്ര പറയുമ്പോള്‍ അവരുടെ കണ്ണുകളിലേക്ക് കൂടുതല്‍ നേരം നോക്കാന്‍ കഴിഞില്ല . 5912,,പറയാതെ അവ പലതും പറഞ്ഞു . 5913,,എപ്പോഴും മനസ്സില്‍ എടുക്കാറ് ഉള്ള തീരുമാനം വീണ്ടും എടുത്തു . 5914,,നാട്ടിലേക്ക് വരുന്ന ഇടവേളകള്‍ കുറക്കണം . 5915,,തലേന്ന് രാത്രി തന്നെ റാമിന് പുതിയ സ്ലൈഡ് അയച്ച് കൊടുത്തിരുന്നു . 5916,,കൂടെ മെയിലില്‍ എഴുതി . 5917,,ഇത് ആണ് ഞാന്‍ എന്‍റെ പേര്‍സണല്‍ റഫറന്‍സ് കോപ്പിയില്‍ വെയ്ക്കാന്‍ പോകുന്നത് . 5918,,എയര്‍പോര്‍ട്ടിലേക്ക് ഉള്ള യാത്രയില്‍ മറുപടി വന്നു . 5919,,സ്ലൈഡ് വളരെ നന്നായിരിക്കുന്നു . 5920,,ആ നാട്ടുവഴിയില്‍ എവിടെയോ നീ ഇപ്പോഴും നിന്നെ വീണ്ടെടുക്കുന്നു . 5921,,ഒരു രാജ്യത്തിന്‍റെ ഭരണസംവിധാനത്തെ സംബന്ധിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ആണ് ഭരണഘടന എന്ന പേരില്‍ അറിയപ്പെടുന്നത് . 5922,,ലോകത്ത് ആദ്യമായി ഒരു ഭരണഘടന എഴുതി ഉണ്ടാക്കിയ രാജ്യം അമേരിക്ക ആണ് എന്ന് പറയാം . 5923,,തികച്ചും പുതിയ രൂപത്തില് ഉള്ള ഒരു ഭരണസംവിധാനം ആണ് അത് അനുസരിച്ച് അവര്‍ കെട്ടിപ്പടുത്തത് . 5924,,ഇന്ത്യന്‍ ഭരണഘടന എഴുതി ഉണ്ടാക്കുന്നതില്‍ തല്‍ക്കര്‍ത്താക്കള്‍ അമേരിക്കന്‍ ഭരണഘടനയില്‍ നിന്ന് വളരെ കാര്യങ്ങള്‍ സ്വീകരിക്കുക ഉണ്ടായി . 5925,,അത് നീണ്ടതും അവ്യക്തവും ആയിരിക്കണം എന്ന് ആയിരുന്നു കുശാഗ്രബുദ്ധിയായ ആ ഉപദേശകന്‍റെ മറുപടി . 5926,,"ഈ ഉപദേശത്തിലെ ആദ്യ ഭാഗം ഏത് ആയാലും ഇന്ത്യന്‍ ഭരണഘടന കൈക്കൊണ്ടിട്ടുണ്ട് , സംശയം ഇല്ല ." 5927,,രണ്ടാമത്തെ ഗുണവിശേഷം നാം നേടിയിട്ട് ഉണ്ടോ എന്ന കാര്യം തര്‍ക്കമറ്റത് അല്ല എന്നേ പറയാ൯ ഒക്കൂ . 5928,,നമ്മുടെ ഭരണഘടനയ്ക്ക് ഇരുപത്തിരണ്ടു ഭാഗങ്ങളും മുന്നൂറ്റി തൊണ്ണൂറ്റഞ്ച് വകുപ്പുകളും ഉണ്ട് . 5929,,ഇതില്‍ മിക്കവയ്ക്കും നിരവധി അപവാദങ്ങളും പരിമിതികളും വിശേഷണങ്ങളും ഉണ്ട് . 5930,,പന്ത്രണ്ടു പട്ടികകളും 94 ഭേദഗതികളും ഉണ്ട് . 5931,,മുന്നൂറു പേജോളം വരുന്ന നമ്മുടെ ഭരണഘടന ലോകത്തിലെ ഏറ്റവും നീണ്ട ഭരണഘടന തന്നെ ആണ് . 5932,,അതുകൊണ്ട് ആരംഭത്തില്‍ തന്നെ നമുക്ക് അതിന് ഒരു മറുപടി കണ്ടെത്താന്‍ ശ്രമിക്കാം . 5933,,ഒരു ഫെഡറല്‍ ഭരണഘടന ആണ് ഇന്ത്യയ്ക്കു് ഉള്ളത് . 5934,,ഇന്ത്യന്‍ ഭരണഘടന ഒരു ഫെഡറേഷന്‍റെ മാത്രം ഭരണഘടന അല്ല എന്ന ഒരു വ്യത്യാസം കൂടി ഉണ്ട് . 5935,,അതുകൊണ്ട് ആരംഭത്തില്‍ തന്നെ നമുക്ക് അതിന് ഒരു മറുപടി കണ്ടെത്താന്‍ ശ്രമിക്കാം . 5936,,ഇന്ത്യന്‍ ഭരണഘടന 1935 ഇന്ത്യാ ഇന്ത്യാ നിയമത്തോട് വളരെ കടപ്പെട്ടിരിക്കുന്നു . 5937,,അതിലെ പല വകുപ്പുകളും വള്ളിപുള്ളി വ്യത്യാസം ഇല്ലാതെ പകര്‍ത്തിയിട്ടും ഉണ്ട് . 5938,,ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയിട്ട് ഉള്ളതിലും വച്ച് ഏറ്റവും വലിയ നിയമം ആയിരുന്നു 1935 ഇന്ത്യാ ഗവണ്‍മെന്‍ര് നിയമം . 5939,,അക്കാരണംകൊണ്ട് പ്രസ്തുത നിയമം വളരെ അധികം ബൃഹത്തും സങ്കീര്‍ണവും ആയിത്തീര്‍ന്നു . 5940,,"എന്നുമാത്രമല്ല , പ്രസ്തുത ഭരണഘടനയിലെ വകുപ്പുകള്‍ ഇന്ത്യക്കാര്‍ക്ക് അതിനു ശേഷം സുപരിചിതങ്ങള് ആയിത്തീര്‍ന്നു ." 5941,,പലപ്പോഴും ഗവണ്‍മെന്‍ര് എടുത്ത തീരുമാനത്തിന്‍റെ ഫലം ആണ് അവര്‍ ജയിലില്‍ പോകേണ്ടി വന്നത് . 5942,,തല്‍ഫലമായി ഭരണഘടനയുടെ എല്ലാ ഭാഗങ്ങളിലും വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ അവര്‍ പ്രത്യേകം താല്‍പര്യം എടുത്തു . 5943,,നിരവധി വൈജാത്യങ്ങളുടെ നാട് ആണ് അല്ലോ ഇന്ത്യ . 5944,,"മതപരം ആയി നോക്കിയാല്‍ , ഹിന്ദുമതവും ഇസ്ലാംമതവും മുന്‍പന്തിയില്‍ നില്‍ക്കുന്നു ." 5945,,"എന്നാല്‍ ക്രിസ്തുമതം , സിക്കുമതം , ബുദ്ധമതം , ജൈനമതം , പാഴ്സി മതം , ജൂത മതം എന്നിവയില്‍ വിശ്വാസം അര്‍പ്പിച്ചിട്ട് ഉള്ളവരുടെ എണ്ണവും കുറവ് അല്ല ." 5946,,"ഹിന്ദുക്കളുടെ ഇടയില്‍ തന്നെ , പാരമ്പര്യമുറയ്ക്ക് ഉള്ള ജാതീയവിഭാഗങ്ങള്‍ക്കു പുറമെ , തീണ്ടല്‍ജാതിക്കാര്‍ എന്ന് അറിയപ്പെടുന്ന വലിയ ഒരു വിഭാഗവും ഉണ്ട് ." 5947,,ഇത്കൂടാതെ ആണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മറ്റു ജനവിഭാഗങ്ങളില്‍ നിന്നും തീരെ ഒറ്റപ്പെട്ടു കഴിയുന്ന ഗിരിവര്‍ഗങ്ങള്‍ . 5948,,"ഭാരതത്തില്‍ മൂന്നു പ്രധാന വിഭാഗങ്ങളില്‍ പെട്ടവരെ കാണാം : ഇന്തോ - ആര്യന്‍ വംശജ‌‌‌ര്‍ , ദ്രാവിഡ വംശജര്‍ , മംഗോള്‍ - ആര്യന്‍ വംശജര്‍ ." 5949,,രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ആയി വികാസം പ്രാപിച്ച പതിനഞ്ചില് അധികം ഭാഷകള്‍ നമ്മുടെ ജനങ്ങള്‍ സംസാരിച്ച് വരുന്നു . 5950,,ഇതില്‍ ചില ഭാഷകളിലെ സാഹിത്യങ്ങള്‍ക്ക് മൂവായിരം കൊല്ലത്തോളം പഴക്കം ഉണ്ട് . 5951,,ഇത് ഭരണഘടനയുടെ വലുപ്പം കൂട്ടാന്‍ കുറെയേറെ കാരണം ആയിട്ടുണ്ട് . 5952,,ജില്ലാമേധാവിയായ കളക്ടര്‍ പലപ്പോഴും ആ പ്രദേശത്തെ ഒരു സ്വേച്ഛാധികാരി തന്നെ ആയിരുന്നു . 5953,,എക്സിക്യൂട്ടീവ് അധികാരങ്ങളും ജുഡീഷ്യല്‍ അധികാരങ്ങളും ഒരു ഉദ്യോഗസ്ഥനില്‍ തന്നെ നിക്ഷിപ്തം ആയിരുന്നത് ആണ് ഇതിനു കാരണം . 5954,,ജുഡീഷ്യല്‍ - എക്സിക്യൂട്ടീവ് അധികാരങ്ങള്‍ വേര്‍പെടുത്തുന്നതിനു വേണ്ടി ഉള്ള സമരത്തിനു ഇന്ത്യയില്‍ ഒരു നൂറ്റാണ്ടില് അധികം പഴക്കം ഉള്ള ചരിത്രം ഉണ്ട് . 5955,,അതുകൊണ്ട് നമ്മുടെ ഭരണഘടനാ നിര്‍മാതാക്കള്‍ ഈ പ്രശ്നം വിശദമായി കൈകാര്യം ചെയ്തിട്ട് ഉള്ളതില്‍ അത്ഭുതപ്പെടാ൯ ഒന്നുമില്ല . 5956,,"തല്‍ഫലമായി , അധികാര അതിര്‍ത്തികള്‍ വേര്‍തിരിക്കുക എന്ന തത്ത്വത്തിന് ഇന്ത്യയില്‍ ഒരു പുതിയ വ്യാഖ്യാനം തന്നെ ലഭിക്കുക ഉണ്ടായി ." 5957,,"അങ്ങനെ , കീഴ്ക്കോടതികളിലെ നീതിന്യായപരിപാലനം പോലും ഭരണഘടനയില്‍ നിര്‍വചിക്കപ്പെടേണ്ട അത്ര പ്രാധാന്യം ഉള്ള ഒന്ന് ആയി തീര്‍ന്നു ." 5958,,ഭരണഘടനാ നിര്‍മാണത്തില്‍ നിയമപണ്ഡിതര്ക്ക് കൂടുതല്‍ പ്രാമുഖ്യം ഉണ്ടായിരുന്നതും ഇതിനു സഹായകം ആയിരുന്നിരിക്കാം . 5959,,മറ്റൊരു കാര്യം കൂടി നാം ഓര്‍മിക്കേണ്ടത് ഉണ്ട് . 5960,,തികച്ചും സമാധാനപരമായ രീതിയില്‍ രാഷ്ട്രീയാധികാരം കൈമാറ്റപ്പെടുക ആണ് ഇന്ത്യയില്‍ ഉണ്ടായത് . 5961,,ഭരണഘടനയെ പറ്റി പൊതുവിമര്‍ശനം നടത്തുന്നതിന് ഇടയില്‍ ഭരണഘടനാ നിര്‍മാണസഭയിലെ ഒരു അംഗം ഇങ്ങനെ പ്രസ്താവിക്കുക ഉണ്ടായി . 5962,,ഈ കരട് യഥാര്‍ഥത്തില്‍ അഭിഭാഷകരുടെ ഒരു പറുദീസ ആണ് എന്ന് തോന്നുന്നു . 5963,,അത് വ്യവഹാരത്തിന് ഉള്ള നിരവധി വഴികള്‍ തുറന്നിടുന്നുണ്ട് . 5964,,സമര്‍ഥരും പ്രാപ്തരും ആയ നമ്മുടെ അഭിഭാഷകര്‍ക്ക് തന്മൂലം ധാരാളം ജോലി ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യും . 5965,,ഭരണഘടനയിലെ വകുപ്പുകള്‍ എഴുതി ഉണ്ടാക്കാന് ഉപയോഗിച്ച വിശദവും വിശാലവും ആയ ഭാഷാരീതി ആണ് ഇതിനു മറ്റൊരു കാരണം . 5966,,"മാത്രമല്ല , പ്രസ്തുത ഭാഷാശൈലി നീതിന്യായക്കോടതികളില്‍ മാത്രം സുപരിചിതം ആയിട്ട് ഉള്ളതും ആയിരുന്നു ." 5967,,ഭരണഘടന ഒരു സങ്കീര്‍ണരേഖ ആയത് കൊണ്ട് മാത്രം അതു വ്യവഹാരങ്ങള്‍ക്കു വളംവച്ച് കൊടുക്കുന്നത് ഒന്നായി തീരണം എന്ന് ഇല്ല . 5968,,ഒരു നിയമരേഖയുടെ ദൈര്‍ഘ്യമോ സങ്കീര്‍ണതയോ പ്രത്യക്ഷത്തില്‍ വ്യവഹാരവുമായി ബന്ധപ്പെടുത്താവുന്നത് അല്ല . 5969,,ഇതിന് ഉള്ള ഏറ്റവും നല്ല ഉദാഹരണം അമേരിക്കന്‍ ഭരണഘടനയിലെ വ്യാപാരവകുപ്പ് 4 ആണ് . 5970,,ഈ ആശയം ഇതിനെക്കാള്‍ സരളമായി പ്രസ്താവിക്കുക മിക്കവാറും അസാധ്യം ആണ് . 5971,,അതിന്‍റെ അര്‍ഥം മനസ്സിലാക്കാന്‍ ആര്‍ക്കും നിയമ സഹായം തേടേണ്ടി വരും എന്നും തോന്നുന്നില്ല . 5972,,"എന്നിട്ടും , അമേരിക്കന്‍ റിപ്പബ്ലിക്കിന്‍റെ ചരിത്രത്തില്‍ അന്ന് തൊട്ട് ഇന്നോളം അവസാനം ഇല്ലാത്ത വ്യവഹാരങ്ങള്‍ക്കു വഴിവച്ചിട്ട് ഉള്ള ഒന്ന് ആണ് ഈ വകുപ്പ് ." 5973,,ഇത്തരം ഉദാഹരണങ്ങള്‍ മറ്റു ഭരണഘടനകളില്‍ നിന്ന് ഉദ്ധരിക്കാന്‍ കഴിയും . 5974,,സംസ്ഥാനങ്ങള്‍ തമ്മില് ഉള്ള വ്യാപാരവാണിജ്യങ്ങളെ സംബന്ധിച്ച് ഉള്ള ആസ്ത്രേലിയന്‍ ഭരണഘടനയിലെ 92 വകുപ്പ് ഇത്തരത്തില് ഉള്ള ഒന്ന് ആണ് . 5975,,ഇത് ഒന്നും കൊണ്ട് അമേരിക്കയില്‍ വ്യവഹാരങ്ങള്‍ക്ക് കുറവ് ഉണ്ടായിട്ടില്ല . 5976,,ശരാശരി കണക്ക് അനുസരിച്ച് അമേരിക്കയിലെ സുപ്രീംകോടതിയില്‍ പ്രതിവര്‍ഷം 1300 കേസുകള്‍ തീരുമാനത്തിന് വരാറുണ്ട് . 5977,,"മറിച്ച് , ഇന്ത്യയില് ആകട്ടെ , സുപ്രീംകോടതിയില്‍ ഒരു കൊല്ലം ഭരണഘടനാപരമായ കേസുകള്‍ ആയിരത്തില് അധികം വന്നിട്ടില്ല ." 5978,,ഇന്ത്യന്‍ ഭരണഘടനയുടെ വിശദ സ്വഭാവം വാസ്തവത്തില്‍ വ്യവഹാരങ്ങളുടെ സാധ്യത കൂട്ടുന്നതിനു പകരം ഗണ്യമായി കുറയ്ക്കാന് ആണ് സഹായിച്ചിട്ട് ഉള്ളത് . 5979,,അമേരിക്കയുടെയും കാനഡയുടെയും ആസ്ത്രേലിയയുടെയും കാര്യത്തില്‍ ഇത് ആണ് സംഭവിച്ചിട്ട് ഉള്ളത് . 5980,,ഭരണഘടനയിലെ വകുപ്പുകള്‍ വേണ്ടത്ര വിശദം ആയി തന്നെ എഴുതിച്ചേര്‍ത്തത് കൊണ്ട് ആണ് പ്രധാനമായും ഇങ്ങനെ സംഭവിച്ചത് എന്ന് പറയാം . 5981,,ഈ വകുപ്പുകള്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരുന്ന കാലത്ത് തന്നെ അവ നിശിത വിമര്‍ശനത്തിന് പാത്രീഭവിച്ചിരുന്നു . 5982,,നിരവധി വ്യവഹാരങ്ങള്‍ക്ക് അത് വഴിവയ്ക്കും എന്ന് അന്ന് തന്നെ വിമര്‍ശകര്‍ പറഞ്ഞിരുന്നത് ആണ് . 5983,,ഈ വിഷയത്തെ സംബന്ധിച്ച് ഉള്ള കേസുകള്‍ പോലും താരതമ്യേന അത്ര വളരെ കൂടുതല് അല്ല എന്ന് ഉള്ളത് ഭരണഘടനയുടെ മെച്ചം ആണ് . 5984,,സാധാരണഗതിയില്‍ തന്നെ മൌലികാവകാശങ്ങള്‍ നിയമതര്‍ക്കങ്ങള്‍ക്ക് എന്നും മൂലകാരണം ആയി തീരാവുന്നത് ആണ് . 5985,,വ്യക്തിയും ഗവണ്‍മെന്‍റും തമ്മില് ഉള്ള സംഘട്ടനം കാലാകാലങ്ങള് ആയി തുടര്‍ന്നുവരുന്ന ഒരു പ്രശ്നം ആണ് . 5986,,"അമേരിക്കന്‍ ഭരണഘടനയിലെ "" അവകാശസംഹിത "" 5 ഇതിനു ഏറ്റവും നല്ല ഉദാഹരണം ആണ് ." 5987,,നിയമത്തിന്‍റെ പോരായ്മകള് എന്ന നിലയില്‍ അവയെ വ്യാഖ്യാനിക്കേണ്ടത് ഇല്ല . 5988,,ഭരണഘടനയെ സംബന്ധിച്ച് ഉള്ള വ്യവഹാരങ്ങള് അധികവും വാക്കുകളുടെ അര്‍ഥവ്യത്യാസത്തെ ചൊല്ലി ഉള്ളവ ആണ് . 5989,,"ഒന്നില് അധികം അര്‍ഥം ഉള്ള വാക്കുകള്‍ , അസ്പഷ്ടമായ പദപ്രയോഗങ്ങള്‍ , തീര്‍ച്ചയും മൂര്‍ച്ച ഇല്ലായ്മ എന്നീ ദൂഷ്യങ്ങള്‍ ഇതിന് ഉദാഹരണം ആയി പറയാം ." 5990,,"ഈ നിലയ്ക്കു നോക്കിയാല്‍ , ആദ്യമായി അംഗീകരിക്കപ്പെട്ട നിലയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ പല വകുപ്പുകളും തൃപ്തികരം ആയിരുന്നില്ല എന്ന് കാണാന്‍ കഴിയും ." 5991,,കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകള്‍ക്ക് ഇടയില്‍ എണ്‍പത്തിയാറു ഭരണഘടനാ ഭേദഗതികള്‍ ആവശ്യമായി വന്നതിന്‍റെ കാരണങ്ങളില് ഒന്ന് ഇത് തന്നെ ആണ് . 5992,,ഈ വകുപ്പിനെ ചൊല്ലി ഉള്ള വിവാദങ്ങളുടെ അലയടികള്‍ ഭാരതത്തിന്‍റെ അന്തരീക്ഷത്തില്‍ ഇനിയും അവസാനിച്ചിട്ടില്ല . 5993,,തീര്‍ച്ചയായും ഭരണഘടന എഴുതി ഉണ്ടാക്കിയ നിയമജ്ഞരുടെ ഗൂഢാലോചന കൊണ്ട് അല്ല ഭരണഘടന സങ്കീര്‍ണമായി തീര്‍ന്നത് . 5994,,സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്ന് ഇന്ത്യയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങള്‍ വിപുലവും സങ്കീര്‍ണവും ആയിരുന്നു . 5995,,സാരള്യത്തിനു വേണ്ടി മാത്രം ഉള്ള സാരള്യം അത്രയ്ക് ഒന്നും അഭിലഷണീയം ആണ് എന്ന് തോന്നുന്നില്ല . 5996,,നിയമപ്രധാനമായ ഒരു രേഖയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ അഭിലഷണീയമായ ഗുണവിശേഷം അതിന്‍റെ പര്യാപ്തത ആണ് എന്ന് പറയാം . 5997,,"മാത്രമല്ല , ഒരു ഭരണഘടനയുടെ മെച്ചം നിര്‍ണയിക്കപ്പെടേണ്ടത് , അത് ഉളവാക്കുന്ന ഫലങ്ങളില്‍ നിന്ന് കൂടി ആണ് ." 5998,,ഭരണഘടനാ നിര്‍മാണസഭയിലെ പല അംഗങ്ങളും ഈ പോരായ്മ സഭയുടെയും രാജ്യത്തിന്‍റെയും ശ്രദ്ധയില്‍ പെടുത്തുക ഉണ്ടായി . 5999,,ഇവരില്‍ തീവ്രവാദികളായ ചിലര്‍ കേന്ദ്രഗവണ്‍മെന്‍റും സംസ്ഥാന ഗവണ്‍മെന്‍റുകളും ഇല്ലാതാക്കണം എന്ന്വരെ വാദിക്കുക ഉണ്ടായി . 6000,,ഇന്ത്യ മുഴുവന്‍ ഗ്രാമ സ്വരാജുകള്‍ മാത്രം ഏര്‍പ്പെടുത്തിയാല്‍ മതി എന്ന് ആയിരുന്നു അവരുടെ വാദം . 6001,,ഫെഡറല്‍ വകുപ്പുകളെ വിമര്‍ശിച്ചിട്ടുള്ളവര്‍ രണ്ടു തരക്കാര് ആണ് . 6002,,അധികം പേരുടെയും അഭിപ്രായത്തില്‍ കേന്ദ്രത്തിന് ആവശ്യത്തില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിരിക്കുന്നു എന്നത് ആണ് ആക്ഷേപം . 6003,,"എന്നാല്‍ , മറ്റുള്ളവരുടെ അഭിപ്രായത്തില്‍ കേന്ദ്രത്തെ ഇനിയും ശക്തിപ്പെടുത്തുക ആണ് വേണ്ടിയിരുന്നത് ." 6004,,നമ്മുടെ ഭരണഘടന ഇക്കാര്യത്തില്‍ ഒരു സമതുലിതാവസ്ഥ ഉണ്ടാക്കുവാന് ആണ് ശ്രമിച്ചിട്ട് ഉള്ളത് . 6005,,ഇതേ പറ്റി ഭരണഘടനാ നിര്‍മാണസമിതിയുടെ അധ്യക്ഷനായ ഡോ.അംബേദ്കര്‍ പറഞ്ഞിട്ട് ഉള്ളത് ശ്രദ്ധേയം ആണ് . 6006,,കേന്ദ്രത്തിന് അധികാരങ്ങള്‍ നിഷേധിക്കാന്‍ നാം എത്ര തന്നെ ശ്രമിച്ചാലും കേന്ദ്രം ശക്തിപ്പെടുന്നത് തടയുക വിഷമം ആണ് . 6007,,"ആധുനികലോകത്തിലെ പരിതസ്ഥിതികള്‍ വച്ച് നോക്കിയാല്‍ , അധികാരകേന്ദ്രീകരണം അനിവാര്യം ആണ് എന്ന് കാണാം ." 6008,,അമേരിക്കയിലെ ഫെഡറല്‍ ഗവണ്‍മെന്‍ര് കൈവരിച്ചിട്ട് ഉള്ള വളര്‍ച്ച ഇവിടെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു . 6009,,ആധുനിക കാലഘട്ടത്തിന്‍റെ സാഹചര്യങ്ങല് ആണ് ഇതിന് കാരണം . 6010,,ഇതേ സാഹചര്യങ്ങള്‍ തന്നെ ഇന്ത്യാ ഗവണ്‍മെന്‍റിനെയും ബാധിക്കും എന്ന കാര്യം തീര്‍ച്ച ആണ് . 6011,,ഇന്നു നാം എന്തൊക്കെ ചെയ്താലും അത് ശക്തിപ്പെടുന്നതിനെ തടയുവാന്‍ നമുക്ക് കഴിയുകയില്ല . 6012,,മറുവശത്ത് അത് കൂടുതല്‍ ശക്തിപ്പെടുന്നതിന് ഉള്ള പ്രവണതയെ നാം ചെറുക്കേണ്ടിയിരിക്കുന്നു . 6013,,ദഹിക്കാവുന്നതില് അധികം ചവയ്ക്കാന്‍ അതിനെ അനുവദിച്ചുകൂടാ . 6014,,അതിന്‍റെ ഭാരത്തിന് അനുസരിച്ച് ശക്തി മാത്രമേ അതിന് ഉണ്ടായിരിക്കാന്‍ പാടുള്ളു . 6015,,അതില്‍ കൂടുതല്‍ ശക്തി നല്‍കിയാല്‍ ആ ഭാരം താങ്ങാന്‍ ആവാതെ അത് അടിതെറ്റി വീണേയ്ക്കും . 6016,,കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെ ചൊല്ലി ഉള്ള നിയമതര്‍ക്കങ്ങള്‍ അഗണ്യമാംവണ്ണം കുറവ് ആയിരുന്നു എന്ന് കാണാം . 6017,,അമേരിക്കയിലെ മൌലികാവകാശങ്ങളും കേവലാവകാശങ്ങള് അല്ല എന്നത് തര്‍ക്കമറ്റ സംഗതി ആണ് . 6018,,മേല്‍പ്പറഞ്ഞ രണ്ടു കാര്യങ്ങളിലും പരിധികള്‍ നിര്‍ണയിക്കാന് ഉള്ള പരമാധികാരം നിയമസഭയ്ക്ക് ആണ് . 6019,,നിയമസഭയിലെ ഭാരിച്ച ഭൂരിപക്ഷത്തിന്‍റെ കടന്നാക്രമണം നേരിടാന്‍ പൌരന്മാര്‍ക്ക് യാതൊരു പരിഹാരമാര്‍ഗവും ഇല്ല . 6020,,മൌലികാവകാശങ്ങളുടെ കാഴ്ചപ്പാടില്‍ ഇത് ഒരു വലിയ പോരായ്മ തന്നെ ആണ് . 6021,,പ്രകൃതിയുടെ ഭംഗി അതിന്റെ വൈരുധ്യാത്മകത ആണ് എന്ന് പറഞ്ഞത് കാള്‍ മാര്‍ക്സ് ആണ് . 6022,,വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണം ആണ് സര്‍ക്കാര്‍ലക്ഷ്യം . 6023,,ഇത് രണ്ടും ഒരു നാണയത്തിന്റെ രണ്ട് വശം ആണ് . 6024,,കൃഷി അടിസ്ഥാനമാക്കി ആയിരുന്നു കേരളത്തിന്റെ വികസനം പണ്ട് വിഭാവനം ചെയ്തത് .‌ 6025,,കേരളം വരള്‍ച്ചയുടെ ഭീഷണിയില് ആണ് . 6026,,വെള്ളം ഇല്ലാതെ കാര്‍ഷികമേഖല അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക് ആണ് നീങ്ങുന്നത് . 6027,,നെല്‍പ്പാടം ഏറ്റവും വലിയ ജലസംഭരണ കേന്ദ്രം ആണ് . 6028,,ഒരുഹെക്ടര്‍ നിലം ഒമ്പതു മാസം സംഭരിക്കുന്നത് അഞ്ചുലക്ഷംകിലോലിറ്റര്‍ വെള്ളം ആണ് . 6029,,ഏകീകൃത സിവിൽനിയമം ഇന്ത്യൻ ഭരണഘടനയുടെ സ്വപ്നങ്ങളില് ഒന്ന് ആണ്‌ . 6030,,നാം ജീവിക്കുന്നത്‌ ജസ്റ്റിസ് കൃഷ്ണയ്യരുടെ കാലത്ത് അല്ലാതെ പോയി . 6031,,വാരണാസിയിൽ വരണം എന്നത് അമ്മയുടെ വലിയ ആഗ്രഹം ആയിരുന്നു . 6032,,കഥകള് അവസാനിക്കു​മ്പോ​ഴേക്കും കാശിയുടെ മട്ട് മാറിത്തുടങ്ങി . 6033,,വിശ്വരൂപിയായി കാശി വിശ്വനാഥ ക്ഷേത്രം അഗ്നി കണക്കെ നിന്ന് തിളങ്ങി . 6034,,താഴെ ഏതു താണ്ടവത്തെയും തണുപ്പിക്കാൻ കണക്കെ ഗംഗ ശാന്തമായി ഒഴുകുന്നു . 6035,,പണ്ട് ഒക്കെ നമ്മുടെ വീട്ടിലും പറമ്പുകളിലും യഥേഷ്ടം കണ്ടിരുന്ന ഒരു വള്ളിപ്പയറ് ഇനം ആയിരുന്നു വാളമര . 6036,,പറമ്പുകളും തൊടികളിലും മരങ്ങളില്‍ ചുറ്റിപ്പിടിച്ച് വളര്‍ന്നു കയറുന്ന ഇവ ജൈവവളത്തിനും കാലിത്തീറ്റ ആയും ഉപയോഗിച്ചുവരുന്നു . 6037,,നാം ഒരു നാടന്‍ വിള ആയി കരുതിയിരുന്ന ഇത് ലോകം മുഴുവന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഔഷധഗുണം ഉള്ള പയറിനം ആണ് . 6038,,നാം ഇത് ഇളം പ്രായത്തില്‍ തന്നെ പറിച്ചെടുത്ത് തോരനും കറിയും ആക്കുന്നു . 6039,,സോയാബീന്‍ പയര്‍ പോലെ തന്നെ കുല ആയിട്ട് ആണ് പൂക്കളും കായകളും ഉണ്ടാകുന്നത് . 6040,,"മുള , കവുങ്ങ് എന്നിങ്ങനെ ഉള്ളവ ആണ് സാധാരണയായി പന്തല്‍ കെട്ടാന‍് ഉപയോഗിക്കുന്നത് ." 6041,,ചെടി വളര്‍ന്ന് പന്തലില്‍ കയറുന്ന സമയത്ത് ആണ് ആദ്യത്തെ മേല്‍വളപ്രയോഗം നടത്തേണ്ടത് . 6042,,കിഴക്കേ ഏഷ്യന്‍ വംശജന് ആയ ഈ പയറിനെ ഇംഗ്ലീഷില്‍ സ്വേര്‍ഡ്ബീന്‍ എന്ന് ആണ് വിവക്ഷിക്കുന്നത് . 6043,,"കേരളീയര്‍ വെട്ടുകത്തിപ്പയര്‍ , വാളരിപ്പയര്‍ , വാളങ്ങ , മരപ്പയര്‍ എന്നെല്ലാം ഇതിനെ വിളിക്കുന്നു ." 6044,,ഇത് മാംസ്യത്തിന്റെ പ്രകൃതിയുടെ സ്വാഭാവിക കലവറ ആണ് . 6045,,നിറയെ നാരുകള് ഉള്ള വാളങ്ങയില്‍ ധാതുലവണങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു . 6046,,"കാല്‍സ്യം , ചെമ്പ് , സള്‍ഫര്‍ , പൊട്ടാസ്യം , ഫോസ്ഫറസ് , ഇരുമ്പ് , മഗ്‌നീഷ്യം , എന്നീ മൂലകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു ." 6047,,സാധാരണ കാര്യങ്ങൾ അസാധാരണ വൈഭവത്തോടെ ചെയ്യാൻ സാധിക്കുമ്പോഴ് ആണ് ഏതൊരു ജോലിയും ശ്രേഷ്ടകരമാവുന്നത് . 6048,,ഒരു ജോലിയെ മഹത്തരമായി ചെയ്യാൻ ആദ്യം അതിനെ സ്നേഹിക്കുക ആണ് ചെയ്യേണ്ടത് . 6049,,തൊഴിൽ ജീവിതത്തിന് അർത്ഥവും മൂല്യവും മേൽലാസവും നൽകുന്നു . 6050,,ആത്മാർത്ഥമായി തൊഴിൽ എടുക്കുന്നത് പ്രാർത്ഥന ആണ് . 6051,,മനസ്സിനിണങ്ങിയ ഒരു തൊഴിൽ ഏതൊരുവന്റെയും സ്വപ്നം ആണ് . 6052,,ഒരു സ്ഥലത്തു നിന്നു മറ്റൊരു ഇടത്തേക്ക് ഭൂമി തുരന്ന് നിർമിക്കുന്ന പാത ആണ് തുരങ്കം . 6053,,ലാഭം മാത്രം നോക്കി ഒരു പൊതുമേഖലാസ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിയില്ല . 6054,,സർക്കാരി‍‍ല് നിന്നു കിട്ടുന്ന സഹായധനം അതേപടി യാത്രക്കാർക്ക് കൈമാറാൻ കഴിയണം . 6055,,വളരെയധികം മഴ ലഭിക്കുന്ന വനങ്ങളെ ആണ് മഴക്കാടുകൾ എന്നു പറയുന്നത് . 6056,,സാധാരണ ഒരു വർഷത്തിൽ 1750മി.മീ.-ൽ കൂടുതൽ മഴ ലഭിക്കുന്ന വനങ്ങളെ മഴക്കാടുകൾ എന്നു പറയാം . 6057,,ഭൂമിയിലെ മൂന്നിൽരണ്ട് ഭാഗം സസ്യങ്ങളും ജന്തുക്കളും ജീവിക്കുന്നതു മഴക്കാടുകളില്‍ ആണ് . 6058,,വണ്ണം കുറഞ്ഞ തായ്ത്തടി ഉള്ള വൃക്ഷങ്ങള്‍ ആണ് മഴക്കാടുകളിൽ പ്രധാനമായും ഉള്ളത് . 6059,,എന്നാൽ പന പോലെ ഉള്ള മരങ്ങളും വാഴ പോലെ ഉള്ള ചെറിയ സസ്യങ്ങളും മഴക്കാടുകളിൽ വളരുന്നു . 6060,,അപൂർവ്വങ്ങളായ സസ്യങ്ങളും ജന്തുക്കളും ഏറ്റവും കൂടുതൽ കാണപ്പെടുന്നതും മഴക്കാടുകളില്‍ ആണ് . 6061,,ചുറ്റുപാടുമുള്ള പ്രദേശങ്ങളേക്കാൾ വളരെ ഉയർന്ന ഭൂവിഭാഗം ആണ് പർവ്വതം എന്ന് അറിയപ്പെടുന്നത് . 6062,,പർവ്വതങ്ങൾ മണ്ണും പാറയും മറ്റ് അനുബന്ധവസ്തുക്കളും കൊണ്ട് നിർമ്മിക്കപ്പെട്ടവ ആണ് . 6063,,"പൂമ്പാറ്റ എന്ന് വിളിക്കുന്ന , പ്രാണിലോകത്തെ സൗന്ദര്യമുള്ള ജീവികള് ആയ ഷഡ്‌പദങ്ങള്‍ ആണ് ചിത്രശലഭങ്ങൾ ." 6064,,കേരളത്തിൽ ഏറ്റവും കൂടുതൽ ചിത്രശലഭങ്ങളെ കാണുന്നത് ആറളം വന്യജീവി സങ്കേതത്തില്‍ ആണ് . 6065,,"ചിത്രശലഭങ്ങളെ പല സ്ഥലങ്ങളിലും , പല കാലാവസ്ഥകളിലും കാണാൻ സാധിക്കും ." 6066,,"ചതുപ്പ് നിലങ്ങളിലും , പുൽമേടുകളിലും , മഴക്കാടുകൾ എന്നിവിടങ്ങളില് ഒക്കെ ഇവയെ കാണാൻ സാധിക്കും ." 6067,,ഭൗതികമായി നിലനിൽക്കുന്ന എല്ലാം ചേർന്നത് ആണ് പ്രപഞ്ചം . 6068,,"ഗണിതശാസ്ത്രജ്ഞന്മാര്‍ , ഗണിതത്തെ ശാസ്ത്രങ്ങളുടെ രാജ്ഞി ആയിട്ട് ആണ് കണക്കാക്കിപ്പോന്നിട്ടുള്ളത് ." 6069,,"വിറ്റാമിന്‍ എ. , തയാമിൻ , റൈബോഫഌവിൻ , വിറ്റാമിന്‍ സി , അന്നജം , കൊഴുപ്പ് എന്നിവയും അസ്‌കോര്‍ബിക് , അമിനോ ആസിഡുകൾ , എന്നിവയും നിയാസിനും വാളമരയില്‍ അടങ്ങിയിരിക്കുന്നു ." 6070,,പോഷകഗുണത്തിലും ഔഷധഗുണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ പച്ചക്കറി ഇനത്തിന്റെ ഒരു തടം എങ്കിലും നമുക്ക് വീട്ടില്‍ വളര്‍ത്താം . 6071,,2012 ലണ്ടന്‍ ഒളിമ്പിക്സ് വനിത ബാഡ്മിന്റണില്‍ വെങ്കല മെഡല്‍ നേടി ചരിത്രം കുറിച്ച താരം ആണ് ഇന്ത്യയുടെ സൈന നെഹ്വാള്‍ . 6072,,"ഇന്തോനേഷ്യന്‍ ഓപണ്‍ , ആസ്ട്രേലിയന്‍ ഓപണ്‍ , ഫിലിപ്പീന്‍സ് ഓപണ്‍ , ചൈനീസ് തായ്പെയ് ഓപണ്‍ , സിംഗപ്പൂര്‍ ഓപണ്‍ , തായ്ലന്‍ഡ് ഓപണ്‍ , സ്വിസ് ഓപണ്‍ , ഡെന്മാര്‍ക് ഓപണ്‍ , ചൈന ഓപണ്‍ , ഇന്ത്യ ഓപണ്‍ കിരീടങ്ങള് എല്ലാം സൈനയുടെ ഷെല്‍ഫില് ഉണ്ട് ." 6073,,ഞാനും എന്‍റെ അച്ഛനും അമ്മയും കൂടി ഭൂതത്താന്‍കെട്ട് അണക്കെട്ടും തട്ടേക്കാട് സാലിം അലി പക്ഷിസങ്കേതവും കാണാന്‍ പോയി . 6074,,അവിടെ ഞങ്ങള്‍ ബോട്ട് സവാരി നടത്തി . 6075,,ബോട്ട് സവാരിക്ക് ഇടയില്‍ പക്ഷികളെയും കുരങ്ങന്മാരെയും കണ്ടു . 6076,,അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സൈബീരിയന്‍ കൊക്ക് ആയിരുന്നു . 6077,,ഞങ്ങള്‍ക്ക് വേണ്ടി പോസ് ചെയ്യുന്നത് പോലെ ആയിരുന്നു അതിന്‍റെ ഇരിപ്പ് . 6078,,ബോട്ട് ഡ്രൈവര്‍ എല്ലാ പക്ഷികളുടെയും പേര് പറഞ്ഞുതന്നു . 6079,,ബോട്ട് സവാരിക്ക് ഇടെ വിശാലമായ കാടിന്‍റെ അരികത്ത് എത്തിയപ്പോള്‍ കുരങ്ങന്മാര്‍ മരച്ചില്ലകള്‍ കുലുക്കി വിചിത്രമായ ശബ്ദങ്ങള് ഉണ്ടാക്കി ഞങ്ങളെ ഓടിക്കാന്‍ ശ്രമിച്ചു . 6080,,ബോട്ട് ഡ്രൈവര്‍ ആ കാട്ടില്‍ പുലി ഉണ്ട് എന്ന് പറഞ്ഞത് കേട്ട് ഞാന്‍ പേടിച്ചു . 6081,,പശ്ചിമഘട്ടത്തിന്‍റെ ഒരു ഭാഗം ആണ് ആ കാട് . 6082,,ബോട്ട് സവാരി കഴിഞ്ഞ് ഞങ്ങള്‍ ഭൂതത്താന്‍കെട്ട് അണക്കെട്ട് കാണാന്‍ പോയി . 6083,,വിശാലമായ കാടിന്‍റെ ഉള്ളിലൂടെ ആയിരുന്നു യാത്ര . 6084,,ഭാഷയുടെ പഴയ ഈടുവെപ്പുകളും ദേശത്തിന്‍റെ ചരിത്രവും വായിച്ചെടുക്കുന്നത് പഴയ ലിഖിതങ്ങള് ഉപയോഗിച്ച് ആണ് . 6085,,ഇന്നത്തെ വയനാട് ജില്ലയിലെ എടക്കല്‍ ഗുഹയില്‍ കാണുന്ന ശിലാലിഖിതങ്ങളില്‍ നിന്ന് ആണ് കേരളീയരുടെ എഴുത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത് . 6086,,എടക്കല്‍ ഗുഹയില്‍ തെക്കെ ചുമരിലും വടക്കെ ചുമരിലും ആയി ആകെ 74 അക്ഷരങ്ങള് ആണ് ഉള്ളത് . 6087,,ഇതില്‍ ഒരു അക്ഷരം വട്ടെഴുത്തിലും രണ്ട് അക്ഷരങ്ങള്‍ പഴയ കന്നട ലിപിയും ആണ് . 6088,,ബാക്കി 71 അക്ഷരങ്ങള്‍ ബ്രാഹ്മി ആണ് . 6089,,വടക്കേ ചുമരില്‍ ആറു വരികളില് ആയി ഇരുപത്തൊന്ന് അക്ഷരങ്ങളും തെക്കേ ചുമരില്‍ മൂന്നു വരികളില് ആയി അമ്പത്തിമൂന്ന് അക്ഷരങ്ങളും ആണ് ഉള്ളത് . 6090,,ഇന്ത്യയിലെ ഏറ്റവും പഴയ ലിപിവ്യവസ്ഥ ആണ് ബ്രാഹ്മി . 6091,,മലയാളം ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഭാഷകള്‍ അക്ഷരോച്ചാരണ ഭാഷകള് ആണ് . 6092,,മലയാളത്തില്‍ സ്വരം ആയും വ്യഞ്ജനം ആയും വരുന്ന ഒരു അക്ഷരം ഉണ്ട് . 6093,,സ്വരങ്ങളുടെ പട്ടികയില്‍ ‘ അം ’ എന്നും വ്യഞ്ജനാക്ഷരങ്ങളുടെ കൂട്ടത്തില്‍ ‘ മ ’ എന്നും ആണ് അതിനെ സ്ഥാനപ്പെടുത്തിയിരിക്കുന്നത് . 6094,,എഴുത്ത് മനുഷ്യന്‍റെ വലിയ കണ്ടുപിടിത്തങ്ങളില് ഒന്ന് ആണ് . 6095,,ഭാഷയിലെ ശബ്ദങ്ങളെ നേരിട്ട് പ്രതിനിധാനം ചെയ്യുന്ന ലിപികളെ അക്ഷരലിപികള്‍ എന്ന് ആണ് പറയുന്നത് . 6096,,നമ്മുടെ മലയാളം അക്ഷരലിപി സ്വീകരിച്ച ഭാഷ ആണ് . 6097,,വര്‍ണലിപിയും അക്ഷരലിപിയും അല്ലാത്ത വേറൊരുതരം ലിപിവ്യവസ്ഥയും നിലവില് ഉണ്ട് . 6098,,ഒരു പദത്തെയോ പദക്കൂട്ടത്തെയോ ഒറ്റ ലിപി കൊണ്ട് കുറിക്കുന്ന രീതി ആണ് അത് . 6099,,കടലാസില്‍ സൂര്യന്‍റെ ലഘുചിത്രം വരച്ച് സൂര്യന്‍ എന്നു വായിക്കുന്നതു പോലെ ആണ് അത് . 6100,,ചൈനീസ് ഭാഷ ഈ രീതിയില്‍ ഉള്ളത് ആണ് . 6101,,ആ ഭാഷയിലെ എല്ലാ രൂപങ്ങളും സൂര്യന്‍ എന്ന മട്ടില്‍ യാഥാര്‍ഥ്യവുമായി നേരിട്ടു ബന്ധമുള്ളത് അല്ല . 6102,,ഇത്തരം ലിപികളെ പദലിപി എന്നു പറയാം . 6103,,അല്ലായിരുന്നു എങ്കില്‍ പദലിപി ആയിരുന്നു നല്ലത് . 6104,,എല്ലാ ഭാഷകള്‍ക്കും കൂടി ഒരു ലിപി മതിയായിരുന്നു . 6105,,ടെലിവിഷന്‍ കാണാത്തതു കൊണ്ട് എന്തെങ്കിലും കാര്യമായി നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് കരുതുന്നില്ല എന്ന് പ്രമുഖ സാംസ്‌കാരികവിമര്‍ശകനും എഴുത്തുകാരനും ആയ പ്രൊഫസര്‍ ഐജാസ്അഹമ്മദ് പറഞ്ഞു . 6106,,കഴിഞ്ഞ ആറേഴ് വര്ഷം ആയി എന്റെ വീട്ടില് ടെലിവിഷന്‍സെറ്റ് ഇല്ല . 6107,,അതുകൊണ്ട് എന്തെങ്കിലും നഷ്ടം ഉണ്ടായതായി ഞാന്‍ വിശ്വസിക്കുന്നില്ല . 6108,,ടെലിവിഷനില്‍ നല്ല പരിപാടികള് ഇല്ല എന്ന് കൂടുതലും ചവറുകള്‍ ആണ് . 6109,,""" ചെന്നൈയില്‍ ഏഷ്യന്‍ കോളേജ് ഒഫ് ജേണലിസം സംഘടിപ്പിച്ച ചടങ്ങില്‍ ' വസ്തുത എന്ന ജനാധിപത്യമൂല്യം ' എന്ന വിഷയത്തിമേല്‍ സംസാരിക്കുകയായിരുന്നു പ്രൊഫസര്‍ ഐജാസ്അഹമ്മദ് ." 6110,,ഇന്റര്‍നെറ്റ് അധിഷ്ഠിതമായ സമാന്തരമാദ്ധ്യമങ്ങളില്‍ നിന്ന് ആണ് താന്‍ വിവരങ്ങളും വസ്തുതകളും ശേഖരിക്കുന്നത് എന്ന് ഐജാസ് പറഞ്ഞു . 6111,,""" നിത്യേന രണ്ടു മണിക്കൂറ് എങ്കിലും ഇത്തരം വെബ്‌സൈറ്റുകളും ബ്‌ളോഗുകളും ഞാന്‍ നോക്കുന്നുണ്ട് ." 6112,,സമര്‍പ്പണബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ ആണ് ഈ സൈറ്റുകള്‍ക്കു പിന്നില്‍ . 6113,,വിവരങ്ങളുടെ സ്വതന്ത്രം ആയ ശേഖരണവും വിശകലനവും നമുക്ക് ഇടയില്‍ ഇനിയും വ്യാപകമായ ഒരു സംസ്‌കൃതി ആയിട്ടില്ല . 6114,,വന്‍കിട കമ്പനികളുടെ മാദ്ധ്യമങ്ങളെ തന്നെ ആണ് വിവരങ്ങള്‍ക്കും വസ്തുതകള്‍ക്കും ആയി നമ്മള്‍ കൂടുതല്‍ ആശ്രയിക്കുന്നത് . 6115,,തങ്ങള്‍ക്ക് ആവശ്യം ഇല്ലാത്ത സത്യം പറയാന്‍ ഈ വന്‍കിട മാദ്ധ്യമങ്ങള്‍ തയ്യാറാവില്ല . 6116,,കമ്പനികളുടെ കുറ്റങ്ങള്‍ അംബാനിമാരുടെയോ മര്‍ഡോക്കിന്റെയോ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു് ചെയ്യില്ല . 6117,,കര്‍ഷകരുടെ ആത്മഹത്യകള്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ മൂലം ആണ് സംഭവിക്കുന്നത് . 6118,,"ഇത്തരം നയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ ഏത് സര്‍ക്കാരിന്‍ ആണ് താല്‍പര്യം ഉണ്ടാവുക ? "" ഐജാസ് ചോദിച്ചു ." 6119,,""" പക്‌ഷേ , മറുവശത്ത് നിരവധി സമാന്തരമാദ്ധ്യമങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ആണ് ഈ കാലഘട്ടത്തിന്റെ സവിശേഷത ." 6120,,സത്യം ഇന്ന് ഇപ്പോള്‍ അങ്ങിനെയങ്ങ് മൂടിവെയ്ക്കാനും അടിച്ചമര്‍ത്താനും ആവില്ല . 6121,,""" വസ്തുതകള്‍ അറിയാന്‍ ആകും എന്നത് സാദ്ധ്യം ആണ് എന്നുമാത്രമല്ല അത് ഒരു ധാര്‍മ്മിക ബാദ്ധ്യത കൂടി ആണ് ." 6122,,ഹിറ്റ്‌ലറുടെ ക്രൂരതകള്‍ അറിഞ്ഞിരുന്നില്ല എന്നു പറഞ്ഞ് സ്വയം കൈ കഴുകാന്‍ പണ്ട് ' നല്ല ' ജര്‍മ്മന്‍കാര്‍ക്കു കഴിഞ്ഞിരുന്നു . 6123,,എന്നാല്‍ ഇന്ന് ഇപ്പോള്‍ അങ്ങനെ കൈ കഴുകി രക്ഷപ്പെടാന്‍ നമുക്ക് ആവില്ല . 6124,,അറിയണം എന്ന് ഉള്ളവര്‍ക്ക് സത്യം അറിയാന്‍ വഴികള്‍ ഉണ്ട് . 6125,,നിങ്ങളുടെ ചുറ്റും ഉള്ള ക്രൂരതകള്‍ നിങ്ങള്‍ അറിയുന്നില്ല എങ്കില്‍ അത് നിങ്ങളുടെ നിഷ്‌ക്രിയത്വം ആണ് സൂചിപ്പിക്കുന്നത് . 6126,,അജ്ഞത നിഷ്‌ക്രിയത്വം ആണ് . 6127,,നിഷക്രിയര്‍ക്ക് ജനാധിപത്യബോധം ഉള്ള പൗരന്‍മ്മാര ആവാന്‍ കഴിയില്ല . 6128,,എന്തിനേയും സംശയിക്കുക എന്നത് ആണ് പത്രപ്രവര്‍ത്തകന്റെ പ്രഥമദൗത്യം എന്ന് ഐജാസ് ചൂണ്ടിക്കാട്ടി . 6129,,അധികാരവര്‍ഗ്ഗം മറച്ചുവെയ്ക്കുന്ന സത്യങ്ങള്‍ ആണ് പത്രപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടു് ചെയ്യേണ്ടത് . 6130,,അവര്‍ നിത്യേന ഇറക്കുന്ന പ്രസ്താവനകളുടെ റിപ്പോര്‍ട്ടിങ് അല്ല പത്രപ്രവര്‍ത്തനം . 6131,,ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഭരണം അല്ല . 6132,,ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്നവരെ ചോദ്യം ചെയ്യാനുള്ള ന്യൂനപക്ഷത്തിന്റെ അവകാശം ആണ് ജനാധിപത്യം . 6133,,31 ശതമാനത്തിന്റെ മാത്രം വോട്ടു കിട്ടി ആണ് മോദി അധികാരത്തിലേറിയിരിക്കുന്നത് . 6134,,ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ന്യൂനപക്ഷസര്‍ക്കാരുകള്‍ ആണ് നമുക്ക് മുന്നില്‍ ഉള്ളത് . 6135,,ഭരിക്കുന്ന ന്യൂനപക്ഷത്തെ ചോദ്യം ചെയ്യുന്ന ന്യൂനപക്ഷം ആയിരിക്കണം പത്രപ്രവര്‍ത്തകര്‍ . 6136,,ഭരണകൂടത്തിന്റെ താല്‍പര്യത്തിന്‍ എതിരെ നിലകൊള്ളുമ്പോള് ആണ് വസ്തുതകള്‍ ജനാധിപത്യമൂല്യം കൈവരിക്കുന്നത് . 6137,,പത്രപ്രവര്‍ത്തനം പഠിച്ച് ബിരുദം എടുത്ത ശേഷം മിക്കവാറും വിദ്യാര്ഥികള് കോര്‍പറേറ്റ് മാദ്ധ്യമങ്ങളില്‍ ആയിരിക്കും ജോലി ചെയ്യുക എന്ന് പ്രെഫസര്‍ ഐജാസ് പറഞ്ഞു . 6138,,""" പണ്ട് ചെഗുവേര പറഞ്ഞത് ആണ് ഇവരോട് എനിക്ക് പറയാന് ഉള്ളത് ." 6139,,ക്യൂബന്‍വിപ്ലവത്തിന്റെ തുടക്കകാലത്ത് തന്നെ വന്ന് കണ്ട ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകനോട് ചെ പറഞ്ഞു . 6140,,നിങ്ങള്‍ ഒരു വന്യമൃഗത്തിന്റെ വയറ്റില്‍ ആണ് . 6141,,നിങ്ങള്‍ക്കു ചെയ്യാന് ആവുന്നത് കൂടുതല്‍ ശക്തിയായി തൊഴിക്കുക എന്നത് ആണ് . 6142,,കോര്‍പറേറ്റ് മാധ്യമങ്ങളില് പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകര്‍ക്കും കൂടുതല്‍ ശക്തം ആയി തൊഴിക്കാന്‍ കഴിയണം - പ്രൊഫസര്‍ ഐജാസ് പറഞ്ഞു . 6143,,ഏഷ്യന്‍ കോളേജ് ഒഫ് ജേര്‍ണലിസം ചെയര്‍മാന്‍ ശശികുമാര്‍ പ്രൊഫസര്‍ ഐജാസ് അഹമ്മദിനെ പരിചയപ്പെടുത്തി . 6144,,ശാരീരികമായ ഇടപഴകലുകളില്‍ പോലും സ്നേഹം അല്ലാതെ പ്രണയകാമനകള്‍ ദൃശ്യം അല്ല . 6145,,കഥാപാത്രത്തോട് തികഞ്ഞ നീതി പുലര്‍ത്തുന്ന പ്രകടനം ആണ് ചലച്ചിത്രകുടുംബത്തിലെ ഈ ഇളമുറക്കാരിയുടേത് . 6146,,എ.ആര്‍.റഹ്മാന്‍െറ സംഗീതവും അനില്‍മത്തേയുടെ ഛായാഗ്രഹണവും റസൂല്‍പൂക്കുട്ടിയുടെ ശബ്ദസന്നിവേശവും ചിത്രത്തെ കൂടുതല്‍ ആസ്വാദ്യകരം ആക്കുന്നുണ്ട് . 6147,,യുവത്വത്തിന്റെ പ്രസരിപ്പ് ആണ് സമകാലികമലയാള സിനിമയില്‍ ദൃശ്യം ആവുന്നത് . 6148,,ആണിനെ വളക്കാന്‍ ശ്രമിക്കുന്ന പെണ്ണിന്റെ കഥ ആണ് ഓംശാന്തിഓശാന . 6149,,അവതരണത്തിലെ പുതുമ കൊണ്ടും നിര്‍മാണ മികവ് കൊണ്ടും സിനിമ ബോറടിപ്പിക്കുന്നില്ല . 6150,,"തന്‍്റേടിയായ , ആണിനെ പോലെ നടക്കാന്‍ ശ്രമിക്കുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി ആയ പൂജക്ക് തന്റേടം ഉള്ള ഹിന്ദുയുവാവ് ആയ ഗിരിയോട് തോന്നുന്ന പ്രണയ കഥ ആണ് ഓംശാന്തിഓശാന ." 6151,,അവതരിപ്പിക്കുന്ന പ്രമേയം പഴഞ്ചന്‍ ആണ് എങ്കിലും അവതരണത്തിലും പരിചരണത്തിലും പുതുമ കെണ്ടുവരാന്‍ ഉള്ള കഴിവ് ന്യൂജനറേഷന്‍ സിനിമാക്കാരുടെ പ്രത്യേകത ആണ് . 6152,,സാമൂഹിക പ്രതിബദ്ധത ഉള്ള വിദ്യാസമ്പന്നന്‍ ആയ യുവാവ് ആണ് ഗിരി . 6153,,സാമൂഹ്യം ആയ ചില നടപ്പുരീതികളെയും സാമ്പ്രദായിക ശാഠ്യങ്ങളെയും സിനിമ ചോദ്യം ചെയ്യുന്നുണ്ട് . 6154,,മലയാള സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും തകര്‍ത്തഭിനയിക്കുന്ന കാലത്ത് കുഞ്ചാക്കോബോബന് ഏഴ് വയസ് മാത്രം ആയ 80കളില്‍ ആണ് സിനിമയിലെ നായിക പൂജ ജനിക്കുന്നത് । 6155,,80തുകളില്‍ ജനിച്ച് 90കളിലൂടെ രണ്ടായിരം ആണ്ടിലേക്ക് കടന്ന മലയാളിയുടെ മനസ്സില്‍ ഈ രംഗങ്ങള്‍ ഗൃഹാതുരത ഉണര്‍ത്തും എന്നതില്‍ സംശയം ഇല്ല । 6156,,ആശുപത്രിയിലെ പ്രസവ റൂമിന് മുമ്പിലൂടെ ടെന്‍ഷനോടെ നടക്കുന്ന മാത്യൂവിനോട് നഴ്സ് വന്ന് ഒരു ആണ്‍കുട്ടി ജനിച്ചത് അറിയിക്കുന്നു । 6157,,ഇത് കേട്ട് ആശുപത്രിയില്‍ ഉള്ള മറ്റൊരാള്‍ അദ്ദേഹത്തിനോട് പറയുന്നത് ആണ്‍കുട്ടി ആയത് നന്നായി എന്ന് ആണ് । 6158,,എന്നാല്‍ ഉടന്‍ നഴ്സ് വന്ന് ജനിച്ചത് പെണ്‍കുട്ടി തന്നെ എന്ന് തിരുത്തുന്നു । 6159,,അതിനാല്‍ തന്നെ അവള്‍ ആണിനെ പോലെ നടക്കുന്നു । 6160,,അങ്ങിനെ ആണ് പൂജ അന്നാട്ടിലെ സാമൂഹ്യസേവകനും തന്‍്റേടിയും ആയ ഗിരി എന്ന ചെറപ്പക്കാരനെ കണ്ടെത്തുന്നത് । 6161,,സിനിമയിലെ ആക്ഷേപഹാസ്യങ്ങള്‍ വളരെ നിലവാരം പുലര്‍ത്തി । 6162,,പതിവ് രീതിയില്‍ നിന്ന് മാറി ചെക്കനെ കാണാന്‍ പോകുന്ന പെണ്ണ് കാണികളെ നന്നായി രസിപ്പിച്ചിട്ടുണ്ട് । 6163,,എന്‍ട്രന്‍സ് കോച്ചിങ്ങ് എന്ന പേരില്‍ കുട്ടികളുടെ ഭാവി തുലക്കുന്ന കേരളത്തിലെ ജനാധിപത്യവിരുദ്ധ ഇടങ്ങളെ കളി ആക്കാനും സിനിമക്ക് ആയിട്ടുണ്ട് । 6164,,ഇങ്ങനെ ഒക്കെ ആണ് എങ്കിലും മലയാള സിനിമ കാലങ്ങള്‍ ആയി ശീലിച്ചു പോരുന്ന സവവര്‍ണ സ്ത്രീ വിരുദ്ധതഘടനയെ തന്നെ ആണ് ഓംശാന്തിഓശാനയും പിന്തുടരുന്നത് . 6165,,ഗിരിയുടെ ധീരതക്ക് അടിസ്ഥാന യോഗ്യതയില് ഒന്ന് ആയി പറയുന്നത് അയാള്‍ എസ്.എഫ്.ഐക്കാരന്‍ ആണ് എന്നത് ആണ് . 6166,,സ്ത്രീകളോട് അപമര്യാദ ആയി പെരുമാറുന്നവരും കഫെയില്‍ അവിഹിത കേളികളില്‍ ഏര്‍പെടുന്നവരും കറുത്തവര്‍ ആകുന്നത് എന്ത് കൊണ്ട് ആണ് തുടങ്ങി കുറേ ചോദ്യങ്ങള്‍ സിനിമ അവശേഷിക്കുന്നുണ്ട് . 6167,,നായികാപ്രാധാന്യം ഉള്ള സിനിമയിലെ പൂജമാത്യുവിനെ നസ്റിയ മികച്ചത് ആക്കി . 6168,,വിവാഹ ശേഷം അഭിനയം തുടരും എങ്കില്‍ ഇത്തരം വേഷങ്ങളില്‍ നസ്രിയയെ ഇനിയും പ്രതീക്ഷിക്കാം . 6169,,"‘ ഇന്നു നിന്നെ വീട്ടില്‍ കേറ്റില്ല , പച്ചവെള്ളം തരില്ല ‘ തുടങ്ങിയ അമ്മഭീഷണികളെ നിസാരമായി അവഗണിച്ച് കൂട്ടുകാരന്റെ വിളി മാത്രം കേട്ട് പറമ്പിലേക്ക് ഓടിയ കാലം ." 6170,,എന്ത് കള്ളം പറഞ്ഞും ‘ ക്രീസില്‍ ‍തന്നെ ’ നില്‍ക്കുന്ന ബാറ്റിങ് മോഹിയായ കൂട്ടുകാരന്‍ . 6171,,ഏത് ഒരു മലയാളി നാട്ടിന്‍പുറത്തുകാരനും തന്റെത് എന്ന് തോന്നുന്ന അനുഭവങ്ങള്‍ കൊണ്ട് ആണ് ചിത്രം മെനഞ്ഞിരിക്കുന്നത് . 6172,,ജീവിതം ക്രിക്കറ്റിന് സമര്‍പ്പിച്ച സച്ചിന്റെ പ്രായത്തില്‍ ഉള്ള രമേശന് ഒപ്പം ആണ് കഥയുടെ സഞ്ചാരം . 6173,,പകരം നേടിയ നല്ല കൂട്ടുകാരും അച്ഛന്റെ ലെയ്ത്തിലെ പണിയും ദാരിദ്ര്യത്തോളം എത്തിയ ജീവിതവും അയാള്‍ തന്നെ തെരഞ്ഞെടുത്തത് ആയിരുന്നു . 6174,,പക്ഷേ കളിക്കാന്‍ ഇഷ്ടം ഉള്ള മകനെ ആ വഴിയെ മറ്റൊരു സച്ചിന്‍ ആക്കാന്‍ ഇറങ്ങിത്തിരിക്കുന്നിടത്ത് ആണ് സിനിമയുടെ അവസാന കാഴ്ച . 6175,,പ്രായത്തിന്‌ ഒപ്പം പക്വം ആകുന്ന ജീവിതക്കാഴ്ചകളിലൂടെ രണ്ടാം പകുതിക്ക് സ്വാഭാവിക വിരസത കൈവരുന്നു എങ്കിലും കളി കാണുന്ന ആവേശം സ്ക്രീനില്‍ എത്തിക്കാന്‍ അവസാന ഭാഗങ്ങളില്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . 6176,,പ്രദീഷ്വര്‍മയുടെ കാമറ കുട്ടിക്കാലത്തിന്റെ നിറപകര്‍ച്ചകള്‍ ഭംഗിയായി പകര്‍ത്തിയിട്ടുണ്ട് . 6177,,15 മുതല്‍ 40 വരെ ഉള്ള പ്രായഭേദങ്ങള്‍ തന്‍മയത്വത്തോടെ രമേശനിലൂടെ നിവിന്‍പോളി അവതരിപ്പിക്കുന്നു . 6178,,രമേശന്റെ ഭാര്യ ആയി വേഷം ഇട്ട സ്രിന്റഅഷാബിന് പൊട്ടിപ്പെണ്ണിന്റെ ചേഷ്ടകള്‍ എളുപ്പത്തില്‍ വഴങ്ങുന്നുണ്ട് . 6179,,മോനോന്‍ വേഷം ഉടയാത്ത രൂപത്തില്‍ ആവര്‍ത്തന കാഴ്ച ആയി . 6180,,അവിടെ ആണ് 1983 ഒരു പുതിയ അനുഭവം ആകുന്നത് . 6181,,എ.ബി.സി.ഡിയില്‍ നിന്നിറക്കിയ ജേക്കബ്ഗ്രിഗറിക്ക് നുറുങ്ങു നര്‍മത്തിന്റെ ആയുസ് ആണ് ചിത്രത്തില്‍ . 6182,,ബാല്യകാലസഖി എന്ന അനശ്വരകൃതി ഞാന്‍ വായിച്ചത് വളരെ കുട്ടിക്കാലത്ത് . 6183,,ഈ പരിമിതികള്‍ക്ക് ഇടയില്‍ ആണ് പ്രമോദ് പയ്യന്നൂര്‍ ബഷീറിയന്‍ ഇതിഹാസത്തെ അഭ്രപാളികളില്‍ എത്തിക്കാന്‍ തന്രേറടം കാണിച്ചിരിക്കുന്നത് എന്നത് ആണ് ശ്രദ്ധേയം . 6184,,ഉറക്കം ഉണര്‍ന്ന മജീദ് പിന്നാലെയും . 6185,,അയാള്‍ കൊല്‍ക്കത്തയിലെ ഒരു പ്രസ് ഉടമ ആണ് . 6186,,ശശികുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെയും അയാളുടെ മകളുടെയും അവര്‍ സ്നേഹത്തോടെ തൊഴില്‍ നല്‍കുകയും ചെയ്യുന്ന മജീദിന്റെയും ഒരുമിക്കലുകള്‍ക്ക് ഇടയില്‍ ജീവിതം എന്ന യാഥാര്‍ഥ്യം കടന്നുവരിക ആയിരുന്നു . 6187,,അപ്പോഴ് ആണ് പോയ നൂറ്റാണ്ടിന്റെ നാട്ടുമ്പുറത്തിലേക്ക് ഉള്ള പറിച്ചുനടല്‍ എന്ന അത്ഭുതം കൊട്ടകയില്‍ നിറഞ്ഞുപെയ്ത് തുടങ്ങിയത് . 6188,,അവിടെ വലിയ പ്രമാണി ആയി മജീദിന്റെ ബാപ്പയും വായില്‍ വെള്ളിക്കരണ്ടിയും ആയി പിറന്ന മജീദ് അടക്കം ഉള്ള മക്കളും കഴിയുന്നു . 6189,,മിന്നല്‍ വീശിയാല്‍ അതിന്റെ അംശം ഈ കുടിലിന് അകത്ത് കൃത്യമായി എത്തും . 6190,,അത് ഒരു ബാപ്പയും ഉമ്മയും അവരുടെ രണ്ട് പെണ്‍മക്കളും ആണ് . 6191,,മജീദിന്റെയും സുഹറയിലൂടെയും ബാല്യകാലം പറയുമ്പോള്‍ കൊട്ടക തരളിതം ആകുക ആയിരുന്നു . 6192,,പടത്തിന്റെ ആദ്യ പകുതിയിലെ ഈ ദൃശ്യങ്ങള്‍ എല്ലാം വല്ലാത്ത ഒരനുഭവം ആയിരുന്നു തിയറ്ററില്‍ ഉണ്ടാക്കിയത് . 6193,,അതിന്റെ പേരില്‍ മാഷിന്റെ ചൂരല്‍ക്കഷായം കൈവെള്ളയില്‍ ഏറ്റുവാങ്ങുമ്പോള്‍ അവന് ഒപ്പം നിശബ്ദമായി കരയാന്‍ അവള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ . 6194,,ഓര്‍മകളില്‍ നിന്ന് ഉണര്‍ന്ന് കൊല്‍ക്കത്തയിലെ പരദേശി ജീവിതത്തിലേക്ക് ഉള്ള പ്രയാണത്തിന്‍ ഇടയില്‍ എന്നാല്‍ ഈ താളം സംവിധായകനും തിരക്കഥാകൃത്തിനും എപ്പോഴ് ഒക്കയോ നഷ്ടപ്പെടുകയും ചെയ്യുന്നു . 6195,,എന്നാല്‍ അത് എല്ലാം തലയോലപറമ്പ് എന്ന ഗ്രാമത്തിന്റെ മജീദിന്‍െറയും സുഹറയുടെയും ഒപ്പം ഉളള ഗ്രാമജനതയുടെയും വിശേഷങ്ങളില്‍ ‍കൂടി സംവിധായകന്‍ മറികടക്കുന്നു . 6196,,നായകനും നായികയും തമ്മില്‍ ഉള്ള പ്രായവ്യത്യാസം വലിയ കല്ലുകടി ഉണ്ടാക്കാതെ മേക്കപ്പുകാരന്റെ കൃപ കൊണ്ട് അങ്ങ് പോയി . 6197,,‘ ബാല്യകാലസഖി ‘ നല്ല സംരംഭം ആണ് . 6198,,എന്നാല്‍ അതിലെ ദൃശ്യഭംഗിയും ഹൃദയം കവരുന്ന എത്രയോ രംഗങ്ങളും ഗാനചിത്രീകരണവും ഒക്കെ പ്രമോദ്പയ്യന്നൂരിന് എന്നും അഭിമാനിക്കാന്‍ കഴിയുന്ന ഒരു സംവിധായകന്‍ ആക്കുന്നു . 6199,,ഫ്രൈഡേക്ക് ശേഷം ലിജിന്‍ജോസ് സംവിധാനം ചെയ്യുന്ന ‘ ലോപോയന്‍റ് ’ വരുന്നു . 6200,,അഭിഭാഷകന്‍ ആയ സത്യനാഥ ആണ് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ . 6201,,"ജോയ്മാത്യൂ , സുരാജ് വെഞ്ഞാറമൂട് , നെടുമുടിവേണു , പി.ബാലചന്ദ്രന്‍ , കൃഷ്ണ , പ്രവീണ , ദേവന്‍ , റിയസൈറ , കെ.പി.എ.സിലളിത തുടങ്ങിയവര്‍ ആണ് മറ്റ് അഭിനേതാക്കള്‍ ." 6202,,ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത് . 6203,,സെന്‍ട്രല്‍പിക്ചേഴ്സ് തിയറ്ററില് എത്തിക്കും . 6204,,യഥാര്‍ഥ തൊഴിലാളികളെയടക്കം മൂവായിരത്തോളം അഭിനേതാക്കളെ അണിനിരത്തി അഞ്ച് വര്‍ഷത്തോളം നീണ്ട മുന്നൊരുക്കങ്ങള്‍ക്ക് ഒടുവില്‍ തയ്യാറ് ആക്കിയ ‘ സന്തത്തിന്‍െറകനല്‍വഴികളില്‍ ‘ തിയറ്ററുകളില്‍ എത്തി . 6205,,പി.കൃഷ്ണപിള്ളയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് ആണ് സിനിമ പുരോഗമിക്കുന്നത് എന്ന് സംവിധായകന്‍ അനില്‍വി. നാഗേന്ദ്രന്‍ പറഞ്ഞു . 6206,,കേരളത്തിന്‍െ പഴയ കാര്‍ഷിക ഗ്രാമീണ പശ്ചാത്തലം ഒരുക്കാന്‍ ആറ് കിലോമീറ്ററോളം ചുറ്റളവില്‍ സെറ്റ് സജ്ജം ആക്കിയായിരുന്നു ചിത്രീകരണം . 6207,,നടനും സംവിധായകനും ആയ സമുദ്രക്കനി ആണ് പി.കൃഷ്ണപിള്ള ആയി വേഷം ഇടുന്നത് . 6208,,"81കാരി ആയ പി.കെ.മേദിനി നായിക , ഗായിക , സംഗീതസംവിധായിക എന്നീ മൂന്ന് മേഖലകളില്‍ ചിത്രത്തിന്‌ സംഭാവന നല്‍കിയിട്ടുണ്ട് ." 6209,,എട്ട് പ്രഗത്ഭരായ സംഗീത സംവിധായകരും ഇരുപതോളം ഗായകരും ഒന്നിച്ചുചേരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന്‍ ഉണ്ട് . 6210,,"ഹിന്ദി , തമിഴ് , തെലുങ്ക് ചിത്രങ്ങളില്‍ ശ്രദ്ധേയനായ കവിയരശ് ആണ് ഛായാഗ്രഹന്‍ ." 6211,,"പട്ടണംറഷീദ് ചമയവും , ഇന്ദ്രന്‍സ്ജയന്‍ വസ്ത്രാലങ്കാരവും , ബി.അജിതകുമാര്‍ എഡിറ്റിങ്ങും , മാഫിയാശശി , സംഘട്ടനവും നിര്‍വഹിച്ചിട്ടുണ്ട് ." 6212,,മമ്മൂട്ടിയെ നായകന്‍ ആക്കി നവാഗതന്‍ ആയ ഷിബുഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ‘ പ്രെയ്സ്ദിലോര്‍ഡില്‍ ’ ഒരു ഗാനം കൂടി ഉള്‍പെടുത്തുന്നു . 6213,,എന്നാല്‍ മികച്ച ഈ ഗാനം ഒഴിവാക്കേണ്ടതില്ല എന്നു പിന്നീട് തീരുമാനിക്കുക ആയിരുന്നു . 6214,,സക്കറിയയുടെ ‘ പ്രെയ്സ് ദി ലോര്‍ഡ് ’ എന്ന നോവലിന്‍െ സിനിമാവിഷ്കാരം ആണ് ഈ ചിത്രം . 6215,,‘ ഇമ്മാനുവലില്‍ ' മമ്മൂട്ടിയുടെ നായിക ആയ റീനു മാത്യൂസ് ആണ് ഇതിലും നായിക . 6216,,ടി.പി.ദേവരാജന്‍ ആണ് തിരക്കഥ . 6217,,ഗാലക്സി ഫില്‍ഇംസിന്‍റെ ബാനറില്‍ മിലന്‍ജലീല് ആണ് ചിത്രം നിര്‍മിക്കുന്നത് . 6218,,പ്രദീപ് നായര്‍ ആണ് ഛായാഗ്രാഹകന്‍ . 6219,,മലയാള സിനിമയില്‍ ഇത് ക്രിക്കറ്റിന്റെ കാലം ആണ് അത്രേ . 6220,,റോമന്‍സ് എന്ന ഹിറ്റു ചിത്രത്തിനു ശേഷം അദ്ദഹേം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്ക് ഉണ്ട് . 6221,,21ന് വെള്ളിയാഴ്ച ആണ് റിലീസ് . 6222,,ആദ്യമായി ആണ് അന്ധ കഥാപാത്രം ആയി ജയസൂര്യ അഭിനയിക്കുന്നത് . 6223,,"കൂടാതെ ലാല്‍ , ലാലുഅലക്സ് , ഇടവേളബാബു എന്നിവരും ചിത്രത്തില്‍ ഉണ്ട് ." 6224,,ഗാനരചന സന്തോഷ് വര്‍മ . 6225,,മഹേഷ് രാജ് കാമറയും ലിജോപോള്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാന്‍ ആണ് . 6226,,സുനില്‍കാര്യാട്ടുകര സംവിധാനം ചെയ്യുന്ന ' പകിടയുടെ ' ഉദ്വേഗം നിറഞ്ഞ യാത്ര കേരളത്തിലും പ്രമുഖ ഇന്ത്യന്‍ നഗരങ്ങളിലും ആയി ഫെബ്രുവരി 14 മുതല്‍ ആരംഭിക്കുന്നു . 6227,,"അജു വര്‍ഗീസ് , മാളവിക നായര്‍ , ഷൈന്‍ടോം ചാക്കോ , അപൂര്‍വ ബോസ് , രണ്‍ജി പണിക്കര്‍ , വിഷ്ണുരാഘവ് എന്നിവരും ചിത്രത്തില്‍ ഉണ്ട് ." 6228,,"മറ്റ് പ്രധാന സാങ്കേതിക പ്രവര്‍ത്തകര്‍ : മനോജ് ( ചിത്രസംയോജനം ) , ജ്യോതിഷ് ശങ്കര്‍ ( കലാസംവിധാനം ) , സമീറ സനീഷ് ( വസ്ത്രാലങ്കാരം ) ." 6229,,ബാല്യകാലസഖി ജീവിതത്തില്‍ നിന്നു വലിച്ച് ചീന്തിയ ഒരു ഏട് ആണ് . 6230,,1967ല്‍ ബഷീറിന്റെ തന്നെ തിരക്കഥയില്‍ എച്ച്.എച്ച്.ഇബ്രാഹീം നിര്‍മിച്ച് ശശികുമാര്‍ ബാല്യകാലസഖിയെ ചലച്ചിത്രം ആക്കിയിരുന്നു . 6231,,"മുരളി തുമ്മാരുകുടി ദുരന്തഭൂമികളിലും യുദ്ധരംഗത്തും പലപ്പോഴും പോകുകയും അവിടത്തെ വിശേഷങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട് എങ്കിലും , എന്റെ വ്യക്തിപരമായ അസൗകര്യങ്ങള്‍ ഞാന്‍ അപൂര്‍വമായേ മറ്റുള്ളവരും ആയി പങ്കുവെക്കാറുള്ളു ." 6232,,കാരണം മൂന്നാഴ്ച്ചയോ മൂന്നു മാസമോ എന്റെ അസൈന്‍മെന്റ് കഴിഞ്ഞാല്‍ എനിക്കു തിരിച്ചുവരാന്‍ ഒരു ജോലിയും വീടും ഒക്കെ ഉണ്ട് . 6233,,"ഇത് ഒക്കെ നഷ്ടപ്പെട്ട , തീര്‍ത്തും ആശങ്കാകുലരായ ആളുകളും ആയി ആണ് ഞാന് ഇടപെടുന്നത് ." 6234,,അങ്ങനെ ദുരന്തത്തില്‍ പെട്ട് കിടക്കുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് ഓര്‍ക്കുമ്പോള്‍ നമ്മുടേത് ഒന്നും അല്ല . 6235,,"എന്നാലും , വന്‍ ദുരന്തങ്ങളില്‍ ഒരു നാട് മുഴുവന്‍ തകര്‍ന്ന് കിടക്കുന്നത് കാണുമ്പോഴും യുദ്ധം കഴിഞ്ഞ നാട്ടില്‍ അനാഥരായ അനവധി കുട്ടികളെ കാണുമ്പോഴും ഒക്കെ ഞാന്‍ ഓര്‍ക്കാറുണ്ട് കേരളത്തിലെ ജനങ്ങള്‍ എത്ര ഭാഗ്യവാന്മാര് ആണ് !" 6236,,എന്റെ ബാല്യം എത്ര സുരക്ഷിതം ആയിരുന്നു ! എന്നൊക്കെ . 6237,,ഇത്തവണ മാത്യു കൊടുങ്കാറ്റിനു ശേഷം ഹെയ്തിയില്‍ എത്തിയ ഞാന്‍ പഠിച്ചത് വെള്ളത്തിന്റെ വില ആണ് . 6238,,സാധാരണഗതിയില്‍ ജലദൗര്‍ലഭ്യം ഉള്ള ഒരു പ്രദേശം അല്ല ഹെയ്ത്തി . 6239,,1500മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ഉണ്ട് . 6240,,മലകളില്‍ ഊര്‍ന്നിറങ്ങി ഉണ്ടാകുന്ന ഉറവകളില്‍ നിന്നു മഴവെള്ളം താഴെ എത്തിക്കാന് ഉള്ള സംവിധാനം മിക്കവാറും നഗരങ്ങളില്‍ ഉണ്ട് . . 6241,,പോരാത്തതിന് പുഴകള്‍ ഏറെ ഉണ്ട് . 6242,,ഹെയ്തിയില്‍ പ്രശ്‌നങ്ങള്‍ പലത് ഉണ്ട് എങ്കിലും വെള്ളം സാധാരണ വിഷയം അല്ല . 6243,,"പക്ഷെ , കൊടുങ്കാറ്റ് ജലസുരക്ഷയെ അട്ടിമറിച്ചു ." 6244,,ഉറവകളില്‍ നിന്ന് താഴേക്ക് വെള്ളം കൊണ്ടുവരുന്ന പൈപ്പ് എല്ലാം മരങ്ങള്‍ മറിഞ്ഞുവീണ് പൊട്ടിപ്പോയി . 6245,,നഗരത്തിലേക്ക് ഉള്ള ശുദ്ധജല വിതരണ സംവിധാനം പാടെ തകര്‍ന്നു . 6246,,പുഴകള്‍ ഉണ്ട് എങ്കിലും ഉറവയിലെ വെള്ളം കിട്ടാതായതോടെ പുഴയില് ആണ് മലമുകളില് ഉള്ളവര്‍ മുഴുവന്‍ കുളിക്കുകയും അലക്കുകയും മൃഗങ്ങളെ കുളിപ്പിക്കുകയും രാവിലെത്തെ ബിസിനസ് എല്ലാം കഴിഞ്ഞ് വൃത്തിയാക്കുകയും ഒക്കെ ചെയ്യുന്നത് . 6247,,അപ്പോള്‍ കടലിന്റെ തീരത്തു താമസിക്കുന്ന നഗരത്തില്‍ ഉളളവര്‍ക്ക് പുഴയില്‍ പോയി കുളിക്കുന്നതോ വെള്ളം എടുത്ത് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതോ റിസ്‌ക്ക് ആണ് . 6248,,കടലിന്റെ തീരത്ത് ആണ് ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ . 6249,,ഒരു ഹോട്ടല്‍ ഒഴിച്ച് മറ്റ എല്ലാം കാറ്റില്‍ തകര്‍ന്ന് കിടക്കുക ആണ് . 6250,,ഒന്നും വരുന്നില്ല എങ്കിലും എന്നെ പോലെ ഉള്ള കുറച്ച് പേര്‍ ഹോട്ടലില് ഉണ്ട് . 6251,,അവരെ പരമാവധി സഹായിക്കാന്‍ ഹോട്ടലുടമ ആയ സ്ത്രീ ശ്രമിക്കുന്നുണ്ട് . 6252,,പക്ഷെ എല്ലാം റേഷന്‍ പോലെയേ പറ്റൂ . 6253,,ഒരു ദിവസം ഒരു കുപ്പി വെള്ളം ആണ് എനിക്ക് കിട്ടുന്നത് . 6254,,വെറും ഒന്നര ലിറ്റര്‍ . 6255,,ഹോട്ടലിനു തൊട്ടുമുന്നില്‍ സമുദ്രം ആണ് . 6256,,വെള്ളത്തിന് ക്ഷാമം ഇല്ല . 6257,,വല്ലപ്പോഴുമൊക്കെ ഒന്നു കുളിക്കാം എന്നല്ലാതെ ഉപ്പ് ഒക്കെ കഴുകിക്കളയാന്‍ സൗകര്യം ഇല്ലാത്തപ്പോള്‍ കടലില്‍ കുളി സ്ഥിരം ആക്കാന്‍ പറ്റില്ല . 6258,,കക്കൂസില്‍ ഫ്‌ളഷ് ചെയ്യാന് അല്ലാതെ മറ്റൊന്നിനും കടലിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റില്ല . 6259,,ശരാശരി ഒരാള്‍ ദിവസം 150ലിറ്റര്‍ വെളളം ഉപയോഗിക്കും എന്ന് ആണ് കണക്ക് . 6260,,വികസിത രാജ്യങ്ങളില്‍ അത് മുന്നൂറിനും മുകളില്‍ പോകും . 6261,,അതില്‍ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഒക്കെ പത്തുശതമാനമേ വേണ്ടൂ . 6262,,കുളിക്കുന്നതിനും കക്കൂസില്‍ പോകുന്നതിനും ഒക്കെ ആണ് ബാക്കി വെള്ളം നമ്മള്‍ ലാവിഷായി ചെലവാക്കുന്നത് . 6263,,സാധാരണഗതിയില്‍ പല്ലു തേക്കാന്‍ മാത്രം നാം പത്തുലിറ്ററില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കും . 6264,,കാരണം ബ്രഷ് ചെയ്തു തുടങ്ങിയാല്‍ പലരും ടാപ്പ് അടക്കാറില്ല . 6265,,ഷേവിങ്ങും അതുപോലെ തന്നെ കുളിയുടെ കാര്യം പറയേണ്ടല്ലോ . 6266,,ചെറുപ്പത്തില്‍ കാര്യങ്ങള്‍ അങ്ങനെ അല്ലായിരുന്നു . 6267,,കിണറ്റില്‍ നിന്നു വെള്ളം കോരി ആണ് എല്ലാ കാര്യങ്ങളും നടത്തുന്നത് . 6268,,ബക്കറ്റും മഗ്ഗും ഉപയോഗിച്ച് ആണ് കക്കൂസുപയോഗവും കുളിയും ഒക്കെ . 6269,,"( അത് ഒക്കെ ഉണ്ടായ കാലത്ത് , അതിനു മുമ്പത്തെ കാര്യം പണ്ട് പറഞ്ഞിട്ട് ഉണ്ടല്ലോ . )" 6270,,അപ്പോള്‍ ഇത്രമാത്രം ജലം നാം ഉപയോഗിക്കില്ല . 6271,,ഉപയോഗിക്കുമ്പോള്‍ ബക്കറ്റില്‍ വെള്ളം കുറയുന്നത് നാം കാണും . 6272,,എന്നാല് ഇപ്പോള്‍ അങ്ങനെ അല്ലല്ലോ . 6273,,ടാപ്പ് തുറന്നാല്‍ ആകാശഗംഗ പോലെ ഒഴുകുകയല്ലേ ! ഏതാണെങ്കിലും ഹെയ്ത്തിയിലെ രണ്ടാഴ്ച്ച കൊണ്ട് ഞാന്‍ ഒരിക്കല്‍ക്കൂടി ഒരു കാര്യം മനസ്സിലാക്കി . 6274,,ആവശ്യം വന്നാല്‍ ഒന്നരലിറ്റര്‍ വെള്ളത്തിലും കാര്യങ്ങള് ഒക്കെ നടത്താം . 6275,,ഈ ആയിരം രൂപ നിന്നു പോയപ്പോള്‍ നൂറുരൂപ വെച്ചും നമ്മള്‍ മാനേജ് ചെയ്തില്ലേ ? ഏതാണ്ട് അത് പോലെ ഒക്കെ തന്നെ . 6276,,ഇതൊന്നും ഞാന്‍ എന്റെ ബുദ്ധിമുട്ടോ ബുദ്ധിയോ അറിയിക്കാന്‍ വേണ്ടി എഴുതിയത് അല്ല . 6277,,കേരളത്തില്‍ നമ്മള്‍ വെള്ളം ഉപയോഗിക്കുന്ന കാര്യത്തില്‍ കുറച്ച് ശ്രദ്ധിക്കേണ്ട സമയം ആയിരിക്കുന്നു എന്ന് പറയാന്‍ വേണ്ടി തുടങ്ങിയത് ആണ് . 6278,,ഈ വര്‍ഷം കാലവര്‍ഷം കേരളത്തില്‍ ചിലയിടങ്ങളില്‍ 40.00% വരെ കുറവ് ആയിരുന്നു . 6279,,തുലാവര്‍ഷം ഏതാണ്ട് ഇല്ലായിരുന്നു എന്നുതന്നെ പറയാം . 6280,,ഇനി മഴ പ്രതീക്ഷിക്കാവുന്നത് മെയ് മാസത്തില്‍ ആണ് . 6281,,കഴിഞ്ഞ വര്‍ഷം വെള്ളം ഉണ്ടായിട്ടു പോലും ജനം ഉഷ്ണിച്ചു വലഞ്ഞു . 6282,,ഇത്തവണ കാര്യങ്ങള്‍ അതിലും കഷ്ടമാകും എന്ന് ആണ് തോന്നുന്നത് . 6283,,ഇതിനു മുന്‍പ് 1983ല് ആണ് ഇത് പോലെ ഒരു വരള്‍ച്ച നാട്ടില് ഉണ്ടായത് . 6284,,ഇപ്പോള്‍ നമ്മളുടെ സ്ഥിതി അതു പോലെ അല്ല . 6285,,"അന്നത്തെക്കാളും ഏറെ ആളുകള്‍ നഗരത്തില് എത്തി , ഫ്‌ളാറ്റുകള്‍ ഗ്രാമങ്ങളില്‍ വരെ ആയി ." 6286,,കുഗ്രാമം എന്നൊക്കെ പറയുന്ന വെങ്ങോലയിലെ ഞങ്ങളുടെ വീട്ടില്‍ പോലും സര്‍ക്കാര്‍ വക കുടിവെള്ള പൈപ്പ് എത്തി ( ഞങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നത് വേറെ കാര്യം ) . 6287,,വെള്ളത്തിന്റെ വില തീരെ കുറവ് ആയതിനാല്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ വെള്ളം ഉപയോഗിച്ച് നാം ശീലിച്ചുകഴിഞ്ഞു . 6288,,2017-ല്‍ വെള്ളത്തിന്റെ വില നാം വീണ്ടും അറിയാന്‍ പോവുക ആണ് . 6289,,"വെള്ളപ്പൊക്കം പോലെ പെട്ടെന്ന് വരുന്നതല്ല വരള്‍ച്ച , അതുകൊണ്ട് അതു നേരിടാന്‍ സര്‍ക്കാരിന് കുറച്ചുകൂടി സമയം കിട്ടും ." 6290,,2013-ലെ വരള്‍ച്ച ഒക്കെ നാട്ടുകാരെ അധികം അറിയിക്കാതെയും ബുദ്ധിമുട്ടിക്കാതെയും ഒക്കെ തന്നെ സര്‍ക്കാര്‍ ഏറെക്കുറെ മാനേജ് ചെയ്തതും ആണ് . 6291,,പക്ഷെ ഇത്തവണ ജനങ്ങളുടെ സഹായം കൂടിയേ തീരൂ . 6292,,ജലത്തിന്റെ ഉപയോഗത്തിന്റെ കാര്യത്തില്‍ അല്‍പം നിയന്ത്രണം ഒക്കെ വരുത്താന്‍ മാര്‍ച്ച് വരെ നോക്കിനില്‍ക്കേണ്ടത് ഇല്ല . 6293,,പറ്റിയാല്‍ ഇന്നു തന്നെ തുടങ്ങുക . 6294,,നിയന്ത്രണങ്ങള്‍ ജനങ്ങളും സര്‍ക്കാരും എടുക്കണം . 6295,,"വെള്ളം കുറച്ചും ശ്രദ്ധിച്ചും ഉപയോഗിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ നമ്മുടെ അണക്കെട്ടുകളില്‍ ഇപ്പോഴ് ഉള്ള വെള്ളം വൈദ്യുതി ഉണ്ടാക്കി ചെലവാക്കണോ , അതോ വരള്‍ച്ചക്കാലത്തെ പ്രതിരോധിക്കാന്‍ വേണ്ടി റേഷന്‍ ചെയ്യണോ എന്നൊക്കെ സര്‍ക്കാരും ശ്രദ്ധിക്കണം ." 6296,,വരള്‍ച്ച നേരിടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഏറെ ഉണ്ട് . 6297,,ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് അതിനു മാര്‍ഗ്ഗനിര്‍ദേശം ഒക്കെ ഉണ്ട് . 6298,,ജലസംരക്ഷണത്തോട് ഉള്ള നമ്മുടെ സമീപനം വരള്‍ച്ച ഉണ്ടാകുന്ന വര്‍ഷങ്ങളില്‍ മാത്രം ആക്കി ഒതുക്കരുത് . 6299,,2500 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ പെയ്യുന്ന കേരളത്തില്‍ സാധാരണ വര്‍ഷങ്ങളില്‍ പോലും നദികളും തോടുകളും കുളങ്ങളും വരളുന്നു എന്നത് ജലവും പ്രകൃതിയും തമ്മില് ഉള്ള ബന്ധം നാം അറിയാത്തതിന്റെ പരിണിത ഫലം ആണ് . 6300,,മലനാട് തൊട്ട് തീരപ്രദേശം വരെ വൃഷ്ടി പ്രദേശം തൊട്ട് തണ്ണീര്‍ത്തടങ്ങള്‍ വരെ സമഗ്രമായി സംരക്ഷിച്ചാല്‍ മാത്രമേ നമ്മുടെ സമൂഹത്തിന് ജലസുരക്ഷ ഉണ്ടാകൂ . 6301,,അത് എളുപ്പം സാധിക്കാവുന്നത് ആണ് . 6302,,എന്നാല് അതിന് ശക്തമായ നയങ്ങളും അതിന്റെ നടപ്പിലാക്കലും വേണം . 6303,,"അതിനു പകരം ജലത്തിന് ക്ഷാമം വരുമ്പോള്‍ കൊച്ചിയിലെ കടല്‍ ജലം ശുദ്ധീകരിക്കാന് ഉള്ള പദ്ധതി ഒക്കെ ആണ് നമുക്ക് മനസ്സില്‍ വരുന്നത് എങ്കില്‍ , ജലസുരക്ഷക്ക് ഉള്ള യുദ്ധം നമ്മള്‍ തോറ്റു എന്നും , അടുത്ത തലമുറയെ നമ്മള്‍ കൈവിട്ടു എന്നും ആണ് കരുതേണ്ടത് !" 6304,,നാടോടിക്കാറ്റ് സീരിസില്‍ പെട്ട ചിത്രങ്ങള്‍ മുന്നോട്ടു് വച്ച ആണ്‍കൂട്ട്മാതൃക ഈ ചിത്രവും പിന്തുടരുന്നു . 6305,,"സ്ഥിരം ട്രാക്കില്‍ നിന്ന് ഒന്നു മാറ്റിപ്പിടിക്കാന്‍ ആവണം പ്രണയം , സംഘട്ടനം എന്ന പതിവുകള്‍ വേണ്ട എന്ന് വെച്ചിട്ടുള്ളത് ." 6306,,എ.ബി.സി.ഡിയില്‍ . യുവത്വത്തിന്റെ സാമ്പത്തിക അച്ചടക്കം ഇല്ലായ്മ ആണ് സിനിമയുടെ കേന്ദ്രപ്രമേയം . 6307,,വേറെ ഒരു സാഹചര്യത്തില്‍ വേറെ കഥാപാത്രങ്ങളിലൂടെ അതേ പ്രമേയം അവതരിപ്പിച്ചപ്പോള്‍ അത് വേറെ ഒരു സിനിമ തന്നെ ആയി . 6308,,ഓഫ് _ കളര്‍ _ ഹ്യൂമര്‍ എന്ന് സായിപ്പു് പറയുന്ന ടോയ്ലറ്റ് ഹാസ്യം ന്യൂജനറേഷന്‍സിനിമയെ ഒരു ഒഴിയാബാധ ആയി പിന്തുടരുന്നുണ്ട് . 6309,,രസകരമായ ചില നര്‍മമുഹൂര്‍ത്തങ്ങളിലൂടെ ആണ് ഇതിവൃത്തം വികസിക്കുന്നത് . 6310,,സി.എ.ജിറിപ്പോര്‍ട്ടു വഴി പുറത്തു വന്ന വിവാദമായ ലാവ്ലിന്‍കേസ് വിമതപാര്‍ട്ടി പ്രവര്‍ത്തകര്‍ പുറത്ത് കൊണ്ടുവരുന്നതും അവരെ വെട്ടിക്കൊല്ലുന്നതും ഒക്കെ കാണിച്ച് പത്രവാര്‍ത്തയെയും യാഥാര്‍ഥ്യങ്ങളെയും വളച്ചൊടിച്ച് സിനിമ ഉണ്ടാക്കുന്ന പത്രപ്രവര്‍ത്തകര്‍ വിലസുന്ന കാലം ആണ് . 6311,,ചിത്രത്തിലെ നായിക ഒരു ആക്ടിവിസ്റ്റ് ആണ് . 6312,,മധുമിതയെ അവതരിപ്പിച്ച അപര്‍ണ എന്ന നടിയെ കൂടി സമ്മാനിച്ചിരിക്കുന്നു ഈ സിനിമ . 6313,,മലയാളികളെ ചിരിപ്പിച്ച മാന്നാര്‍മത്തായിയും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും ഒരിക്കല്‍കൂടി ഒന്നിക്കുന്നത് ആയി വാര്‍ത്തകള്‍ . 6314,,"ദുല്‍ഖര്‍സല്‍മാന്‍ , ജേക്കബ്ഗ്രിഗറി എന്നിവര്‍ക്ക് തങ്ങളുടെ അമേരിക്കന്‍ ജീവിതം ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സഹായകം ആയിരുന്നിരിക്കാം ." 6315,,ഉസ്താദ്ഹോട്ടലിലെ നായകകഥാപാത്രത്തിന്‍റെ ഛായ ഉണ്ട് എങ്കിലും അഭിനയത്തില്‍ ശൈലീപരമായ വളര്‍ച്ച കാണിക്കുന്നു ദുല്‍ക്കര്‍ . 6316,,1960ലെ നീലി - സാലി എന്ന ചിത്രത്തില്‍ മെഹ്ബൂബ് പാടിയ നയാപൈസ ഇല്ല എന്ന ഗാനം സന്ദര്‍ഭോചിതമായി റീമിക്സ് ചെയ്ത് അവതരിപ്പിച്ചതും തിയറ്ററില്‍ ചിരിയലകള്‍ ഉയര്‍ത്തി . 6317,,2011 ജനുവരിയില്‍ ‘ ട്രാഫിക് ’ എന്ന ചിത്രത്തോടെ തുടക്കം കുറിച്ച ന്യുജനറേഷന്‍സിനിമ ആദ്യമായി മുഖ്യധാരാരാഷ്ട്രീയത്തെ അഭിസംബോധന ചെയ്യുന്നു എന്ന തോന്നല്‍ ഉളവാക്കുന്ന ചിത്രം ആണ് അരുണ്‍കുമാര്‍ അരവിന്ദിന്റെ ‘ ലെഫ്റ്റ് _ റൈറ്റ് _ ലെഫ്റ്റ് . 6318,,വിപ്ലവം എന്നാല്‍ പൊരേല് ഉണ്ടാക്കിയ ഉണ്യപ്പം ആണ് എന്ന്വേണമെങ്കില്‍ വി. കെ. എന്‍ ശൈലിയില്‍ ഭാഷാന്തരം നടത്താം . 6319,,‘ ബട്ടര്‍ഫ്ളൈ _ ഓണ്‍ _ എ _ വീല്‍ ’ എന്ന കനേഡിയന്‍ ചിത്രം അതേപടി കോപ്പിയടിച്ച് ഉണ്ടാക്കിയ കോക്ടെയില്‍ ( 2010 ) ആയിരുന്നു അരുണ്‍കുമാര്‍ അരവിന്ദിന്റെ ആദ്യ ചിത്രം . 6320,,മൂന്നു മണിക്കൂര്‍ ചിത്രം കണ്ട് തളരുന്ന പ്രേക്ഷകര്‍ എഡിറ്റര്‍ കൂടി ആയ സംവിധായകനോട് ഇതേ ചോദ്യം ചോദിച്ചുപോവും . 6321,,പൊലീസുകാരന്‍ ആയ സുരാജ് വെഞ്ഞാറമ്മൂട് സീരിയല്‍നടിയെ നോക്കി സഹപ്രവര്‍ത്തകന്‍ ആയ ഇന്ദ്രജിത്തിനോട് ഫോണില്‍ പറയുന്ന ഒരു ഡയലോഗില്‍ ലേശം ന്യൂജനറേഷന്‍ ഉണ്ട് . 6322,,ഹരീഷ്പേരടി പിണറായി വിജയന്‍ ആയും വിജയരാഘവന്‍ വി. എസ്. അച്യുതാനന്ദന് ആയും അഭിനയിച്ചിരിക്കുന്നു . 6323,,ജയപ്രകാശ് _ കുളൂരിന്‍റെ അപ്പുണ്ണികള്‍ സീരീസില്‍ ഉള്ള നാടകങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഹരീഷ്പേരടി താന്‍ നല്ല ഒരു മിമിക്രി ആര്‍ട്ടിസ്റ്റ് കൂടി ആണ് എന്നു തെളിയിച്ചിരിക്കുന്നു . 6324,,"പാപ്പി _ അപ്പച്ചാ , സിനിമ കമ്പനി എന്നിവ ആണ് മമ്മാസിന്‍റെ മുന് ചിത്രങ്ങള്‍ ." 6325,,"പിണറായി _ വിജയന്‍റെ ശരീരഭാഷ , മാനറിസങ്ങള്‍ , ഉച്ചാരണശൈലി , ഭാഷാഭേദം എന്നിവ കൊച്ചിന്‍ _ കലാഭവന്‍റെ പെര്‍ഫക്ഷനോടെ അവതരിപ്പിക്കുന്നുണ്ട് ഹരീഷ് ." 6326,,കഥാപാത്രം ആയി മാറാന് അല്ല പിണറായിയെയും വി. എസിനെയും അനുകരിക്കാന്‍ ആണ് ഇരു നടന്മാരോടും സംവിധായകന്‍ പറഞ്ഞിരിക്കുന്നത് . 6327,,സ്വാഭാവികമായും ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ സാമൂഹിക പ്രയോഗങ്ങളെ കുറിച്ച് ഒരു ജെ. എന്‍. യു സമ്പര്‍ക്കം ഉള്ള വിദ്യാര്‍ഥിനേതാവിന് ഉറച്ച ബോധ്യങ്ങള്‍ ഉണ്ടാവണം അല്ലോ . 6328,,ജെ.എന്‍.യുവില്‍ മാഗസിന്‍ എഡിറ്ററ് ആയിരുന്ന നമ്മുടെ ആറാം തമ്പുരാന്‍ ജഗന്നാഥന്‍ എത്ര ഭേദം ! 6329,,"ഗുണ്ടു് പൊട്ടിച്ചല്ല അല്ലോ അങ്ങേര് വിപ്ലവം നടത്തിയിട്ടുള്ളത് , ലക്ഷണമൊത്ത ഗുണ്ട ആയിട്ടല്ലേ ." 6330,,ഭാവോജ്വലങ്ങളാം സൂര്യഗായത്രികള്‍ 6331,,സാന്ദ്രമധുരമായ ഒരു പ്രണയപുഷ്പം എന്ന് സംഗീതത്തെ നിര്‍വചിച്ചത് വില്യംഷേക്സ്പിയര്‍ . 6332,,ആര്‍ദ്രമാനസരായ പ്രണയമിഥുനങ്ങളുടെ ഹൃദയവികാരം ആയി ആണ് ഷേക്സ്പിയര്‍ സംഗീതത്തെ കണ്ടത് . 6333,,മനുഷ്യമനസ്സില്‍ ലോലവികാരങ്ങള്‍ ഉണര്‍ത്തുന്നു സംഗീതം എന്നത് ആണ് ഇതിനു കാരണം . 6334,,അതുകൊണ്ടുതന്നെ കാലദേശങ്ങളെ അതിലംഘിക്കുന്നു ഈ അത്ഭുതപ്രതിഭാസം . 6335,,സാര്‍വജനീനവും കാലദേശങ്ങള്‍ക്ക് അതീതവും തലമുറകളെ കൂട്ടിയിണക്കുന്നതും ആയ ഉത്തമായ ചില സിദ്ധിവിശേഷങ്ങള്‍ സംഗീതത്തില്‍ കുടിയിരിക്കുന്നു എന്ന് സാരം . 6336,,ബീഥോവന്റെ സിംഫണിയും ടാന്‍സന്റെ ഉദാത്തമായ സംഗീതാര്‍ച്ചനയും ത്യാഗരാജസ്വാമികളുടെ സംഗീതധാരയും സ്വാതിതിരുനാളിന്റെ ഗാനനിര്‍ഝരിയും നമ്മില്‍ അനുഭൂതി നിറയ്ക്കുന്നത് സംഗീതത്തിന്റെ സാര്‍വജനീനതയ്ക്ക് അടിവര ഇടുന്നു . 6337,,എല്ലാ സൂക്ഷ്മവിഭജനങ്ങളുടെയും അതിര്‍വരമ്പുകള്‍ നേര്‍ത്തുനേര്‍ത്ത് ഇല്ലാതാകുന്നത് സംഗീതത്തിന്റെ സവിശേഷത ആയി പലരും എടുത്തുകാട്ടാറുണ്ട് . 6338,,ഇന്ന് ആധുനിക സാങ്കേതികവിദ്യയുടെ വളര്‍ച്ചയും പുത്തന്‍ സംഗീതോപകരണങ്ങളുടെ പിറവിയും ഒക്കെ ചേര്‍ന്ന് സംഗീതത്തിന്റെ അര്‍ഥതലങ്ങളെ ആകെ മാറ്റി മറിച്ചിരിക്കുന്നു എന്നത് മറ്റൊരു വശം . 6339,,സൂക്ഷ്മാംശത്തില്‍ നിരവധി ഉള്‍പ്പിരിവുകള്‍ കൂടിച്ചേര്‍ന്ന അനുപമപ്രതിഭാസം ആണ് സംഗീതം . 6340,,ദേശാന്തരങ്ങള്‍ കടന്നാലും അതിന്റെ സ്ഥായീഭാവത്തിനോ അത് ഉളവാക്കുന്ന വൈകാരികതലങ്ങള്‍ക്കോ വ്യതിരിക്തത വരുന്നില്ല . 6341,,"സംഗീതത്തിന്റെ വിവിധ വകഭേദങ്ങളെ - പാശ്ചാത്യം , കര്‍ണാടകസംഗീതം , ഹിന്ദുസ്ഥാനി , ഗസല്‍ , നാടന്‍പാട്ടുകള്‍ , ലളിതഗാനങ്ങള്‍ , ചലച്ചിത്രഗാനങ്ങള്‍ , നാടകഗാനങ്ങള്‍ എന്നിവ ഒക്കെ എക്കാലത്തും സംഗീതപ്രേമികള്‍ നെഞ്ചേറ്റുന്നത് ഇക്കാരണത്താല്‍ ആണ് ." 6342,,ഇവയില്‍ എന്തുകൊണ്ടും വ്യത്യസ്തഭാവം പുലര്‍ത്തുന്നുണ്ട് ചലച്ചിത്രഗാനങ്ങള്‍ . 6343,,എന്തുകൊണ്ടെന്നാല്‍ അവയ്ക്ക് ഇതര ഗാനശാഖകളെ അപേക്ഷിച്ച് ശാസ്ത്രീയതയുടെ ചേരുവകളും സാങ്കേതികത്തികവും കൂടുതലായി അവകാശപ്പെടാന്‍ ആകുന്നു . 6344,,ഈ അര്‍ഥത്തില്‍ ഇന്ത്യന്‍ ചലച്ചിത്രഗാനശാഖയുടെ പിന്നിട്ട ആറേഴു പതിറ്റാണ്ടുകളിലെ സുവര്‍ണചരിത്രം ആരിലും അത്ഭുതാദരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കും . 6345,,ഈ പറഞ്ഞത് ചലച്ചിത്രഗാനങ്ങളുടെ കാര്യം . 6346,,അപ്പോള്‍ അവയുടെ നിര്‍മിതിക്ക് പിന്നിലെ പ്രയത്നവും സാങ്കേതികപാടവവും കണ്ടെത്താന്‍ ഉള്ള ശ്രമത്തിന് എന്തു പേര് വിളിക്കണം ? 6347,,"ഉത്തരം എന്തു തന്നെ ആയാലും , ആ നിലയില്‍ ഉള്ള ഉജ്വലമായ ഒരു പരിശ്രമം ആണ് രവിമേനോന്‍ എന്ന സംഗീതപ്രേമി എഴുതി , കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് ഇറക്കിയ "" നക്ഷത്രദീപങ്ങള്‍ "" ." 6348,,മലയാള ചലച്ചിത്ര ഗാനശാഖയുടെ വാസന്തരാവുകളില്‍ തെളിഞ്ഞുകത്തിയ ഒരുപറ്റം പ്രതിഭകളുടെ സുവര്‍ണ സംഭാവനകള്‍ വിശദീകരിക്കുന്നു പ്രൗഢഗംഭീരമായ ഈ പുസ്തകം . 6349,,"മലയാള ചലച്ചിത്ര സംഗീതലോകത്തെ പ്രശസ്തരും പ്രതിഭാശാലികളും ആയ , മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരും ആയ ഒരുപറ്റം സംഗീതജ്ഞരുടെ ജീവിതത്തിന്റെയും സംഭാവനകളുടെയും നേര്‍സാക്ഷ്യങ്ങള്‍ ആണ് നക്ഷത്രദീപങ്ങള്‍ ." 6350,,"പുസ്തകത്താളുകള്‍ക്ക് ഇടയില്‍ തിരുകിവച്ച വര്‍ണവിസ്മയം തൂകുന്ന മയില്‍പ്പീലിത്തുണ്ടുകള്‍ പോലെ , മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച അനേകം ഗാനങ്ങളുടെ ശില്‍പ്പികളെ കുറിച്ച് രവിമേനോന്‍ അനിതരസാധാരണമായ വഴക്കത്തോടെ നമ്മോട് പറയുന്നു ." 6351,,""" ഹൃദയം ദേവാലയം , ഹൃദയം ദേവാലയം പോയ വസന്തം നിറമാല ചാര്‍ത്തും ആരണ്യദേവാലയം മാനവഹൃദയം ദേവാലയം ... "" 1970കളുടെ മധ്യത്തില്‍ മലയാളക്കര നെഞ്ചോടു ചേര്‍ത്തുപിടിച്ചു ഈ ഗാനം ." 6352,,"മാനവജീവിതത്തെ ഒരു ക്ഷേത്രം ആയും അവന്റെ വികാരവിചാരങ്ങളെ അവിടത്തെ അനുഷ്ഠാനങ്ങളും നൈവേദ്യങ്ങളും ആയും സങ്കല്‍പ്പിച്ച് "" തെരുവുഗീതം "" എന്ന സിനിമയ്ക്ക് വേണ്ടി ബിച്ചു തിരുമല എഴുതിയ വരികള്‍ ." 6353,,( പാട്ട് ഹിറ്റ ആയി എങ്കിലും പടം പുറത്ത് ഇറങ്ങിയില്ല ! ) . 6354,,തത്ത്വചിന്തയുടെ പരകോടിയില്‍ നിന്ന് കവി പെറുക്കിയെടുത്ത പവിഴമുത്ത് ആയിരുന്നു ഈ ഗാനം . 6355,,അന്ന് ഏറെ പ്രശസ്തര്‍ ആയ ജയ - വിജയന്മാര്‍ ചിട്ടപ്പെടുത്തിയത് ആണ് ഇത് . 6356,,തെരുവില് ഒരാള് വയറ്റത്ത് അടിച്ചുകൊണ്ട് ആണ് പാടുന്നത് . 6357,,എന്നാല്‍ വയറ്റത്തടി പിന്നണിയില്‍ സൃഷ്ടിക്കാവുന്ന ഉപകരണങ്ങള്‍ അന്ന് ഇല്ല ! 6358,,എന്ത് ചെയ്യണം എന്ന് അറിയാതെ സംഗീതസംവിധായകരും ബിച്ചുവും നിര്‍മാതാവും ഒക്കെ വേവലാതി പൂണ്ട സമയം . 6359,,"ഈ സമയം ഒരാള്‍ "" വയറ്റത്ത് അടിക്കാന്‍ "" മുന്നോട്ട് വന്നു ." 6360,,പിന്നണിയില്‍ പതിനഞ്ചോളം ഉപകരണങ്ങള്‍ വായിക്കുന്ന ഐ എസ് മുരുകേഷ് എന്ന ഓര്‍ക്കസ്ട്രാ കലാകാരന്‍ ! 6361,,റെക്കോഡിങ്സമയം മുരുകേഷ് വയറ്റത്ത് അടിച്ച് താളം ഇട്ടു . 6362,,റെക്കോഡിങ് കഴിഞ്ഞപ്പോള്‍ കലാകാരന്റെ വയറിലെ തൊലി പൊളിഞ്ഞിരുന്നു ! ! 6363,,"പക്ഷേ , ആ "" വയറ്റത്തടി "" ഹൃദയം ദേവാലയം എന്ന പാട്ടിന് നല്‍കിയ മികവ് അപാരം ആയിരുന്നു ." 6364,,ഇങ്ങനെ എണ്ണമറ്റ ഗാനങ്ങളുടെ പിറവിക്ക് പിന്നിലെ രഹസ്യങ്ങളും പ്രയാസങ്ങളും രവിമേനോന്‍ അനാവരണം ചെയ്യുന്നു . 6365,,തീര്‍ച്ചയായും സംഗീതപ്രേമികള്‍ക്ക് വിശിഷ്യാ ചലച്ചിത്രഗാനം ഇഷ്ടപ്പെടുന്നവര്‍ക്ക് ശ്രുതിമധുരമായ ഒരു പാട്ടു പോലെ ആസ്വദിക്കാവുന്ന പുസ്തകം ആണ് ഇത് . 6366,,"ജലസേചനത്തിന് മുന്നില്‍ പാലക്കാട് , ഗാര്‍ഹിക വ്യവസായം മുന്നില്‍ തിരുവനന്തപുരം ." 6367,,ഭൂമിയില്‍ റീചാര്‍ജ് ചെയ്യപ്പെടുന്ന ഭൂഗര്‍ഭജലം പ്രധാനമായും ഉപയോഗിക്കുന്നത് ഗാര്‍ഹിക - വ്യവസായ കാര്യങ്ങള്‍ക്കും ( 25% ) ജലസേചനത്തിനും ( 22% ) ആണ് . 6368,,"എന്നാല്‍ , എല്ലാ ജില്ലകളിലും ഈ ഉപയോഗം ഒരുപോലെ അല്ല ." 6369,,ജലസേചനത്തിന് ഭൂഗര്‍ഭജലം ഏറ്റവും കുറവ് ഉപയോഗിക്കുന്ന മൂന്ന് തെക്കന്‍ജില്ലകളിലും ഗാര്‍ഹിക - വ്യവസായ ആവശ്യങ്ങള്‍ക്ക് ഉള്ള ഉപയോഗം കൂടുതല്‍ ആണ് . 6370,,"ഈ ആവശ്യത്തിന് ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭജലം വിനിയോഗിക്കുന്നത് തിരുവനന്തപുരം ( 43% ) , മലപ്പുറം ( 41% ) , കോഴിക്കോട് ( 40% ) എന്നീ ജില്ലകള്‍ ആണ് ." 6371,,"ഈ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റു ജില്ലകള്‍ കൊല്ലം , ഇടുക്കി , എറണാകുളം എന്നീ "" റ "" ആകൃതിയില്‍ ഉള്ള ജില്ലകള്‍ ആണ് ." 6372,,വ്യവസായത്തിലും ഫ്ളാറ്റ് സമുച്ചയങ്ങളിലും മുന്നില്‍ നില്‍ക്കുന്ന എറണാകുളം ഭൂഗര്‍ഭജലം ഗാര്‍ഹിക വ്യവസായ ആവശ്യത്തിനു വിനിയോഗിക്കുന്നതില്‍ അത്രമുന്നില് അല്ല . 6373,,"ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭജലം ഉള്ള പാലക്കാടും , തൃശൂരും , ടി ജലം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ജലസേചനത്തിന്‍ ആണ് ." 6374,,"എന്നാല്‍ , ഭൂഗര്‍ഭജലത്തിന്റെ ലഭ്യതയില്‍ രണ്ടാം സ്ഥാനത്ത് ഉള്ള മലപ്പുറം ജലസേചനത്തിന് ഉപയോഗിക്കുന്നത് 17ശതമാനം മാത്രം ആണ് ." 6375,,ഇതേസമയം ലഭ്യത കുറവ് ഉള്ള കാസര്‍കോട് ലഭ്യം ആയ ഭൂഗര്‍ഭജലത്തിന്റെ പകുതിയും ഉപയോഗിക്കുന്നത് ജലസേചനത്തിന്‍ ആണ് . 6376,,"പ്രസ്തുത ആവശ്യത്തിന്‍ ആയി ഭൂഗര്‍ഭജലം ഏറ്റവും കുറവ് ഉപയോഗിക്കുന്നത് ആലപ്പുഴ , കൊല്ലം , കോട്ടയം എന്നീ തെക്കന്‍ ജില്ലകളില്‍ ആണ് ." 6377,,1950 മുതല്‍ ഉള്ള നിരവധി ഗാനങ്ങളുടെ പിറവിയും സംഗീതസംവിധായകന്‍ അവയ്ക്കു മികവും മൂല്യവും നല്‍കാന്‍ കാട്ടിയ അസാമാന്യമായ പാടവവും രവിമേനോന്‍ മികവോടെ രേഖപ്പെടുത്തുന്നുണ്ട് . 6378,,"ഒരര്‍ഥത്തില്‍ മലയാള ചലച്ചിത്രഗാനശാഖയുടെ ചരിത്രം ആണ് , വര്‍ണരാജികള്‍ തൂകി അത്ഭുതം കാട്ടുന്ന ചിത്രകാരന്റെ ഭാവഹാദികളോടെ , അദ്ദേഹം നമുക്കു മുന്നില്‍ വരച്ചിടുന്നത് ." 6379,,സ്വര്‍ഗത്തില്‍ നിന്ന് വിരുന്നു വന്ന അപ്സരകന്യകള്‍ ആയും സ്വപ്നമരാളങ്ങള്‍ ആയും ഭാവോജ്വലങ്ങളാം സൂര്യഗായത്രികള്‍ ആയും നാം അനുഭവിച്ച് അറിഞ്ഞ മലയാള ചലച്ചിത്രഗാനങ്ങളുടെ പിറവിക്കു പിന്നിലെ ചരിത്രം ആണ് ഇതു വഴി ഇതള്‍ വിരിയുന്നത് . 6380,,"വയലാര്‍ , പിഭാസ്കരന്‍ , ശ്രീകുമാരന്‍തമ്പി , ബിച്ചുതിരുമല , കാവാലം നാരായണപ്പണിക്കര്‍ , ഒഎന്‍വി , ഗിരീഷ് പുത്തഞ്ചേരി , ലോഹിതദാസ് തുടങ്ങിയ ഗാനരചയിതാക്കള്‍ , ദേവരാജന്‍ , ബാബുരാജ് , സലില്‍ചൗധരി , ദക്ഷിണാമൂര്‍ത്തി , ബോംബെരവി , രവീന്ദ്രന്‍ , എംകെഅര്‍ജുനന്‍ , ജോണ്‍സണ്‍ ആദിയായ സംഗീതസംവിധായകര്‍ , ഡോ.കെ.ജെ.യേശുദാസ് , പി.ജയചന്ദ്രന്‍ , എഎംരാജ , അദ്ദേഹത്തിന്റെ ഭാര്യ ജിക്കി എന്ന പിജികൃഷ്ണവേണി , പിസുശീല , മാധുരി , കെഎസ്ചിത്ര , കേരളസൈഗാള്‍ എന്ന വിളിപ്പേര് ഉള്ള പാപ്പുകുട്ടിഭാഗവതരുടെ മകള്‍ സെല്‍മാജോര്‍ജ് , ആദ്യകാല ഗായികമാരായ ആലപ്പുഴ പുഷ്പം , കോഴിക്കോട് പുഷ്പ , ഹിന്ദിസിനിമയുടെ ചക്രവര്‍ത്തിമാരില്‍ ഒരാളായ ദീലീപ്കുമാറിന്റെ ഹൃദയത്തില്‍ ഇടംനേടിയ ഇബ്രാഹിം തുടങ്ങിയ ഗായകര്‍ എന്നിവര്‍ ഒക്കെ തങ്ങളുടെ പാട്ടുകള്‍ അനവദ്യസുന്ദരമായ അനുഭവം ആക്കി മാറ്റാന്‍ നടത്തിയ ശ്ലാഘനീയശ്രമങ്ങള്‍ നക്ഷത്രദീപങ്ങള്‍ക്കു കൂടുതല്‍ നക്ഷത്രശോഭ നല്‍കുന്നു ." 6381,,"നാം അനായാസമായി , ചിലപ്പോഴ് എങ്കിലും അല്‍പ്പം അസൂയയോടെ ശ്രവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഗാനങ്ങളുടെ പിറവിക്കു പിന്നിലെ "" ജന്മരഹസ്യം "" തന്നെ ആണ് രവിമേനോന്‍ വെളിപ്പെടുത്തുന്നത് ." 6382,,ഇവര് എല്ലാം ഒരുമിച്ചപ്പോള്‍ താന്‍ ഭയന്ന ഏകാന്തത തന്നില്‍ നിന്നും വിട്ടുനിന്നു . 6383,,ജീവിതം മറ്റൊരു ഗതിയിലേക്ക് വഴി മാറുക ആണ് । 6384,,പ്രവാസ ജീവിതത്തിന്‍റെ രുചി അറിഞ്ഞ ആദ്യ നാളുകളില്‍ തന്നെ ഒരുതരം മടുപ്പ് ആയിരുന്നു . 6385,,നിനക്ക് നിന്‍റെ എണ്ണപ്പണം നിന്‍റെ വീട്ടിന്‍റെ ഉള്ളില്‍ വെച്ച് സുഖിക്കാം . 6386,,"പുറത്ത് ഇറങ്ങി നടക്കണം എങ്കില്‍ , കടപ്പുറത്ത് മലര്‍ന്ന് കിടക്കണം എങ്കില്‍ വരു എന്‍റെ നാട്ടിലേക്ക് ." 6387,,അവിടെ അവിടെ കുളിര്‍മ ആണ് . 6388,,നിന്‍റെ ദേഹമാസകലം അത് കുളിര് കോരിയിടും . 6389,,നിന്‍റെ ഉഷ്ണം അത് തുടച്ചെടുക്കും . 6390,,നിനക്ക് പണം വാരിക്കൊരി തന്നു എങ്കില്‍ ഞങ്ങള്‍ക്ക്‌ പടച്ചോന്‍ പ്രകൃതി ആണ് തന്നത് . 6391,,ഈ ദുനിയാവിന്‍റെ സൌന്ദര്യം മുഴുവന്‍ എന്‍റെ നാട്ടില്‍ ആണ് . 6392,,തെളിനീര് ഒഴുകുന്ന പുഴ നിന്‍റെ ഏത് കോത്താഴത്ത് ആണ് ഉള്ളത് . 6393,,അതില്‍ ചാടി കുളിക്കുന്ന സുഖം നിന്‍റെ അറബിക്കടലില്‍ കിട്ടോ ? 6394,,ഞങ്ങളുടെ മണ്ണില്‍ വീണ വിത്ത് എല്ലാം താനെ മുളക്കും । 6395,,നിന്‍റെ മണ്ണില്‍ നീ അതിന് വെള്ളം ഒഴിച്ച് വെള്ളം കുടിക്കുന്നത് ഞാന്‍ കാണുന്നുണ്ട് . 6396,,നിനക്ക് ഒരു ധാരണ ഉണ്ട് . 6397,,ഇത്ര ഒക്കെ മനസ്സ് പറഞ്ഞ് തീരുമ്പോഴേക്കും വണ്ടി എത്തും . 6398,,ഞാന്‍ വണ്ടി കേറിപ്പോവും . 6399,,ഇങ്ങനെ കാലങ്ങള്‍ കഴിഞ്ഞ് പോയി . 6400,,കൊഴിഞ്ഞ് പോയി എന്നത് ആവും ശരി . 6401,,"കാരണം , കൊഴിഞ്ഞ് പോയ ഇലകള്‍ വീണ്ടും തിരിച്ച് മരത്തിലേക്ക്‌ കേറാറില്ല ." 6402,,ആ സ്ഥാനത്ത്‌ വേറെ ഒരു പുത്തന്‍ ഇല വരും . 6403,,ഈ ലോകം ആരിലും ആശ്രയിക്കുന്നില്ല എന്ന് തോന്നിപ്പോകുന്നത് അപ്പോഴ് ആണ്‌ . 6404,,ലോകം അതിന്‍റെ സ്വന്തം നിലക്ക് ഉരുണ്ടുക്കൊണ്ടിരിക്കുന്നു . 6405,,അത് ആണ്‌ ലോകം . 6406,,കയ്യില്‍ കനം വേണം । 6407,,പണം വേണം ! 6408,,പണം കായ്ക്കുന്ന മരം വേണം ! 6409,,കല്യാണപ്പന്തലില്‍ കച്ചവടം നടക്കുമ്പോള്‍ എറിഞ്ഞ് തുലക്കാന്‍ പണം വേണം . 6410,,പെണ്ണിനെ കെട്ടിയെടുക്കുന്ന അവന് സ്വര്‍ണം കൊണ്ട് തുലാഭാരം നടത്താന്‍ പണം . 6411,,അവന്‍റ അമ്മക്കും അമ്മൂമ്മക്കും കാഴ്ച്ച ഒരുക്കാന്‍ പണം വേണം . 6412,,"ഒരു വീട് വെക്കാന്‍ , സ്ഥലം വാങ്ങാന്‍ , മഴ കൊള്ളാതെ യാത്ര ചെയ്യാന്‍ കാറ് വാങ്ങാന്‍ പണം വേണം ." 6413,,ഈ പണം ഉണ്ടാക്കാന്‍ ഈ ചൂട് ഒക്കെ അങ്ങ് സഹിക്കാം । 6414,,"പക്ഷെ , വിരഹവേദന ." 6415,,അത് എങ്ങനെ സഹിക്കും എന്നത് ആണ് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യം । 6416,,സൗജന്യ അരി സൗജന്യ കളര്‍ ടെലിവിഷന്‍ പദ്ധതികളിലൂടെ കലൈഞ്ജര്‍ ജനത്തിന്റെ മനം കവര്‍ന്നു . 6417,,"ഈ പ്രകടന പത്രികയുടെ ഏറ്റവും മിടുക്കിയായ വിദ്യാര്‍ത്ഥിനി പക്ഷെ , ജയലളിത ആയിരുന്നു ." 6418,,2006-ലെ തിരിച്ചടിയുടെ വെളിച്ചത്തില്‍ ജയലളിത കൃത്യമായി ആത്മപരിശോധന നടത്തി . 6419,,2011-ലും 2016-ലും തമിഴകത്ത് അധികാരം പിടിച്ചെടുക്കാന്‍ ജയലളിതയെ സഹായിച്ചത് ഈ ആത്മപരിശോധനയുടെ വെളിച്ചത്തില്‍ നടത്തിയ ഭാവനാത്മകമായ നടപടികള് ആയിരുന്നു . 6420,,അമ്മ ഉപ്പ് മുതല്‍ അമ്മ സിമന്റ് വരെ ഉള്ള ജയലളിതയുടെ പദ്ധതികളില്‍ ഭാവനയുടെ സ്പര്‍ശം ഉണ്ടായിരുന്നു . 6421,,"ഒരു ഭരണകൂടത്തെ , ഒരു പാര്‍ട്ടിയെ നിര്‍വ്വചിക്കുന്നതിലും നിര്‍ണ്ണയിക്കുന്നതിലും ഭാവനയ്ക്കു ഉള്ള പങ്ക് നിസ്തുലം ആണ് ।" 6422,,കാര്യങ്ങളെ ഭാവനാത്മകമായി സമീപിക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉള്ള ഇടതുപക്ഷ സര്‍ക്കാരിന് കഴിയുന്നില്ല എന്നത് ജനാധിപത്യ വിശ്വാസികളില് ഉണ്ടാക്കുന്ന സങ്കടം ചെറുത് അല്ല . 6423,,കാരണം ഇടതുപക്ഷം നല്‍കിയിട്ടുള്ള പ്രതീക്ഷകള്‍ മറ്റൊരിടത്തു നിന്നും കേരളത്തിനു കിട്ടിയിട്ടില്ല . 6424,,പണ്ടൊരിക്കല്‍ ഒ.വി.വിജയന്‍ കുറിച്ചതു പോലെ തിരിയുടെയും ചുമടിന്റെയും പ്രശ്‌നം ആണ് ഇത് . 6425,,ശരാശരി പാശ്ചാത്യന്‍ സ്വതേ ആഴ്ചയില്‍ അഞ്ചു ദിവസം ജോലി ചെയ്യുന്നവനും വര്‍ഷത്തില് ഒരു മാസം വെക്കേഷന് എടുക്കുന്നവനും ആണ് . 6426,,ജോലി സമയത്തിനു ശേഷം ജോലി ചെയ്യാന് ഇഷ്ടപ്പെടാത്തവനും മറ്റാരെങ്കിലും അതു ചെയ്യും എന്ന് പ്രതീക്ഷിക്കാത്തവനും ആണ് . 6427,,നേരത്തെ പറഞ്ഞ പോലെ തൊഴില് എടുത്താല്‍ ജോലി രാജിവെച്ച് പത്തോ ഇരുപതോ വര്‍ഷം കഴിഞ്ഞ് നഷ്ടപരിഹാരത്തിനു കേസ് കൊടുത്താലും തൊഴിലുടമ ചുറ്റിപ്പോവും . 6428,,കരാര് ജോലിയില്‍ അത്തരം ബാധ്യതകള് ഇല്ല . 6429,,എന്തുകൊണ്ട് ബാംഗ്ലൂര്‍ഡ് എന്ന് വന്നു ? 6430,,മോസ്‌കോഡ് എന്നോ പാരീസ്ഡ് എന്നോ വന്നില്ല ? 6431,,ആദ്യത്തെ ഘടകം വിനിമയ നിരക്കുകള് ആണ് . 6432,,അത് ആണ് ലാഭം നിശ്ചയിക്കുന്നത് . 6433,,രൂപ ഡോളര്‍ വിനിമയ നിരക്കുകള് എപ്പോഴും ലാഭദ്യോതകം ആയിരുന്നു . 6434,,രണ്ടാമത്തെ ഘടകം ഭാഷ ആണ് . 6435,,ഇംഗ്ലീഷ് ദ്വീപുകളും അയര്‍ലന്റും കഴിഞ്ഞാല്‍ യൂറോപ്പില് എവിടെയും ഇംഗ്ലീഷ് സംസാരിക്കുന്നില്ല . 6436,,പഴയ കൊളോണിയല്‍ രാജ്യങ്ങളില് അല്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്നില്ല . 6437,,പഴയ കോളണികളില്‍ സ്വയം ഒരു ഔട്സോഴ്‌സിങ്ങ് ആവശ്യം ഉളള വിപണി അല്ലാത്ത ആദ്യ രാജ്യം ഇന്ത്യ ആണ് . 6438,,അതുകൊണ്ട് ആണ് ബാംഗ്ലൂര്‍ഡ് സംഭവിച്ചത് . 6439,,എല്ലാ വിജയങ്ങളും ഘടകങ്ങളുടെയും ആകസ്മികതകളുടെയും ചേരുവകള് ആണ് . 6440,,വൈറ്റുകെ അത്തരം ഒരു വിന്നിങ്ങ് കോമ്പിനേഷനെ ലോകത്തിനു കാണിച്ച് കൊടുത്തു . 6441,,ബാംഗ്ലൂര്‍ഡ് എന്ന പ്രയോഗം ഉണ്ടാകാന്‍ മാത്രം ശക്തമായും സ്പഷ്ടമായും ആണ് . 6442,,നിയതി തന്‍ തുലാസ് സാമ്പത്തികമാന്ദ്യത്തിന്റെ രൂപത്തില്‍ താഴുന്നത് വരെ ആണ് . 6443,,സാമ്പത്തികമാന്ദ്യം ലാഭക്കണ്ണുകളെ കുറ്റവാളികള് ആക്കി . 6444,,തൊഴില്‍ നഷ്ടപ്പെട്ടവര്‍ മാത്രമല്ല സര്‍ക്കാരും ഉണ്ട് . 6445,,ഇന്നു കാണുന്ന ഭയം പെട്ടെന്ന് ഒരു ദിവസം ഉണ്ടായത് അല്ല . 6446,,വളരെ സാവകാശം വളരെ പ്രകടം ആയി തന്നെ ഉണ്ടായത് ആണ് . 6447,,ഏകദേശം ഒരു എട്ടു വര്‍ഷം മുമ്പു വരെ ഇംഗ്ലണ്ടില് എത്തുന്ന ഐടിക്കാരന് കമ്പനി മാറി ജോലി ചെയ്യാമായിരുന്നു . 6448,,വേറെ ജോലിക്കു ചേരാം ആയിരുന്നു . 6449,,വേണംഎങ്കില്‍ അവിടെ തന്നെ തുടരാമായിരുന്നു . 6450,,പിന്നെ അത് ഇന്റര്‍ കമ്പനി ട്രാന്‍സ്ഫറ് എന്ന കെണി ആയി . 6451,,ഇന്ത്യന്‍ കമ്പനിക്കു വേണ്ടി അവരുടെ മാത്രം സൈറ്റുകളില്‍ ഒന്നോ മൂന്നോ വര്ഷത്തെ വിസ ആണ് . 6452,,കൂളിങ്ങ് പീരിഡുകള്‍ സഹിതം ആണ് . 6453,,അതും കഴിഞ്ഞ് ഇപ്പോള്‍ ഐസിടി വിസ തന്നെ ഇല്ലാതായതോ ഇല്ലാതാവുന്നതോ ആയ അവസ്ഥ ആണ് . 6454,,കടുത്ത വിസ ഫീസും ശമ്പള നിബന്ധനകളും കാരണം കമ്പനികള്‍ക്കു തന്നെ ആകര്‍ഷകം ഇല്ലാത്ത അവസ്ഥ ആണ് . 6455,,ഏറിയും കുറഞ്ഞും ആണ് ഇത് സംഭവിക്കുന്നത് . 6456,,വിജയത്തിനു മാത്രമല്ല പ്രതിസന്ധികള്‍ക്കും ഘടകങ്ങളും ആകസ്മികതകളും എല്ലാം ഉണ്ട് . 6457,,ഇംഗ്ലീഷ് സംസാരിക്കാതിരുന്ന വലിയൊരു ശതമാനം രാജ്യങ്ങള്‍ സര്‍ക്കാര്‍ ഭാഷയില്‍ ഊര്‍ജ്ജിത ഇംഗ്ലീഷ് പഠനം തുടങ്ങിയിട്ട് ദശകങ്ങള് ആയി . 6458,,യൂറോപ്പിലെയും അമേരിക്കയിലെയും യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നവരില്‍ മുക്കാലും മുണ്ടാണിയും ചൈനക്കാരും കൊറിയക്കാരും ആണ് . 6459,,യൂറോപ്യന്‍ യൂണിയനു ശേഷം യൂറോപ്പിലും വ്യത്യാസങ്ങള് ഉണ്ടായി . 6460,,പക്ഷെ സ്പഷ്ടമായും പ്രകടമായും ഓഫീസുകളിലെ ഇന്ത്യന്‍ അനുപാതം കുറഞ്ഞുകൊണ്ടിരിക്കുന്നു . 6461,,വിദേശത്ത് ഉളള ഇന്ത്യന്‍ ഐടി തൊഴിലാളി എപ്പോഴും സ്വന്തം കമ്യൂണിറ്റിയില്‍ പരിമിതന്‍ ആണ് . 6462,,ജോലിയെ ബാധിക്കാത്തത് ആണ് എങ്കില്‍ പോലും പലതരം വിശ്വാസങ്ങളും ഭക്ഷണശീലങ്ങളും വസ്ത്രശീലങ്ങളും കൊണ്ടു നടക്കുന്നവന്‍ ആണ് . 6463,,അതിനെ കുറിച്ച് സംസാരിക്കാനും പ്രകടിപ്പിക്കാനും മടി ഇല്ലാത്തവന്‍ ആണ് . 6464,,അപ്രോപ്രിയേറ്റായി നില്ക്കുന്നത് തദ്ദേശീയന് പ്രശ്‌നം ആണ് . 6465,,ഇരുപതു പേരു പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ ഒരു വെജിറ്റേറിയന് ഉള്ളതു കൊണ്ട് മദ്യമാംസാദികള്‍ തിന്ന് അര്‍മ്മാദിക്കുന്ന ലോക്കല്‍ ശീലത്തിനു പകരം ബാക്കി പത്തൊമ്പതു പേരും ശുദ്ധസസ്യവും തൈരും ഭക്ഷിക്കേണ്ട അവസ്ഥ ആയിരുന്നു . 6466,,തത്തുല്യ അനിംഗ്ലീഷ് യൂറോപ്യനോ ചൈനക്കാരനോ കൊറിയക്കാരനോ അത്തരം സാംസ്‌കാരിക അനുയോജ്യതകളുടെ പ്രശ്‌നങ്ങള് ഉദിക്കുന്നില്ല താനും . 6467,,രാഷ്ട്രീയ അവസ്ഥകളും ഐടി എന്ന ആള്‍നീക്കത്തെ ബാധിച്ച് തുടങ്ങിയതും അനുപാതങ്ങളെ ബാധിച്ചു . 6468,,നിയന്ത്രണങ്ങള്‍ക്ക് കാരണങ്ങള് ആയി . 6469,,ന്യായീകരിക്കത്തക്കതും വോട്ടു ചെയ്യുന്നവരെ വിശ്വസിപ്പിക്കാവുന്നതും ആയ കാരണങ്ങള്‍ ആണ് . 6470,,ബ്രക്‌സിറ്റു പോലും സംഭവിച്ചത് അത്തരം കാരണങ്ങളില് ആണ് . 6471,,നിയന്ത്രണങ്ങള്‍ നേരത്തെ പറഞ്ഞ ലാഭം കുറയ്ക്കുന്നു . 6472,,കുറഞ്ഞ ലാഭത്തിലും ബിസിനസും വിപണിയും നിലനില്‍ക്കുന്നതിന് ഉളള മാര്‍ഗ്ഗങ്ങള്‍ തേടുന്നു . 6473,,ആ മാര്‍ഗങ്ങളെ കുറിച്ച് ഉളള അവ്യക്തത ആണ് ഭയം . 6474,,ഇനി വരാന്‍ പോകുന്നത് സൂപ്പര്‍ സ്‌പെഷ്യാലിറ്റികളുടെ കാലം ആണ് . 6475,,എംബിബിഎസ്സുകാരന്‍ ധനികന് ആയിരുന്ന കാലം പോയി . 6476,,എംഡിയും എംഎസ്സും ലണ്ടനില് നിന്നു തരം ആക്കുന്ന അക്ഷരങ്ങളും ഒക്കെ ഉണ്ട് . 6477,,എങ്കിലേ പേഷ്യന്റ് വരൂ എന്ന രീതിക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റികളിലേക്ക് കാര്യങ്ങള്‍ പോകുന്നു . 6478,,ചൈനയും കൊറിയയും യൂറോപ്യന്‍ രാജ്യങ്ങളും എല്ലാം പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട് . 6479,,വിദ്യാഭ്യാസത്തിന്റെ നിലവാരത്തിന് ഒപ്പം ഇംഗ്ലീഷിന്റെ നിലവാരവും പറയുന്ന കാശ് കൊടുത്ത് ലോകോത്തരം ആക്കാന്‍ കിണയുന്നുണ്ട് . 6480,,എംബിബിഎസ്സുകാരന്റെ കാലം മാറി സൂപ്പര്‍ സ്‌പെഷ്യാലിറ്റികളുടെ കാലം വരുന്നു . 6481,,"ശബ്ദഘോഷങ്ങളുടെ , അല്ലെങ്കില്‍ സെന്‍സേഷന്റെ കുഴപ്പം കാതലായ പലതും ആ ബഹളത്തിന് അകത്ത് മറഞ്ഞ് പോകും എന്ന് ആണ് ." 6482,,ഐടിക്കു തട്ടു കിട്ടുന്ന ചിലതും കഴിഞ്ഞ ദിവസങ്ങളിലെ ബഹളത്തില്‍ മാഞ്ഞ് പോയിട്ടുണ്ട് . 6483,,ഐടിക്കു തട്ടു കിട്ടുന്നതിനു മുന്‍പ് ഈ ' ഐടി ആനമയിലൊട്ടകം ' എന്ത് ആണ് എന്ന് അറിയണം . 6484,,പലതും ആകസ്മികതകള് ആണ് . 6485,,സായിപ്പിനു ശേഷം വന്ന നാടന് സായിപ്പന്മാര്‍ക്കും ആണ് . 6486,,ഉന്നത വിദ്യാഭ്യാസം മുക്കാലും ഇംഗ്ലീഷു തന്നെ ആക്കി നിലനിര്‍ത്തിയതിന് ആണ് . 6487,,ഐടി ലോകത്തെ മാത്രമല്ല ഏതു ലോകത്തെയും രണ്ടായി തിരിക്കാം . 6488,,ഇംഗ്ലീഷു കൊണ്ടു കഞ്ഞി കുടിക്കാന്‍ പറ്റുന്ന രാജ്യങ്ങള് എന്നും അല്ലാത്തവ എന്നും ആണ് . 6489,,പഴയ കൊളോണിയലിസ്റ്റ് രാജ്യങ്ങള്‍ ഇംഗ്ലീഷ് സമൃദ്ധം ആണ് . 6490,,കമ്പ്യൂട്ടര്‍ എന്ന ലാഭസാധ്യത പ്രായോഗികമായതും ഇംഗ്ലീഷ് സംസാരിക്കുന്ന പഴയ കോളനി രാജ്യങ്ങളില് ആണ് . 6491,,സ്വാഭാവികമായും മിക്കവാറും കിടുതാപ്പുകള് എല്ലാം ഇംഗ്ലീഷില് ആയി . 6492,,ഇപ്പോഴും ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ഗണ്യമായ വിപണികള് എല്ലാം ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങള് ആണ് . 6493,,ഭാഷയില്‍ നിന്നു തന്നെ വിപണിയിലേക്കു വരണം . 6494,,എന്തുകൊണ്ട് ഇന്ത്യയില്‍ ഐറ്റി ഉണ്ടായി എന്നതിനു ഒരു ഉത്തരമേ ഉളളു . 6495,,ഏകദേശം ശുഷ്‌കമായ ആഭ്യന്തരവിപണി ഇപ്പോഴും തുടരുമ്പോള്‍ പ്രത്യേകിച്ചും ഉണ്ട് . 6496,,ഒന്ന് ആദ്യം പറഞ്ഞ ഇംഗ്ലീഷ് ഭാഷ ആണ് . 6497,,മൈലാപ്പൂര് പട്ടരുടെ സ്ലാംങ്ങ് ആണ് എങ്കിലും മല്ലു ആണ് എങ്കിലും കമ്യൂണിക്കേഷന് നടക്കും . 6498,,വിഷയം വളരെ ലളിതം ആണ് . 6499,,ഐടി ദമ്പതികള്‍ ഓണ്‍സൈറ്റ് പോയി എന്ന് കരുതുക . 6500,,ഒരാള്‍ ഇന്ത്യന്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയും രണ്ടാമന്‍ ആ നാട്ടില്‍ താല്‍ക്കാലിക ജീവനക്കാരെ നല്‍കുന്ന ഏതെങ്കിലും ഏജന്‍സി വഴി അതേ ജോലി നോക്കുകയും ചെയ്യുക ആണ് എന്ന് കരുതുക . 6501,,ഇന്ത്യന്‍ കമ്പനിയില്‍ ജോലി നോക്കുന്ന ആളുടെ നാട്ടിലെ ശമ്പളം ലക്ഷം രൂപ ആണ് എങ്കില്‍ മിക്കവാറും വിസ നിയമങ്ങള്‍ കനിഞ്ഞ് ഓണ്‍സൈറ്റിലെ ശമ്പളം മൂന്നോ നാലോ ലക്ഷം ആയിരിക്കും . 6502,,കഥകളിയുടെ സാഹിത്യരൂപം ആണ് ആട്ടക്കഥ । 6503,,"ആംഗികം , വാചികം , സാത്വികം , ആഹാര്യം എന്നിങ്ങനെ ഉള്ള ചതുര്വിങധാഭിനയങ്ങള്‍ കഥകളിയുടെ സവിശേഷത ആണ് ।" 6504,,"കേളി , അരങ്ങുകേളി , തോടയം , വന്ദനം , പുറപ്പാട് , മേളപ്പദം , കഥാഭിനയം , ധനാശി എന്നിങ്ങനെ കഥകളിയുടെ അവതരണത്തിന് നിയതമായ ക്രമം ഉണ്ട് ।" 6505,,"അംഗങ്ങള്‍ , ഉപാംഗങ്ങള്‍ , പ്രത്യാംഗങ്ങള്‍ എന്നിവയുടെ ചലനാഭിനയങ്ങള്‍ ആണ് ആംഗികം ।" 6506,,കഥകളിയിലെ പാട്ട് ആണ് വാചികം । 6507,,രസാഭിനയം ആണ് സാത്വികാഭിനയം । 6508,,സത്വര തമോഗുണങ്ങളുടെ പ്രതിനിധികള്‍ ആണ് കഥകളിയിലെ കഥാപാത്രങ്ങള്‍ । 6509,,ഈ ഗുണങ്ങളെ അടിസ്ഥാനം ആക്കിയാണ് ആഹാര്യം തയാറ് ആക്കുന്നത് । 6510,,"പച്ച , കത്തി , താടി , കരി , മിനുക്ക് എന്നിങ്ങനെ ആണ് കഥകളിവേഷങ്ങളുടെ വിഭജനം ।" 6511,,ഇത് പ്രധാനം ആയും മുഖത്തേപ്പിനെ അടിസ്ഥാനം ആക്കി ഉള്ളത് ആണ് । 6512,,കഥകളിയിലെ നൃത്തങ്ങള്ക്ക് കലാശം എന്ന് ആണ് പറയുക । 6513,,"വട്ടംവെച്ചുകലാശം , ഇരട്ടിക്കലാശം , ഇടക്കലാശം , അടക്കം , തോങ്കാരം , എടുത്തുകലാശം , അഷ്ടകലാശം , വലിയ കലാശം , മുറിക്കലാശം , ധനാശികലാശം എന്നിങ്ങനെ കലാശങ്ങള്‍ പത്തു വിധം ।" 6514,,"ചെണ്ട , മദ്ദളം , ഇടയ്ക്ക , ചേങ്ങില , ഇലത്താളം എന്നിവ ആണ് കഥകളിയിലെ വാദ്യങ്ങള്‍ ।" 6515,,അരങ്ങില്‍ മുന്ഭാഗത്ത് മധ്യത്തില്‍ ആയി വലിയ നിലവിളക്ക് ( കളിവിളക്ക് ) കൊളുത്തിവെക്കും । 6516,,അരങ്ങില്‍ തിരശ്ശീല ഉപയോഗിക്കും । 6517,,"ആദ്യ കാലഘട്ടത്തില്‍ ജാതിശ്രേണിയിലെ മുന്നാക്ക വിഭാഗത്തില് പെട്ട ബ്രാഹ്മണര്‍ , ക്ഷത്രിയര്‍ , അമ്പലവാസികള്‍ , നായന്മാര്‍ എന്നീ സമുദായക്കാര്‍ ആണ് കഥകളി അഭ്യസിച്ചിരുന്നത് ।" 6518,,കഥകളിയെ ഒരു സമ്പൂര്ണ നൃത്തകല ആക്കി വികസിപ്പിച്ചത് ഉത്തരകേരളത്തിലെ കോട്ടയത്തുതമ്പുരാന്‍ ആയിരുന്നു । 6519,,കേരളീയ ക്ളാസിക് - നാടന്‍ കലാപാരമ്പര്യങ്ങളെ കോര്ത്തിണക്കി എഡി 18ആം - നൂറ്റാണ്ടില്‍ കുഞ്ചന്നടമ്പ്യാര്‍ ആവിഷ്കരിച്ച തുള്ളല്‍കലാരീതി ആണ് ഓട്ടന്തുള്ളല്‍ । 6520,,"കുഞ്ചന്നാമ്പ്യാര്‍ അവതരിപ്പിച്ച തുള്ളല്‍കലയില്‍ ഓട്ടന്‍ , ശീതങ്കന്‍ , പറയന്‍ എന്നീ മൂന്നു വിധത്തില്‍ ഉള്ള തുള്ളല്‍രൂപങ്ങള്‍ ഉണ്ട് എങ്കിലും ഓട്ടന്തുണള്ളലിന്‍ ആണ് പ്രാധാന്യം ।" 6521,,"അതുകൊണ്ട്തന്നെ , തുള്ളലിന് ഓട്ടന്തു‍ള്ളല്‍ എന്ന വിശേഷണം ഉപയോഗിച്ചുപോരുന്നു ।" 6522,,ക്ഷേത്രകല എന്ന നിലയില്‍ കേരളത്തില്‍ പൊതുവെ ഓട്ടന്തുലള്ളല്‍ അവതരിപ്പിച്ച് വരുന്നുണ്ട് । 6523,,"തലയില്‍ കൊണ്ട കെട്ടിഉണ്ടാക്കിയ വട്ടമുടിക്കെട്ടിന്‍ പുറമെ വിടര്ത്തിയ നാഗഫണത്തിന്റെ ആകൃതിയില്‍ ഉള്ള കിരീടം ധരിച്ച് , മുഖത്ത് പച്ച മനയോല പൂശി , കണ്ണും പുരികവും വാല്‍ നീട്ടിഎഴുതി , നെറ്റിയില്‍ പൊട്ടും തൊട്ട് , ഉരസ്സില്‍ കൊരലാരം , കഴുത്താരം , മാര്മാല എന്നിവയും ധരിച്ച് , കൈകളില്‍ കടക കങ്കണാദികളും കാലില്‍ കച്ചമണിയും അണിഞ്ഞ് , അരയില്‍ ഒരു പ്രത്യേക തരം ഉടുത്തുകെട്ടും ആയാണ് ഓട്ടന്ത്ഉള്ളല്ക്കാരന്‍ രംഗത്തു് വരുന്നത് ।" 6524,,നമ്പ്യാര്‍സമുദായത്തിന്റെ പാരമ്പര്യകല എന്ന നിലയില്‍ ആണ് ഓട്ടന്തു‍ള്ളല്‍ വളര്ന്നുവന്നത് । 6525,,ഇപ്പോള്‍ എല്ലാ സമുദായക്കാരും ഇത് അവതരിപ്പിക്കുന്നുണ്ട് । 6526,,പൊതുവെ പുരുഷന്മാര്‍ ആണ് ഇതില്‍ പങ്കെടുക്കാറ് । 6527,,ഓട്ടന്തു‍ള്ളല്‍ അവതരണത്തിന് തുറന്ന രംഗവേദി ആണ് ഉപയോഗിക്കുക । 6528,,വേദിയില്‍ മുന്ഭാലഗത്ത് ആയി നിലവിളക്ക് കൊളുത്തി വെക്കും । 6529,,തിരശ്ശീല ഉപയോഗിക്കാറില്ല । 6530,,വാദ്യക്കാരും ഏറ്റുപാടുന്നവരും വേദിയുടെ ഒരു പാര്ശ്വെഭാഗത്ത് ആണ് ഇരിക്കുക । 6531,,ഓട്ടന്തു‍ള്ളല്‍ അവതരണത്തിന് മൂന്നു പേര്‍ മതി । 6532,,തുള്ളല്ക്കാരനും രണ്ടു വാദ്യക്കാരും । 6533,,തുള്ളല്ക്കാംരന്‍ പാടുന്ന വരികള്‍ വാദ്യക്കാര്‍ ഏറ്റുപാടുന്നു । 6534,,രംഗാധിഷ്ഠിത സംഗീതം ആണ് തുള്ളല്‍പാട്ടുകള്ക്ക് ഉള്ളത് । 6535,,ഭാഷാവൃത്തങ്ങളില്‍ ആണ് തുള്ളല്‍കവിതകള്‍ രചിച്ചിട്ടുള്ളത് । 6536,,ഓട്ടന്തു്ള്ളലില്‍ തരംഗിണിവൃത്തം ആണ് പ്രധാനം । 6537,,തൊപ്പിമദ്ദളവും കൈമണിയും ആണ് തുള്ളലിന് ഉപയോഗിക്കുന്ന വാദ്യങ്ങള്‍ । 6538,,പുരാണകഥകളെ സാധാരണ ജനങ്ങളില്‍ എത്തിക്കാനും സാമൂഹിക വിമര്ശം നടത്താനും ഓട്ടന്തുംള്ളല്‍ ലക്ഷ്യം ഇടുന്നു । 6539,,"സ്വംഅന്തകം , ഘോഷയാത്ര , നളചരിതം , രുഗ്മിണിസ്വയംവരം , ബകവധം , നിവാതകവചവധം , കിരാതം , രാമാനുചരിതം , കാര്ത്തരവീര്യാര്ജുനവിജയം , ബാലിവിജയം , ശീലാവതിചരിതം എന്നിവ ആണ് കുഞ്ചന്നണമ്പ്യാര്‍ ഓട്ടന്തുണള്ളലിനു വേണ്ടി രചിച്ച പ്രധാന കൃതികള്‍ ।" 6540,,കേരളത്തിലെ ജനപ്രിയം ഉള്ള ഒരു നാടന്കല ആണ് കോല്ക്കളി । 6541,,ഉത്തരകേരളത്തില്‍ ആണ് കൂടുതല്‍ പ്രചാരം । 6542,,"കോല്ക്കളിക്ക് കമ്പടിക്കളി , കോലടിക്കളി എന്നും പേരുകള്‍ ഉണ്ട് ।" 6543,,നല്ല മെയ്വഴക്കവും താളബോധവും ചുവടുചടുലതയും വേണം കോല്ക്കുളിക്ക് । 6544,,വന്ദനക്കളിയോടെ ആണ് ഇത് ആരംഭിക്കുക । 6545,,അരങ്ങില്‍ ഒരു പീഠവും കത്തിച്ച നിലവിളക്കും ഉണ്ടായിരിക്കും । 6546,,"എണീറ്റുകളി , ഇരുന്നുകളി , ഒരുമണിമുത്ത് , ഒളവുംപുറവും , ഒറ്റകൊട്ടിക്കളി , കൊടുത്തോപോണക്കളി , ചിന്ത് , ചാഞ്ഞുകളി , തെറ്റിക്കോല്‍ , ഒരുമണിമുത്ത് , തെറ്റിക്കോല്‍ , തടുത്തുകളി , താളക്കളി , തടുത്തുതെറ്റിക്കോ , പിണച്ചുകൊട്ടിക്കളി , രണ്ടുകൊട്ടിക്കളി , പുതിയ തെറ്റിക്കോല്‍ , വട്ടക്കോല്‍ , എന്നിങ്ങനെ കോല്ക്കളിക്ക് പല ഉള്പ്പിരിവുകളും ഉണ്ട് ।" 6547,,താളവും പാട്ടും മെയ്യും തക്ക വിധം ഒത്തുചേര്ന്നു നടത്തുന്നത് ആണ് കോല്ക്ക്ളി । 6548,,"കളിക്കാരെ അകം , പുറം എന്നിങ്ങനെ രണ്ടു ചേരി ആയി തിരിക്കും ।" 6549,,കോലുകള്ക്ക് ഏകദേശം ഒന്നര അടി നീളം ഉണ്ടായിരിക്കും । 6550,,പിടിക്കുന്ന ഭാഗത്ത് അല്പം കനം കൂടിയതും ക്രമേണ കനം കുറഞ്ഞതും ആണ് കോലുകള്‍ । 6551,,"കോലുകളില്‍ ചെറിയ ചിലങ്കയോ , മണിയോ കോര്ത്തിരിക്കും ।" 6552,,ഹൈന്ദവര്ക്ക് ഇടയിലെ കോല്ക്ക്ളിക്ക് നേരിയ അനുഷ്ഠാനം ഉണ്ട് । 6553,,മലബാറിലെ മാപ്പിളമാര്ക്ക് ഇടയില്‍ പ്രചാരത്തില്‍ ഉള്ള കോല്ക്കളി തികച്ചും വിനോദപ്രദം ആണ് । 6554,,"കോലടിക്കളി , കമ്പടിക്കളി , കോലുകളി എന്നീ പേരുകളും ഉണ്ട് ।" 6555,,കളിക്ക് നേതൃത്വം കൊടുക്കുന്നത് ആശാനോ ഗുരുക്കളോ ആണ് । 6556,,"വയനാട്ടിലെ കുറുമര്‍ , കുറിച്യര്‍ എന്നീ ആദിവാസിവിഭാഗങ്ങള്ക്ക് ഇടയിലും കോല്ക്കളി ഉണ്ട് ।" 6557,,കണ്ണൂരിലെ അറക്കല്‍ രാജാവിന്റെ സ്ഥാനാരോഹണചടങ്ങിന് മാറ്റുകൂട്ടാന്‍ വേണ്ടി മാപ്പിളമാര്‍ രൂപം കൊടുത്തത് ആണ് മാപ്പിളകോല്ക്കളി എന്ന് ആണ് ഐതിഹ്യം । 6558,,"വിവാഹം , പള്ളിപ്പെരുന്നാള്‍ എന്നീ വിശേഷസന്ദര്ഭങ്ങളില്‍ സുറിയാനി ക്രൈസ്തവരുടെ ഇടയില്‍ പ്രചാരം ഉള്ള കലാരൂപം ആണ് മാര്ഗംമകളി ।" 6559,,"ക്രിസ്തു എന്ന് സങ്കല്പിച്ച് നിലവിളക്ക് നടുവില്‍ വെച്ച് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ആയ അപ്പോസ്തലന്മാരുടെ പ്രതിപുരുഷന്മാര്‍ ആയ പന്ത്രണ്ടു പേര്‍ വാളും പരിചയും പിടിച്ച് , തലയില്‍ മയില്പീ്ലി അണിഞ്ഞ് ആ വിളക്കിനു ചുറ്റും വട്ടത്തില്‍ ചുവടു് വെച്ചും ചില ആംഗ്യങ്ങള്‍ കാട്ടിയും പാട്ടു പാടി കളിക്കുന്നത് ആണ് മാര്ഗംകളി ।" 6560,,ഒടുവില്‍ മംഗളം പാടി സമാപിക്കുന്നു । 6561,,"മതഭക്തിക്കു മാത്രം അല്ല , മാനസികമായ വിനോദത്തിനും ശാരീരികമായ ശക്തിക്കും പ്രയോജനപ്പെടുന്നു ।" 6562,,ഈ പാട്ടിന്റെ രചയിതാവിനെയും രചിച്ച കാലത്തെയും കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നും ലഭ്യം അല്ല । 6563,,മാര്ഗംകളി പുരുഷന്മാരുടെ സംഘനൃത്തം ആയിട്ടാണ് ആരംഭിച്ചത് । 6564,,ഇന്ന് സ്ത്രീകള്‍ ആണ് ഇത് അവതരിപ്പിച്ചുവരുന്നത് । 6565,,അരങ്ങുസജ്ജീകരണങ്ങളോ അലങ്കാരങ്ങളോ ആവശ്യം ഇല്ല । 6566,,നിലവിളക്കിനു ചുറ്റും വട്ടത്തില്‍ 12 പേര്‍ നില്ക്കും । 6567,,ക്രിസ്ത്യാനി സ്ത്രീകളുടേതു പോലെ ഉള്ള ചട്ടയും മുണ്ടും ആണ് വേഷം । 6568,,മാര്ഗംകളി പാട്ടുകളില്‍ മാര്ത്തോമാകഥക്കു പുറമെ നാട്ടുപച്ചമരുന്നുകളെ കുറിച്ചും ഇറ്റലിക്കാരുടെ യുദ്ധത്തെ കുറിച്ചും ഉള്ള പാട്ടുകള്‍ ആണ് । 6569,,തിരുവിതാംകൂര്‍ രാജാവിനെ സ്തുതിച്ചുകൊണ്ടുള്ളതും കൂടാതെ താരാട്ടുപാട്ടും മാര്ഗംകളിപാട്ടില്‍ വരുന്നു । 6570,,വാദ്യോപകരണങ്ങള്‍ ഇതില്‍ പതിവില്ല । 6571,,കേരളീയ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളില്‍ അരങ്ങേറിവരുന്ന കലാരൂപം ആണ് ചാക്യാര്കൂത്ത് । 6572,,പുരാണ കഥാകഥനം ആണ് ഇത് । 6573,,ഈശ്വരഭക്തി വളര്ത്തുകയും ജനതയെ സന്മാര്ഗചിത്തര്‍ ആക്കുകയും ആണ് ചാക്യാര്കൂത്തിന്റെ ലക്ഷ്യം । 6574,,പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുക ആണ് കൂത്തിലെ ചാക്യാരുടെ ധര്മം । 6575,,ഫലിത പരിഹാസത്തോടു് കൂടി ചാക്യാര്‍ നടത്തുന്ന പുരാണ കഥാപ്രസംഗം ആണ് ചാക്യാര്കൂത്ത് । 6576,,ഇതിന്റെ വേദി കൂത്തമ്പലങ്ങള്‍ ആണ് । 6577,,അരങ്ങിന്റെ മുന്ഭാഗത്ത് മധ്യത്തില്‍ ആയി നിലവിളക്ക് കൊളുത്തിവെക്കുന്നു । 6578,,അരങ്ങില്‍ പിന്ഭാഗത്ത് മധ്യത്തില്‍ ആയി മിഴാവ് വെക്കുന്നു । 6579,,നിയതമായ അവതരണക്രമം ചാക്യാര്കൂത്തിന്‍ ഉണ്ട് । 6580,,"മിഴാവ് ഒച്ചപ്പെടുത്തല്‍ , തോടയം , വിദൂഷകസ്തോഭം നടിക്കുക , ഈശ്വരപ്രാര്ഥന , കഥാബന്ധം വരുത്തുക , കഥാപ്രവേശം , കൂത്തു മുടിക്കുക എന്നിവ ആണ് ആ ക്രമം ।" 6581,,കഥാപാത്രത്തിന്റെ അഭിനയത്തോട് ഒപ്പം ഫലിത പരിഹാസത്തിനും പ്രാധാന്യം ഉണ്ട് । 6582,,ചാക്യാര്കൂത്തിന്റെ ശ്ളോകം ചൊല്ലുന്ന രീതിക്ക് സ്വരിക്കല്‍ എന്ന് ആണ് പറയുക । 6583,,ചാക്യാര്കൂത്തിലെ ഏക വാദ്യം മിഴാവ് ആണ് । 6584,,"കുമ്മാട്ടിക്കളി : പാലക്കാട് , തൃശൂര്‍ , വയനാട് എന്നീ ജില്ലകളില്‍ പ്രചാരത്തില്‍ ഉള്ള ഒരു കലാപ്രകടനം ।" 6585,,ഓണക്കാലത്തെ ഒരു വിനോദം ആയിട്ടാണ് തൃശൂര്‍ ജില്ലയില്‍ കുമ്മാട്ടിക്കളിയെ പരിഗണിക്കുന്നത് । 6586,,"പാലക്കാട് ജില്ലയില്‍ ദേവീപ്രീണനാര്ഥം മകരം , കുംഭം മാസങ്ങളില്‍ ആണ് കുമ്മാട്ടിക്കളിയുടെ പുറപ്പാട് ।" 6587,,കുമ്മാട്ടിക്കളിയെ ഒരു കാര്ഷികോത്സവം ആയി പരിഗണിക്കുന്നുണ്ട് । 6588,,‘ തള്ള ’ എന്ന കഥാപാത്രം ആണ് കുമ്മാട്ടിയിലെ പ്രധാന വേഷം । 6589,,പതിനഞ്ചു വയസ്സില്‍ താഴെ ഉള്ള ആണ്‍കുട്ടികള്‍ ആണ് കുമ്മാട്ടി കൊട്ടുന്നത് । 6590,,കൊട്ടും പാട്ടും ആയി മുതിര്ന്നിവരും ഉണ്ടാകും । 6591,,"എന്നാല്‍ , സ്ത്രീകള്‍ പങ്കെടുക്കാറില്ല ।" 6592,,"തള്ളക്കുമ്മാട്ടി , ശിവന്‍ , കാട്ടാളന്‍ , നാരദന്‍ , കിരാതമൂര്ത്തി , ഹനുമാന്‍ , ദാരികന്‍ , ശ്രീകൃഷ്ണന്‍ എന്നീ കഥാപാത്രങ്ങള്‍ ആണ് കുമ്മാട്ടിയില്‍ ഉള്ളത് ।" 6593,,എല്ലാം പൊയ്മുഖവേഷങ്ങള്‍ ആണ് । 6594,,കമുകിന്‍പാള കൊണ്ടോ കനംകുറഞ്ഞ മരപ്പലക കൊണ്ടോ ആണ് പൊയ്മുഖങ്ങള്‍ ഉണ്ടാക്കുക । 6595,,കുമ്മാട്ടി എന്ന ഒരു തരം പുല്ല് ദേഹത്ത് ധരിച്ച് കളിക്കുന്നത് കൊണ്ട് ആണ് ഈ കളിക്ക് കുമ്മാട്ടിക്കളി എന്ന പേര് വന്നത് । 6596,,മാപ്പിളകലകളില്‍ ഏറെ പുരാതനം എന്ന് പറയാവുന്ന കലാപ്രകടനം ആണ് അറബനമുട്ട് । 6597,,"ഉത്തരകേരളത്തിലെ മുസ്ലിങ്ങള്ക്ക് ഇടയില്‍ പ്രചാരം ഉള്ള ഒരു അനുഷ്ഠാനകല എന്നതിലു് ഉപരി , മത്സരവേദികളില്‍ മാറ്റുരക്കുന്ന കല കൂടി ആണ് അറബനമുട്ട് ।" 6598,,"മലപ്പുറം , കോഴിക്കോട് , കണ്ണൂര്‍ , കാസര്കോട് എന്നീ ജില്ലകളില്‍ ഇതിന് ഏറെ പ്രചാരം ഉണ്ട് ।" 6599,,ദഫിനേക്കാള്‍ കൂടുതല്‍ വ്യാസം ഉള്ളതും ചുറ്റിലും ചിലമ്പുകള്‍ ഘടിപ്പിച്ചതും ആയ ചര്മവാദ്യം ആണ് അറബന । 6600,,വൃത്താകൃതിയില്‍ വളച്ച് ഉണ്ടാക്കുന്ന അറബനയുടെ ഒരു ഭാഗം പൊതിയാന്‍ ആട്ടിന്തോല് ആണ് ഉപയോഗിക്കുക । 6601,,"അറബനമുട്ട് , അറവനക്കളി , റബാന എന്നീ പേരുകളിലും ഈ കല അറിയപ്പെടുന്നുണ്ട് ।" 6602,,ഏഷ്യന്‍മേഖലയുടെ വികസനം ഉറപ്പാക്കും : 6603,,ശക്തവും സമ്പന്നവും ആയ ഇന്ത്യയിലൂടെ മാത്രമേ ഏഷ്യന്‍മേഖലയുടെ വികസനവും ഉറപ്പാക്കാന്‍ കഴിയു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി . 6604,,ഭൂട്ടാന്‍ പാര്‍ലംഎന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുക ആയിരുന്നു മോഡി . 6605,,സ്വയം വികസിക്കുന്നതിന്‍ ഒപ്പം അയല്‍നാടുകളുടെ വികസനവും ആണ് ഇന്ത്യയുടെ ലക്ഷ്യം . 6606,,സാര്‍ക്ക് രാഷ്ട്രങ്ങളും ആയി സൗഹൃദം ആണ് ഇന്ത്യ കാംഷിക്കുന്നത് . 6607,,ഭരണം മാറിയത് ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ള ബന്ധത്തെ ബാധിക്കില്ല . 6608,,ഭൂട്ടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യ നല്‍കുന്ന സ്റ്റെഫന്റ് കൂട്ടും . 6609,,ഹിമാലയം ആണ് ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നത് . 6610,,ഹിമാലയന്‍ താഴ്വരയില്‍ ഉള്ള രാജ്യങ്ങളും ആയി സഹകരണം വര്‍ദ്ധിപ്പിക്കും . 6611,,ഭൂട്ടാനില്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും എന്നും മോഡി പറഞ്ഞു . 6612,,പ്രധാനമന്ത്രി ആയി ചുമതല ഏറ്റ ശേഷം മോഡി നടത്തുന്ന ആദ്യ വിദേശപര്യടനം ആണ് ഭൂട്ടാനിലേക്ക് . 6613,,രാജ്യഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് ഉള്ള ഭൂട്ടാന്റെ മാറ്റത്തെ മോഡി പ്രശംസിച്ചു . 6614,,ഇന്ത്യയുടെ സഹകരണഗത്താടെ നിര്‍മ്മിക്കുന്ന 600 വാട്ടിന്റെ ജലവൈദ്യുതപദ്ധതിക്കും മോഡി വൈകീട്ട് തറക്കല്ല് ഇടും . 6615,,തുടര്‍ന്ന് ഭൂട്ടാന്‍ രാജാ ഒരുക്കുന്ന വിരുന്നില്‍ പങ്കുകൊണ്ട് ഇന്ത്യയിലേക്ക് തിരിക്കും . 6616,,ഇന്ത്യയും ചൈനയും മ്യാന്‍മറും സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പ് ആക്കും . 6617,,സമാധാനപരമായ സഹവര്‍ത്തിത്വത്തിന് പഞ്ചശീലതത്വങ്ങള്‍ മുറുകെ പിടിക്കും എന്ന് ഇന്ത്യയും ചൈനയും മ്യാന്‍മറും പ്രഖ്യാപിച്ചു . 6618,,പഞ്ചശീലതത്വപ്രഖ്യാപനത്തിന്റെ 60-ാം വാര്‍ഷികച്ചടങ്ങില്‍ ആണ് പ്രഖ്യാപനം . 6619,,ലോകത്തിന്റെ ഭാവി എല്ലാ രാജ്യങ്ങളും ചേര്‍ന്ന് ആണ് തീരുമാനിക്കുന്നത് എന്നും ചില രാജ്യങ്ങള്‍ക്ക് മാത്രം ആയി പ്രത്യേക അവകാശങ്ങള് ഇല്ല എന്നും ചൈനീസ് പ്രസിഡന്റ് ജീപിങ് പറഞ്ഞു . 6620,,അന്താരാഷ്ട്രനിയമങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും ഒരു പോലെ ആകണം . 6621,,നിയമങ്ങളുടെ മറവില്‍ മറുരാജ്യങ്ങളുടെ അവകാശങ്ങള്‍ കവരരുത് . 6622,,ഇന്ത്യയും ചൈനയും മ്യാന്‍മറും അയല്‍രാജ്യങ്ങളും ശക്തമായ ഏഷ്യ രൂപപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു . 6623,,അതിര്‍ത്തിത്തര്‍ക്കങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണണം എന്ന് ഇന്ത്യയെ പ്രതിനിധാനം ചെയ്ത ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പറഞ്ഞു . 6624,,ഇന്ത്യയും ചൈനയും തമ്മില്‍ തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തണം എന്ന് ചൈനീസ് പ്രധാനമന്ത്രി ലീകെക്യാങ് ഇന്ത്യന്‍സംഘവും ആയി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞു . 6625,,അതിര്‍ത്തിത്തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കണം . 6626,,സുസ്ഥിരവും സമാധാനപരവും ആയ അന്തരീക്ഷം വികസനത്തിന്റെ മുന് ഉപാധി ആണ് . 6627,,ഇന്ത്യയില്‍ ചൈന സ്ഥാപിക്കുന്ന വ്യവസായപാര്‍ക്ക് പുതിയ അധ്യായത്തിന്റെ തുടക്കം ആണ് എന്ന് ഹമീദ് അന്‍സാരി പറഞ്ഞു . 6628,,"ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ , എംപിമാര്‍ ആയ കെ . സി . ത്യാഗി , ഹുക്കും ദേവ്നാരായണ്‍ യാദവ് , പി . രാജീവ് , ഡോ . ബാലചന്ദ്ര മുംഗേക്കര്‍ , വിദേശസെക്രട്ടറി സുജാതസിങ് അംബാസഡര്‍ കാന്തഅശോക്കെ എന്നിവര്‍ ആണ് പ്രതിനിധിസംഘത്തില്‍ ഉള്ളത് ." 6629,,1954ല്‍ അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ചൗഎന്‍ലായിയുടെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ആണ് പഞ്ചശീലപ്രഖ്യാപനത്തില്‍ ഒപ്പിട്ടത് . 6630,,"രാജ്യങ്ങളുടെ പരമാധികാരവും അതിര്‍ത്തിയും ബഹുമാനിക്കുക , പരസ്പരം ആക്രമിക്കില്ല , ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടില്ല , സമത്വവും ഇരുകൂട്ടര്‍ക്കും നേട്ടവും , സമാധാനപരമായ സഹവര്‍ത്തിത്വം എന്നിവ ആണ് പഞ്ചശീലപ്രഖ്യാപനങ്ങള്‍ ." 6631,,നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിക്കപ്പെട്ട്‌ ഒരു മാസം പിന്നിടുമ്പോഴും ഇത് കാരണം സാധാരണക്കാര്‍ക്ക് ഉണ്ടായ ദുരിതങ്ങള്‍ക്ക് അവസാനം ആയിട്ട് ഇല്ല . 6632,,ഇപ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഏതെങ്കിലും പ്രകൃതി ദുരന്തത്തിന്റെ ഫലം ആയി ഉണ്ടായത് അല്ല . 6633,,"മറിച്ച് , ഒരു സര്‍ക്കാര്‍ നടപടിയുടെ പ്രതിഫലനം ആണ് എന്നത് ആണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത ." 6634,,ഒരു ജനാധിപത്യ രാഷ്ട്രം എന്ന നിലയ്ക്ക് ഇന്ത്യന്‍ സര്‍ക്കാരും അതും ആയി ബന്ധപ്പെട്ട മറ്റു സംഘടനകളും എടുക്കുന്ന തീരുമാനങ്ങളും നടപടികളും സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ടത് ഉണ്ട് . 6635,,ഇന്ത്യയുടെ പണപരം ആയ കാര്യങ്ങളുടെ നിയന്താവ് ആയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത കാലത്തെ നടപടികള്‍ പരിശോധിച്ച് കൊണ്ട് തുടങ്ങാം . 6636,,ബാങ്കുനോട്ടുകളുടെ പ്രസിദ്ധീകരണത്തില് ഉള്ള നിയന്ത്രണവും രാജ്യത്തിന്റെ നേട്ടത്തിന് വേണ്ടി ഉള്ള പൊതുവായ ധനവിനിമയവും വായ്പവ്യവസ്ഥയും നടപ്പാക്കുകയും ചെയ്യുന്നു . 6637,,എന്ന് ആണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ആമുഖത്തില്‍ പറയുന്നത് . 6638,,"എന്നാല്‍ , അടുത്ത കാലത്ത് ഉള്ള ചില നടപടികള്‍ പരിശോധിക്കുമ്പോള്‍ മേല്‍ പറഞ്ഞ ലക്ഷ്യത്തിന് ആയാണോ റിസര്‍വ് ബാങ്ക് പ്രയത്നിച്ചിട്ട് ഉള്ളത് എന്ന് സംശയം തോന്നിപ്പോകുന്നത് സ്വാഭാവികം ." 6639,,നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സമ്പദ്‌വ്യവസ്ഥ നാണ്യച്ചുരുക്കത്തിലേക്ക് കടന്നേക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴെങ്കിലും റിസര്‍വ് ബാങ്ക് ശരിയായ ഇടപെടല്‍ നടത്തേണ്ടത് ഉണ്ട് . 6640,,ഇത് സാമ്പത്തികസ്ഥിരത ഉറപ്പ് ‌വരുത്തുന്നതിനും ഒപ്പം ജനങ്ങള്‍ക്ക് കറന്‍സിയില് ഉള്ള വിശ്വാസം ഉയര്‍ത്തുന്നതിനും സഹായിക്കും . 6641,,നോട്ട് അസാധുവാക്കല്‍ ഹ്രസ്വ കാലത്തില്‍ പ്രശ്നങ്ങള് ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല . 6642,,"ഭാവിയില്‍ വീണ്ടും നോട്ട് അസാധുവാക്കല്‍ തീരുമാനം ഉണ്ടാകുമോ എന്ന ഭയം പലരെയും കറന്‍സിനോട്ടുകള്‍ , പ്രത്യേകിച്ച് ഉയര്‍ന്ന മൂല്യം ഉള്ള നോട്ടുകള്‍ കൈവശം വെയ്ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട് ." 6643,,ഈ പണം പിന്നീട് വിദേശത്തേക്ക് എത്തിക്കാന് ആകും ഇവര്‍ ശ്രമിക്കുക . 6644,,നോട്ട് അസാധുവാക്കല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് സാധാരണക്കാരെ ആണ് എന്ന് തെളിയിക്കാന്‍ കഴിഞ്ഞ ഒരു മാസത്തെ അനുഭവങ്ങള്‍ തന്നെ ധാരാളം . 6645,,പണവും ആയി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ താത്‌കാലികം മാത്രം ആണ് എന്നും നോട്ടുപിന്‍വലിക്കല്‍ തീരുമാനം രഹസ്യം ആയി സൂക്ഷിക്കുന്നതിന്റെ ഭാഗം ആയി ഒഴിവാക്കാന്‍ കഴിയാത്തതും ആയിരുന്നു എന്നതും ആണ് സര്‍ക്കാരിന്റെ ന്യായം . 6646,,ഇത് റിസര്‍വ് ബാങ്കിന്റെ സ്ഥാപിതലക്ഷ്യങ്ങള്‍ക്ക് വിരുദ്ധം ആണ് . 6647,,കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്തെ ഉത്പാദനം വലിയ തോതില്‍ വര്‍ധിച്ചെന്ന് നവംബര്‍ എട്ടിന് നടത്തിയ പത്രസമ്മേളനത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു . 6648,,നോട്ട് അസാധുവാക്കലിനെ മറികടക്കാന്‍ ബാങ്കുകള്‍ സജ്ജം ആണ് എന്നും അദ്ദേഹം പറഞ്ഞു . 6649,,വ്യാജ നോട്ടുകള്‍ ഇല്ലാതാക്കാന് ഉള്ള ശ്രമം എന്ന നിലയ്ക് ആണ് അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കിയത് എങ്കിലും സര്‍ക്കാറിനും റിസര്‍വ് ബാങ്കിനും ഇക്കാര്യത്തില്‍ യോജിച്ച തീരുമാനം ആണ് ഉള്ളത് എന്ന് ഇതില്‍ നിന്ന് വ്യക്തം ആണ് . 6650,,ഇത്തരം ഒരു മാറ്റത്തിന് മാസങ്ങള്‍ക്ക് മുന്‍പ് തയ്യാറെടുപ്പുകള്‍ നടത്തിയിട്ട് ഉണ്ട് എങ്കില്‍ എങ്ങനെ ആണ് നാല് ആഴ്ചയ്ക്ക് ശേഷവും ബാങ്കുകളില്‍ കറന്‍സിയുടെ അപര്യാപ്തത നിലനില്‍ക്കുന്നത് ? 6651,,ധനകാര്യവകുപ്പിന്റെ സാമ്പത്തികകാര്യവിഭാഗം സെക്രട്ടറി ഈ തീരുമാനത്തെ കുറിച്ച് പറഞ്ഞത്‌ ഇങ്ങനെ ആണ് : 6652,,‘ 2011 മുതല്‍ 2016 വരെ ഉള്ള കാലത്ത്‌ രാജ്യത്ത് ചംക്രമണത്തില് ഉള്ള എല്ലാ മൂല്യത്തിലും ഉള്ള കറന്‍സികളിലും 40 ശതമാനത്തിന്റെ വര്‍ധന ഉണ്ടായി . 6653,,500 രൂപാനോട്ടുകള്‍ 76 ശതമാനവും 1000 രൂപാനോട്ടുകള്‍ 109 ശതമാനവും വര്‍ധിച്ചു . 6654,,"അതേസമയം , സമ്പദ്ഘടനയില്‍ ആകെ 30 ശതമാനത്തിന്റെ വളര്‍ച്ച മാത്രം ആണ് ഉണ്ടായത് ." 6655,,കണക്കില്‍പ്പെടാത്ത പണം ഉയര്‍ന്നമൂല്യം ഉള്ള നോട്ടുകളില്‍ സൂക്ഷിക്കുന്നതിനെ കുറിച്ച് ഉള്ള റിപ്പോര്‍ട്ടുകളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു . 6656,,"അതേസമയം , കണക്കില്‍പ്പെടാത്ത പണത്തിന്റെ ഒരു ഭാഗം ഉയര്‍ന്നമൂല്യം ഉള്ള നോട്ടുകളില്‍ സൂക്ഷിക്കുന്നുണ്ട് എന്നത് വിശ്വസനീയം ആണ് എങ്കിലും നോട്ട് അസാധുവാക്കലിനെ ന്യായീകരിക്കാന് ആയി കൊണ്ടുവന്ന തെളിവുകള്‍ കേന്ദ്രബാങ്കിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുന്നത് ആണ് ." 6657,,രാജ്യത്തെ ഉത്പാദനത്തില് ഉണ്ടാകുന്ന വളര്‍ച്ചയ്ക്ക് ആനുപാതികമായി പണവിതരണത്തിലും വര്‍ധന വരുത്തണം എന്ന കര്‍ശനനിര്‍ദേശം ഒന്നും നിലവില് ഇല്ല . 6658,,എന്നിട്ടും നോട്ട് അച്ചടിക്കുന്നതില്‍ പൂര്‍ണ നിയന്ത്രണം ഉള്ള കേന്ദ്രബാങ്ക് ഉയര്‍ന്ന മൂല്യം ഉള്ള നോട്ടുകള്‍ ഇത്രയധികം വിതരണം ചെയ്തത് ? 6659,,നോട്ട് അസാധുവാക്കല്‍ തീരുമാനം‌ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ക്ക് പുറമേ ഇനി കള്ളപ്പണം കുറഞ്ഞ മൂല്യം ഉള്ള കറന്‍സികളില്‍ കേന്ദ്രീകരിക്കുന്ന പുതിയ രീതിക്കും ഇത് കാരണം ആയേക്കാം . 6660,,"ഈ തീരുമാനത്തിന് പിന്നാലെ ഉണ്ടായ വീഴ്ച ആണ് അസാധുവാക്കപ്പെട്ട 500 , 1000 രൂപ നോട്ടുകള്‍ക്ക് പകരമായി രണ്ടായിരത്തിന്റെ നോട്ടുകള് ഇറക്കിയത് ." 6661,,ചംക്രമണത്തില് ഉണ്ടായിരുന്നതില്‍ 86 ശതമാനം നോട്ടുകള് ആണ് അസാധു ആക്കപ്പെട്ടത് . 6662,,അസാധു ആക്കപ്പെട്ട നോട്ടുകളുടെ മൂല്യത്തിന് പെട്ടെന്ന് പകരം വെയ്ക്കാന് ആണ് രണ്ടായിരത്തിന്റെ നോട്ടുകള്‍ കൊണ്ടുവന്നത് എന്ന് ആയിരുന്നു ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഡിസംബര്‍ രണ്ടിന് പറഞ്ഞത് . 6663,,"എന്നാല്‍ , ഈ തീരുമാനത്തോടെ സമ്പദ് വ്യവസ്ഥയില്‍ വലിയ തളര്‍ച്ച ആണ് ഉണ്ടായത് ." 6664,,ഇത്തരം അനുഭവങ്ങള്‍ റിസര്‍വ് ബാങ്ക് അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് അകന്ന് പോകുക ആണോ എന്ന സംശയം സാധാരണക്കാരില് ഉണ്ടാക്കുന്നുണ്ട് . 6665,,നോട്ട് അസാധുവാക്കലിന്റെ ധാര്‍മിക ലക്ഷ്യങ്ങളില് ഒന്ന് മാത്രം ആണ് ഇതില്‍ പറയുന്ന സാമ്പത്തിക പരിഗണനകള്‍ . 6666,,പ്രധാന ലക്ഷ്യം മറ്റഒന്ന് ആണ് എന്ന് സൂചിപ്പിച്ച് കൊണ്ട് ഇന്ത്യയെ കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥ ആക്കി മാറ്റിയെടുക്കല് ആണ് ഈ പ്രഖ്യാപനം ‌കൊണ്ട് ലക്ഷ്യമിട്ടത് എന്ന് സര്‍ക്കാര്‍ പറയുന്നുണ്ട് . 6667,,രാജ്യം കറന്‍സിരഹിതം ആകുന്നത് കൊണ്ട് ഏറെ ഗുണം ഉണ്ടാകും എന്ന കാര്യത്തില്‍ തര്‍ക്കം ഒന്നും ഇല്ല . 6668,,"എന്നാല്‍ , നോട്ട് അസാധുവാക്കല്‍ അഴിമതി ഇല്ലാതാക്കും എന്ന സര്‍ക്കാരിന്റെ ഇപ്പോഴത്തെ വാദത്തെ ഖണ്ഡിക്കാന്‍ മറു ചോദ്യങ്ങളും ഉണ്ട് ." 6669,,കര്‍ണാടകയിലും തമിഴ്‌നാട്ടിലും നടന്ന പരിശോധനയില്‍ പൂഴ്ത്തിവെക്കപ്പെട്ട നാലുകോടിയില് ഏറെ രൂപ പിടിച്ചെടുത്ത വാര്‍ത്ത നമ്മുടെ മുന്നില് ഉണ്ട് . 6670,,ഇവ ഒക്കെയും പുതിയ 2000 രൂപയുടെ കെട്ടുകള് ആയിട്ടായിരുന്നു . 6671,,കൈക്കൂലിക്കാര് ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരു ഭാഗം കൈക്കൂലി രണ്ടായിരത്തിന്റെ നോട്ടുകള് ആയി വാങ്ങാന്‍ തുടങ്ങി എന്നതിന് മുകളില്‍ പറഞ്ഞ ഉദാഹരണം തന്നെ ധാരാളം . 6672,,അഴിമതി ഇല്ലാതാക്കാന്‍ നേരിട്ടുള്ള ഇടപെടലുകള് ആണ് വേണ്ടത് . 6673,,"എന്നാല്‍ , അതിന് പകരം സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്ന നടപടി അനേകായിരം സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷിതത്വത്തെ മുറിപ്പെടുത്തുന്ന പ്രവൃത്തി ആണ് ." 6674,,ഒരു ചെറിയ ശതമാനം വരുന്ന കള്ളപ്പണക്കാരെ ശിക്ഷിക്കാന്‍ കഴിവ് ഇല്ലാത്തത് കൊണ്ടോ അല്ലെങ്കില്‍ അതിന് താത്‌പര്യം ഇല്ലാത്തത് കൊണ്ടോ അതിന് പകരം ആയി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് അനേകായിരം വരുന്ന സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് മേല്‍ മുറിവ് ഏല്‍പ്പിക്കുന്ന നടപടി ആണ് . 6675,,നോട്ട് പിന്‍വലിക്കാതെ തന്നെ കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥ ആകാനും നമുക്ക് കഴിയുമായിരുന്നു . 6676,,മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷം സമയബന്ധിതം ആയി കറന്‍സിരഹിത രാജ്യം ആയി മാറാന്‍ കഴിയും . 6677,,ഇതിന് ആയി റിസര്‍വ് ബാങ്ക് കറന്‍സിനോട്ടുകളുടെ ശേഖരം ക്രമേണ കുറയ്ക്കുകയും നിശ്ചിത തുകയ്ക്ക് മുകളില് ഉള്ള പണമിടപാടുകള്‍ ബാങ്ക് അക്കൗണ്ട്‌ വഴി മാത്രം ആക്കണം എന്ന സര്‍ക്കാര്‍ നിര്‍ദേശവും ധാരാളം ആയിരുന്നു . 6678,,"എന്നാല്‍ , ഇപ്പോഴ് ഉള്ള സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ഉപഭോക്താക്കള് ആകാന്‍ കഴിയുന്നത് സാമ്പത്തികം ആയി ഉയര്‍ന്ന ഒരു ചെറിയ വിഭാഗത്തിന് മാത്രം ആണ് ." 6679,,ഇപ്പോഴും പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ഒന്നും ഡിജിറ്റല്‍ ഇടപാടുകളുടെ ഗുണങ്ങളെ പറ്റി അറിയില്ല . 6680,,മുതിര്‍ന്ന സാമ്പത്തികശാസ്ത്രജ്ഞരുടെ അഭിപ്രായ പ്രകാരം ഒരു രാജ്യത്തിന് കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് മാറാന് ഉള്ള കുറഞ്ഞസമയം ഏഴ് വര്‍ഷം ആണ് 6681,,"എന്നാല്‍ , ഭരണകാലാവധി കഴിയും മുന്‍പ് എങ്ങനെയും ഈ ലക്ഷ്യം നേടിയെടുക്കാന് ആണ് നമ്മുടെ സര്‍ക്കാരിന്റെ ശ്രമം ." 6682,,പൊതു സാമ്പത്തികരംഗം ശക്തിപ്പെടുത്തി പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കാന് ആണ് നോട്ട് അസാധുവാക്കല് എന്ന് ആണ് മറ്റൊരു ന്യായം . 6683,,ഇതിലൂടെ ആദായനികുതിയില് ഉണ്ടാകുന്ന വര്‍ധനയും കേന്ദ്രബാങ്കിന്റെ ബാധ്യതകളില് ഉണ്ടാകുന്ന കുറവും ആണ് വരുമാനത്തിന്റെ പ്രധാന സ്രോതസ്സ് ആയി ചൂണ്ടിക്കാട്ടുന്നത് . 6684,,"എന്നാല്‍ , ധാര്‍മിക കാഴ്ചപ്പാടില്‍ എന്തായാലും ഇത് അപ്രസക്തം ആണ് ." 6685,,"കാരണം , സര്‍ക്കാരിന്റെ വരുമാനത്തിലെ വര്‍ധന ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരുടെ വരുമാന നഷ്ടവും ആയും ബന്ധപ്പെട്ടിരിക്കുന്നു എന്നത് കൊണ്ട് തന്നെ ." 6686,,"മാത്രമല്ല , ഇത്തരത്തില്‍ ശേഖരിക്കപ്പെട്ട പണം പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന ‌വഴി രാജ്യത്ത് വിതരണം ചെയ്യാന് ഉള്ള പദ്ധതി സര്‍ക്കാരിനെ അപഹാസ്യമാക്കുകയും ചെയ്യുന്നു ." 6687,,പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ നിന്ന് മോഷ്ടിച്ച അതേ തുക പിന്നീട് അവരുടെ തന്നെ ക്ഷേമത്തിന് എന്ന് പറഞ്ഞ് തിരികെ നല്‍കുന്നതിന് തുല്യം ആണ് ഇത് . 6688,,സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രതീക്ഷിച്ചതിനേക്കാള് ഏറെ കടുത്ത പ്രത്യാഘാതങ്ങള് ആണ് സമ്മാനിച്ചത് . 6689,,ബിഹാറിലെ ബല്‍റാംപുരില്‍ അമ്മ ബാങ്കില്‍ ‌നിന്ന് പണം പിന്‍വലിക്കാനായി വരി നില്‍ക്കുന്നതിനിടെ 32 ദിവസം മാത്രം പ്രായം ഉള്ള കുഞ്ഞ് മരിച്ച സംഭവവും സമാനമായ മറ്റനവധി സംഭവങ്ങളും ഉണ്ടായി . 6690,,ഗള്‍ഫില്‍ പോകാന് ഉള്ള യോഗ്യത ആയി അദ്ദേഹം പറഞ്ഞത് ഹിന്ദി ഭാഷ സംസാരിക്കാന് ഉള്ള കഴിവ് ആണ് . 6691,,അതിനു ഉള്ള ശ്രമം ആണ് കോളേജ് ജീവിതത്തിന്റെ പകിട്ടില്‍ നിന്ന് മുംബൈയിലേക്ക് ഉള്ള ജയന്തി ജനത എക്‌സ്പ്രസ്സില് ​എന്നെ എത്തിച്ചത് . 6692,,നാട്ടില്‍ നിന്ന് പരിചയപ്പെട്ട ഒരു ബോംബെ കച്ചവടക്കാരന്റെ മേല്‍വിലാസം തേടി ആണ് ഞാന്‍ കൊലാബയില്‍ എത്തിയത് . 6693,,അന്ന് തന്നെ ആണ് രമേഷിനെ പരിചയപ്പെട്ടത് . 6694,,ഞാന്‍ ജോലി ചെയ്തിരുന്ന ബീഡിക്കടയുടെ അടുത്ത് തന്നെ ഉള്ള ന്യൂ ഇന്ത്യാ ഹോട്ടലില്‍ ജോലിക്കാരന് ആയിരുന്നു അവന്‍ . 6695,,ആദ്യമായി നാട് വിട്ട എന്റെ ഗൃഹാതുരത്വം നിറഞ്ഞ സങ്കടങ്ങള്‍ കണ്ട് അവന്‍ സമാധാനിപ്പിച്ചു . 6696,,"ഒഴിവ് സമയങ്ങളില്‍ എന്നെയും കൂട്ടി ഗേ്റ്റ്വേ ഓഫ് ഇന്ത്യയിലും , എലിഫന്റ ദ്വീപിലും , നേവി പാര്‍ക്കിലും , നരിമാന്‍ പോയന്റിലും ഒക്കെ കറങ്ങി നഗരക്കാഴ്ച്ചകള്‍ കാണിച്ചു ." 6697,,രമേഷ് പെട്ടെന്ന് അടുത്ത സുഹൃത്ത് ആയി മാറി . 6698,,ഒഴിവുവേളകളിലെ യാത്രകളില്‍ പലപ്പോഴും നാട്ടിലും വീട്ടിലും ഉള്ളവരെ കുറിച്ച് സംസാരിക്കും . 6699,,രമേഷിന് ഒരു പെങ്ങളും അനുജനും ആണ് ഉള്ളത് . 6700,,അവന്‍ അനുജനെ പറ്റി ഒരുപാട് പറയും . 6701,,അതു കേള്‍ക്കുമ്പോള്‍ ഒരു ജ്യേഷ്ഠന്‍ ഇല്ലാത്തതിലും അവനെ പോലെ സ്‌നേഹിക്കാന്‍ ഒരു അനുജന് ഇല്ലാത്തതിലും വിഷമം തോന്നും . 6702,,അമ്മയെ കുറിച്ച് പറയാന്‍ അവന് നൂറു നാവ് ആണ് . 6703,,എന്റെ അമ്മ ഉള്ളത് കൊണ്ട് ആണ് ഞാന് ഇന്നും ജീവനോടെ ഇരിക്കുന്നത് . 6704,,ഒരിക്കല്‍ അര്‍ദ്ധവിരാമം ഇട്ടു നിര്‍ത്തിയത് ആണ് ആ വാക്കുകള്‍ . 6705,,ഏതു നിമിഷവും പൊട്ടാന്‍ പാകത്തില്‍ ദുഃഖത്തിന്റെ ഒരു അഗ്‌നിപര്‍വ്വതം ആണ് അവന്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നത് എന്ന് പറഞ്ഞ് തന്നു . 6706,,അമ്മയെയും അനുജനെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന രമേഷ് ഒരിക്കല്‍ പോലും അച്ഛനെ കുറിച്ച് സംസാരിച്ചിരുന്നില്ല . 6707,,അച്ഛന്‍ മരിച്ചു പോയിട്ട് ഉണ്ടാകുമോ എന്ന് സംശയം തോന്നി . 6708,,ഒരിക്കല്‍ ഞാന്‍ എന്റെ വാപ്പയുടെ സ്‌നേഹത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അവന്‍ വിതുമ്പി കൊണ്ട് പറഞ്ഞു . 6709,,അന്ന് ആണ് ഞാന് അവനോട് അച്ഛനെ പറ്റി ചോദിച്ചത് . 6710,,അച്ഛന് ഇല്ലാത്ത ആരെങ്കിലും ഉണ്ടാകുമോ ? 6711,,എന്റെ അച്ഛന്‍ നല്ല അരോഗദൃഢഗാത്രന് ആയി ഇപ്പോഴും ജീവിക്കുന്നുണ്ട് നാട്ടില്‍ . 6712,,നീ അച്ഛനെ കുറിച്ച് ഒന്നും പറയാറില്ല . 6713,,അത് കൊണ്ട് ചോദിച്ചത് ആണ് . 6714,,ഞാന്‍ അവനോട് ക്ഷമാപണം നടത്തി . 6715,,അച്ഛനെ കുറിച്ച് പറയാന്‍ നല്ല അനുഭവം ഒന്നും ഇല്ലാത്തത് കൊണ്ട് ആണ് പറയാത്തത് . 6716,,അവന്‍ ചിരിച്ച് കൊണ്ട് ആണ് അങ്ങനെ പറഞ്ഞത് എങ്കിലും അനുസരണ ഇല്ലാത്ത രണ്ട് കണ്ണുനീര്‍ തുള്ളികള്‍ അവന്റെ കണ്ണില്‍ നിന്നും അടര്‍ന്ന് വീണു . 6717,,ഞാന് അവനെ ആദ്യമായി കാണുന്നത് പോലെ തുറിച്ച് നോക്കി . 6718,,അച്ഛന് എന്നെ ഇഷ്ടം അല്ലായിരുന്നു . 6719,,എന്റെ ജനനം ഒരു ദുശ്ശകുനം ആണ് എന്ന് ആണ് അച്ഛന്‍ വിശ്വസിക്കുന്നത് . 6720,,"അച്ഛന് ഒരിക്കലും എന്നെ എടുക്കുകയോ , അടുത്തിരുത്തുകയോ കുട്ടിക്കാലത്ത് പോലും ചെയ്തിട്ടില്ല ." 6721,,"എന്ത് നഷ്ടം ഉണ്ട് എങ്കിലും , കുടുംബത്തില്‍ ഉണ്ടാകുന്ന ചെറിയ അപകടങ്ങള്‍ക്ക് പോലും ഞാന്‍ ആണ് കാരണം എന്ന് ആണ് അച്ഛന്‍ കരുതുന്നത് ." 6722,,അനുജന്‍ പഠിക്കാത്തതിനു പോലും എനിക്ക് അച്ഛന്റെ തല്ല് കൊണ്ടിട്ടുണ്ട് . 6723,,അമ്മ എപ്പോഴും അച്ഛന്‍ കാണാതെ എന്നെ കെട്ടിപ്പിടിച്ച് കരയും ആയിരുന്നു . 6724,,എന്റെ മോന്‍ എവിടെയെങ്കിലും പോയി സമ്പാദിച്ച് കുടുംബത്തിന് ഐശ്വര്യം ആണ് അവന് ​എന്ന് തെളിയിക്കും എന്ന് അമ്മ വിതുമ്പി കൊണ്ട് പറയും ആയിരുന്നു . 6725,,രമേഷിന്റെ വാക്കുകള്‍ പലപ്പോഴും കണ്ണീര്‍ കുതിര്‍ന്ന് ഒലിച്ച് ഇല്ലാതെ ആയി . 6726,,ഓര്‍മ്മ വെച്ച നാളു മുതല്‍ അച്ഛന്‍ എന്നോട് ഒറ്റ കാര്യം മാത്രമേ പറഞ്ഞിട്ട് ഉള്ളൂ . 6727,,നിനക്ക് എവിടെയെങ്കിലും പോയി ചത്തൂടെ . 6728,,അവന് ഇത് ഒക്കെ പറയുമ്പോള്‍ ഞാന്‍ ഒരിക്കലും വിശ്വസിക്കാന് ആവാത്ത ഏതോ കഥ കേള്‍ക്കും പോലെ കണ്ണ് മിഴിച്ച് നില്‍ക്കുക ആയിരുന്നു . 6729,,ഒരു അച്ഛന്‍ സ്വന്തം മകനോട് ഇത്ര ക്രൂരത കാട്ടും എന്ന് എനിക്ക് വിശ്വസിക്കാന് ആകുമായിരുന്നില്ല . 6730,,രമേഷിന്റെ സങ്കടം എന്റെ ചങ്കില്‍ ഒരു ആണി ആയി തറച്ച് വാക്കുകളെ തടഞ്ഞ് നിര്‍ത്തിയിരുന്നതിനാല്‍ മിണ്ടാന് ആയില്ല . 6731,,എനിക്ക് അച്ഛനോട് ദേഷ്യം ഒന്നും ഇല്ല . 6732,,ഞങ്ങളുടെ ഓലപ്പുര മാറ്റി പണിയണം . 6733,,എന്നിട്ട് അച്ഛന്റെ ധാരണ മാറ്റണം . 6734,,അതിനു വേണ്ടി ആണ് ഞാന്‍ നാട് വിട്ടത് . 6735,,പതിനാലാമത്തെ വയസ് മുതല്‍ ഞാന്‍ ആരാന്റെ എച്ചില് എടുത്തു തുടങ്ങിയത് . 6736,,ഞാനും അനുജനും കൂടി സഹായിച്ച് അച്ഛന്‍ പുതിയ വീട് കെട്ടി . 6737,,ഇനി പെങ്ങളെ കല്ല്യാണം ഭംഗിയായി നടത്തണം . 6738,,പണം ഉണ്ട് എങ്കില്‍ എല്ലാവരും നമ്മെ സ്‌നേഹിക്കും . 6739,,രമേഷ് കണ്ണ് തുടച്ച് കൊണ്ട് ചിരിച്ചു . 6740,,പക്ഷെ എനിക്ക് ചിരി വന്നില്ല . 6741,,"അന്ന് രാത്രി എനിക്ക് എന്റെ വാപ്പാനെ കാണാനും , കെട്ടിപ്പിടിക്കാനും വല്ലാത്ത കൊതി തോന്നി ." 6742,,ഒരു ദിവസം രമേഷ് വളരെ സന്തോഷത്തോടെ ആണ് എന്റെ അടുത്ത് വന്ന് പറഞ്ഞത് . 6743,,എന്റെ പെങ്ങള്‍ക്ക് കെട്ട് ശരിയായിട്ടുണ്ട് . 6744,,അവന്‍ വീട്ടിലേക്ക് വേണ്ട ഓരോ സാധനങ്ങള്‍ വാങ്ങി കൊണ്ട് വന്ന് എന്നെ കാണിക്കും ആയിരുന്നു . 6745,,"ഒരു ദിവസം എന്നെയും കൂട്ടി ബിടിയിലും , ടെങ്കര്‍ സ്ട്രീറ്റിലും പോയി സാധനങ്ങള്‍ വാങ്ങി ." 6746,,"വീട്ടില് ഉള്ളവര്‍ക്ക് ഡ്രസ്സുകള്‍ , സ്വര്‍ണ്ണ മോതിരം , വാച്ച് , ഒരു സ്വര്‍ണ്ണ വള ഒക്കെ വാങ്ങി ആണ് ഞങ്ങള്‍ കൊലാബയിലേക്ക് ഉള്ള ഡബിള്‍ഡക്കര്‍ ബസ്സിലേക്ക് ഓടി കയറിയത് ." 6747,,നീ കല്യാണത്തിന് നാട്ടില്‍ പോകുന്നില്ലേ . 6748,,കല്യാണത്തിന്റെ തലേദിവസം ചെല്ലാന് ആണ് അമ്മ എഴുതിയിരിക്കുന്നത് . 6749,,"അന്ന് കുടുംബക്കാരും , നാട്ടുകാരും ഒക്കെ ഉള്ളത് കൊണ്ട് അച്ഛന് ഒന്നും പറയില്ല ." 6750,,എനിക്ക് പെങ്ങളുടെ കല്യാണം കൂടണം . 6751,,എനിക്ക് വലിയൊരു ആഗ്രഹം കൂടി ഉണ്ട് . 6752,,ഞങ്ങളുടെ പുതിയ വീട്ടില്‍ ഒരു ദിവസം പാര്‍ക്കണം . 6753,,എന്റെ വിയര്‍പ്പും കൂടി നനച്ച് ഉണ്ടാക്കിയ വീട് ആണ് . 6754,,എത്ര കാലം ആയി ആകാശത്തിന് കീഴെ ഈ ഫുട്പാത്തില്‍ ഉറങ്ങുന്നു . 6755,,ബസ്സ് ഇറങ്ങി രമേഷ് ജോലി ചെയ്യുന്ന ഹോട്ടലിലേക്ക് നടക്കുമ്പോള് ആണ് എതിര്‍വശത്ത് നിന്നും ഒരാള്‍ വന്ന് രമേഷിന്റെ കൈക്ക് പിടിച്ചത് . 6756,,നീ നാട്ടില്‍ പോകുന്നു എന്ന് നിന്റെ മുതലാളി പറഞ്ഞല്ലോ . 6757,,രമേഷിനോട് ഉള്ള അയാളുടെ ചോദ്യത്തില്‍ എന്തോ ഒരു പന്തികേട് ഉള്ളത് പോലെ എനിക്ക് തോന്നി . 6758,,ഞാന്‍ ഒരു ദിവസമേ നാട്ടില്‍ നില്‍ക്കുക ഉള്ളൂ . 6759,,രമേഷന്‍ ശബ്ദം താഴ്ത്തി ആണ് അവനോട് സംസാരിക്കുന്നത് . 6760,,ഞങ്ങള്‍ക്ക് ഒരു ജീവിതം ഉണ്ടാക്കാനും നീ സമ്മതിക്കില്ല . 6761,,ആക്രോശിച്ചു കൊണ്ട് അയാള്‍ രമേഷിന്റെ മുഖത്ത് പെട്ടെന്ന് ആണ് ആഞ്ഞ് അടിച്ചത് . 6762,,ഓര്‍ക്കാപ്പുറത്ത് ഉള്ള അടിയില്‍ അവന്‍ പിറകിലേക്ക് മറിഞ്ഞ് വീണു . 6763,,രമേഷിനെ അക്രമിച്ചത് കണ്ട് ഒന്ന് അമ്പരന്നു എങ്കിലും സര്‍വ്വ ശക്തിയും ഉപയോഗിച്ച് ഞാന് അയാളെ തള്ളിമാറ്റി . 6764,,എന്റെ തള്ളില്‍ പിന്നോട്ട് വീണ അയാളെ അടിക്കാന്‍ വേണ്ടി കൈയോങ്ങിയതും വീണിടത്ത് നിന്നും ചാടി എഴുന്നേറ്റ രമേഷ് എന്നെ പിടിച്ച് വച്ചു കൊണ്ട് പറഞ്ഞു . 6765,,രമേഷിന് എതിരെ കുറെ ഭീഷണികള്‍ മുഴക്കി കൊണ്ട് അയാള്‍ ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു . 6766,,എനിക്ക് രമേഷിന്റെ പ്രവൃത്തിയില്‍ നന്നായി ദേഷ്യം വന്നു . 6767,,അവനെ ആക്രമിക്കാന്‍ വന്ന അയാളെ അടിക്കാന് ഓങ്ങിയ എന്നെ എന്തിന് ആണ് അവന്‍ തടഞ്ഞത് ? 6768,,ഒരു കാരണവും ഇല്ലാതെ മുഖത്ത് അടിച്ച നരന്ത് പോലത്തെ ഒരുത്തനെ ഒന്ന് തിരിച്ചടിക്കുക പോലും ചെയ്യാത്ത അവന്റെ ഭീരുത്വത്തെ ഞാന്‍ ചോദ്യം ചെയ്തു . 6769,,എടുത്ത് നടന്ന കൈ കൊണ്ട് എനിക്ക് അവനെ തല്ലാന് ആവില്ല . 6770,,അടി കൊണ്ട് പൊട്ടിയ ചുണ്ടിലെ ചോര തുടച്ച് കൊണ്ട് അവന്‍ പറഞ്ഞു . 6771,,അവന് വേണ്ടി അച്ഛന്റെ എത്ര അടികള്‍ കൊണ്ടിട്ടുണ്ട് ഞാന്‍ . 6772,,അത്ര ഒന്നും ശക്തി ഇല്ല ഈ അടിക്ക്' . 6773,,ഇത് ആണോ നിന്റെ അനുജന്‍ ? 6774,,അമ്പരപ്പോടെ ഉള്ള എന്റെ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ അവന്‍ ഹോട്ടല്‍ ലക്ഷ്യം ആക്കി വേഗത്തില്‍ നടന്നു . 6775,,ആ സംഭവം നടന്ന് നാലഞ്ച് ദിവസം കഴിഞ്ഞ് ആണ് എന്റെ ചെവിയില്‍ ആ തേങ്ങല്‍ വന്ന് പതിച്ചത് . 6776,,ഒരു പഴയ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ ഇടനാഴി ആയിരുന്നു അത് . 6777,,അവളെ കണ്ടാല്‍ അതിന് അപ്പുറം പറയില്ല . 6778,,പക്ഷേ കാണാന്‍ നല്ല ഒതുക്കവും ഐശ്വര്യവും ഉണ്ട് । 6779,,ഗംഗ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ലാബിന് മുന്നില്‍ വച്ച് ആണ് ആനന്ദന്‍ അവളെ ആദ്യമായി കണ്ടത് । 6780,,അയാള്‍ ഭാര്യയെയും കൊണ്ട് പതിവ് ഹാര്‍ട്ട് ചെക്കപ്പിന് വന്നത് ആണ് । 6781,,ഇരുവര്‍ക്കും അറുപതിന് അടുത്ത് ആണ് പ്രായം । 6782,,തിരക്കില്‍ ആരും ശ്രദ്ധിക്കാതിരുന്ന അവര്‍ക്ക് പലപ്പോഴും അവള്‍ ഒരു താങ്ങ് ആയി മാറി । 6783,,ലാബില്‍ രക്തം എടുക്കാന്‍ നില്‍ക്കുമ്പോഴ് ആണ് തിരക്കിന് ഇടയില്‍ ആ മുഖം ആദ്യമായി ആനന്ദന്‍റെ കണ്ണില്‍ പെട്ടത് । 6784,,ഒറ്റ നോട്ടത്തില്‍ എവിടെയോ കണ്ട് മറന്നത് പോലെ തോന്നി । 6785,,അവളും ചിരപരിചിതയെ പോലെ ആണ് പെരുമാറിയത് । 6786,,ആ ചിരി മനസില്‍ പതിയുകയും ചെയ്തു । 6787,,ഏറെ നേരം കാത്തിരുന്നിട്ടും നടക്കാത്ത കാര്യം മിനിറ്റുകള്‍ക്ക് ഉള്ളില്‍ അവള്‍ സാധിച്ചെടുക്കുന്നത് ആണ് പിന്നെ കണ്ടത് । 6788,,അവള്‍ അകത്ത് ആരെയോ കണ്ട് സംസാരിച്ചതോടെ പരിശോധന വേഗത്തില് ആയി । 6789,,ആനന്ദനും ഭാര്യക്കും അത് വലിയ ആശ്വാസം ആയി । 6790,,ഏറെ നേരം നില്‍ക്കാനോ ഇരിക്കാനോ കഴിയില്ല എന്നത് ആണ് ആ വൃദ്ധ ദമ്പതികളുടെ ഏറ്റവും വലിയ പ്രശ്നം . 6791,,പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കത്തിന് ആനന്ദനും ഒരു ഓപ്പറേഷന്‍ കഴിഞ്ഞത് ആണ് . 6792,,അത് ഒരു വര്‍ഷം മുമ്പ് ആയിരുന്നു . 6793,,അതു കഴിഞ്ഞ് അധികം കഴിയുന്നതിന് മുമ്പ് ആണ് സുശീലയുടെ ഹൃദയത്തിന് ഒരു തകരാര്‍ കണ്ടെത്തിയത് . 6794,,എത്റയുംവേഗം ഓപ്പറേഷന്‍ നടത്തണം എന്ന് കാര്‍ഡിയോളജിസ്റ്റ് ഡോ പോത്തന്‍ തരകന്‍ പറഞ്ഞപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല . 6795,,പക്ഷേ മക്കളുടെ അകല്‍ച്ച ആണ് ആരോഗ്യ പ്രശ്നങ്ങളേക്കാള്‍ അവരെ വേദനിപ്പിച്ചത് . 6796,,മൂന്നു മക്കള്‍ ആണ് ദമ്പതികള്‍ക്ക് । 6797,,നാഷണല്‍ ജ്യോഗ്രഫിക്കില്‍ ചീഫ് പ്രോഗ്രാമിങ് ഓഫീസറ് ആയ മൂത്ത മകന്‍ അജിത്ത് കുടുംബത്തോടൊപ്പം യുകെയില്‍ ആണ് . 6798,,കിന്‍റര്‍ഗാര്‍ട്ടനില്‍ പഠിക്കുന്ന നാലര വയസ്സ് ഉള്ള ഒരു മകന് ഉണ്ട് അവര്‍ക്ക് . 6799,,രണ്ടാമത്തെ മകന്‍ അഭിജിത്ത് മഹാരാഷ്ട്ര കേഡര്‍ ഐപിഎസില്‍ കയറിയിട്ട് ഒരു വര്‍ഷം ആകുന്നതേ ഉള്ളൂ . 6800,,ഒരു മറാത്തി ചാനലിലെ ന്യൂസ് റീഡറ് ആയ ഗോവന്‍ ക്രിസ്ത്യന്‍ ജെന്നിഫറ് ആണ് ഭാര്യ . 6801,,ഇളയ മകന്‍ ആകാശ് ആണ് അമ്മയുടെ തീരാവേദനയുടെ കാരണം എന്ന് ഒരര്‍ഥത്തില്‍ പറയാം . 6802,,ബാംഗ്ലൂരില്‍ പഠിക്കുക ആയിരുന്ന അവന്‍ മയക്കുമരുന്നിന് അടിമ ആയി വീടും പഠനവും വിട്ട് ഇപ്പോള്‍ അലഞ്ഞ് നടക്കുക ആണ് . 6803,,അച്ഛന്‍ ശാസിക്കുകയും അമ്മ കരഞ്ഞ് പറയുകയും ചെയ്തിട്ടും അതിനു യാതൊരു മാറ്റവും ഉണ്ടായില്ല . 6804,,ഇടക്ക് കാശിനു വേണ്ടി വീട്ടില്‍ വരും പിന്നെ ഇറങ്ങി പോകും . 6805,,ബിസിനസ് ചെയ്ത് അച്ഛന്‍ വേണ്ടുവോളം സമ്പാദിച്ചതു കൊണ്ട് പണത്തിനു മാത്രം ഒരു കുറവും ഉണ്ടായിട്ടില്ല । 6806,,ലണ്ടന്‍ ഇപ്പോള്‍ പഴയത് പോലെ അല്ല . 6807,,സ്ത്രീകളെ ഒറ്റയ്ക്ക് നിര്‍ത്തി എങ്ങും പോകാന്‍ പറ്റില്ല . 6808,,അവള്‍ക്ക് ആണ് എങ്കില്‍ ഡെലിവറി ടൈം കൂടി ആണ് । 6809,,അതുകൊണ്ട് അച്ഛന്‍ അഭിയെ ഒന്നു വിളിച്ച് പറയൂ . 6810,,ഇവിടെ ഹോസ്പിറ്റല്‍ ചെലവ് കൂടുതല്‍ ആണ് . 6811,,നാട്ടില്‍ ആനന്ദന്‍റെ ബന്ധത്തില്‍ പെട്ട ഒരു സ്കൂള്‍ ടീച്ചറ് ആയിരുന്നു സരോജിനി . 6812,,വിവാഹം കഴിക്കാത്ത അവര്‍ തനിച്ച് ആയിരുന്നു താമസം . 6813,,ഒരിക്കല്‍ ഏതോ അനാഥാലയത്തില്‍ നിന്ന്‍ നാലോ അഞ്ചോ വയസ്സ് പ്രായം ഉള്ള ഒരു പെണ്‍കുട്ടിയെ അവര്‍ ദത്തെടുത്തു . 6814,,ആരുടേയും സമ്മതം ചോദിക്കാതെ ചെയ്ത കാര്യം ആയത് കൊണ്ട് എല്ലാവരും അതോടെ അവരെ ഒറ്റപ്പെടുത്താന്‍ തുടങ്ങി । 6815,,എങ്കിലും ആനന്ദനും ഭാര്യക്കും അവരെ വലിയ കാര്യം ആയിരുന്നു . 6816,,തനിച്ച് കഴിയുന്ന ഏട്ടത്തിക്ക് ഒരു കൂട്ട് ആയിക്കോട്ടെ എന്ന് ആണ് അവര്‍ കരുതിയത് । 6817,,ദത്ത് എടുത്താല്‍ ഇങ്ങനെ ഒരു സാമ്യം വരുമോ ? 6818,,ഏട്ടത്തിയുടെ കോമ്പല്ല് വരെ ആ കുട്ടിക്ക് കിട്ടിയിട്ടുണ്ട് . 6819,,ഭാര്‍ഗ്ഗവി കൊച്ചമ്മയും ശ്രീധരേട്ടന്‍റെ അമ്മയും എല്ലാം ഇത് തന്നെ പറഞ്ഞു . 6820,,ഏട്ടത്തി അത്രക്ക് നീറ്റ് ആണ് എന്ന്‍ തോന്നുന്നില്ല . 6821,,അല്ലാതെ ആരെ എങ്കിലും കല്യാണം കഴിക്കാതെ ഇങ്ങനെ കഴിയുമോ ? 6822,,അങ്ങനെ എന്തെങ്കിലും സംഭവിച്ചത് ആയിരിക്കും । 6823,,കരിയിലകള്‍ നിറഞ്ഞ ഏറെക്കുറെ വിജനം ആയ ആ പാതയിലൂടെ ഭര്‍ത്താവിന്‍റെ തോളോട് ചേര്‍ന്ന് നടക്കുന്നതിന് ഇടയില്‍ സുശീല തുടര്‍ന്ന് പറഞ്ഞു । 6824,,ശിവനും ഏതാണ്ട് അത്ര തന്നെ പ്രായം ഉണ്ട് . 6825,,കൊല്ലത്തിന് അടുത്ത് ഉള്ള ചവറ ആണ് ഇരുവരുടെയും സ്വദേശം । 6826,,പ്രത്യേകിച്ച് പണി ഒന്നും ഇല്ല എങ്കിലും എന്ത് പണിയും ചെയ്യും എന്നത് ആണ് ഇരുവരുടെയും പ്രത്യേകത . 6827,,എന്നാല്‍ ശിവന്‍ കുറച്ച് പേടിത്തൊണ്ടന് ആണ് . 6828,,മാര്‍ക്കറ്റിലെ തല്ലിലും തട്ടിപ്പിലും ഒതുങ്ങുന്നു അയാളുടെ ജീവിതം . 6829,,അടുത്തിടെ വിവാഹിതന് ആയത് ഓടെ അതും നിര്‍ത്തി അയാള്‍ ഒരു ഓട്ടോ ഡ്രൈവറും ആയി . 6830,,മറുപടി ആയി നിറച്ച് വച്ച ഗ്ലാസ് കയ്യില് എടുത്ത് കൊണ്ട് അയാള് ചിരിച്ചു . 6831,,അത് പകുതി തീര്‍ത്ത് ഭാസി ശിവനെ നോക്കി . 6832,,നിനക്ക് സങ്കല്‍പ്പിക്കാന്‍ പറ്റാത്ത പണം ഇപ്പോള്‍ എന്‍റെ കയ്യില് ഉണ്ട് . 6833,,ആര് ആണ് അതിന് കാരണക്കാരന് എന്ന് അറിയുമോ . 6834,,മദ്യലഹരിക്ക് ഇടയിലും ശിവന്‍റെ കണ്ണുകളില്‍ ഭയം നിറഞ്ഞു . 6835,,അത് പൊടുന്നനെ ദേഷ്യത്തിന് വഴിമാറി । 6836,,അത് രാജ്യദ്രോഹം അല്ലേ ? 6837,,നിനക്ക് എങ്ങനെ കഴിയുന്നു ? 6838,,"കാര്യം നമ്മള്‍ കുറേ തട്ടിപ്പും വെട്ടിപ്പും ഒക്കെ നടത്തിയിട്ടുണ്ട് , പക്ഷെ ഇതിനോട് ഒന്നും യോജിക്കാന്‍ എനിക്ക് പറ്റില്ല ." 6839,,അയാള്‍ കസേര പുറകിലേക്ക് മാറ്റി എഴുന്നേറ്റു . 6840,,ഒന്നു പതറി എങ്കിലും ഭാസി അയാളെ ശാന്തന് ആക്കാന്‍ ശ്രമിച്ചു . 6841,,പക്ഷെ അപ്പോഴേക്കും ശിവന്‍ പുറത്തേയ്ക്ക് നടന്നിരുന്നു । 6842,,ഇത് നമ്മുടെ അവസാനത്തെ കൂടിക്കാഴ്ച ആയിരിക്കും . 6843,,രണ്ടും കല്‍പ്പിച്ച് ഉള്ള ഒരു കൈവിട്ട കളിക്ക് ആണ് ഞാന്‍ പോകുന്നത് । 6844,,എന്ത് സംഭവിക്കും എന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല . 6845,,പിന്മാറ്റം പോലും ഇനി അസാധ്യം ആണ് . 6846,,അതിന് മുമ്പ് ഉള്ള കുറച്ചു നിമിഷങ്ങള്‍ അത് നമുക്ക് ചെലവഴിക്കാം . 6847,,ഹൃദയാഘാതം ഉണ്ടാകുമ്പോഴ് ആണ് 90 ശതമാനം പേരും തങ്ങള്‍ക്ക് വര്‍ധിച്ച കൊളസ്ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദവും നിയന്ത്രിക്കപ്പെടാത്ത പ്രമേഹവും ഉണ്ട് എന്ന് മനസ്സിലാക്കുന്നത് . 6848,,രോഗാവസ്ഥ നേരത്തെ കുണ്ടുപിടിച്ച് ചികിത്സ സമയോചിതമായി ആരംഭിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ താന്‍ അകപ്പെട്ട മാരകാവസ്ഥ ഉണ്ടാകില്ലായിരുന്നു . 6849,,ആരോഗ്യകാര്യത്തില്‍ എത്രത്തോളം ഉദാസീനര്‍ ആണ് പലരും എന്ന് അറിയുക ഈ സന്ദര്‍ഭത്തില്‍ ആണ് . 6850,,ഉടന്‍ മരിച്ചുവീഴും എന്നു പറഞ്ഞാലും അങ്ങനെ ഒന്നും കുലുക്കം തട്ടാത്ത അവസ്ഥയില്‍ എത്തി നമ്മള്‍ . 6851,,ഒരാള്‍ക്ക് ഹൃദ്രോഗമോ അതിന്റെ ഉയര്‍ന്ന രൂപം ആയ ഹാര്‍ട്ട്അറ്റാക്കോ ഉണ്ടാകും എന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കും എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട കാര്യം ഇല്ല . 6852,,അയാളുടെ ജീവിതരീതിയും ആഹാരശൈലിയും ഭാരവും ശരീരവടിവും വ്യായാമനിലവാരവും ആപത്ഘടകങ്ങളുടെ അതിപ്രസരവും ഒക്കെ വിലയിരുത്തുമ്പോള്‍ അയാള്ക്ക് ഹാര്‍ട്ട്അറ്റാക്ക് ഉണ്ടാകാന്‍ ഉള്ള സാധ്യത ഏറെ ഉണ്ട് എന്നു പ്രവചിക്കാന്‍ കഴിയും . 6853,,വളരെ ചെറിയ പ്രായത്തില്‍ പോലും ഇന്ത്യക്കാര്‍ക്ക് ( പ്രത്യേകിച്ച് കേരളീയര്‍ക്ക് ) ഹൃദ്രോഗസാധ്യത വര്‍ധിച്ചുവരുന്നത് ആയി കാണുന്നു . 6854,,"ഇന്ത്യയില്‍ താമസിക്കുന്നവരില്‍ മാത്രം അല്ല , പ്രവാസികള്‍ ആയ ഇന്ത്യക്കാരിലും ഈ പ്രവണത കൂടുതല്‍ ആണ് ." 6855,,ശക്തമായ പാരമ്പര്യപ്രവണത ഉള്ളവര്‍ പോലും അപകടഘടകങ്ങളുടെ നേര്‍ക്ക് ലാഘവത്വം പുലര്‍ത്തുന്നു . 6856,,പ്രതിരോധം ആണ് പ്രധാനം 6857,,രോഗം വന്ന ശേഷം ഹൃദയധമനികളില്‍ മിനുക്കുപണി ചെയ്ത് ആയുര്‍ദൈര്‍ഘ്യം താല്‍ക്കാലികമായി വര്‍ധിപ്പിക്കുന്നതിനെക്കാള്‍ നല്ലത് രോഗത്തിന് വഴിപ്പെടാതിരിക്കുന്നത് ആണ് . 6858,,"എന്തും വന്നോട്ടെ , ആയുസ്സ് നീട്ടാന്‍ ആന്‍ജിയോപ്ലാസ്റ്റിയും സ്റ്റെന്റും ബൈപാസ്സര്‍ജറിയും ഒക്കെ ഉണ്ടല്ലോ എന്ന ചിന്ത ആണ് പലര്‍ക്കും ." 6859,,അത്കൊണ്ടുതന്നെ ജീവിതത്തിരക്കിന് ഇടയില്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നില്ല . 6860,,രോഗം ഗുരുതരം ആയ ശേഷം എന്തൊക്കെ അത്യാധുനിക മിനുക്കുപണികള്‍ ചെയ്താലും ശരീരത്തെ പൊതുവായി രോഗാതുരം ആക്കുന്ന പ്രതിഭാസങ്ങളെ എല്ലായ്പ്പോഴും നിയന്ത്രണവിധേയം ആക്കാന്‍ സാധിച്ചു എന്ന് വരില്ല . 6861,,എന്നാല്‍ ഹൃദയധമനികളിലെ ജരിതാവസ്ഥ മൂലം ഉള്ള രോഗാതുരത പ്രതിരോധനടപടികളിലൂടെ പിടിയില് ഒതുക്കാം . 6862,,ഇതിന് അഞ്ച് കാരണങ്ങളു് . 6863,,ഒന്ന് : ഇത് പൊതുവെ എല്ലാവരിലും കണ്ടുവരുന്ന രോഗാവസ്ഥ തന്നെ . 6864,,രണ്ട് : ക്രിയാത്മക പ്രവര്‍ത്തനശൈലിയിലൂടെ ഇതിനെ പിടിയില് ഒതുക്കാം . 6865,,മൂന്ന് : ധമനികളിലെ അതീറോസ്ക്ലീറോസിസും ഘടനാവൈകല്യങ്ങളും തുടങ്ങിയിട്ട് രോഗലക്ഷണങ്ങള്‍ പ്രകടം ആകാന്‍ ഏറെ നാള് എടുക്കും . 6866,,നാല് : രോഗലക്ഷണങ്ങള്‍ വന്നുതുടങ്ങിയാല്‍ പിന്നെ രോഗതീവ്രതയോ പെട്ടെന്ന് ഉള്ള മരണം തന്നെയോ സംഭവിക്കുന്ന കാലയളവ് ഹ്രസ്വം ആണ് . 6867,,ബ്ലോക്ക് ഉണ്ടാക്കുന്ന ജരിതാവസ്ഥ ഒരിക്കല്‍ വന്നാല്‍ ശാശ്വതമായ രോഗമുക്തി ലഭിക്കില്ല . 6868,,അതുകൊണ്ട് രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് രോഗപ്രതിരോധത്തിന്‍ ഉള്ള മുന്‍കരുതലുകള്‍ എടുക്കുന്നത് ആണ് . 6869,,അതിന്‍ ഉള്ള ചില പ്രധാന മാര്‍ഗങ്ങള്‍ ഇതാ : . 6870,,"പുകവലിക്കുന്നവര്‍ ആണ് എങ്കില്‍ , രോഗി ഡോക്ടറുടെ നിര്‍ദേശ പ്രകാരം പുകവലി നിര്‍ത്തുകയും വേണം ." 6871,,"ജീവിത , ഭക്ഷണ ക്രമീകരണത്തിന്റെ പ്രാധാന്യത്തെ പറ്റി ഡോക്ടറുടെ നിര്‍ദേശം കര്‍ശനമായി പാലിക്കണം ." 6872,,എല്ലാം രോഗികളോട് വിശദീകരിക്കണം . 6873,,"ശരീരഭാരനിയന്ത്രണം , വ്യായാമം ചെയ്യുക , ഉപ്പിന്റെ വിനിയോഗം കുറയ്ക്കുക , മദ്യം വര്‍ജിക്കുക , ക്ഷീരഉല്‍പ്പന്നങ്ങള്‍ കുറയ്ക്കുക , പഴങ്ങളും പച്ചക്കറികളും സുലഭമായി കഴിക്കുക എന്നിവ രോഗി അനുസരിക്കണം ." 6874,,കൊളസ്ട്രോളിന്റെ ഉപഘടകം ആയ സാന്ദ്രത കുറഞ്ഞ എല്‍ഡിഎല്‍ 100 മില്ലിഗ്രാമില്‍ താഴെ നില്‍ക്കത്തക്ക രീതിയില്‍ ഭക്ഷണനിയന്ത്രണം വേണം . 6875,,വേണ്ടിവന്നാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മരുന്നിന്റെ കൃത്യമായ ഉപയോഗം വേണം . 6876,,എല്ലാവരും കൃത്യമായി ആഴ്ചയില്‍ 5 - 7 ദിവസങ്ങളില്‍ 30 - 60 മിനിറ്റ് ഊര്‍ജസ്വലമായി വ്യായാമം ചെയ്യണം . 6877,,എയ്റോബിക്സ് വ്യായാമമുറകള്‍ തന്നെ പ്രധാനം . 6878,,"നടക്കുക , ഓടുക , സൈക്കിള്‍ ചവിട്ടുക , നീന്തുക , ഡാന്‍സ് ചെയ്യുക ഇവ ഒക്കെ ആണ് എയ്റോബിക്സ് വ്യായാമങ്ങള്‍ ." 6879,,"ഓരോരുത്തരുടെയും ബോഡി മാസ് ഇന്‍ഡക്സ് ( ബി എം ഐ ) , അരക്കെട്ടിന്റെ ചുറ്റളവ് ഇവ കൃത്യമായി അളന്ന് അവ പരിധിക്ക് ഉള്ളില്‍ നിര്‍ത്തണം ." 6880,,ബി എം ഐ 25ല്‍ താഴെ ആവണം . 6881,,അരക്കെട്ടിന്റെ ചുറ്റളവ് പുരുഷന്മാര്‍ക്ക് 90 സെന്റിമീറ്ററിലും സ്ത്രീകള്‍ക്ക് 80 സെന്റീമീറ്ററിലും കുറയണം . 6882,,പ്രമേഹരോഗം ഉണ്ടോ എന്ന് തിട്ടപ്പെടുത്തണം . 6883,,രക്തത്തിലെ ഗ്ലൂക്കോസ് പരിധിക്ക് ഉള്ളില്‍ നിര്‍ത്തുന്നതോട് ഒപ്പം പ്രമേഹസൂചകമായ ഹീമോഗ്ലോബിന്‍ എ1സി ( Hb A1c ) ആറ് ശതമാനത്തില്‍ താഴെ നിര്‍ത്തണം . 6884,,രക്തസമ്മര്‍ദം ഉണ്ടോ എന്ന് തിട്ടപ്പെടുത്തണം . 6885,,രക്തസമ്മര്‍ദം 140 / 90ല്‍ താഴെ ആവണം . 6886,,പ്രമേഹരോഗികളുടെ രക്തസമ്മര്‍ദം 130 / 80ല്‍ കുറഞ്ഞിരിക്കണം . 6887,,ശിശുക്കളുടെ വളര്‍ച്ചയ്ക്ക് ആവശ്യം ആയ എല്ലാ പോഷകഘടകങ്ങളും ആവശ്യം ആയ അളവില്‍ അടങ്ങിയ ശുദ്ധം ആയതും എളുപ്പം ദഹിക്കുന്നതും ശരിയായ ഊഷ്മാവില്‍ ഉള്ളതും ആയ സമ്പൂര്‍ണ ആഹാരം ആണ് മുലപ്പാല്‍ . 6888,,നൂറിലധികം പോഷകഘടങ്ങള്‍ മുലപ്പാലില്‍ ഉണ്ട് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് . 6889,,ആദ്യത്തെ ആറ് മാസം മുലപ്പാല്‍ ഒഴികെ മറ്റ് ആഹാരസാധനങ്ങള്‍ ഒന്നും കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പാടില്ല . 6890,,ശിശുവിന് ആവശ്യം ആയ ജലാംശം മുലപ്പാലില്‍ വേണ്ടത്ര അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ആദ്യത്തെ ആറ് മാസം വേനല്‍ക്കാലത്തു് പോലും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കിയാല്‍ മതി . 6891,,"പ്രോട്ടീന്‍ , അന്നജം , കൊഴുപ്പ് , വിറ്റാമിനുകള്‍ , ഇരുമ്പുസത്ത് , ധാതുലവണങ്ങള്‍ എന്നിവ ആവശ്യാനുസരണം മുലപ്പാലില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ആദ്യത്തെ ആറു് മാസത്തേക്ക് വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ തുള്ളിമരുന്നുകളും ടോണിക്കുകളും കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടതില്ല ." 6892,,"പ്രസവാനന്തരം ആദ്യത്തെ മൂന്നു - നാല് ദിവസത്തേക്ക് വളരെ കുറഞ്ഞ അളവില്‍ മാത്രം ഉണ്ടാകുന്ന മഞ്ഞ നിറത്തില്‍ ഉള്ള കട്ടി ഉള്ള കൊഴുത്ത പാല്‍ "" കൊളോസ്ട്രം "" എന്ന് അറിയപ്പെടുന്നു ." 6893,,പോഷകസമൃദ്ധമായ കൊളോസ്ട്രത്തില്‍ ഇമ്യൂണോഗ്ലോബുലിനുകള്‍ ( Immunoglobulins ) എന്ന ഘടകം അടങ്ങിയിട്ടുള്ളതിനാല്‍ നവജാത ശിശുവിന് രോഗപ്രതിരോധശേഷി ലഭിക്കുകയും പല മാരകരോഗങ്ങളില്‍ നിന്നും ആജീവനാന്തസംരക്ഷണം നേടുകയും ചെയ്യുന്നു . 6894,,ആദ്യത്തെ മൂന്നുനാലു ദിവസം മുലപ്പാലുല്‍പ്പാദനം കുറവാകും എങ്കിലും കൊളോസ്ട്രം നല്‍കുന്നതിലൂടെ കുഞ്ഞിനു വേണ്ടുന്ന എല്ലാ പോഷകങ്ങളും മതിയായ അളവില്‍ ലഭിക്കുന്നു . 6895,,പലരും അജ്ഞതയും അന്ധവിശ്വാസവും മൂലം ആദ്യത്തെ പാല് ആയ കൊളോസ്ട്രം എന്ന ദിവ്യാമൃതം ശിശുക്കള്‍ക്ക് നല്‍കാറില്ല . 6896,,ഇത് ഭാവിപൗരന്മാര്‍ ആയ കുഞ്ഞുങ്ങളോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആണ് . 6897,,"മുലപ്പാല്‍ കൊടുത്തുതുടങ്ങുന്നതിനു മുമ്പ് നവജാത ശിശുക്കള്‍ക്ക് വെള്ളം , ഗ്ലൂക്കോസ്ലായനി , പശുവിന്‍പാല്‍ , പൊടിപ്പാല്‍ , തേന്‍ , വയമ്പ് , പഴച്ചാറുകള്‍ , സ്വര്‍ണം , "" ഉരമരുന്ന് എന്നിങ്ങനെ ഉള്ളത് ഒന്നും നല്‍കാന്‍ പാടില്ല ." 6898,,മുലപ്പാല് ഒഴികെ മറ്റ് എന്ത് തന്നെ നവജാതശിശുവിനു നല്‍കിയാലും അത് ഉദരരോഗങ്ങളും രോഗാണുബാധയും അലര്‍ജിയും ഉണ്ടാക്കും . 6899,,"മാത്രമല്ല , കുഞ്ഞിന്റെ വിശപ്പ് കുറയുന്നതിനാല്‍ മുലപ്പാല്‍ വലിച്ചു കുടിക്കുന്നതിന്‍ ഉള്ള പ്രേരണ കുറയുകയും ചെയ്യുന്നു ." 6900,,തന്മൂലം മുലപ്പാല്‍ അമ്മയുടെ സ്തനങ്ങളില്‍ കെട്ടിനിന്ന് പാലുല്‍പ്പാദനം ഗണ്യമായി കുറയുന്നു . 6901,,ജനിച്ച് അര മണിക്കൂറിന്‍ ഉള്ളില്‍ കുഞ്ഞിനെ അമ്മയുടെ ശരീരസ്പര്‍ശവും ചൂടും ലഭിക്കത്തക്ക വിധം മാറോടു ചേര്‍ത്തുപിടിച്ച് മുലപ്പാല്‍ നല്‍കണം . 6902,,ആദ്യത്തെ ഒരു മണിക്കൂര്‍ മുലപ്പാല്‍ വലിച്ചു കുടിക്കുന്നതിന്‍ ഉള്ള ഉള്‍പ്രേരണ നവജാത ശിശുവിന് കൂടുതല്‍ ആണ് . 6903,,കുഞ്ഞിന്റെ ആവശ്യാനുസരണം പകലും രാത്രിയും ഇടവിട്ട് മതിയാവോളം മുലപ്പാല്‍ നല്‍കണം . 6904,,മുലയൂട്ടുമ്പോള്‍ അമ്മയുടെ പിറ്റ്യൂട്ടറി ഗ്രന്ഥിയില്‍ നിന്ന് പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു . 6905,,ഇതിന്റെ പ്രവര്‍ത്തനഫലം ആയി അടുത്ത പ്രാവശ്യം മുലയൂട്ടുന്നതിന് ആവശ്യമായ മുലപ്പാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു . 6906,,അതിനാല്‍ കൂടുതല്‍ പ്രാവശ്യം കുഞ്ഞിന് മതിയാവോളം മുല ഊട്ടുന്ന അമ്മമാരില്‍ മുലപ്പാലിന്റെ അളവ് കൂടുതല്‍ ആകും . 6907,,മുല ഊട്ടുന്ന അമ്മമാര്‍ പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയും കൂടുതല്‍ വെള്ളം കുടിക്കുകയും വേണം . 6908,,"ആദ്യത്തെ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കുന്ന ശിശുക്കള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ അമ്മയില്‍ നിന്നു് ലഭിക്കുന്നതിനാല്‍ വയറിളക്കരോഗങ്ങള്‍ , ശ്വാസകോശരോഗങ്ങള്‍ , ചെവിപഴുപ്പ് , അഞ്ചാംപനി എന്നീ രോഗങ്ങള്‍ ഉണ്ടാകുന്നതിന്‍ ഉള്ള സാധ്യത വളരെ കുറവ് ആണ് ." 6909,,മുലപ്പാല്‍ മാത്രം കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അലര്‍ജിയും അത് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും കുറവ് ആണ് . 6910,,"മുലപ്പാല്‍ ആവശ്യാനുസരണം കുടിച്ച് വളരുന്നവര്‍ക്ക് ഭാവിയില്‍ ഹൃദ്രോഗം , പ്രമേഹം , അമിതവണ്ണം എന്നിവ ഉണ്ടാകുന്നതിന്‍ ഉള്ള സാധ്യത കുറവ് ആണ് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു ." 6911,,മുലപ്പാല്‍ കുടിച്ച് വളരുന്നവരുടെ എല്ലുകളും പല്ലുകളും ബലം ഉള്ളവ ആയിരിക്കും . 6912,,മുല ഊട്ടുമ്പോള്‍ അമ്മയും കുഞ്ഞും തമ്മില്‍ ഉള്ള സ്നേഹബന്ധം ദൃഢം ആവുകയും ഇത് കുഞ്ഞിന്റെ വ്യക്തിത്വവികാസത്തിന് ഇടയാക്കുകയും ചെയ്യും . 6913,,മുല ഊട്ടുന്ന സമയത്ത് അമ്മയ്ക്ക് മാനസികോല്ലാസവും ആത്മനിര്‍വൃതിയും ലഭിക്കുകയും അമ്മയുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യുന്നു . 6914,,മാസം തികയാതെ പിറക്കുന്ന നവജാതശിശുക്കള്‍ക്കും ഭാരക്കുറവ് ഉള്ള നവജാതശിശുക്കള്‍ക്കും മുല ഊട്ടുന്ന സമയത്ത് അമ്മയുടെ ശരീരത്തില്‍ നിന്ന് ചൂടു് ലഭിക്കുന്നതിനാല്‍ ശരീരോഷ്മാവ് നിലനിര്‍ത്തുന്നതിനും സാധിക്കുന്നു . 6915,,മുല ഊട്ടുന്ന സമയത്ത് അമ്മയുടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓക്സിടോസിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലം ആയി അമ്മയുടെ ഗര്‍ഭപാത്രം പെട്ടെന്ന് ചുരുങ്ങുന്നതിനാല്‍ പ്രസവാനന്തരം ഉണ്ടാകുന്ന രക്തസ്രാവവും തന്മൂലം ഉള്ള മാതൃമരണവും തടയാന്‍ കഴിയും . 6916,,മുല ഊട്ടുന്ന അമ്മമാരില്‍ പ്രസവാനന്തരം ആര്‍ത്തവം പുനഃസ്ഥാപിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നതിനാല്‍ അടുത്ത ഗര്‍ഭധാരണം ദീര്‍ഘിപ്പിക്കുന്നതിനും അങ്ങനെ പ്രസവങ്ങള്‍ തമ്മില്‍ ഉള്ള കാലദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു . 6917,,മുല ഊട്ടുന്ന അമ്മമാര്‍ക്ക് ഭാവിയില്‍ സ്തനാര്‍ബുദവും അണ്ഡാശയക്യാന്‍സറും വരുന്നതിനും അസ്ഥിശോഷണം ( Oxytocin ) ഉണ്ടാകുന്നതിനും സാധ്യത കുറവ് ആണ് എന്ന് പഠനങ്ങള്‍ പറയുന്നു . 6918,,ഗര്‍ഭകാലത്ത് അമ്മയുടെ ശരീരത്തില്‍ സംഭരിക്കുന്ന കൊഴുപ്പ് പിന്നീട് മുലപ്പാല്‍ ഉല്‍പ്പാദനത്തിന് വേണ്ടി വിനിയോഗിക്കുന്നതിനാല്‍ മുല ഊട്ടുന്ന അമ്മമാരുടെ അമിതഭാരം കുറഞ്ഞ് ശരീരസൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു . 6919,,ആറ് മാസം കഴിയുമ്പോള്‍ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് മുലപ്പാല്‍ മാത്രം തികയാതെ വരുന്നതിനാല്‍ മറ്റ് ആഹാരസാധനങ്ങളും കൊടുത്തുതുടങ്ങാം . 6920,,"പശുവിന്‍പാലില്‍ ശര്‍ക്കര ചേര്‍ത്ത് കാച്ചിക്കുറുക്കിയ ധാന്യങ്ങള്‍ , റൊട്ടി , ബിസ്കറ്റ് , പപ്പായ , മാമ്പഴം , ഓറഞ്ച് തുടങ്ങിയ പഴവര്‍ഗങ്ങള്‍ , നെയ്യ് അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത ചോറ് , വേവിച്ച പച്ചക്കറികള്‍ , ഉരുളക്കിഴങ് എന്നീ ആഹാരസാധനങ്ങള്‍ കൊടുക്കാവുന്നത് ആണ് ." 6921,,കുഞ്ഞിന്റെ ശാരീരികവും ബുദ്ധിപരവും മാനസികവും ആയ വളര്‍ച്ചയ്ക്കു് വേണ്ടി രണ്ടു വയസ്സ് വരെ എങ്കിലും മുലപ്പാല്‍ നല്‍കണം . 6922,,രണ്ടു വയസ്സിന് ശേഷം വീട്ടില്‍ ഉണ്ടാക്കുന്ന എല്ലാ ആഹാരങ്ങളും കുഞ്ഞുങ്ങള്‍ക്കു നല്‍കാം . 6923,,നമ്മുടെ രാജ്യത്തും പ്രമേഹം വര്‍ധിക്കുക ആണ് . 6924,,രോഗപ്രതിരോധനത്തിനും ചികിത്സക്കും എന്ത് ആണ് പ്രമേഹം എന്ന് അറിണ്ടേത് അത്യാവശ്യം ആണ് . 6925,,ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉള്ള ഊര്‍ജം ലഭിക്കുന്നതിന്‍ ആണ് നമ്മള്‍ ദിവസവും ആഹാരം കഴിക്കുന്നത് . 6926,,"ആഹാരത്തിലെ പ്രധാന ഘടകങ്ങള്‍ അന്നജവും ( Carbohydrate ) , മാംസാഹാരവും ( Protein ) കൊഴുപ്പുകളും ( Fat ) ആണ് ." 6927,,ഉദ്ദേശം 60 - 70 ശതമാനം വരെ നമ്മുടെ ആഹാരത്തിലെ അംശം അന്നജം ആണ് . 6928,,"ബാക്കി ഉള്ളവ , ഏകദേശം 25 ശതമാനം വരെ കൊഴുപ്പും 10 - 15 ശതമാനം വരെ മാംസാംശവും ആണ് ." 6929,,ആഹാരത്തില്‍ ഉള്ള അന്നജം ഉപയോഗിച്ച് ശരീരത്തില്‍ ഊര്‍ജം നിര്‍മിച്ച് ഉപയോഗിക്കുന്നതിന് ( Insulin ) ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ അത്യാവശ്യം ആണ് . 6930,,ഇന്‍സുലിന്‍ ശരീരത്തിലെ പാന്‍ക്രിയാസ് ( Pancreas ) ഗ്രന്ഥിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു . 6931,,"ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനം കുറയുകയോ , ഇന്‍സുലിന്റെ പ്രവര്‍ത്തനം ശരിയായവണ്ണം നടക്കാതിരിക്കുകയോ ചെയ്താല്‍ ഉണ്ടാകുന്ന രോഗം ആണ് പ്രമേഹം ." 6932,,അതായത് ശരീരത്തില്‍ അന്നജത്തില്‍ നിന്ന് ഉണ്ടാകുന്ന ഗ്ലൂക്കോസ് ഉപയോഗപ്പെടുത്തുന്നതിന് ഇന്‍സുലിന്റെ പ്രവര്‍ത്തനം ആവശ്യം ആണ് . 6933,,"ഈ പ്രവര്‍ത്തനം ശരിയായി നടന്നില്ല എങ്കില്‍ , രക്തത്തിലെ ഗ്ലൂക്കോസ് ഉപയോഗിക്കപ്പെടില്ല ." 6934,,അങ്ങനെ ഗ്ലൂക്കോസ് അളവ് കൂടുകയും പ്രമേഹം വരുകയും ചെയ്യുന്നു . 6935,,ശരീരത്തിലെ ഇന്‍സുലിന്‍ ഉണ്ടാകുന്ന പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ ( Beta Cell ) നശിച്ച് പോകുന്നത് കൊണ്ട് ആണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത് . 6936,,ഇങ്ങനെ ബീറ്റാകോശങ്ങള്‍ നശിച്ച് പോകുമ്പോള്‍ ഇന്‍സുലിന്‍ ഉണ്ടാക്കാന്‍ ഉള്ള കഴിവ് വളരെ കുറഞ്ഞ് പോകും . 6937,,"ഉദ്ദേശം 20 തൊട്ടു 25 ശതമാനം ആയി ഇന്‍സുലിന്റെ അളവു കുറയുമ്പോള്‍ , രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും ." 6938,,പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ ഓട്ടോ ഇമ്യൂണ്‍ ഡിസ്ട്രക്ഷന്‍ ( Autoimmune destruction ) ഉണ്ടാകുന്നത് കൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത് . 6939,,നമ്മുടെ ശരീരത്തില്‍ ഉള്ള ഒരു തരം കോശങ്ങള്‍ ( Immunological Band T Cells ) പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങളെ നശിപ്പിക്കുന്നത് കൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത് . 6940,,കൂടാതെ ചെറുപ്പകാലത്ത് വരുന്ന ചില വൈറസ് ( Virus ) അണുബാധയും ചിലപ്പോള്‍ ഇങ്ങനെ ഉള്ള കേടുവരുത്തും . 6941,,ഇങ്ങനെ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വളരെ കുറയുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രമേഹത്തെ ആണ് ടൈപ്പ് 1 പ്രമേഹം എന്ന് പറയുന്നത് . 6942,,"ഇത് സാധാരണയായി കുട്ടികളിലും , 20 വയസ്സിനു താഴെ ഉള്ള ആളുകളിലും ആണ് വരുന്നത് ." 6943,,"ഇവര്‍ക്ക് ദാഹവും ക്ഷീണവും അനുഭവപ്പെടുകയും , ചികിത്സ ഉടനെ തുടങ്ങിയില്ല എങ്കില്‍ , രക്തത്തിലും മൂത്രത്തിലും അസെറ്റോണ്‍ ( Acetone ) എന്ന ലവണം വരികയും ചെയ്യും ." 6944,,ഇതിനെ ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്നു പറയും . 6945,,ടൈപ്പ്1 പ്രമേഹത്തിന്റെ ചികിത്സക്ക് ഇന്‍സുലിന്‍ കുത്തിവയ്പ് അത്യാവശ്യം ആണ് . 6946,,ഇവര്‍ക്ക് ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ കുത്തിവയ്പ് വേണ്ടിവരും . 6947,,ഇവര്‍ക്ക് സാധാരണയായി വണ്ണം ( Weight ) കുറവ് ആയിരിക്കും . 6948,,ഇത് പാരമ്പര്യമായി വരുന്ന രോഗം അല്ല . 6949,,നമ്മുടെ നാട്ടില്‍ ടൈപ്പ് 1 പ്രമേഹം വളരെ കുറവ് ആണ് എന്ന് ഉള്ളത് ആണ് ആശ്വാസം . 6950,,ടൈപ്പ് 2 പ്രമേഹം ആണ് സാധാരണയായി നമ്മുടെ ആളുകളില്‍ കാണുന്നത് . 6951,,പ്രമേഹം ഉള്ളവരില്‍ 90 ശതമാനം വരെ ടൈപ്പ് 2 പ്രമേഹികള്‍ ആണ് . 6952,,ഇത് സാധാരണയായി 30 വയസ്സിനു മുകളില്‍ ഉള്ളവരില്‍ ആണ് കാണുന്നത് . 6953,,എന്നാല്‍ ഈയിടെ ഇത് കുട്ടികളിലും കണ്ടുതുടങ്ങിയിരിക്കുന്നു . 6954,,ഇത് ശരീരത്തിലെ ഇന്‍സുലിന്‍ നല്ലവണ്ണം പ്രവര്‍ത്തിക്കാത്തത് കൊണ്ട് ആണ് . 6955,,ഇതിനെ ഇന്‍സുലിന്‍ പ്രവര്‍ത്തനം കുറയ്ക്കല്‍ ( Insulin Resistance ) എന്ന് പറയും . 6956,,"കൂടാതെ ഇവരുടെ ഇന്‍സുലിന്‍ ഉണ്ടാക്കാന്‍ ഉള്ള കഴിവു് , കാലക്രമേണ കുറഞ്ഞുവരികയും , രോഗലക്ഷണങ്ങള്‍ പതുക്കെ വരുകയും ചെയ്യുന്നു ." 6957,,"ചുരുക്കിപ്പറഞ്ഞാല്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത് , ഇന്‍സുലിന്‍ നല്ലവണ്ണം പ്രവര്‍ത്തിക്കാത്തത് കൊണ്ടും ഇന്‍സുലിന്‍ ആവശ്യത്തിനു ഉണ്ടാകാത്തത് കൊണ്ടും ആണ് ." 6958,,അതുകൊണ്ട് ഈ രണ്ടു കാരണങ്ങളും ചികിത്സിക്കണം . 6959,,ടൈപ്പ് 2 പ്രമേഹം സാധാരണയായി പാരമ്പര്യംആയി വരുന്നത് ആണ് . 6960,,"ടൈപ്പ് ഒന്നും , രണ്ടും പ്രമേഹം കൂടാതെ വളരെ ഒരു ചെറിയ ശതമാനം പ്രമേഹം ഉണ്ടാകുന്നത് മറ്റ് ഉല്‍പ്പാദനകൂടുതല് കൊണ്ടോ , ദുരുപയോഗം കൊണ്ടോ ആയിരിക്കും ." 6961,,ഇവ എല്ലാം കൂടെ ഒരുമിച്ച് ടൈപ്പ് 3 കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . 6962,,"ഇവയില്‍ ഏറ്റവും പ്രധാനം പാന്‍ക്രിയാസ്ഗ്രന്ഥിക്കു വരുന്ന കേടുകള്‍ കൊണ്ട് ഉള്ള കോര്‍ട്ടിസോണ്‍ മുതലായ ഹോര്‍മോണ്‍ അമിതമായി ഉല്‍പ്പാദിപ്പിക്കുന്നത് കൊണ്ടോ , അമിതമായി മറ്റു രോഗചികിത്സക്കു മരുന്ന് കഴിക്കുന്നത് കൊണ്ടോ ആയിരിക്കാം ." 6963,,പാന്‍ക്രിയാസ് ഗ്രന്ഥിക്കു വരുന്ന ക്രോണിക് പാന്‍ക്രിയാറ്റിറ്റിസ് എന്ന രോഗം കാലക്രമേണ പാന്‍ക്രിയാസ് ഗ്രന്ഥിക്കു കേട് വരുകയും അതിലെ ബീറ്റാസെല്ലിന്റെ പ്രവര്‍ത്തനം കുറയ്ക്കുകയും ചെയ്യും . 6964,,ഇങ്ങനെ വരുന്ന പ്രമേഹത്തെ പാന്‍ക്രിയാറ്റിക്ക് ഡയബറ്റീസ് എന്നു പറയും . 6965,,ഇങ്ങനെ ഉള്ള രോഗികള്‍ക്ക് ചിലപ്പോള്‍ പാന്‍ക്രിയാസില്‍ കല്ലുകള്‍ വരികയും അമിതമായ വയറുവേദന അനുഭവപ്പെടുകയും ചെയ്യും . 6966,,"ഇങ്ങനെ പാന്‍ക്രിയാസില്‍ കേടു് വന്ന് , കല്ലുകള്‍ ഉണ്ടായി , പിന്നെ പ്രമേഹം വരുന്ന അസുഖം ആണ് ഇത് ." 6967,,മറ്റു ചികിത്സകള്‍ക്ക് ഉപയോഗിക്കുന്ന പല മരുന്നുകള്‍ കൊണ്ടും പ്രമേഹരോഗം വരാന്‍ സാധ്യത ഉണ്ട് . 6968,,ഇതില്‍ ഏറ്റവും പ്രധാനമായ മരുന്ന് കോര്‍ട്ടിസോണ്‍ ( Cortisone ) ആണ് . 6969,,ഈ മരുന്ന് ആസ്ത്മാരോഗികളും വാതരോഗികളും ത്വക്ക്രോഗികളും കൂടുതലായി ഉപയോഗിക്കുന്നത് കൊണ്ട് അവര്‍ക്ക് വരാന്‍ സാധ്യത ഉണ്ട് . 6970,,"കൂടാതെ ഡൈയുറിറ്റിക്ക് ഉപയോഗം കൊണ്ടും , പല തരം മാനസികരോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍ കൊണ്ടും പ്രമേഹരോഗം വരാന്‍ സാധ്യത ഉണ്ട് ." 6971,,ഈ മരുന്നുകള്‍ ആവശ്യത്തിനു മാത്രം ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രം ഉപയോഗിച്ചാല്‍ പ്രമേഹം വരുന്നത് കുറയ്ക്കാം . 6972,,അവസാന തരം പ്രമേഹം ആണ് ഗര്‍ഭകാലത്തു മാത്രം കാണുന്ന ജെസ്റ്റേഷണല്‍പ്രമേഹം . 6973,,ഈ പ്രമേഹം പ്രസവകാലത്ത് ആദ്യമായി കാണുകയും പ്രസവം കഴിഞ്ഞ് ആറ് ആഴ്ചയ്ക്കു് ശേഷം പൂര്‍ണമായും മാറുകയും ചെയ്യുന്നത് ആണ് . 6974,,പക്ഷെ ഇങ്ങനെ ഗര്‍ഭകാലത്തു മാത്രം വരുന്ന പ്രമേഹരോഗികളില്‍ പലരും ഭാവിയില്‍ ടൈപ്പ് 2 പ്രമേഹം ഉള്ളവര്‍ ആയി കാണുന്നു . 6975,,അതുകൊണ്ട് ഗര്‍ഭകാലത്ത് പ്രമേഹം ഉള്ളവര്‍ ഭാവിയില്‍ ടൈപ്പ് 2 പ്രമേഹം വരാതിരിക്കാന്‍ ഉള്ള മുന്‍കരുതലുകള്‍ ജീവിതശൈലിയില്‍ വരുത്തേണ്ടത് ആണ് . 6976,,"ഗര്‍ഭകാലത്തു വരുന്ന പ്രമേഹം ആഹാരവും വ്യായാമവും കൊണ്ട് നിയന്ത്രിക്കാന്‍ പറ്റിയില്ല എങ്കില്‍ , ഇന്‍സുലിന്‍ ഉപയോഗിക്കേണ്ടിവരും ." 6977,,ഓരോ പ്രമേഹത്തിനും ലക്ഷണങ്ങള്‍ വ്യത്യസ്തം ആണ് . 6978,,പ്രമേഹം ഏതു ടൈപ്പ് ആണ് എന്നതിന് അനുസരിച്ച് ലക്ഷണങ്ങളും : . 6979,,ടൈപ്പ് 1 പ്രമേഹരോഗികള്‍ക്ക് ആണ് ഏറ്റവും കൂടുതല്‍ ലക്ഷണങ്ങള്‍ . 6980,,"കുട്ടികള്‍ക്ക് അമിതമായ ദാഹം , ക്ഷീണം , കൂടുതല്‍ മൂത്രം ഒഴിക്കല്‍ , ശരീരം മോശം ആകുകയും തൂക്കം കുറയുകയും ചെയ്യും ." 6981,,"ആഹാരം നല്ലവണ്ണം കഴിച്ചിട്ടും ശരീരം മെലിയുക ആണ് എങ്കില്‍ , പരിശോധന നടത്തേണ്ടത് ആണ് ." 6982,,ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് കാര്യമായ രോഗലക്ഷണങ്ങള്‍ കാണില്ല . 6983,,"ചെറിയ ക്ഷീണം , ശരീരത്തിലെ അണുബാധ , പ്രത്യേകിച്ചും ലൈംഗികഭാഗത്ത് ഉള്ള ഫംഗസ്ബാധ എന്നിവ ഉള്ളപ്പോള്‍ പ്രമേഹം കണ്ടുപിടിക്കാന്‍ ഉള്ള രക്തം പരിശോധിക്കേണ്ടത് അത്യാവശ്യം ആണ് ." 6984,,"മിക്ക ടൈപ്പ്2 പ്രമേഹരോഗികള്‍ക്കും കാര്യമായ , രോഗലക്ഷണങ്ങള്‍ കാണില്ല , ഒരു മെഡിക്കല്‍ചെക്കപ്പിനു പോകുമ്പോഴ് ആണ് കണ്ടുപിടിക്കുന്നത് ." 6985,,ഇത് പലര്‍ക്കും ഒരു വിഷമിപ്പിക്കുന്ന ചോദ്യം ആണ് . 6986,,മദ്യപിച്ചു റോഡില്‍ വീഴുന്നവരും അക്രമം കാണിക്കുന്നവരും മദ്യത്തിനു ഒരു മോശം പരിവേഷം ചാര്‍ത്തികൊടുത്തിട്ടുണ്ട് . 6987,,ഇതുകൂടാതെ വാഹനാപകടങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയെ മുന്നില്‍ നിര്‍ത്തുന്നതില്‍ മദ്യത്തിന്റെ പങ്കു് തള്ളിക്കളയാന്‍ പറ്റില്ല . 6988,,ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പാരമ്പര്യം ഉള്ള ഒരു വസ്തു ആണ് മദ്യം . 6989,,ഓര്‍മ ഇല്ലേ കാനായിലെ കല്യാണം ? 6990,,പന്ത്രണ്ടു കല്‍ഭരണികളിലെ പച്ചവെള്ളം ഒറ്റയടിക്ക് വീഞ്ഞ് ആയി മാറിയ സംഭവം ഏതൊരു മദ്യപാനിയെയും കോരിത്തരിപ്പിക്കുന്നത് ആണ് . 6991,,ഗവേഷണങ്ങള്‍ ബി.സി. 10000 വരെ പഴക്കം ഉള്ള മദ്യം സംഭരിച്ചു വെച്ചിരുന്ന കല്‍ഭരണികള്‍ കണ്ടെത്തിയിട്ടുണ്ട് . 6992,,ശാസ്ത്രീയമായ പരിശോധനകളിലൂടെ ആണ് ഈ ഭരണികളില്‍ എത്റ നാള്‍ അംശം ഉണ്ട് എന്ന് കണ്ടെത്തിയത് . 6993,,ബി.സി. 3000 - ബി.സി. 2000 കാലഘട്ടത്തില്‍ നമ്മുടെ സിന്ധുനദീതട സംസ്‌കാരത്തില്‍ സുര എന്ന ഒരു മദ്യം ഉണ്ടായിരുന്നത് ആയി പറയപ്പെടുന്നു . 6994,,മദ്യത്തിന്റെ കണ്ടുപിടുത്തം വളരെ സ്വാഭാവികം മാത്രം ആണ് . 6995,,കാരണം മനുഷ്യര്‍ ശേഖരിച്ചു വെച്ച പഴങ്ങളിലും മറ്റും പ്രകൃതിജന്യേയുള്ള യീസ്റ്റുകള്‍ പ്രവര്‍ത്തിച്ചു ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കുന്നത് ആണ് . 6996,,"കാലം കഴിഞ്ഞതോടെ , പല നിറത്തിലും മണത്തിലും ഗുണത്തിലും ഉള്ള മദ്യം മനുഷ്യന്‍ ഉണ്ടാക്കി തുടങ്ങി ." 6997,,മദ്യം നിത്യ ജീവിതത്തിന്റെ തന്നെ ഭാഗം ആയി . 6998,,സ്‌കോട്‌ലാന്റില്‍ നിന്നും അയര്‍ലണ്ടില്‍ നിന്നും ഉള്ള വിസ്‌കിയും പോളണ്ടില്‍ നിന്നും റഷ്യയില്‍ നിന്നും ഉള്ള വോഡ്കയും ക്യുബന്‍ ബക്കാര്‍ഡിയും ഫ്രഞ്ച് വൈനും ബെല്‍ജിയന്‍ ബീയറും ലോകം മുഴുവനും അവരുടെ നാടിനെ അഭിമാനത്തോടെ തന്നെ പ്രതിനിധാനം ചെയ്യുന്നവ ആണ് . 6999,,ആദ്യമേ മോശം പറയണ്ടല്ലോ . 7000,,ശാസ്ത്രം പറയുന്നത് ചെറിയ അളവില്‍ മദ്യം ശരീരത്തിന് നല്ലത് ആണ് എന്ന് ആണ് . 7001,,ഇത് രക്തത്തിന്റെ ശാന്യത ( വിസ്‌കോസിറ്റി ) കുറക്കുന്നത് മൂലം ഹൃദ്രോഹികള്‍ക്ക് ഒരല്‍പം നല്ലത് ആണ് അത്രെ . 7002,,"ഹൃദ്രോഗികള്‍ക്ക് മാത്രമല്ല , പ്രമേഹത്തിനും , എല്ലുകള്‍ക്കും കിഡ്‌നിക്ക് പ്രശ്‌നം ഉള്ളവര്‍ക്കും നല്ലത് ആണ് അത്രേ ." 7003,,മദ്യപാനത്തിന്റെ ഗുണദോഷവശങ്ങളെ കുറിച്ച് ഹാര്‍വാര്‍ഡ് യുണിവേഴ്‌സിറ്റിയുടെ പബ്ലിക് ഹെല്‍ത്ത് പേജില്‍ വളരെ ശാസ്ത്രീയമായി വിശദീകരിച്ചിട്ടുണ്ട് . 7004,,ഗുണങ്ങള്‍ ഉണ്ട് എങ്കിലും ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് മദ്യത്തിന്റെ ആവശ്യം ഇല്ല . 7005,,മദ്യം അകത്തു ചെന്നാല്‍ അത് നമ്മുടെ തലച്ചോറില്‍ ഉള്ള ഡോപാമിന്‍ എന്ന രാസവസ്തുവിന്റെ അളവ് വര്ദ്ധിപ്പിക്കുന്നു . 7006,,ഇത് സന്തോഷത്തിന്റെയും ഉന്മേഷത്തിന്റെയും തോന്നല്‍ ജനിപ്പിക്കുന്നു . 7007,,അതുകൊണ്ട് ആണ് രണ്ട് എണ്ണം അകത്തു ചെന്നാല്‍ എല്ലാ ദുഖങ്ങള്‍ക്കും തെല്ല് ഒരു ആശ്വാസം ലഭിക്കുന്നത് . 7008,,ഡോപാമിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതോട് ഒപ്പം തലച്ചോറിലെ നാഡീകോശങ്ങള്‍ തമ്മില്‍ ഉള്ള വൈദ്യുതസന്ദേശങ്ങള്‍ കൈമാറുന്ന രാസവസ്തുക്കളുടെ അളവിനെയും മദ്യം ബാധിക്കുന്നു . 7009,,"ഇത് തലച്ചോറിന്റെ കണക്കു കൂട്ടുവാനും , തീരുമാനങ്ങള്‍ എടുക്കാന് ഉള്ള കഴിവിനെയും അതു മൂലം മസില്‍ പ്രവര്‍ത്തനങ്ങളുടെ വേഗതയും കുറയ്ക്കുന്നു ." 7010,,അതുകൊണ്ട്തന്നെ മദ്യത്തെ ഒരു വഞ്ചകന്‍ എന്ന് വിളിക്കാം . 7011,,ഒരു ഭാഗത്ത് അത് എന്തും ചെയ്യാന്‍ ഉള്ള ഒരു ആവേശവും ആത്മവിശ്വാസവും നമ്മില്‍ ഉണ്ടാക്കുകയും മറു ഭാഗത്ത് നേരെവിപരീതമായി ശരീരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു . 7012,,ഒരു പെഗ്ഗ് കഴിച്ചാല്‍ നന്നായി വാഹനം ഓടിക്കാം എന്ന് വീമ്പു് പറയുന്നവര്‍ മദ്യം തലയില്‍ കൂടുതലായി ഉത്പാദിപ്പിച്ച ഡോപാമിന്റെ ഇര മാത്രം ആണ് അത് എന്ന് മനസ്സിലാക്കുന്നില്ല . 7013,,"കൂടിയ ആവേശത്തില്‍ , എന്നാല്‍ സത്യത്തില്‍ സാധാരണയിലും കുറഞ്ഞ കഴിവോടെ വാഹനം ഓടിക്കുന്ന ഇക്കൂട്ടര്‍ അപകടങ്ങള്‍ ഉണ്ടാക്കിയേക്കാം എന്ന് പ്രത്യേകം പറയേണ്ടത് ഇല്ല അല്ലോ ." 7014,,ഇത്തരം ശാസ്ത്രീയമായ കാര്യങ്ങള്‍ വിലയിരുത്തി തന്നെ ആണ് മദ്യപിച്ച് ഉള്ള ഡ്രൈവിങ്ങ് നിരോധിച്ചിരിക്കുന്നത് . 7015,,മദ്യം കഴിച്ചാല്‍ അത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നത് രക്തം വഴി ആണ് അല്ലോ . 7016,,മദ്യം നമ്മുടെ ചെവിക്കു്‍ ഉള്ളില്‍ ഉള്ള കൊക്‌ളിയ എന്ന അവയവത്തിലെ ദ്രാവകവും ആയി കലരുന്നു . 7017,,നാം അനങ്ങുമ്പോള്‍ ഈ ദ്രാവകം അനങ്ങുകയും അത് കൊക്‌ളിയക്ക് ഉള്ളിലെ ചെറു മുടികളും ആയി ബന്ധിപ്പിക്കപ്പെട്ട നാഡീകളില്‍ നിന്നും സന്ദേശങ്ങള്‍ തലച്ചോറിലേക്ക് അയക്കുന്നു . 7018,,ഈ സന്ദേശങ്ങള്‍ വിശകലനം ചെയ്ത് ആണ് തലച്ചോര്‍ നമ്മുടെ ബാലന്‍സ് നിലനിര്‍തുന്നത് . 7019,,മദ്യം കലരുന്നതോടെ ഈ ദ്രാവകം കൂടുതലായി അനങ്ങുകയും സാധാരണയില്‍ നിന്നും വ്യത്യസ്തം ആയ അനേകം സന്ദേശങ്ങള്‍ തലച്ചോറില്‍ എത്തുന്നു . 7020,,ഇതോടെ ബാലന്‍സ് നഷ്ടപ്പെടുന്നു . 7021,,ഇത്തരക്കാര്‍ ആണ് റോഡ് ഒക്കെ അളന്ന് അളന്ന് നടന്നു പോകുന്നത് . 7022,,ചെവിക്ക് ഉള്ളിലെ സമാനമായ പ്രവര്‍ത്തനങ്ങളും ആയി ബന്ധപ്പെട്ടത് ആണ് യാത്രക്കിടയിലെ ചര്‍ദ്ദി . 7023,,ഇതും ആയി ബന്ധപ്പെട്ട മാതൃഭൂമി ലേഖനം വായിക്കുക . 7024,,കൂടുതല്‍ മദ്യം അകത്ത് എത്തുന്നതോടെ വ്യത്യസ്തങ്ങളായ സന്ദേശങ്ങള്‍ തലയില്‍ എത്തുന്നു . 7025,,അവിടെ പല തരം രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു . 7026,,വൈരുധ്യം നിറഞ്ഞ അനേകം സന്ദേശങ്ങള്‍ ലഭിക്കുന്നതോടെ തലച്ചോര്‍ ഒരു തീരുമാനത്തില്‍ എത്തുന്നു : 7027,,വിഷം അകത്തു ചെന്നിട്ടുണ്ട് . 7028,,പ്രകൃതിജന്യേന വിഷം ശരീരത്തില്‍ എത്തുന്ന പ്രധാന വഴി ഭക്ഷണത്തിലൂടെ ആണ് അല്ലോ . 7029,,അതോടെ തലച്ചോര്‍ ആമാശയത്തിലെക്ക് ഉള്ള പേശികളെ ചുരുക്കുവാന്‍ ഉള്ള സന്ദേശം അയക്കുന്നു . 7030,,ഈ സന്ദേശം കിട്ടിയവര്‍ ആണ് വാളുവയ്ക്കല്‍ എന്ന മുറ പ്രയോഗിക്കുന്നത് . 7031,,അപ്പോള്‍ മദ്യം വിഷം തന്നെ അല്ലെ ? 7032,,തീര്‍ച്ചയായും കൂടുതല്‍ കഴിച്ചാല്‍ ഇത് വിഷം തന്നെ ആണ് . 7033,,ഇങ്ങനെ അധികമായി വളരെ കാലം കഴിക്കുന്നത് മദ്യത്തിനു അടിമപ്പെടുവാനും കാരണം ആകുന്നു . 7034,,എന്നാല്‍ മയക്കുമരുന്നുകളുടെ കാര്യം ഇതില്‍ നിന്നും വ്യത്യസ്തം ആണ് . 7035,,"ഉദാഹരണത്തിന് , ഹെറോയിന്‍ ചിലരില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിക്കുന്നതിലൂടെ അതിനു അടിമപ്പെടാന്‍ ഇടയാക്കും ." 7036,,ഈ അടിമത്തം എന്നത് തലച്ചോറില്‍ ഉണ്ടാകുന്ന ശാശ്വതമായ മാറ്റങ്ങള്‍ ആണ് . 7037,,അതുകൊണ്ട്തന്നെ ആണ് മയക്കുമരുന്നിനോ മദ്യത്തിനോ അടിമപ്പെട്ടവര്‍ അതില്‍ നിന്നും മോചിക്കപ്പെടാന്‍ വിഷമം നേരിടുന്നതും വീണ്ടും പഴയപടി ആകാന്‍ ഇടയാക്കുന്നതും . 7038,,ഡോ. ഹരി എസ് ചന്ദ്രന്‍ മാതൃഭുമിയില്‍ എഴുതിയ ' മയക്കുമരുന്നുകള്‍ രുചിച്ചു നോക്കുന്നവര്‍ ' എന്ന ലേഖനം വായിക്കുക . 7039,,മദ്യം പലരിലും പല തരത്തില്‍ ഉള്ള മാറ്റങ്ങള്‍ ആണ് ഉണ്ടാക്കുന്നത് . 7040,,ചിലരില്‍ അത് സന്തോഷവും മറ്റു ചിലരില്‍ കോപവും കുറ്റകൃത്യം ചെയ്യാന്‍ ഉള്ള പ്രവണതയും ഉണ്ടാക്കുന്നു . 7041,,ശരീരത്തിന് ഏല്‍പ്പിക്കുന്ന ദോഷവശങ്ങള്‍ കൂടാതെ കുടുംബത്തിനും സാമുഹിക ജീവിതത്തിനും എല്‍പ്പിക്കുന്ന ആഘാതവും അമിത മദ്യപാനത്തെ ഒരു സാമൂഹിക വിപത്ത് ആക്കുന്നു . 7042,,പൊതുവെ കുറ്റകൃത്യവാസന ഉള്ളവര്‍ക്ക് മദ്യം ചെറിയ അളവില്‍ പോലും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ കാരണം ആക്കുന്നു . 7043,,മദ്യം ജനിപ്പിക്കുന്ന ലൈംഗികഉത്തേജനം അവരെ പീഡനങ്ങളില്‍ ചെന്നെത്തിക്കാം . 7044,,മുകളില്‍ പറഞ്ഞ മദ്യത്തിന്റെ ദോഷവശങ്ങള്‍ കണക്കിലെടുത്താല്‍ മദ്യം നിരോധിക്കപെടെണ്ടത് അല്ലേ എന്ന് ചിന്തിച്ചേക്കാം . 7045,,മദ്യത്തിന്റെ ഉപയോഗത്തിന് ശേഷം ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ കാരണക്കാരന്‍ മദ്യം ആണോ ? 7046,,മദ്യം കഴിക്കുന്ന എല്ലാവരും മോശമായി പെരുമാറുകയോ കുറ്റങ്ങള്‍ ചെയ്യുകയോ ഇല്ലല്ലോ ? 7047,,യഥാര്‍ത്ഥ കാരണം ഒരു വ്യക്തിയില്‍ അടങ്ങിയിരിക്കുന്ന സ്വഭാവം തന്നെ ആണ് . 7048,,മദ്യം ആ വ്യക്തിയെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അകറ്റുകയും കുറ്റകൃത്യം ചെയ്യാന്‍ ഉള്ള ധൈര്യം നല്‍കുകയും ചെയ്യുന്നു എന്ന്മാത്രം . 7049,,ഞാന്‍ ഇവിടെ പറഞ്ഞ് വരുന്നത് എല്ലാവരും ഇടയ്‌ക്ക് ഒക്കെ മദ്യപിക്കണം എന്നും അത് നല്ലത് ആണു് എന്നും അല്ല . 7050,,മദ്യം എന്നത് ഒരു ഭീകരവസ്തു അല്ല എന്നും അതിന്റെ ദുരുപയോഗം ആണ് വ്യക്തിയിലും കുടുംബത്തിലും അതുപോലെ സമൂഹത്തിലും അനാരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് എന്നും ആണ് . 7051,,അപ്പോള്‍ നമുക്ക് വേണ്ടത് മദ്യനിരോധനം അല്ല . 7052,,ആരോഗ്യകരമായി മദ്യം ഉപയോഗിക്കുന്ന ഒരു സമൂഹം ആണ് . 7053,,ഈ പറഞ്ഞ കാര്യങ്ങള്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രാവര്‍ത്തികം അല്ല എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ആണ് . 7054,,ലോകത്തിലെ പല രാജ്യങ്ങളും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളും മദ്യനിരോധനം നടപ്പാക്കിയിട്ടുണ്ട് . 7055,,സമ്പൂര്‍ണ്ണ മദ്യനിരോധനം ഉള്ള സൗദിഅറേബ്യയിലും മദ്യനിയന്ത്രണം ഉള്ള നമ്മുടെ ഗുജറാത്തിലും വേണ്ടവന് യഥേഷ്ടം മദ്യം ലഭിക്കും . 7056,,പ്രത്യേകിച്ചും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒരു സമൂഹത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നിലവില്‍ വന്നാല്‍ അശാസ്ത്രീയമായി കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കപ്പെടും . 7057,,ഇത് വ്യക്തികള്‍ക്കു കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക ആണ് ചെയ്യുക . 7058,,അശാസ്ത്രീയമായി നിര്‍മ്മിക്കുന്ന മദ്യങ്ങള്‍ ദുരന്തങ്ങളിലേക്ക് നയിക്കുന്നത് നമുക്ക് പുതിയ വാര്‍ത്ത ഒന്നും അല്ല . 7059,,മദ്യരാജാക്കന്മാരും നിയമലംഘകരും കൈക്കൂലി കൊടുക്കുന്നവരും വാങ്ങുന്നവരും ആണ് അനാവശ്യമായ നിയന്ത്രണങ്ങള്‍ ഉണ്ടാക്കി എടുക്കുന്നത് . 7060,,അമിത നിയമങ്ങളും ലൈസന്‍സ് ലഭിക്കാന്‍ ഉള്ള വന്‍ ചിലവും കൂടാതെ ഈ നിയന്ത്രണങ്ങളെ മറികടക്കാന്‍ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൊടുക്കേണ്ട പടികളും കൂടെ ആകുമ്പോള്‍ അബ്കാരികള്‍ വ്യാജമദ്യം ഉണ്ടാക്കി വില്‍ക്കുന്നവരും നികുതി വെട്ടിപ്പുകാരും ആകുന്നു . 7061,,"സാധാരണക്കാരന്‍ ഇടയ്ക്കു ഉപയോഗിക്കുന്ന ഈ വസ്തു ബുദ്ധിപൂര്‍വ്വം അല്ലാത്ത നിയന്ത്രണങ്ങളിലൂടെ ഉദ്യോഗസ്ഥര്‍ക്കും , രാഷ്ട്രീയക്കാര്‍ക്കും അബ്കാരികള്‍ക്കും എന്നും സമ്പത്ത് കുന്നുകൂട്ടാന്‍ ഉള്ള ഒരു ഉറവിടം ആയി നിലനില്ക്കുന്നു ." 7062,,നിരോധനമോ നിയന്ത്രണങ്ങളോ മദ്യവര്‍ജ്ജിത സമൂഹത്തെ ഒരിക്കലും സൃഷ്ട്ടിക്കുന്നില്ല . 7063,,"മറിച്ച് നിയമങ്ങള്‍ തെറ്റിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട , കൈക്കൂലി കൊടുക്കാന്‍ പ്രേരിപ്പിക്കപ്പെട്ട ഒരു സമൂഹത്തെ ഉണ്ടാക്കിയെടുക്കുക മാത്രം ആണ് ചെയ്യുന്നത് ." 7064,,മദ്യം വര്‍ജജിക്കാനും അല്ലെങ്കില്‍ അനിയന്ത്രിതമായ ഉപയോഗം ഒഴിവാക്കാനും ഉള്ള ബോധവല്‍ക്കരണം ആയിരിക്കും നിരോധനത്തെക്കാളും ഫലപ്രദം . 7065,,"വീര്യം കൂടിയ വിസ്‌കി , റം , ബ്രാണ്ടി തുടങ്ങിയവയ്ക്ക് കൂടുതല്‍ നികുതി ചുമത്തുകയും അവയെ അപേക്ഷിച്ച് ബീയര്‍ RD_PUNC വൈന്‍ , കള്ള് തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്യുക ആണ് ഒരു വഴി ." 7066,,എല്ലാ തരത്തിലും ഉള്ള മദ്യത്തിനു വലിയ തോതില്‍ വില വര്‍ദ്ധിപ്പിക്കുന്നത് കുറഞ്ഞ സാമ്പത്തികസ്ഥിതി ഉള്ളവര്‍ക്ക് നിരോധനത്തിന് സമാനം ആണ് . 7067,,ഇതു കൊണ്ട് ഗുണത്തെക്കാള്‍ കൂടുതല്‍ ദോഷമേ ചെയ്യു . 7068,,മദ്യം കഴിച്ച് ഉള്ള പൊതുസ്ഥലത്തെ കോപ്രായങ്ങള്‍ക്കും വാഹനം ഓടിക്കുന്നതിനും കടുത്ത ശിക്ഷ ലഭിക്കണം . 7069,,മദ്യം വളരെ സുലഭം ആയ പാശ്ചാത്യ രാജ്യങ്ങളില്‍ ( അവിടെ മദ്യം 16 വയസു തികഞ്ഞ ആര്ക്കും സൂപ്പര്‍മര്‍ക്കറ്റീല്‍ നിന്നു പോലും വാങ്ങാം ) മദ്യപിച്ചു വാഹനം ഓടിക്കുന്ന പ്രവണത താരതമ്യേന കുറവ് ആണ് . 7070,,ഇതിനു കാരണം വളരെ കടുത്ത ശിക്ഷ തന്നെ ആണ് . 7071,,"ഇതുകൂടാതെ മദ്യം ഉല്ലാസത്തിനും ആഘോഷത്തിനും കഴിക്കാവുന്ന ഒന്ന് ആണ് എന്നും , മദ്യപിച്ച ശേഷം ഉള്ള ഡ്റൈവിങ്ങ് തെറ്റ് ആണ് എന്നും പഠിച്ച് വന്ന ഒരു സമൂഹം ഉത്തരവാദിത്തത്തോടെ മദ്യപിക്കുന്നു ." 7072,,"എന്നാല്‍ മദ്യം ഒളിച്ചു കഴിക്കേണ്ട ഒന്ന് ആണ് എന്നും അത് ആവശ്യത്തിനു ലഭിക്കണം എങ്കില്‍ , കൈവശം വയ്ക്കണം എങ്കില്‍ നിയമങ്ങള്‍ തെറ്റിക്കണം എന്നും പഠിച്ച് വന്ന ഒരു സമൂഹം മദ്യപിച്ച ശേഷം വാഹനം ഓടിക്കരുത് എന്ന നിയമം മാത്രം അനുസരിച്ചാല്‍ അത് അത്ഭുതം എന്നേ പറയാന്‍ പറ്റു ." 7073,,ചുരുക്കത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രവര്‍ത്തികം അല്ലാത്ത ഒരു ആശയം ആണ് . 7074,,മദ്യം വര്‍ജ്ജിക്കാന്‍ ഉള്ള ബോധവല്‍ക്കരണവും അല്ലെങ്കില്‍ ഉത്തരവാദിത്തത്തോടെ മദ്യം ഉപയോഗിക്കുന്ന ഒരു മദ്യപാനസംസ്‌കാരം മാത്രം ഉണ്ടാകാന്‍ ഉള്ള നയങ്ങളും ആണ് നമുക്ക് വേണ്ടത് . 7075,,കേരളത്തിന്റെ ദേശീയോത്സവം ആയ ഓണവും ആയി അഭേദ്യമായ ബന്ധം ആണ് തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത് । 7076,,ആയുര്‍‍വേദ ഔഷധങ്ങളില്‍ ഇതിന്റെ ഇലയും വേരും ഉപയോഗിക്കറുണ്ട് । 7077,,കര്‍‍ക്കിടവാവ് ബലി തുടങ്ങി മരണാനന്തരക്രിയകള്‍‍ക്ക് ഹൈന്ദവര്‍ തുമ്പപ്പൂ ഉപയോഗിക്കുന്നുണ്ട് എങ്കിലും തുമ്പപ്പൂവിന്റെ ഏറ്റവും പ്രശസ്തമായ ഉപയോഗം അത്തപ്പൂക്കളത്തില്‍ അലങ്കാരം ആയാണ് । 7078,,തൃക്കാക്കരയപ്പന്‍ ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകം ആയ തുമ്പ ആണ് എന്ന് ആണ് കരുതുന്നത് തുമ്പപ്പൂ കൊണ്ട് കൊങ്ങിണികള്‍ അടയും ചില പലഹാരങ്ങളും ഉണ്ടാക്കാറുണ്ട് । 7079,,ഔഷധം ആയി ഉപയോഗിക്കുന്ന പത്തു ‌കേരളീയ നാട്ടുചെടികള്‍ ആണ് ദശപുഷ്പങ്ങള്‍ എന്ന് അറിയപ്പെടുന്നത് । 7080,,പൂക്കള്‍ എന്ന് ആണ് അറിയപ്പെടുന്നത് എങ്കിലും ഇവയുടെ ഇലകള്ക്ക് ആണ് പ്രാധാന്യം । 7081,,"കേരളത്തിലെ തൊടികളില്‍ എങ്ങും കാണുന്ന ഈ പത്ത് ചെടികള്ക്കും നാട്ടുവൈദ്യത്തിലും , ആയുര്വേദചികിത്സയിലും വളരെ പ്രാധാന്യം ഉണ്ട് ।" 7082,,അതുപോലെ ഇവ എല്ലാം മംഗളകാരികളായ ചെടികള്‍ ആണ് എന്ന് ആണ് വിശ്വാസം । 7083,,"ഹൈന്ദവദേവപൂജയ്ക്കും , സ്ത്രീകള്ക്കു തലയില്‍ ചൂടുവാനും ദശപുഷ്പങ്ങള്‍ ഉപയോഗിക്കുന്നു ।" 7084,,കര്ക്കിടകമാസത്തില്‍ ദശപുഷ്പം ചൂടുന്നതു രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലത് ആണ് എന്ന് ആണ് ഹൈന്ദവര്ക്ക് ഇടയില്‍ ഉള്ള വിശ്വാസം । 7085,,"കര്ക്കിടകകഞ്ഞിയില്‍ ദശപുഷ്പങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത ഘടകം ആണ് , കര്ക്കികടകത്തില്‍ ശീവോതിക്ക്‌ - വയ്ക്കുന്നതിനും ദശപുഷ്പങ്ങള്‍ പ്രധാന ഇനം ആണ് ।" 7086,,"ഗണപതിഹോമത്തിനും , മാല കെട്ടുന്നതിനും , ബലി ഇടുന്നതിനും സാധാരണ ഉപയോഗിക്കുന്ന കറുക , നിലം പറ്റി വളരുന്ന പുല്ച്ചെടി ആണ് ।" 7087,,ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്ക്ക്‌ കറുകനീര്‌ വളരെ ഫലപ്രദം ആണ് । 7088,,വിഷ്ണുക്രാന്തി - ജ്വര ചികിത്സയ്ക്ക്‌ ഈ സസ്യം ഉപയോഗിക്കുന്നു । 7089,,"പനി ഉള്ളപ്പോള്‍ ഇടിച്ചുപിഴിഞ്ഞ നീര്‌ രണ്ടോ , മൂന്നോ ടീസ്പൂണ്‍ കൊടുത്താല്‍ ആശ്വാസം കിട്ടും ।" 7090,,"ബുദ്ധിമാന്ദ്യം , ഓര്മ്മക്കുറവ്‌ എന്നിവയ്ക്ക്‌ സിദ്ധൌഷധം ।" 7091,,"രക്തശുദ്ധിക്കും , തലമുടി വര്ദ്ധിപ്പിക്കുന്നതിനും പറ്റിയ ഔഷധം ആണ് ഇത് ।" 7092,,നിലത്ത്‌ പടരുന്ന ഈ ചെടിയുടെ പൂക്കള്ക്ക് നീല നിറം ആണ് । 7093,,ബുദ്ധിശക്തി വര്ദ്ധിപ്പിക്കാനും തലമുടി തഴച്ചു വളരാനും ഈ സസ്യം വിശേഷപ്പെട്ടത് ആണ് । 7094,,"തിരുതാളി - സ്ത്രീകള്ക്ക് ഉണ്ടാകുന്ന വന്ധ്യതയ്ക്കും , ഗര്ഭപാത്രസംബന്ധം ആയ അസുഖങ്ങള്ക്കും അത്യുത്തമം ।" 7095,,ഈ വള്ളിച്ചെടിയില്‍ പിങ്ക്‌ നിറത്തില്‍ ഉള്ള പൂക്കള്‍ ആണ് ഉള്ളത് । 7096,,"വന്ധ്യത , പിത്തരോഗങ്ങള്‍ എന്നിവയ്ക്ക്‌ തിരുതാളി മരുന്ന് ആണ് ।" 7097,,ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും കാണുന്നു । 7098,,"ചുട്ടിത്തിരുതാളി എന്നും ചില ഭാഗങ്ങളില്‍ ഈ ചെടി അറിയപ്പെടുന്നു , ഇലയുടെ മദ്ധ്യഭാഗത്തു് ഉള്ള അടയാളം ആണ് ഈ പേരിന് കാരണം ।" 7099,,നിലപ്പന - മഞ്ഞപ്പിത്തത്തിന്‌ മരുന്നായും ഇത് ഉപയോഗിക്കുന്നു । 7100,,"ആര്ത്തവസംബന്ധം ആയ രോഗങ്ങള്കും , വേദന , അമിത രക്തസ്രാവം മുതലായവയ്ക്കും ഉത്തമം ।" 7101,,"പൂവാംകുരുന്നില - ശരീരതാപം കുറയ്ക്കാനും , വിഷം കളയുന്നതിന്നും രക്തശുദ്ധിയ്ക്കും നല്ലത്‌ ।" 7102,,"രക്തശുദ്ധീകരണം , പനി , തേള്‍വിഷം എന്നിവയ്ക്ക്‌ ഔഷധം ആണ് ।" 7103,,"ഉഴിഞ്ഞ - മുടി കൊഴിച്ചില്‍ , നീര്‌ , വാതം , പനി എന്നിവയ്ക്ക്‌ പ്രതിവിധി ആണ് ।" 7104,,സുഖപ്രസവത്തിന്‌ ഉത്തമം । 7105,,"മുടി കൊഴിച്ചില്‍ , നീര്‌ , വാതം , പനി എന്നിവയ്ക്ക്‌ പ്രതിവിധി ആണ് ।" 7106,,"മുക്കുറ്റി - ശരീരത്തിന് അകത്തെ രക്തസ്രാവം , അര്ശസ്‌ മുതലായവയ്ക്ക്‌ അത്യുത്തമം ।" 7107,,പ്രസവം കഴിഞ്ഞാല്‍ മുക്കുറ്റി ഇടിച്ചുപിഴിഞ്ഞ നീര്‌ കഴിക്കുന്നത്‌ നല്ലത് ആണ് । 7108,,മുറിവുകള്‍ ഉണങ്ങുന്നതിന്‌ പുറത്ത്‌ ലേപനം ആയി ഉപയോഗിക്കാം । 7109,,അകത്തു് കഴിക്കുകയും ചെയ്യാം । 7110,,"സമൂലം തേനില്‍ ചേര്ത്തുകഴിച്ചാല്‍ ചുമ , കഫക്കെട്ട്‌ മുതലായവ ശമിക്കും ।" 7111,,"വയറളിക്കം , വ്രണങ്ങള്‍ കരിയുന്നതിന്‌ എന്നിവയ്ക്ക്‌ ഉപയോഗിക്കുന്നു ।" 7112,,കയ്യൂണ്യം - ഈര്പ്പം ഉള്ള സ്ഥലങ്ങളില്‍ തഴച്ചുവളരുന്ന ഈ സസ്യം കാഴ്ചശക്തി വര്ദ്ധിപ്പിക്കാനും ഉപകരിക്കും । 7113,,വാതസംബന്ധം ആയ സര്വ്വനരോഗങ്ങള്ക്കും അത്യുത്തമം । 7114,,മുടി തഴച്ചുവളരാന്‍ എണ്ണ കാച്ചി ഉപയോഗിക്കാം । 7115,,"കാഴ്ച വര്ദ്ധന , കഫരോഗശമനത്തിന് ഫലപ്രദം ।" 7116,,"സംസ്കൃതത്തില്‍ കേശരാജ , കുന്തളവര്ദ്ധിനി എന്നീ പേരുകളില്‍ അറിയപ്പെടുന്നു കൈതോന്നി ।" 7117,,"ചെറൂള - ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും , വൃക്കരോഗങ്ങള്‍ തടയുന്നതിനും ഫലപ്രദം ।" 7118,,"രക്തസ്രാവം , മൂത്രക്കല്ല്‌ , എന്നിവയ്ക്ക്‌ ഉത്തമം ।" 7119,,മൂത്രാശയരോഗങ്ങള്ക്ക് ‌മരുന്ന് ആയി ഉപയോഗിക്കുന്നു । 7120,,മുയല്ച്എവിയന്‍ - മുയലിന്റെ ചെവിയോട്‌ സാദൃശ്യം ഉള്ള ഇലകള്‍ ഉള്ളതിനാല്‍ ആണ്‌ ഈ പേര്‌ വീണത്‌ । 7121,,തൊണ്ടസംബന്ധം ആയ സര്വ്വം രോഗങ്ങള്ക്കും നല്ലത്‌ । 7122,,"നേത്രകുളിര്മയ്ക്കും , രക്താര്ശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം ।" 7123,,"നേത്രരോഗങ്ങള്‍ , ടോന്സിലൈറ്റിസ്‌ , പനി തുടങ്ങിയ രോഗങ്ങള്ക്ക് ‌ഔഷധം ആണ് ।" 7124,,"ദശപുഷ്പങ്ങള്‍ താഴെ പറയുന്നവ ആണ് - വിഷ്ണുക്രാന്തി ( കൃഷ്ണക്രാന്തി ) , കറുക , മുയലച്ചെവിയന്‍ ( ഒരിചെവിയന്‍ ) , തിരുതാളി , ചെറുള , നിലപ്പന ( നെല്പന ) കയ്യോന്നി ( കൈതോന്നി , കയ്യുണ്ണി ) , പൂവാംകുറുന്തല്‍ ( പൂവാംകുറുന്നില ) , മുക്കുറ്റി , ഉഴിഞ്ഞ ।" 7125,,"ചിത്രശലഭം , പൂമ്പാറ്റ , എന്നീ പേരുകള്‍ ഉള്ള ഈ ഷഡ്‌പദം പ്രാണിലോകത്തെ സൌന്ദര്യം ഉള്ള ജീവികള്‍ ആയി കണക്കാക്കുന്നു ।" 7126,,കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക്‌ സുഗന്ധവ്യഞ്ജനങ്ങളില്‍ രാജാവ് എന്ന് ആണ് അറിയപ്പെടുന്നത് । 7127,,"ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാര്ജ്ജിച്ചതും ആയ സുഗന്ധവ്യഞ്ജനവും , കേരളത്തിലെ ഒരു പ്രധാന നാണ്യവിളയും ആണ് ।" 7128,,മുല്ല - വള്ളികള്‍ ആയി വളരുന്നതും സുഗന്ധം ഉള്ള പൂ ഇടുന്നതും ആയ ഒരു ചെടി । 7129,,സമശീതോഷ്ണമേഖലകളില്‍ കാണുന്ന ഒരു കുറ്റിച്ചെടി ആണ് ചെമ്പരത്തി എന്ന ചെമ്പരുത്തി । 7130,,ഒരു നിത്യപുഷ്പിണി ആയ ചെമ്പരത്തിയെ അലങ്കാരസസ്യം ആയി ധാരാളം നട്ടുവളര്ത്താറുണ്ട് । 7131,,"വലിപ്പം ഉള്ള , ചുവന്ന , മണം ഇല്ലാത്ത പൂക്കള്‍ ആണ് സാധാരണയായി ചെമ്പരത്തിയുടേത് എങ്കിലും വൈവിധ്യമാര്ന്ന ധാരാളം നിറങ്ങളില്‍ ഉള്ള പൂക്കളോടു കൂടിയ ഇനങ്ങളും , സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു ।" 7132,,ചെമ്പരത്തിയുടെ ഇലയും പൂവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തിതാളി കേശസംരക്ഷണത്തിനു തലയില്‍ തേച്ചുകഴുകാറുണ്ട് । 7133,,ഹൈന്ദവപൂജകള്ക്ക് ഇതിന്റെ പുഷ്പം ഉപയോഗിക്കാറുണ്ട് । 7134,,മഞ്ഞമന്ദാരം - നാലു മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ചെറു വൃക്ഷം । 7135,,കറുത്തമറൂണ്‍ പൊട്ടുകള്‍ ഉള്ളില്‍ ഉള്ള ഭംഗി ഉള്ള മഞ്ഞപ്പൂക്കള്ക്കു വേണ്ടിയും തണലിന്‍ ആയും അലങ്കാരത്തിന്‍ ആയും നട്ടുവളര്ത്തുന്നു । 7136,,"ഇന്ത്യ , ശ്രീലങ്ക , മ്യാന്മാര്‍ എന്നിവിടങ്ങളില്‍ വളരുന്ന ചെറു വൃക്ഷം ആണ് കണിക്കൊന്ന അഥവാ കടക്കൊന്ന ।" 7137,,വസന്തകാലത്ത് തളിര്ക്കുന്ന സ്വര്ണാഭമായ പൂക്കള്‍ ആണ് ഈ ചെറു വൃക്ഷത്തിന്റെ പ്രത്യേകത । 7138,,മലയാളികളുടെ നാട് ആയ ഇന്ത്യയിലെ കേരളസംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പവും കണിക്കൊന്നപ്പൂക്കള്‍ തന്നെ । 7139,,തായ്ലന്ഡിന്റെ ദേശീയ വൃക്ഷവും കണിക്കൊന്ന ആണ് । 7140,,കേരളത്തില്‍ കാണപ്പെടുന്ന ഒരു പുഷ്പം ആണ് കാക്കപ്പൂവ് । 7141,,പുല്ലിനോട് ഒപ്പം ആണ് കാണപ്പെടുന്നത് । 7142,,ഓഗസ്റ്റ്‌ - ഒക്ടോബര്‍ മാസങ്ങളില്‍ ആണ് ഈ ചെടി സാധാരണയായി പൂ ഇടാറ്ഉള്ളത് । 7143,,ഓണത്തോട് അനുബന്ധിച്ച് ഉള്ള പൂക്കളങ്ങളില്‍ ഉപയോഗിക്കുന്ന പൂക്കളില്‍ പ്രധാനമായ ഒന്ന് ആണ് കാക്കപ്പൂവ് । 7144,,കിണ്ടിപ്പൂ എന്ന പേരിലും അറിയപ്പെടുന്നു । 7145,,നന്നായി ജലം ഉള്ള ഇടങ്ങളില്‍ കാക്കപ്പൂ നന്നായി വിരിയുന്നു । 7146,,ഉറവ ഉള്ള പാറയിലും വയലുകളിലും കാണപ്പെടുന്നു । 7147,,വയലില്‍ വിരിയുന്ന പൂക്കള്ക്ക് വലിപ്പം കൂടുതല്‍ ആണ് ഉള്ളത് । 7148,,നെല്‍വയലില്‍ കാണപ്പെടുന്നതിനാല്‍ നെല്ലിപ്പൂവ് എന്നും ഇത് അറിയപ്പെടുന്നു । 7149,,ശുദ്ധജലത്തില്‍ ( പൊയ്കകളിലും മറ്റും ) വളരുന്ന മനോഹരമായ പൂക്കള്‍ ഉണ്ടാവുന്ന ഒരു ചെടി ആണ് ആമ്പല്‍ । 7150,,താമരയോട് സമാനം ആയ സാഹചര്യങ്ങളില്‍ വളരുന്ന ആമ്പല്‍ വിവിധ തരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു । 7151,,നാടന്‍ ഇനങ്ങള്‍ വെള്ളയും ചുവപ്പും നിറത്തില്‍ ആണ് । 7152,,ഇവ രാത്രിയില്‍ പൂക്കുകയും പകല്‍ കൂമ്പുകയും ചെയ്യും । 7153,,സപുഷ്പിയായ ഒരു സസ്യം ആണ് കൊങ്ങിണി । 7154,,"മലയാളത്തില്‍ തന്നെ കിങ്ങിണി , കിണികിണി , കൊങ്കിണി , വേലിപ്പരത്തി ( വേലിപ്പരുത്തി ) , അരിപ്പൂച്ചെടി , പൂച്ചെടി , വാസന്തി , സുഗന്ധി എന്നീ പേരുകളില്‍ അറിയപ്പെടുന്നു ।" 7155,,"അത്തി , ഇത്തി , അരയാല്‍ , പേരാല്‍ എന്നീ നാലു മരങ്ങളുടെ തൊലികള്‍ ചേര്ന്നത് ആണ് നാല്പാമരപ്പട്ട ।" 7156,,നാല്പാമരാദി എണ്ണയിലെ ഒരു പ്രധാനഘടകവും ആണ് അത്തി । 7157,,മാവ് എന്ന വൃക്ഷം നല്കുന്ന ഫലം ആണ് മാങ്ങ അഥവാ മാമ്പഴം । 7158,,പഴങ്ങളിലെ രാജാ ആണ് മാങ്ങ എന്ന് പറയാറുണ്ട് । 7159,,ഭക്ഷ്യയോഗ്യം ആയ ഒരു കിഴങ്ങ് ആണ് മരച്ചീനി । 7160,,ഇവയുടെ വേര് ആണ് കിഴങ്ങ് ആയി മാറുന്നത് । 7161,,പനവര്ഗ്ഗത്തില്‍ പെടുന്ന ശാഖകള് ഇല്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷം ആണ് തെങ്ങ് അഥവാ കേരവൃക്ഷം । 7162,,ക്ഷേത്രസംസ്കാരത്തിന്റെ തണലില്‍ കേരളത്തില്‍ തഴച്ചുവളര്ന്ന ലാസ്യപ്രധാനമായ ശ്രേഷ്ഠകലാരൂപം ആണ് മോഹിനിയാട്ടം । 7163,,സൌന്ദര്യാതിരേകം കൊണ്ടും ഹവഭാവാദിഭംഗി കൊണ്ടും മനോമോഹിനികളായ നര്ത്തികിമാര്‍ ആടുന്നതു കൊണ്ട് ആണ് ഇതിന് ‘ മോഹിനിയാട്ടം ’ എന്ന പേരു വന്നത് । 7164,,കേരളത്തിന്റെ സ്വന്തം ശാസ്ത്രീയനൃത്തം ആയി ഉയര്ന്നിരിക്കുന്ന മോഹിനിയാട്ടത്തിന് ചില നാടോടിനൃത്തങ്ങളോട് വിദൂരബന്ധം ഉണ്ട് । 7165,,കേരളീയ ക്ഷേത്രങ്ങളില്‍ പ്രാചീനകാലത്ത് നിലനിന്നിരുന്ന ദേവദാസി നൃത്തപാരമ്പര്യത്തിന്റെ തുടര്ച്ച ആണ് മോഹിനിയാട്ടം । 7166,,ഈശ്വരാരാധനക്ക് ഉള്ള ഒരു മാര്ഗം എന്ന നിലക്ക് ആണ് ഇത് വളര്ന്നുവന്നത് । 7167,,ദേവദാസിനൃത്തത്തെ പരിഷ്കരിച്ച് മോഹിനിയാട്ടം എന്ന പേരില്‍ പുതുജീവന്‍ നല്കിയത് തിരുവിതാംകൂര്‍ രാജാ ആയിരുന്ന സ്വാതിതിരുനാള് ആണ് । 7168,,കൈമുദ്രകള്‍ ഉപയോഗിച്ചുള്ള അഭിനയം ആണ് പ്രധാനം । 7169,,"മൃദംഗം , വയലിന്‍ , പുല്ലാങ്കുഴല്‍ , വീണ , ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങള്‍ ആണ് ഇതിന്റെ പക്കമേളത്തില്‍ കാണുക ।" 7170,,"ചെറിയ ബ്ള്ഔസ് , സ്വര്ണക്കര ഉള്ള സാരി , നാഗഫണധമ്മില്ലം എന്നിവ ആണ് വേഷങ്ങള്‍ ।" 7171,,ഇന്ന് കേരള കലാമണ്ഡലത്തിലെ ഒരു പ്രധാന പാഠ്യവിഷയം ആണ് മോഹിനിയാട്ടം । 7172,,എഡി17-ആം നൂറ്റാണ്ടില്‍ കൊട്ടാരക്കര തമ്പുരാന്‍ ഉണ്ടാക്കിയ ‘ രാമനാട്ടം ’ എന്ന കലാരൂപത്തിന്റെ പരിഷ്കൃതരൂപം ആണ് കഥകളി । 7173,,"നൃത്തം , അഭിനയം , സംഗീതം മുതലായ സുന്ദരകലകള്‍ സമ്മേളിക്കുന്ന കലാരൂപം ആണ് കഥകളി ।" 7174,,രോഗങ്ങള് ഇല്ലാത്ത അവസ്ഥയെ ആണ്‌ സാമാന്യേന ആരോഗ്യം എന്നതു കൊണ്ടു് ഉദ്ദേശിച്ചുപോന്നിരുന്നത് . 7175,,"എന്നാല് 1948ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചന പ്രകാരം രോഗം , വൈകല്യരാഹിത്യം ഉള്ള അവസ്ഥ മാത്രം അല്ല , സമ്പൂർണ്ണശാരീരിക , മാനസിക , സാമൂഹ്യസുസ്ഥിതി ( wellbeing ) കൂടി ആണ് ആരോഗ്യം ." 7176,,ഈ നിർവചനം ആണ്‌ ഇന്ന് പൊതുവേ സ്വീകാര്യം ആയുള്ളത് . 7177,,ഈ നിർവചനത്തോട് ലോകാരോഗ്യ സംഘടനയുടെ 1986ലെ ഒട്ടാവ ചാര്‍ട്ടര്‍ ഫോര്‍ ഹെല്‍ത്ത് പ്രൊമോഷന്റെ നിർവചനം കൂടി കൂട്ടിവായിക്കാറുണ്ട് : 7178,,"ആരോഗ്യം സമ്പൂർണ്ണ ദൈനംദിനജീവിതത്തിന്‍ ഉള്ള ഒരു ഉപാധി ആണ്‌ , നിലനില്പിന്‍ ആയി മാത്രം ഉള്ളത് അല്ല ." 7179,,ആരോഗ്യം എന്നത് ശാരീരികശേഷിയും സാമൂഹികവ്യക്തിപരമായ ഉപാധികള്ക്ക് ഊന്നല് കൊടുത്തുകൊണ്ടുള്ള സാക്ഷാത്തായ ഒരു സംഗതിയും ആണ്‌ . 7180,,പാരമ്പര്യവും പരിതസ്ഥിതിയും ആണ് ആരോഗ്യത്തിനു നിദാനം ആയ ഘടകങ്ങള് . 7181,,"ഭൌതീകപരിതസ്ഥിതി , സാമൂഹ്യപരിതസ്ഥിതി , ജൈവപരിതസ്ഥിതി എന്ന് പരിതസ്ഥിതിഘടകങ്ങളെ മൂന്ന് ആയി തിരിക്കാം ." 7182,,രോഗാവസ്ഥയ്ക്ക് ഉള്ള കാരണങ്ങള് പലത് ആകാം . 7183,,"രോഗാണുക്കള് , പരാദങ്ങള് എന്നിവയുടെ ആക്രമണം , പോഷണക്കുറവ് , അതിപോഷണം , അമിതാഹാരം എന്നിവ കൂടാതെ ആഹാരത്തില് നിന്ന് ലഭിക്കുന്ന ചില ഘടകങ്ങള് കൂടുതലായി ചയാപചയപ്രക്രിയയിലൂടെ , അതില്‍ ഉള്ള ക്രമക്കേട് മൂലമോ അളവ് കൂടുതല്‍ ആയത് കൊണ്ടോ , വ്യയം ചെയ്യപ്പെടാതെയോ പുറംതള്ളപ്പെടാതെയോ ശരീരത്തില് അടിഞ്ഞുകൂടി രോഗാവസ്ഥ ഉണ്ടാകാം ." 7184,,കൂടാതെ അത്യാവശ്യമായ ചില ഘടകങ്ങള് ലഭിക്കാതെ ശാരീരിക പ്രക്രിയകള് താളം തെറ്റുന്നതു മൂലം ഉള്ള രോഗാവസ്ഥ ആകാം . 7185,,വ്യായാമക്കുറവ് കൊണ്ട് ഉണ്ടാകുന്ന മേല് പറഞ്ഞതില്‍ ഏതങ്കിലും സ്ഥിതിവിശേഷം ആകാം . 7186,,അമിതാദ്ധ്വാനം കൊണ്ട് ഉണ്ടാകുന്ന മേൽല് പറഞ്ഞതില്‍ ഏതെങ്കിലും അവസ്ഥ ആകാം . 7187,,"ശരീരകോശങ്ങളുടെ അപകര്ഷവും ( degeneration ) , പ്രായവര്ദ്ധനയും ( aging ) രോഗകാരണങള്‍ ആണു് ." 7188,,കൂടാതെ പാരമ്പര്യഘടകങ്ങള് . 7189,,മേല് പറഞ്ഞ ഏതെങ്കിലും അസന്തുലിതാവസ്ഥയ്ക്ക് ഉള്ള ശരീരത്തിന്റെ സ്വാഭാവികപ്രതികരണം ആയി ഉണ്ടാകുന്ന ചില ക്രമക്കേടുകള്‍ ആകാം പുറത്ത് കാണപ്പെടുന്നത് . 7190,,രോഗാവസ്ഥയ്ക്ക് ഉള്ള ചികിത്സ തെറ്റ് ആയതു മൂലം രോഗാവസ്ഥ സൃഷ്ടിക്കപ്പെടാം . 7191,,മരുന്നുകളുടെ കുറവു് കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം . 7192,,അപകടങ്ങള് കൊണ്ടും ആകാം രോഗാവസ്ഥ . 7193,,"ഇത്തരം ഘടകങ്ങള്‍ ഒന്നും ഇല്ലാതിരിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങള് ശരിയായി നടക്കുകയും വ്യക്തിക്ക് ശരീരിക , മാനസിക , സാമൂഹിക സുഖാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയേ ആണ് ആരോഗ്യം എന്ന് പറയുന്നത് ." 7194,,ജീവിക്കുന്ന സാഹചര്യം പൊതുവില് വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണവും ( ക്വാളിറ്റി ഓഫ് ലൈഫ് ) നിർണ്ണയിക്കുന്നതില് പരമപ്രധാനം ആണ് . 7195,,വൈദ്യശാസ്ത്രത്തിന്റെ പ്രയോഗത്തിലൂടെയും ജീവിതരീതിയുടെ തിരഞ്ഞെടുപ്പിലൂടെയും ആണ് ജീവിതത്തിന്റെ മൂല്യവും ആരോഗ്യവും വർദ്ധിക്കുന്നത് എന്നത് കൂടുതല് സ്വീകാര്യം ആയിക്കൊണ്ടിരിക്കുകയാണ് . 7196,,"ആരോഗ്യം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങള് സാമൂഹ്യവും സാമ്പത്തികവും ആയ അന്തരീക്ഷം , ഭൗതികമായ ചുറ്റുപാട് , വ്യക്തിയുടെ സ്വഭാവങ്ങള് എന്നിവ ആണ് എന്ന് ആണ് ലോകാരോഗ്യസംഘടനയുടെ നിലപാട് ." 7197,,അയഡിന്‍ഉപ്പു് കഴിച്ചിട്ടും എന്തുകൊണ്ട് തൈറോയ്ഡ് . 7198,,പ്രമേഹവും ഹൃദയാഘാതവും കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഇപ്പോള്‍ തൈറോയ്ഡ് രോഗങ്ങള്‍ക്ക് ആണ് . 7199,,വന്നുവന്ന് ഇപ്പോള്‍ തൈറോയ്ഡ് ഹോര്‍മോണുകളുടെ രക്തപരിശോധന പല സാഹചര്യങ്ങളിലും ഒഴിച്ചുകൂടാന്‍ ആവാത്ത ഒന്ന് ആയി മാറിയിരിക്കുന്നു . 7200,,പണ്ടുകാലങ്ങളില്‍ കഴുത്തിലെ മുഴ ( ഗോയിറ്റര്‍ ) ആയിരുന്നു തൈറോയ്ഡ് രോഗത്തിന്റെ ലക്ഷണം എങ്കില്‍ ഇന്ന് എന്തിനും ഏതിനും തൈറോയ്ഡിന്റെ സ്വാധീനം ആരും തന്നെ ഒഴിച്ചുനിര്‍ത്തുന്നില്ല ! 7201,,"ശാസ്ത്രമുന്നേറ്റവും , അത് വഴി കോശതലത്തിലും തന്മാത്രാതലത്തിലും ഉള്ള മാറ്റങ്ങളെ കുറിച്ച് ഉള്ള അറിവുവര്‍ധനവും രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തി രോഗവളര്‍ച്ച തടയണം എന്ന് ഉള്ള ആഗ്രഹവും , അല്‍പ്പസ്വല്‍പ്പം ( അല്‍പ്പം കൂടുതല്‍ ) പേടിയും എല്ലാം കാരണം ആണ് ." 7202,,"ടി3 , ടി4 , എന്നീ തൈറോയ്ഡ് ഹോര്‍മോണുകളുടെ നിര്‍മിതിക്ക് അടിസ്ഥാനഘടകം അയഡിന്‍ ആണ് എന്ന് ഏവര്‍ക്കും അറിയാം അല്ലോ ." 7203,,"അതുപോലെ ഭൂരിഭാഗം തൈറോയ്ഡ് പ്രശ്നങ്ങളും തൈറോയ്ഡിന്റെ പ്രവര്‍ത്തനക്ഷമതയില്‍ ഉള്ള കുറവ് മൂലം സംഭവിക്കുന്ന അവസ്ഥകള്‍ ആണ് എന്നും , കണ്ഠവീക്കം ( Goitre ) എന്നത് അയഡിന്‍കുറവു് ഉള്ള സ്ഥലങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന ഒന്ന് ആണ് എന്നും , ആയതിനാല്‍ ഉപ്പില്‍ അയഡിന്‍ ചേര്‍ത്ത് ( അയഡൈസ്ഡ്ഉപ്പ് ) നാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങി ." 7204,,എന്നിട്ടും തൈറോയ്ഡ്രോഗം ഇന്ന് കൂടുതല്‍ പേരില്‍ കണ്ടുവരുന്നു . 7205,,എന്ത്കൊണ്ട് ആണ് ഇങ്ങനെ ? 7206,,ശരീരത്തില്‍ അയഡിന്‍ എന്ന മൂലകത്തിന്റെ പ്രാധാന്യം എന്ത് ആണ് ? 7207,,അയഡിന്‍ ശരീരത്തില്‍ കുറഞ്ഞാല്‍ എന്ത് ആണ് പ്രശ്നം എന്നു കൂടി ഇതോട് ഒപ്പം നാം കൂട്ടിവായിക്കണം . 7208,,ഒരു മനുഷ്യന് ഒരു ദിവസത്തെ ശാരീരിക പ്രവര്‍ത്തനത്തില്‍ ശരാശരി 150 mcg/day മതിയാവും ( പ്രായവും കാലവും മാറുന്നത് അനുസരിച്ച് ഇതില്‍ ഏറ്റക്കുറിച്ചില് ഉണ്ടാവും ) . 7209,,മേല് പറഞ്ഞ അയഡിന്‍ നമുക്കു ലഭിക്കുന്നത് ആവട്ടെ നാം കുടിക്കുന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും . 7210,,"സമുദ്രജലത്തില്‍ ധാരാളം അയഡിന്‍ ഉള്ളത് കൊണ്ട് തന്നെ കടല്‍മത്സ്യങ്ങള്‍ , പ്രത്യേകിച്ചും ചാള , അയല , ചൂര , ചെമ്മീന്‍ , ഞണ്ട് , കൂന്തല്‍ എന്നിവയില്‍ ഒക്കെ ധാരാളം അയഡിന്‍ ഉണ്ട് ." 7211,,ശുദ്ധജലത്തില്‍ അയഡിന്‍ താരതമ്യേന കുറവ് ആയതിനാല്‍ ശുദ്ധജലത്തില്‍ വളരുന്ന മത്സ്യങ്ങളില്‍ അയഡിന്‍ അളവ് കുറവും ആകും . 7212,,അത്പോലെതന്നെ മത്സ്യത്തിന്റെ തലയില് ( തലച്ചോറില്‍ ) ആണ് ഏറ്റവും അധികം അയഡിന്‍ സംഭരിച്ച് വച്ചിരിക്കുന്നതും . 7213,,"അതുകൊണ്ട് തന്നെ തലഭാഗം വെട്ടിക്കളഞ്ഞ് , ബാക്കിഭാഗം കഴിക്കുന്ന മത്സ്യത്തില്‍ നിന്ന് നാം പ്രതീക്ഷിക്കുന്ന അയഡിന്‍ ഉണ്ടാവണം എന്ന് ഇല്ല ." 7214,,അത്പോലെതന്നെ മീന്‍ വറുത്തു കഴിച്ചാലും അയഡിന്‍ നഷ്ടപ്പെടും . 7215,,ആയതിനാല്‍ കറി വച്ചു് കഴിക്കുന്നത് ആണ് നല്ലത് . 7216,,മത്സ്യമാംസാദികള്‍ കഴിക്കാത്ത തനിനാടന്‍ വെജിറ്റേറിയന്മാര്‍ വിഷമിക്കേണ്ട . 7217,,"എന്തെന്നാല്‍ , ധാന്യങ്ങള്‍ , പാല് , പച്ചക്കറി , പഴങ്ങള്‍ എന്നിവയില്‍ നിന്ന് നമുക്ക് ആവശ്യം ആയ അയഡിന്‍ കിട്ടുന്നത് ആണ് ." 7218,,നാം കഴിക്കുന്ന പച്ചക്കറികള്‍ അവ വളരുന്ന മണ്ണില്‍ നിന്നും ( മണ്ണിന്റെ ഗുണം പ്രധാന ഘടകം ) വെള്ളത്തില്‍ നിന്നും അയഡിന്‍ സാംക്ഷീകരിച്ച് ശേഖരിച്ചുവയ്ക്കുന്നതിനാല്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിലൂടെയും നമുക്ക് ആവശ്യമായ അയഡിന്‍ കിട്ടുന്നത് ആണ് . 7219,,അയഡൈസ്ഡ് ഉപ്പ് വാങ്ങി സാധാരണഗതിയില്‍ അടുപ്പിന് അടുത്ത് ആകും എളുപ്പത്തിന്‍ ആയി നാം വയ്ക്കുക ( മിക്കവാറും ഉപ്പുപാത്രം തുറന്നിട്ടിരിക്കും ) . 7220,,"എന്നാല്‍ , അടുപ്പിലെ ചൂട് മൂലവും , അത് പോലെ തുറന്ന് വച്ചത് മൂലവും ഉപ്പില്‍ ചേര്‍ത്ത അയഡിന്‍ നഷ്ടപ്പെടുകയേ ഉള്ളു ." 7221,,"ആയതിനാല്‍ , ഉപ്പുപാത്രം അടുപ്പില്‍ നിന്നും അകലെ അടച്ച് ഭദ്രമായി വയ്ക്കുക ." 7222,,"അയഡിന്‍ കുറഞ്ഞാല്‍ നമുക്ക് അയഡിന്‍ വളരെ കുറഞ്ഞ അളവില്‍ മതി എങ്കിലും , ഇത് മൂലം ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുത് ആകും ." 7223,,"എന്തെന്നാല്‍ ഒരു മുനുഷ്യന്റെ ശാരീരികവും മാനസികവും ബുദ്ധിപരവും ആയ വളര്‍ച്ച കൃത്യമായ രീതിയില്‍ നടക്കുന്നത് ( ഗര്‍ഭപാത്രത്തില്‍ ആദ്യ ജീവന്‍ തുടിക്കുന്നത് മുതല്‍ മരണം വരെ ) മേല് പറഞ്ഞ അയഡിന്‍ നമുക്ക് ഉപയോഗപ്രദം ആയ രീതിയില്‍ തൈറോയ്ഡ്ഗ്രന്ഥി , ഹോര്‍മോണുകള്‍ ആക്കി MicroNturient മാറ്റിയെടുക്കുമ്പോഴ് ആണ് ." 7224,,"ആയതിനാല്‍ അയഡിന്റെ ലഭ്യതയില്‍ ഉള്ള കുറവ് , അയഡിന്‍ ലഭിച്ചാല്‍ തന്നെ ഹോര്‍മോണുകള്‍ ആക്കി മാറ്റുന്നതില്‍ ഉള്ള തൈറോയ്ഡ് ഗ്രന്ഥിയുടെ കഴിവുകേട് , ഹോര്‍മോണുകള്‍ ആക്കി മാറ്റിയാലും അവയുടെ പ്രവര്‍ത്തനക്ഷമതയ്ക്ക് ഭംഗം വരുത്തുന്ന മറ്റ് പ്രതിരോധ ഘടകങ്ങള്‍ ( Auto Immuntiy ) എല്ലാം നാം ശ്രദ്ധിക്കുന്നതോ നമ്മുടെ ശ്രദ്ധയില് പെടാത്തതോ ആയ തരത്തില്‍ ഉണ്ടാകുന്നത് ആണ് ." 7225,,"ലക്ഷണങ്ങള്‍ കടുത്ത ക്ഷീണം , ഒന്നിനോടും താല്‍പ്പര്യം ഇല്ലായ്മ , ഓര്‍മക്കുറവ് , എപ്പോഴും ഉറങ്ങണം എന്ന തോന്നല്‍ , തണുപ്പ് സഹിക്കാന്‍ സാധിക്കായ്ക ഇത്തരക്കാരുടെ ശരീരത്തില്‍ നാം തൊടുമ്പോള്‍ പ്രത്യേകിച്ചും കൈകാലുകള്‍ തണുത്തിരിക്കുന്നത് പോലെ ." 7226,,"വരണ്ട തൊലി , തലയില്‍ വിയര്‍പ്പ് കൂടുതല്‍ , വയറ്റില്‍ നിന്നു പോകാന്‍ ബുദ്ധിമുട്ട് , ശരീരം ഒരുമാതിരി ചീര്‍ക്കുന്നത് പോലെ , കണ്‍തടങ്ങളില്‍ വീക്കം എന്നീ ലക്ഷണങ്ങള്‍ അയഡിന്‍ എത്ര മാത്രം കുറവ് എന്നതിന് അനുസരിച്ചും , ഈ കുറവ് എത്ര കാലം നീണ്ടുനില്‍ക്കുന്നു എന്നതിന് അനുസരിച്ചും മാറും ." 7227,,"സ്ത്രീകളില്‍ , പ്രത്യേകിച്ച് ഗര്‍ഭിണികളില്‍ അയഡിന്റെ കുറവ് അബോര്‍ഷന്‍ സാധ്യത കൂട്ടുന്നു ." 7228,,അത്പോലെ ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ ഉള്ള കുഞ്ഞിന്റെ മരണത്തിനും ( still birth ) ഒരു പരിധി വരെ കാരണം ആവാം . 7229,,ഇതിനെ തുടര്‍ന്ന് ഉണ്ടാവുന്ന കുഞ്ഞിനും അയഡിന്റെ കുറവ് ബാധിക്കാം . 7230,,"ഈ രീതിയില്‍ ജന്മനാ തന്നെ അയഡിന്റെ കുറവ് മൂലം , പ്രവര്‍ത്തനക്ഷമമല്ലാത്ത തൈറോയ്ഡ്ഗ്രന്ഥി രോഗവും ആയി ജനിക്കുന്ന കുട്ടികളിലെ രോഗാവസ്ഥയെ ആണ് ക്രിട്ടിനിസം ( Cretinism ) എന്ന് പറയുന്നത് ." 7231,,"മേല് പറഞ്ഞ കാര്യങ്ങള്‍ പരിഗണിച്ചും , നിരീക്ഷണ - പരീക്ഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നിന്നും ഉപ്പിലും ഭക്ഷണത്തിലും ഒക്കെ ഇന്ന് അയഡിന്റെ കുറവ് കൊണ്ടു മാത്രം ആണ് തൈറോയ്ഡ് രോഗങ്ങള്‍ ഉണ്ടാകുന്നത് എന്നു കരുതാന്‍ വയ്യ ." 7232,,"കേരളത്തെ സംബന്ധിച്ച് പറയുക ആണ് എങ്കില്‍ കടല്‍ - കായല്‍ മത്സ്യങ്ങളാലും , പൊതു ഭക്ഷണനിലവാരം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മെച്ചപ്പെട്ടത് ആയതിനാലും അങ്ങനെയും ഒരു സാധ്യതയ്ക്ക് വകയില്ല ." 7233,,"കേരളത്തില്‍ തന്നെ ഇടുക്കി , കോട്ടയം ജില്ലകളില്‍ താരതമ്യേന അയഡിന്‍ സാന്നിധ്യം കുറവ് ആണ് എങ്കില്‍ തന്നെയും ഏറ്റവും അധികം തൈറോയ്ഡ് രോഗികള്‍ ഉള്ളത് കൊച്ചിയിലും തിരുവനന്തപുരത്തും ആണ് എന്നത് ആണ് പഠനങ്ങള്‍ നല്‍കുന്ന സൂചന ." 7234,,ഇന്ത്യയില്‍ ഏകദേശം 42കോടി ജനങ്ങള്‍ക്ക് തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉണ്ട് എന്ന് ആണ് കണക്കുകള്‍ പറയുന്നത് . ( ഡയബറ്റിസ് 62.4കോടി ) . 7235,,"അതായത് , പ്രമേഹം കഴിഞ്ഞാല്‍ അന്തഃസ്രാവിഗ്രന്ഥി ( Endocrine ) പ്രശ്നം മൂലം ഉണ്ടാവുന്ന രണ്ടാമത്തെ രോഗം തൈറോയ്ഡ് രോഗം ആണ് എന്നത് ആണ് ." 7236,,പ്രമേഹവും കൊളസ്ട്രോളും പിസിഒഡിയും ഇതോട് ഒപ്പം കൂട്ടിവായിക്കേണ്ട മറ്റൊരു കാര്യം തൈറോയ്ഡ് രോഗം ഉള്ളവരില്‍ ഡയബറ്റിസും കൊളസ്ട്രോള്‍ പ്രശ്നങ്ങളും ഉണ്ടാവാന്‍ സാധ്യത കൂടുതല്‍ ആണ് എന്നു കാണാം . 7237,,"മറിച്ചായിരിക്കുക ആണ് എങ്കില്‍ കോളസ്ട്രോള്‍ പ്രശ്നം ഉള്ളവരില്‍ ഡയബറ്റിസോ , തൈറോയ്ഡ് രോഗങ്ങളോ വരാന്‍ സാധ്യത കൂടുതല്‍ ഉണ്ട് ." 7238,,ഇതുകൂടാതെ ഇത്തരക്കാരില്‍ പിസിഒഡി ( PCOD ) എന്ന അണ്ഡാശയമുഴകള്‍ ഉണ്ടാവാന്‍ ഉള്ള സാധ്യതയും തള്ളിക്കളയാനാവില്ല . 7239,,"ഇനി PCODയ്ക്ക് ആണ് ചികിത്സ എങ്കില്‍ പോലും അതോട് ഒപ്പം അത്തരക്കാര്‍ക്ക് ഡയബറ്റിസും , തൈറോയ്ഡ് പ്രശ്നങ്ങളും കൂടി ഉണ്ടാവാം ." 7240,,ഇത് എന്തുകൊണ്ട് ? 7241,,ഇവ തമ്മില്‍ എന്ത്യെയെങ്കിലും ബന്ധം ? 7242,,അപ്പോള്‍ ഇതില്‍ ഒക്കെ ഉള്ള യഥാര്‍ഥ വില്ലന് ആര് ? 7243,,ദേവന്മാരും അസുരന്മാരും പല വേഷങ്ങളും നിമിഷാര്‍ദ്ധം കൊണ്ട് ധരിക്കുന്നത് പോലെ ഒരു രോഗാവസ്ഥയുടെ തന്നെ പല രൂപഭേദങ്ങള്‍ ആണോ മേല്‍ പറഞ്ഞ അസുഖങ്ങള്‍ ? 7244,,പല രോഗങ്ങളുടെ കൂട്ടായ്മ ഇങ്ങനെ ഉള്ള ഒരു അവിയല്‍രൂപത്തില്‍ ; രോഗി എത്തുകയും തന്‍നിമിത്തം അവര്‍ ആകെ അസ്വസ്ഥരും ആണ് . 7245,,ഹൃദയരക്ഷയ്ക്ക് ഒരുമിക്കാം . 7246,,ആരോഗ്യത്തിനും ആയുര്‍ദൈര്‍ഘ്യത്തിനും ഹൃദയത്തെ രോഗാതുരതയില്‍ നിന്നു് പരിരക്ഷിച്ചേ പറ്റൂ എന്ന തിരിച്ചറിവ് ഇന്ന് ജനകീയം ആയിക്കഴിഞ്ഞു . 7247,,ആയുസ്സിന്റെ ജീവജലം ഹൃദയത്തിലൂടെ ആണ് അല്ലോ അനുസ്യൂതം ഒഴുകുന്നത് . 7248,,ആ പ്രവാഹത്തിന് ഏല്‍ക്കുന്ന പാളിച്ചകള്‍ ജീവനെ പിടിച്ചുലയ്ക്കുക തന്നെ ചെയ്യും . 7249,,"ഹൃദയാരോഗ്യം സുരക്ഷിതം ആക്കി , ജീവസ്രോതസ്സുകളെ പ്രോജ്വലം ആക്കാന്‍ ഉള്ള മുന്‍കരുതലുകള്‍ ഒറ്റയ്ക്ക എടുക്കുന്നതിനെക്കാള്‍ ഒത്തൊരുമിച്ച് എടുക്കുമ്പോഴ് ആണ് കൂടുതല്‍ ഫലപ്രദം ആകുന്നത് ." 7250,,പിച്ചവച്ച് നടക്കുന്ന കാലം മുതല്‍ മരിക്കുന്നതു വരെ ഹൃദ്രോഗഭീഷണി നിഴല്‍ പോലെ നമ്മെ പിന്തുടരുകയാണ് . 7251,,അതിനെ അതിജീവിച്ച് ഹൃദ്രോഗപീഡകളെ പടിപ്പുറത്തു നിലനിര്‍ത്താന്‍ ക്രിയാത്മക നടപടികള്‍ വീട്ടിലും ജോലിസ്ഥലത്തും വിനോദരംഗങ്ങളിലും തുടങ്ങേണ്ടതിന്റെ പ്രാധാന്യം ഇന്ന് കൂടിവരുന്നു . 7252,,"ഹൃദ്രോഗഭീഷണികളെ അതിജീവിച്ച് സ്വന്തം ഹൃദയാരോഗ്യം മാത്രം കാത്ത് പരിപാലിച്ചാല്‍ പോരാ , ചുറ്റും ഉള്ള സമൂഹത്തിലും പരിസ്ഥിതിയിലും ആരോഗ്യപൂര്‍ണം ആയ അന്തരീക്ഷം സൃഷ്ടിക്കാന്‍ യത്നിക്കണം ." 7253,,"പലപ്പോഴും നാം ഓരോരുത്തരെയും പുകവലിച്ച് , അപഥ്യം ആയ ഭക്ഷണം കഴിച്ച് , വ്യായാമരഹിതര്‍ ആയി സ്വയം ഹൃദ്രോഗി ആയി മാറുന്നു എന്നു പറഞ്ഞ് കുര്രപ്പെടുത്തും ." 7254,,"എന്നാല്‍ , പരിസരവും ചുറ്റുപാടുകളും രോഗാതുരം ആണ് എങ്കില്‍ ഒരുവന് സ്വയം ആരോഗ്യപൂര്‍ണം ആയി ജീവിതം നയിക്കാന്‍ സാധിക്കാതെവരും ." 7255,,"ഈ യാഥാര്‍ഥ്യം ആണ് ഈ വര്‍ഷത്തെ ഹൃദയാരോഗ്യദിനസന്ദേശം "" ജീവിതം , ജോലി , കളിസ്ഥലങ്ങളില്‍ ഒത്തൊരുമിച്ച് ഹൃദയസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാം "" ." 7256,,"ഓരോ വ്യക്തിക്കും , അവര്‍ ജീവിക്കുകയും ജോലി ചെയ്യുകയും വിനോദത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ചുറ്റുപാടുകള്‍ ആരോഗ്യപൂര്‍ണം ആണ് എന്ന് ഉറപ്പുവരുത്താന്‍ അവകാശം ഉണ്ട് ." 7257,,"എന്നാല്‍ , ഏവരും അതിന്‍ ആയി പരിശ്രമിക്കുന്നുണ്ടോ ?" 7258,,ഓരോ ഭവനത്തിലെയും ജീവിതാന്തരീക്ഷം ഹൃദയാരോഗ്യരക്ഷയ്ക്ക് അനുയോജ്യം ആണ് എന്ന് ഉറപ്പുവരുത്താന്‍ അവരവര്‍ തന്നെ മുന്‍കൈ എ​ടുക്കണം . 7259,,അയല്‍വീടുകളിലും പരിസരപ്രദേശങ്ങളിലും ഹൃദയാരോഗ്യത്തിന് ഭീഷണി ആകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സമൂഹകൂട്ടായ്മകള്‍ പരിശ്രമിക്കണം . 7260,,ആഗോളതലത്തിലും രാജ്യാന്തരതലത്തിലും ജനങ്ങളെ ഹൃദ്രോഗത്തിലേക്കും വലിച്ചിഴയ്ക്കുന്ന ആപത്ഘടകങ്ങളെ പിടിയില് ഒതുക്കാന്‍ ഉള്ള ക്രിയാത്മകപദ്ധതികള്‍ ഭരണാധികാരികള്‍ സംവിധാനം ചെയ്യണം . 7261,,ഓരോരുത്തരും ചുറ്റുപാടും ഉള്ള രോഗാതുരം ആയ പരിസ്ഥിതിയില്‍ അകപ്പെട്ട് രക്ഷപ്പെടാന്‍ ആകാത്ത വിധം കുടുങ്ങിപ്പോകുകയാണ് . 7262,,പല കാരണങ്ങള്‍ ആണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ശ്രദ്ധയില് പെടുത്തുന്നത് . 7263,,ഹരിതാഭം ആയ പരിസ്ഥിതി ഇന്ന് കുറഞ്ഞുവരുന്നു . 7264,,പഠനശാലകളിലെ ഭക്ഷണക്രമങ്ങള്‍ ആരോഗ്യപൂര്‍ണം അല്ല . 7265,,"ഫാസ്റ്റ് ഫുഡ് , പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഉപഭോഗവും പരസ്യങ്ങളും വര്‍ധിച്ചുവരുന്നു ." 7266,,പാസീവ് സ്മോക്കിങ് നിയന്ത്രിക്കാന്‍ ക്രിയാത്മക നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിക്കുന്നില്ല . 7267,,വര്‍ധിച്ചുവരുന്ന ഹൃദ്രോഗഭീഷണി 17.3ദശലക്ഷം ആളുകളെ പ്രതിവര്‍ഷം കൊന്നൊടുക്കി ഹൃദ്രോഗം ലോകത്തെ ഏറ്റവും ഭീഷണം ആയ രോഗാതുരത ആയി മാറിക്കഴിഞ്ഞു . 7268,,ഈ സംഖ്യ 2030 ആകുമ്പോള്‍ 23.6ദശലക്ഷം ആയി ഉയരും . 7269,,ഇന്ത്യയുടെ കാര്യം എടുത്താല്‍ 1960നും '70നും ഇടയില്‍ ഉള്ള കാലഘട്ടത്തില്‍ ഹൃദ്രോഗം സമ്പന്നവര്‍ഗത്തെ ആണ് കൂടുതലായി ബാധിച്ചത് . 7270,,"എന്നാല്‍ , കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ നടന്ന പഠനങ്ങളുടെ വെളിച്ചത്തില്‍ ഹാര്‍ട്ട്അറ്റാക്ക് സാമ്പത്തികം ആയും വിദ്യാഭ്യാസപരം ആയും താഴെക്കിടയില്‍ ഉള്ളവരെ ആണ് അധികമായി ബാധിക്കുന്നത് ." 7271,,"മലേറിയ , എയ്ഡ്സ് , ക്ഷയം തുടങ്ങിയ മഹാമാരികള്‍ കൊണ്ട് പ്രതിവര്‍ഷം .86ദശലക്ഷം പേരെ മൃത്യുവിന് ഇര ആകുന്നുള്ളൂ എന്ന് ഓര്‍ക്കണം ." 7272,,ഹൃദയധമനീ രോഗങ്ങള്‍ മൂലം മരിക്കുന്നവരില്‍ 80 ശതമാനവും സാമ്പത്തികം ആയി താഴെക്കിടയില്‍ ഉള്ള രാജ്യങ്ങളില്‍ ഉള്ളവര്‍ ആണ് . 7273,,അതില്‍ ഭൂരിഭാഗവും ജോലി ചെയ്യുന്ന പ്രായത്തില്‍ ഉള്ളവര്‍ ആണ് . 7274,,നഗരവല്‍ക്കരണത്തിന്റെയും ദുരിതം അശാസ്ത്രീയം ആയ നഗരവല്‍ക്കരണം ആരോഗ്യരംഗത്തെ ആപത്ക്കരം ആയ അവസ്ഥയില്‍ കൊണ്ടെത്തിക്കുന്നു . 7275,,1900ല്‍ ലോകജനസംഖ്യയുടെ 10 ശതമാനം മാത്രമേ നഗരങ്ങളില്‍ ജീവിച്ചിരുന്നുള്ളു . 7276,,"എന്നാല്‍ , ഇന്ന് 50ശതമാനം പേരും നഗരങ്ങളില്‍ വാസമുറപ്പിച്ചിരിക്കുക ആണ് ." 7277,,2050ല്‍ ഇത് 75 ശതമാനം ആയി വര്‍ധിക്കും എന്ന് കണക്കുകള്‍ പ്രവചിക്കുന്നു . 7278,,ഇന്ത്യയിലെ നഗരവാസികളുടെ ഹദ്രോഗസാധ്യത 30 മടങ്ങ് ആയും ഗ്രാമീണരില്‍ ആറു മടങ്ങ് ആയും വര്‍ധിച്ചു . 7279,,ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളീയരില്‍ ഹൃദ്രോഗം അതിഭീഷണം ആയ രീതിയില്‍ വര്‍ധിച്ചുവരുകയാണ് . 7280,,2030 ആകുന്നതോടെ 36 ശതമാനത്തില് അധികം ഇന്ത്യക്കാരും ഹൃദയധമനീ രോഗങ്ങള്‍ മൂലം മൃത്യുവിന് ഇരയാകും . 7281,,കൊഴുപ്പും വില്ലന്‍മലയാളികളിലെ കൊളസ്ട്രോള്‍ നില അപകടകരമാംവിധം വര്‍ധിക്കുന്നത് ആയി അടുത്ത കാലത്ത് നടത്തിയ പല പഠനങ്ങളും സൂചിപ്പിക്കുന്നു . 7282,,മൃഗസംരക്ഷണവകുപ്പ് 2011ല്‍ നടത്തിയ നിരീക്ഷണങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും അധികം മാംസം ഉപയോഗിക്കുന്ന സംസ്ഥാനം കേരളം തന്നെ . 7283,,ഒരു ദിവസം കേരളീയര്‍ കഴിച്ചുതീര്‍ക്കുന്നത് 5000ടണ്‍ മാംസാഹാരം ആണ് . 7284,,കഴിഞ്ഞ മൂന്നു ദശകങ്ങളിലെ ചരിത്രം പരിശോധിക്കുക ആണ് എങ്കില്‍ കായികം ആയ അധ്വാനങ്ങളില്‍ ഏര്‍പ്പെടുന്ന മലയാളികളുടെ സംഖ്യ ഗണ്യമായി കുറയുന്നത് ആയി കാണുന്നു . 7285,,ഒപ്പം കൊഴുപ്പു കൂടിയ ഭക്ഷണപദാര്‍ഥങ്ങള്‍ ആയ ഫാസ്റ്റ്ഫുഡും വറുത്തതും പൊരിച്ചതും ആയ മറ്റിനങ്ങളും ആര്‍ത്തിയോടെ കഴിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യുന്നു . 7286,,ഇതര സംസ്ഥാനങ്ങളും ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഏതാണ്ട് 50 ശതമാനം കേരളീയര്‍ക്കും അധികരിച്ച കൊളസ്ട്രോള് ഉണ്ട് എന്ന് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു . 7287,,30 വയസ്സ് കഴിഞ്ഞ ഭൂരിപക്ഷം കേരളീയരും കൊളസ്ട്രോള്‍ രോഗികള്‍ ആയിത്തീരുന്നു . 7288,,14 വയസ്സിനു താഴെ ഉള്ള കുട്ടികളില്‍ പലര്‍ക്കും കൊളസ്ട്രോള്‍ നിലവാരം ക്രമം തെറ്റുന്നത് ആയി കണ്ടുവരുന്നത് ആയി ഐസിഎംആര്‍ നടത്തിയ പഠനം തെളിയിക്കുന്നു . 7289,,തികച്ചും ആപത്കരം ആയ ഈ പരിവര്‍ത്തനം കേരളത്തിലെ ആരോഗ്യസ്ഥിതിയുടെ സന്തുലിതാവസ്ഥ തന്നെ തകിടംമറിക്കുന്നു . 7290,,വരും കാലങ്ങളില്‍ കേരളം ഹൃദ്രോഗചികിത്സക്ക് ആയി ഭീമമായ സംഖ്യ ചെലവിടേണ്ടിവരും എന്നതില്‍ സംശയത്തിനു വക ഇല്ല . 7291,,സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂടുന്നു . 7292,,കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഹൃദയാരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്‍ ഉള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു . 7293,,ലോകത്ത് ആകമാനം ഉള്ള 35ശതമാനം സ്ത്രീകളും ഹൃദ്രോഗാനന്തരം ആണ് മൃത്യുവിന് ഇര ആകുന്നത് . 7294,,ഹൃദയാഘാതം മൂലം ഒരു മിനിറ്റില്‍ ഒരു സ്ത്രീ മരിക്കുന്നു എന്ന് ആണ് കണക്ക് . 7295,,ഋതുവിരാമം കഴിഞ്ഞാല്‍ ഹൃദ്രോഗസാധ്യത കുതിച്ചുകയറുക ആണ് . 7296,,കുട്ടികളിലെ ഹദ്രോഗസാധ്യത ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ തുടങ്ങുക ആണ് . 7297,,അമ്മയുടെ അശാസ്ത്രീയം ആയ ആഹാരശൈലിയും പോഷകദാരിദ്ര്യവും ഗര്‍ഭസ്ഥശിശുവിന്റെ ഭാരക്കുറവും ഭാരവര്‍ധനയുടെ രീതിയും എല്ലാം ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ഹൃദ്രോഗത്തിന്റെ വിത്തുകള്‍ പാകും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു . 7298,,കൂടാതെ ജന്മജാത ഹൃദ്രോഗവും സ്കൂള്‍ പഠനകാലത്ത് ഉണ്ടാകുന്ന വാതജന്യഹൃദയാഘാതവും കുട്ടികളുടെ ആരോഗ്യത്തിന് ഏറെ ഭീഷണി ആകുന്നു . 7299,,വന്നുപെട്ടാല്‍ മരണം ഏതാണ്ട് സുനിശ്ചിതം ആകുന്ന ഈ രോഗാതുരതയെ പ്രതിരോധിക്കാന്‍ സാധിക്കും എന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത് . 7300,,ക്രിയാത്മകം ആയ പ്രതിരോധമാര്‍ഗങ്ങളിലൂടെ ഹൃദ്രോഗത്തെ 80 ശതമാനം വരെ പടിപ്പുറത്തു നിര്‍ത്താം എന്ന അറിവ് സമീപകാലത്ത് നടന്ന പല പഠനങ്ങളും സ്ഥിരീകരിച്ചു . 7301,,ഹൃദ്രോഗത്തിലേക്കു നയിക്കുന്ന അപകടഘടകങ്ങളെ കാലേക്കൂട്ടി കണ്ടുപിടിച്ച് അവയെ നിയന്ത്രണവിധേയം ആക്കണം . 7302,,ഹൃദ്രോഗപരിശോധയും ചികിത്സയും ഏറെ ചെലവ് ഉള്ളത് ആണ് . 7303,,സാധാരണക്കാരന് അത് താങ്ങാന്‍ സാധിക്കില്ല . 7304,,അപ്പോള്‍ പ്രതിരോധം തന്നെ ഏക രക്ഷ . 7305,,60 കഴിഞ്ഞവരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കൂടുന്നു . 7306,,ഇന്ത്യയില്‍ അറുപത് കഴിഞ്ഞ പുരുഷന്‍മാരില്‍ 18ശതമാനം പേരും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ രോഗബാധിതര്‍ ആണ് എന്ന് പഠനങ്ങള്‍ . 7307,,ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ അറുപത്തഞ്ചിന് മേല്‍ പ്രായം ഉള്ളവരില്‍ ആറിലൊരാള്‍വീതം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉള്ളവര്‍ ആണ് . 7308,,പ്രതിവര്‍ഷം ഇവരുടെ എണ്ണം ആറര ശതമാനം വര്‍ധിക്കുന്നു എന്നും പഠനങ്ങള്‍ വ്യക്തം ആക്കുന്നു . 7309,,പ്രമേഹത്തെയോ ഹൃദ്രോഗത്തെയോ പോലെ ആശങ്ക ഉണര്‍ത്തുന്ന ആരോഗ്യപ്രശ്നം ആയി പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ കാണാന്‍ ജനങ്ങള്‍ തയ്യാറ് ആയിട്ടില്ല എന്നത് രോഗത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു . 7310,,പ്രായംചെന്നവരില്‍ ആണ് പ്രോസ്റ്റേറ്റ് ക്യാന്‍സറും പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന മറ്റ് അസുഖങ്ങളും കൂടുതല്‍ കാണുന്നത് . 7311,,പ്രായം ആയ പുരുഷന്മാരില്‍ കൂടുതല്‍ കണ്ടുവരുന്ന ക്യാന്‍സറും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തന്നെ . 7312,,ആള്‍ ഓഹരി വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ആണ് സാധാരണയായി ഈ ക്യാന്‍സര്‍ കണ്ടുവരുന്നത് എങ്കിലും അടുത്തകാലത്ത് ഇന്ത്യയും ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് . 7313,,ജീവിതശൈലിയിലെ മാറ്റവും ആയുര്‍ദൈര്‍ഘ്യത്തിലെ വര്‍ധനയും കൃത്യമായ അവബോധം ഇല്ലായ്മയും ഇന്ത്യയിലും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിതരുടെ സംഖ്യ വര്‍ധിക്കാന് ഇടയാക്കിയിട്ടുണ്ട് എന്ന് പ്രമുഖ യൂറോളജിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു . 7314,,75ശതമാനം പ്രോസ്റ്റേറ്റ് ക്യാന്‍സറും 65 വയസ്സ് കഴിഞ്ഞ പുരുഷന്മാരില്‍ ആണ് കണ്ടെത്തിയിട്ട് ഉള്ളത് . 7315,,വംശ - പാരമ്പര്യ ഘടകങ്ങളും ജീവിതശൈലിയും രോഗകാരണങ്ങള് ആകാറുണ്ട് . 7316,,അഞ്ച് മുതല്‍ 10 വരെ ആണ് പാരമ്പര്യഘടകത്തിന്റെ സാധ്യത . 7317,,ലൈംഗികരോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പിടിപെടാന്‍ സാധ്യത കൂടുതല്‍ ആണ് . 7318,,പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജന്റെ ( പിഎസ്എ ) സ്ക്രീനിങ് യഥാസമയം നടത്തിയതിനാല്‍ ഇത് മൂലം ഉള്ള മരണനിരക്ക് കഴിഞ്ഞ ഒമ്പതുവര്‍ഷത്തിന് അകം 15ശതമാനവും 11 വര്‍ഷത്തിന്‍ ഉള്ളില്‍ 22ശതമാനവും കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട് . 7319,,പിഎസ്എ അളവു നോക്കി ആണ് രോഗനിര്‍ണയം നടത്തുന്നത് . 7320,,ആരോഗ്യം ഉള്ള പുരുഷന്മാരില്‍ ഓരോമില്ലിലിറ്റര്‍ രക്തത്തിലും നാല്നാനോഗ്രാം പിഎസ്എ ഉണ്ടാകും . 7321,,പിഎസ്എയുടെ തോത് ഉയരുമ്പോള്‍ രോഗസാധ്യത ഏറും . 7322,,നേരത്തെ ഉള്ള രോഗനിര്‍ണയത്തിലൂടെ ഫലപ്രദമായി ചികിത്സിക്കാവുന്ന രോഗം ആണ് ഇത് . 7323,,എന്നാല്‍ രോഗം പ്രത്യുല്‍പ്പാദന വ്യവസ്ഥയിലെ എക്സോക്രൈന്‍ ഗ്രന്ഥിക്കു പുറത്തേക്ക് പടര്‍ന്നാല്‍ ചികിത്സാസാധ്യത വിദൂരം ആണ് . 7324,,വേദന കുറയ്ക്കാനും ജീവിതം കുറേകൂടി നീട്ടിയെടുക്കാനും ആണ് ചികിത്സ ഉപകരിക്കുക . 7325,,സാവധാനത്തില്‍ മാത്രം വികസിക്കുന്ന ക്യാന്‍സറ ആയതിനാല്‍ രോഗികളില്‍ പലരും കൂടുതല്‍ കാലം ജീവിക്കും . 7326,,രോഗം നേരത്തെ കണ്ടെത്തിയാല്‍ ശസ്ത്രക്രിയയും റേഡിയേഷന്‍ തെറാപ്പിയും പ്രയോജനപ്പെടും . 7327,,രോഗം പഴകിയാല്‍ ഹോര്‍മോണല്‍ ചികിത്സ നടത്താറുണ്ട് . 7328,,രോഗസാധ്യത ഉള്ളവര്‍ മുന്‍കൂട്ടി രോഗനിര്‍ണയ പരിശോധനകള്‍ക്ക് വിധേയര്‍ ആകുന്നത് ആണ് നല്ലത് എന്ന് അമൃത ആശുപത്രിയിലെ ഡോജിനില്‍കുമാര്‍ പറഞ്ഞു . 7329,,ഫേസ്ബുക്ക് അടിമത്തം വിഷാദരോഗത്തിന് കാരണം ആകും എന്ന് പഠനം . 7330,,അധികസമയവും സാമൂഹ്യമാധ്യമങ്ങളില്‍ സമയം ചെലവിടുന്നവര്‍ക്ക് നിരാശയും ഏകാന്തതയും വിഷാദവും പിടിപെട്ടേക്കാം എന്ന് ഓസ്ട്രേലിയയില്‍ നടത്തിയ പുതിയ പഠനം വെളിപ്പെടുത്തുന്നു . 7331,,ഫേസ്ബുക്കില്‍ വളരെ സജീവം ആയിട്ട് ഉള്ളവര്‍ക്ക് അവസാനം യാതൊരു അര്‍ഥവും ഇല്ലാത്ത പ്രവൃത്തിക്ക് ആയി സമയം കളയുകയായിരുന്നു എന്ന തോന്നല്‍ ഉളവാകും എന്ന് ആണ് പഠനം വ്യക്തമാക്കുന്നത് . 7332,,"ഫേസ്ബുക്ക് , ട്വിറ്റര്‍ പോലെ ഉള്ള മാധ്യമങ്ങള്‍ സ്വന്തക്കാരും സുഹൃത്തുക്കളും ആയും ഇടപഴകാന്‍ ഉള്ള അവസരം നല്‍കും എങ്കിലും സ്ഥിരമായ ഉപയോഗം സംതൃപ്തി ഇല്ലായ്മയിലേക്കും തകര്‍ന്ന മാനസികാവസ്ഥയിലേക്കും നയിക്കും എന്ന് പഠനം വ്യക്തമാക്കുന്നു ." 7333,,മൂന്നു ഘട്ടം ആയി നടത്തിയ പഠനത്തില്‍ എല്ലാ ഘട്ടത്തിലും ഫേസ്ബുക്കില്‍ അമിതമായി മുഴുകുമ്പോഴും ഏകാന്തതയും വിഷാദവും പിടികൂടുന്നു എന്നത് ആയിരുന്നു ഫലം . 7334,,"മഴ ജലസമൃദ്ധിയുടെ കാലം മാത്രം അല്ല , മനുഷ്യന്റെ സ്വപ്നങ്ങളിലും ജീവിതരീതിയിലും കൃഷിയിലും എല്ലാം ഏറെ സ്വാധീനം ചെലുത്തുന്ന ഋതുഭേദം ആണ് ." 7335,,ഭൂമിയിലെ ശുദ്ധജലത്തിന്റെ പ്രധാന ഉറവിടം മഴ ആണ് . 7336,,ഉറവകളും നദികളും തടാകങ്ങളും എല്ലാം മഴയില്‍ നിന്ന് രൂപം കൊള്ളുന്ന ജലസ്രോതസ്സുകള്‍ ആണ് . 7337,,വിവിധ കാരണങ്ങളാല്‍ മഴക്കാലം രോഗങ്ങളുടെ കാലം കൂടി ആണ് . 7338,,സാംക്രമികരോഗങ്ങള്‍ കൂട്ടമായി എത്തുന്നത് ഒരുപക്ഷേ മഴക്കാലത്തിന്റെ മാത്രം പ്രത്യേകത ആണ് . 7339,,രോഗാണുക്കള്‍ക്ക് ഒപ്പം പരിസ്ഥിതിമലിനീകരണവും പ്രതിരോധശേഷിക്കുറവും മഴക്കാലരോഗങ്ങള്‍ വ്യാപകം ആക്കുന്നതില്‍ പ്രധാന പങ്കു് വഹിക്കുന്നു . 7340,,ഒപ്പം വര്‍ഷകാലത്തെ തണുത്ത കാറ്റും ഈര്‍പ്പം ഉള്ള അന്തരീക്ഷവും രോഗപ്പകര്‍ച്ച ഏറെ അനുകൂലം ആക്കുന്നു . 7341,,നമ്മുടെ സ്വാഭാവിക ജലസ്രോതസ്സുകള്‍ ആയ തണ്ണീര്‍ത്തടങ്ങളും പുഴകളും കൈത്തോടുകളും എല്ലാം ഇന്ന് അറവുശാലകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു വ്യവസായമാലിന്യങ്ങളും പേറുന്ന സംഭരണകേന്ദ്രങ്ങള്‍ ആണ് . 7342,,ഇത്തരം സംഭരണകേന്ദ്രങ്ങള്‍ നമ്മുടെ നാട്ടില്‍ സുലഭവും ആണ് . 7343,,മഴക്കാലം ആകുന്നതോടെ കര കവിഞ്ഞ് ഒഴുകുന്ന തോടുകളിലെയും കനാലുകളിലെയും മാലിന്യങ്ങള്‍ കുളത്തിലെയും കിണറുകളിലെയും ജലവും ആയി കൂടിക്കലരാന്‍ ഇടയാകുന്നത് മഴക്കാലരോഗങ്ങള്‍ക്ക് പ്രധാനമായും വഴി ഒരുക്കുന്നു . 7344,,മലിനജലം അശ്രദ്ധം ആയി കുടിക്കാനും കുളിക്കാനും പാകം ചെയ്യാനും ഒക്കെ ഉപയോഗിക്കുന്നതോടെ പകര്‍ച്ചവ്യാധികള്‍ സുഗമമായി കടന്നുവരുന്നു . 7345,,പുറത്തേക്ക് ഒഴുകുന്ന വെള്ളം മഴക്കാലം ആകുന്നതോടെ നാടെങ്ങും വെള്ളക്കെട്ട് ആണ് . 7346,,കോണ്‍ക്രീറ്റ് മുറ്റങ്ങളും മതിലുകളും മഴവെള്ളം ഭൂമിയില്‍ താഴാന്‍ അനുവദിക്കാതെ പുറത്തേക്ക് ഒഴുക്കാന്‍ തുടങ്ങിയതോടെ കൊതുകുകള്‍ പെരുകാനും ജലസ്രോതസ്സുകള്‍ മലിനം ആകാനും ഇടയാക്കി . 7347,,മുമ്പ് ഒക്കെ മഴക്കാലത്തിനു മുമ്പ് തന്നെ പറമ്പിലെ മണ്ണ്കൂന കൂട്ടിവയ്ക്കുന്ന പതിവ് കേരളത്തില്‍ ഉണ്ടായിരുന്നു . 7348,,കനത്ത മഴയില്‍ വളക്കൂറ് ഉള്ള മണ്ണ് ഒലിച്ചുപോകാതിരിക്കാനും കൂനകള്‍ക്ക് ഇടയില്‍ വെള്ളം സംഭരിക്കാനും ഇത് സഹായകം ആയിരുന്നു . 7349,,കൂടാതെ വെള്ളം അവിടെ തന്നെ താഴുന്നതിനാല്‍ കൊതുകുകള്‍ മുട്ട ഇട്ട് പെരുകുന്നതു തടയാനും ഇതിലൂടെ കഴിഞ്ഞിരുന്നു . 7350,,"പടര്‍പ്പന്‍ വേരുകള്‍ ഉള്ള രാമച്ചം , ചെമ്പരത്തി , പൂക്കൈത , ആടലോടകം ഇവ ചെറുവരമ്പുകള്‍ ഉണ്ടാക്കി നട്ടുവളര്‍ത്തുന്നത് മഴവെള്ളത്തെ തടഞ്ഞ് അതേ മണ്ണില്‍ തന്നെ ഊര്‍ന്നിറങ്ങാന്‍ സഹായിക്കുന്നതോട് ഒപ്പം , മണ്ണൊലിപ്പും തടയും ." 7351,,വേനല്‍ക്കാലത്ത് കിണറിനെ ജലസമൃദ്ധം ആക്കാനും ഇത് സഹായകം ആണ് . 7352,,മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടുകള്‍ കൊതുകുകള്‍ മുട്ട ഇടുന്ന പ്രധാന താവളങ്ങള്‍ ആണ് . 7353,,വ്യാപകം ആയി പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചപ്പനികളില് അധികവും പരത്തുന്നത് കൊതുകുകള്‍ ആണ് . 7354,,കൊതുകുകടി മൂലം ഓരോ വര്‍ഷവും ലോകത്ത് 70 കോടിയോളം പേര്‍ക്ക് പലതരം രോഗങ്ങള്‍ ബാധിക്കാറുണ്ട് . 7355,,ഇതില് തന്നെ 30ലക്ഷത്തോളം പേര്‍ മരണത്തിനു കീഴടങ്ങുന്നുണ്ട് . 7356,,ഒരു സ്പൂണ്‍ വെള്ളം തന്നെ കൊതുകിന് മുട്ട ഇട്ട് പെരുകാന്‍ ധാരാളം ആണ് . 7357,,"പൂപ്പാത്രം , പാത്രം കഴുകുന്ന ഇടം , തുണി അലക്കുന്ന ഇടം , റബര്‍പാല്‍ ശേഖരിക്കുന്ന ചിരട്ടകള്‍ ഇവ ഒക്കെ കൊതുക് മുട്ട ഇടുന്ന സ്ഥലങ്ങള്‍ ആണ് ." 7358,,വ്യത്യസ്ത സ്ഥലങ്ങള്‍ ആണ് ഓരോതരം കൊതുകുകളും മുട്ട ഇടാന്‍ തെരഞ്ഞെടുക്കുക . 7359,,മലേറിയയുടെ വ്യാപനത്തിനു കാരണം ആകുന്ന കൊതുകുകള്‍ ശുദ്ധജലശേഖരം ആണ് മുട്ട ഇടാന്‍ തെരഞ്ഞെടുക്കുക . 7360,,പാത്രങ്ങളിലും മറ്റും ശേഖരിക്കുന്ന വെള്ളം ആണ് ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും വ്യാപിപ്പിക്കുന്ന കൊതുകിനു താല്‍പ്പര്യം . 7361,,മലിനജലത്തില്‍ ആണ് ജപ്പാന്‍ജ്വരത്തിനു കാരണം ആകുന്ന കൊതുകുകള്‍ മുട്ട ഇടുക . 7362,,"പോള , കുളപ്പായല്‍ തുടങ്ങിയ ജലസസ്യങ്ങളുടെ ഇലയുടെ അടിയില്‍ ആണ് മന്തുരോഗത്തിന് ഇടയാക്കുന്ന കൊതുകുകള്‍ മുട്ട ഇട്ട് പെരുകുക ." 7363,,കൊതുകുകളുടെ മുട്ടകള്‍ വിരിയാന്‍ ഏഴ് മുതല്‍ 10 ദിവസം വരെ എടുക്കാറുണ്ട് . 7364,,വീടിന്റെ പറമ്പിലും പരിസരത്തും ഉള്ള മലിനജലം രണ്ടു് ദിവസം കൂടുമ്പോള്‍ നീക്കംചെയ്യുന്നതിലൂടെ അതില്‍ ഉള്ള മുട്ടകളും നശിക്കും . 7365,,കൊതുകിനെ നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗവും ഇതു് തന്നെ ആണ് . 7366,,"പൊട്ടിയ കുപ്പികള്‍ , ടയറുകള്‍ , ചിരട്ട , പ്ലാസ്റ്റിക് പാത്രങ്ങള്‍ ഇവ വീടിനു പരിസരത്ത് വലിച്ചെറിയാതിരിക്കുക ." 7367,,ഉണങ്ങിയ വേപ്പിലയും തുമ്പയിലയും ചേര്‍ത്ത് രാവിലെയും വൈകിട്ടും പുകയ്ക്കുന്നത് കൊതുകിനെ അകര്രും . 7368,,അപരാജിതധൂമം പുകയ്ക്കുന്നതും നല്ല ഫലം തരും . 7369,,"പായല്‍ , പോള തുടങ്ങിയ ജലസസ്യങ്ങളെ വെള്ളത്തില്‍ നിന്ന് നീക്കംചെയ്യുക ." 7370,,വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ അടച്ച് സൂക്ഷിക്കുക . 7371,,"കിണര്‍ , വെള്ളം നിറയ്ക്കുന്ന ടാങ്കുകള്‍ ഇവ വല ഇട്ട് മൂടുക ." 7372,,വീടിന്റെ പരിസരത്ത് ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കുമിഞ്ഞുകൂടാന്‍ ഇടയാക്കാതിരിക്കുക . 7373,,വേര്‍തിരിച്ച് ഇവ സംസ്കരിക്കാനും ശ്രദ്ധിക്കണം . 7374,,കൊതുകിനെ നശിപ്പിക്കാന്‍ ശരിയായ ജലനിര്‍ഗമന സൗകര്യങ്ങളും മാലിന്യനിര്‍മാര്‍ജനവും ഉണ്ടായേ തീരൂ . 7375,,"രോഗങ്ങളുടെ പുനരാക്രമണം , പകര്‍ച്ചവ്യാധികളുടെ കടന്നുകയറ്റം , ശരീരത്തിന്റെ പ്രതിരോധശേഷിക്കുറവ് ഇവയൊക്കെ അകറ്റാന്‍ ശരീരത്തെ നേരത്തെ തന്നെ സജ്ജം ആക്കണം ." 7376,,കൊതുകകളും വെള്ളവും വഴി പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ ആയി വീടും പരിസരവും വൃത്തിയാക്കി വയ്ക്കുക ആണ് ആദ്യം വേണ്ടത് . 7377,,ഒപ്പം ദഹനശക്തിയും പ്രതിരോധശക്തിയും വര്‍ധിപ്പിക്കുന്ന ഭക്ഷണശീലങ്ങള്‍ പാലിക്കുകയും വേണം . 7378,,ദഹനശക്തി മെച്ചപ്പെടുത്തുന്ന ലഘുവായ ഭക്ഷണങ്ങള്‍ ആണ് വര്‍ഷകാലത്ത് വേണ്ടത് . 7379,,"ഗോതമ്പ് , ചെറുപയറ് , ചെന്നെല്ല് , നെല്ലിക്ക , പാവയ്ക്ക , കോവയ്ക്ക , വഴുതനങ്ങ , വാഴക്കൂമ്പ് , മുരിങ്ങക്ക , കോഴിയിറച്ചി , ആട്ടിറച്ചി ഇവ മഴക്കാലത്ത് അനുയോജ്യം ആണ് ." 7380,,മഴക്കാലത്ത് ഇലക്കറികള്‍ മിതമായി മാത്രമേ ഉപയോഗിക്കാവൂ . 7381,,10മിനിറ്റ് വെട്ടിത്തിളച്ച വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ . 7382,,ചുക്കും മല്ലിയും ജീരകവും ചേര്‍ത്ത വെള്ളം ദഹനം സുഗമം ആക്കും . 7383,,വാതരോഗങ്ങള്‍ വരാതിരിക്കാനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും സൂപ്പുകള്‍ പ്രയോജനപ്പെടുത്താം . 7384,,മാംസസൂപ്പിനു പുറമെ ചെറുപയര്‍ മാത്രം ആയോ ചെറുപയറും ഉഴുന്നും ചേര്‍ത്തോ സൂപ്പു് ഉണ്ടാക്കാം . 7385,,"മുക്കുടി , ചുക്ക് , ജീരകം . അയമോദകം , കുരുമുളക് , പുളിയാരില , കുടകപ്പാലയരി , കൊത്തമല്ലി ഇവ അരച്ച് ഒരുഗ്ലാസ് മോരില്‍ കലക്കി തിളപ്പിച്ച് പതയുമ്പോള്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് രാവിലെ കഴിക്കുക ." 7386,,ദഹനരസങ്ങളെ ഉദ്ദീപിപ്പിക്കാനും വയര്‍ ശുദ്ധം ആക്കാനും ഉത്തമം ആണ് മുക്കുടി . 7387,,ദഹനം തടസ്സപ്പെടാതിരിക്കാനും പ്രതിരോധശക്തി മെച്ചപ്പെടുത്താനും വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കുക . 7388,,"പാല്‍ - പുളിരസമുള്ള പഴങ്ങള്‍ , തൈര് - കോഴിയിറച്ചി - , മോര് മീന്‍ തുടങ്ങിയവ ഒഴിവാക്കുക ." 7389,,"എണ്ണയില്‍ വറുത്ത വിഭവങ്ങള്‍ , തണുത്ത ഭക്ഷണം , തൈര് ഇവയും മഴക്കാലത്ത് ഒഴിവാക്കണം ." 7390,,"ജോഗിങ് , യോഗ തുടങ്ങി മുറിക്ക് അകത്ത് ചെയ്യാന്‍ പറ്റിയ വ്യായാമങ്ങള്‍ മഴക്കാലത്ത് തെരഞ്ഞെടുക്കാം ." 7391,,അമിത വ്യായാമം ഒഴിവാക്കണം . 7392,,"ച്യവനപ്രാശം , ബ്രഹ്മരസായനം , അഗസ്ത്യരസായനം , ദശമൂലാരിഷ്ടം , ബലാരിഷ്ടം തുടങ്ങിയവയില്‍ ഏതെങ്കിലും മഴക്കാലത്ത് നിത്യവും ശീലിക്കുന്നത് ശരീരബലവും പ്രതിരോധശക്തിയും കൂട്ടാറുണ്ട് ." 7393,,പ്രമേഹം ബാധിച്ചവര്‍ക്ക് അനുയോജ്യമായ കഷായങ്ങള്‍ കഴിക്കാവുന്നത് ആണ് . 7394,,"ധന്വന്തരംകുഴമ്പ് , സഹചരാദിക്കുഴമ്പ് ഇവയില്‍ ഏതെങ്കിലും പുരട്ടുന്നത് വാതസംബന്ധമായ വേദന കുറയ്ക്കും ." 7395,,"അഷ്ടചൂര്‍ണം , ഡാഡിമാദിചൂര്‍ണം ഇവ ആഴ്ചയില്‍ രണ്ടു് തവണ കഴിക്കുന്നത് ദഹനശക്തി വര്‍ധിപ്പിക്കും ." 7396,,"കുട്ടികള്‍ ശുദ്ധമായ പശുവിന്‍നെയ്യോ , ഇന്ദുകാന്തഘൃതമോ നിത്യവും കഴിക്കുന്നത് മികച്ച പ്രതിരോധത്തെ തരും ." 7397,,വ്യക്തിശുചിത്വവും പരിസരശുചിത്വവും മഴക്കാലരോഗങ്ങളെ തടയാന്‍ അനിവാര്യം ആണ് . 7398,,"കൊതുകിനെ തുരത്താന്‍ മറ്റു മാര്‍ഗങ്ങള്‍ക്ക് ഒപ്പം ഗപ്പി , ഗാമ്പൂസിയ എന്നീ മത്സ്യങ്ങളെയും പ്രയോജനപ്പെടുത്താം ." 7399,,നമ്മുടെ നാട്ടില്‍ സുലഭം ആയ ഇവ കൊതുകിന്റെ കൂത്താടികളെ തിന്നൊടുക്കാറുണ്ട് . 7400,,ശുദ്ധജലത്തിലും മലിനജലത്തിലും വളരും എന്ന പ്രത്യേകതയും ഈ മത്സ്യങ്ങള്‍ക്ക് ഉണ്ട് . 7401,,പരിസ്ഥിതി മലിനീകരണം ഒഴിവാക്കിയും പ്രതിരോധശക്തി മെച്ചപ്പെടുത്തിയും മഴക്കാല രോഗങ്ങള്‍ വരാതെ നോക്കുക ആണ് വേണ്ടത് . 7402,,കിണറുകള്‍ ജലസമ്പുഷ്ടം ആക്കാനും സസ്യങ്ങളിലെ ഔഷധവീര്യം പുഷ്ടിപ്പെടുത്താനും പ്രകൃതിയുടെ പച്ചപ്പിനും ജീവന്റെ നിലനില്‍പ്പിനും മഴ ആവര്‍ത്തിച്ചു പെയ്തേ മതിയാകൂ . 7403,,സംസ്ഥാനം നിശ്ചയിച്ച ദാരിദ്യ്രരേഖയ്ക്കുതാഴെ ഉള്ള ആളുകളും ചേര്‍ന്നാല്‍ ( ഞടആഥ & ഇഒകട ) ഇത് 32ലക്ഷം കുടുംബങ്ങള് ആകും . 7404,,സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വരുമാനത്തിന് അനുസരിച്ച് സംഭാവന ഏര്‍പ്പെടുത്തി ഒരു സ്കീം രൂപീകരിച്ചാല്‍ മറ്റൊരു 10ലക്ഷം അംഗങ്ങള്‍ കൂടി ആരോഗ്യ സംരക്ഷണവലയത്തില്‍ വരും . 7405,,ഏതാണ്ട് 50ലക്ഷം കുടുംബങ്ങള്‍ മേല്‍പ്പറഞ്ഞ സ്കീമുകളുടെ പരിധിയില്‍ വരും . 7406,,ഇതില്‍ പെടാത്തവര്‍ക്ക് ആയി വരുമാനത്തിന് അനുസരിച്ച് സംഭാവന നല്‍കുന്ന ഒരു സ്കീം കൂടി ഉണ്ടായാല്‍ കേരളത്തിലെ എല്ലാ ആളുകള്‍ക്കും ആരോഗ്യസംരക്ഷണം നല്‍കാന്‍ കഴിയും . 7407,,ഇങ്ങനെ രൂപീകരിക്കുന്ന സ്കീമുകള് എല്ലാം ചേര്‍ത്ത് ഉള്ള സംസ്ഥാന ആരോഗ്യഫണ്ട് കേരളത്തിലെ ആരോഗ്യരംഗത്തെ വിപ്ളവകരമായി മാറ്റാന് കെല്‍പ്പു ഉള്ളത് ആയിരിക്കും . 7408,,ഈ സ്റ്റേറ്റ് ഹെല്‍ത്ത് ഫണ്ട് ആയിരിക്കണം ജനങ്ങള്‍ക്ക് ആയി വിവിധ ചികിത്സാസേവനങ്ങള്‍ സര്‍ക്കാര്‍ - സ്വകാര്യ മേഖലകളിലെ വിവിധ സേവനദാതാക്കളില്‍ നിന്ന് വാങ്ങുന്നത് . 7409,,സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന് ഉള്ള വലിയ സാധ്യത ഇത് നമുക്ക് തുറന്നുതരും . 7410,,ഈ ഫണ്ട് നിഷ്കര്‍ഷിക്കുന്ന ഗുണനിബന്ധനകള്‍ പൊതു ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കും . 7411,,"ഓരോ ആരോഗ്യസേവനത്തിനും ഓരോ ഫീസ് എന്ന നിലവില് ഉള്ള ഇന്‍ഷുറന്‍സ് സ്കീമുകളുടെ രീതിക്കു പകരം , രോഗഗ്രൂപ്പുകളും രോഗികളുടെ എണ്ണവും നോക്കി ഉള്ള പേമെന്‍റ് രീതികള് ആണ് ചികിത്സാചെലവുകള്‍ കുറയ്ക്കാന്‍ കഴിയുന്നതായി കണ്ടെത്തിയിട്ടുള്ളത് ." 7412,,പ്രാഥമികാരോഗ്യമേഖല ആയിരിക്കണം സ്റ്റേറ്റ് ഹെല്‍ത്ത് സര്വീസിന്റെ നട്ടെല്ല് . 7413,,സേവന ഗുണനിലവാരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്വകാര്യ - സര്‍ക്കാര്‍ വ്യത്യാസം ഇല്ലാതെ പ്രാഥമികരംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര് എല്ലാം തന്നെ ഇതിന്‍റെ ഭാഗം ആകണം . 7414,,സ്വന്തം പ്രാഥമിക ഡോക്ടറെ തെരഞ്ഞെടുക്കാന് ഉള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടാകണം . 7415,,പ്രാഥമിക ഡോക്ടറുടെ ( കുടുംബ ഡോക്ടറുടെ ) നിര്‍ദേശം ഇല്ലാതെ സ്പെഷ്യലിസ്റ്റുകളെ കാണാന് ഉള്ള അവസരം സൌജന്യ സംവിധാനത്തില്‍ ഉണ്ടാകരുത് . 7416,,പ്രാഥമിക ഡോക്ടര്‍മാരുടെ പരിശോധനയും ചികിത്സയും ഉന്നതനിലവാരമുള്ളത് ആക്കാന്‍ സംസ്ഥാനതലത്തില്‍ പഠന - പരിശീലന സംവിധാനങ്ങള്‍ വരണം . 7417,,"പ്രാഥമിക ചികിത്സകരുടെ നിലവാരം ഉയരുമ്പോള്‍ , സ്പെഷ്യലിസ്റ്റ് റഫറലുകള്‍ കുറയും ." 7418,,ചികിത്സാചെലവുകളും കുറയും . 7419,,മെഡിക്കല്‍ പരിശീലനത്തിന്‍റെ നല്ലൊരു ഭാഗവും തെരഞ്ഞെടുത്ത പ്രാഥമിക ഡോക്ടര്‍മാരുടെ കൂടെ ആകണം . 7420,,പ്രാഥമിക ചികിത്സകര്‍ക്ക് ഇടയില്‍ അധ്യാപകരും ഗവേഷകരും ഉണ്ടാകണം . 7421,,മെഡിക്കല്‍ സര്‍വകലാശാലയുടെ നേതൃത്വം ഇക്കാര്യത്തില്‍ ഉണ്ടാകണം . 7422,,പ്രാഥമിക ചികിത്സയ്ക് ആയി പ്രത്യേകം വിഭാഗം രൂപീകരിക്കുകയും ഗുണനിലവാരം ഉയര്‍ത്താന്‍ പ്രത്യേക പരിശീലന കോഴ്സുകള്‍ രൂപപ്പെടുത്തുകയും വേണം . 7423,,പൊതുമേഖലയുടെ ഗുണനിലവാരവും കാര്യക്ഷമതയും വികസനസാധ്യതയും ഉറപ്പുവരുത്തിയാകണം മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ രൂപപ്പെടുത്തേണ്ടത് . 7424,,ചികിത്സാചെലവ് കുറയ്ക്കാനും ശരിയായ ചികിത്സ ശരിയായ സമയത്ത് സുരക്ഷിതമായി ലഭിക്കാനും സംസ്ഥാനത്തെ സ്വകാര്യ - സഹകരണ - സ്വതന്ത്ര - സര്‍ക്കാര്‍ മേഖലകള്‍ യോജിച്ച് പ്രവര്‍ത്തിച്ചേ മതിയാകൂ . 7425,,എല്ലാ മേഖലകളും ചേര്‍ന്ന് സേവനതലത്തില് ഉള്ള കേരള ഹെല്‍ത്ത് സര്‍വീസ് രൂപപ്പെടണം . 7426,,ആദ്യ ഘട്ടത്തില്‍ പ്രാഥമികരംഗം മാത്രം കേന്ദ്രീകരിക്കുന്നത് ആകും മാറ്റങ്ങള്‍ സുഗമം ആക്കാന്‍ അഭികാമ്യം . 7427,,ഈ മാറ്റങ്ങളില്‍ നിന്ന് പഠിച്ചും ഈ മേഖല ജനകീയമായും ശാസ്ത്രീയമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തിയും വേണം ആശുപത്രികള്‍ ഉള്‍പ്പെടുന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ . 7428,,സ്വകാര്യമേഖലയും ആയി സംയോജിച്ച് പ്രവര്‍ത്തിക്കുന്നത് പ്രയാസം നിറഞ്ഞതും ഒട്ടേറെ പ്രതിബന്ധങ്ങള്‍ നിറഞ്ഞതും ആയിരിക്കും . 7429,,വിശാലമായ ചര്‍ച്ചകളും ഓരോ മേഖലയുടെയും ശക്തി പരസ്പരം അംഗീകരിച്ചും വളര്‍ച്ചയെ അനുവദിച്ചും ഉള്ള ഒരു സംയോജനം ആണ് വേണ്ടത് . 7430,,കേരളത്തിന്‍റെ ആരോഗ്യരംഗം വളരെ വ്യത്യസ്തമായ ചില സാധ്യതകളുടെ മുന്നില് ആണ് നില്‍ക്കുന്നത് . 7431,,സമൂഹം കൂട്ടായി ആരോഗ്യത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സമയം ആയിരിക്കുന്നു . 7432,,നിലവില് ഉള്ള ആരോഗ്യനയം പൊളിച്ചെഴുതി ഇന്ത്യക്ക് ആകെ മാതൃക ആകുന്ന ഒരു ജനകീയ സാര്‍വത്രിക ആരോഗ്യസംവിധാനം സൃഷ്ടിക്കണം . 7433,,ശരീരത്തിലെ സങ്കീര്‍ണമായ അവയവങ്ങളില്‍ ഒന്ന് ആണ് കണ്ണ് . 7434,,പരിധികള് ഇല്ലാത്ത വിസ്മയക്കാഴ്ചകള്‍ ആണ് കണ്ണ് നമുക്ക് പകര്‍ന്നു നല്‍കുന്നത് . 7435,,"കണ്ണ് പകരുന്ന ദൃശ്യസമൃദ്ധിയെ പൂര്‍വാനുഭവങ്ങളുടെയും , അറിവുകളുടെയും വെളിച്ചത്തില്‍ കാഴ്ച ആക്കി മാറ്റുന്നത് തലച്ചോറ് ആണ് ." 7436,,മാറിയ ജീവിതശൈലിയുടെ സമ്മര്‍ദങ്ങള്‍ കണ്ണിനെയും കാഴ്ചയെയും ഏറെ ബാധിക്കാറുണ്ട് . 7437,,"പ്രമേഹം , രക്തസമ്മര്‍ദം , മാനസികപിരിമുറുക്കം , കംപ്യൂട്ടറ്ഇന്റെ അമിതോപയോഗം തുടങ്ങി ജീവിതശൈലിയും ആയി ബന്ധപ്പെട്ട ഘടകങ്ങള്‍ പ്രധാനമായും വിവിധതരം കാഴ്ചാപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു ." 7438,,വളരെ സാവധാനത്തില്‍ ആണ് പ്രമേഹം കാഴ്ച കവരുന്നത് . 7439,,"കാഴ്ചയ്ക്ക് കുഴപ്പം ഒന്നും ഇല്ലാത്തതിനാലും , പ്രാരംഭലക്ഷണങ്ങള്‍ പ്രകടം അല്ലാത്തതിനാലും കണ്ണിലെ ചെറുധമനികളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പൊതുവെ പ്രമേഹരോഗികള്‍ തിരിച്ചറിയാറില്ല ." 7440,,കണ്ണില്‍ കാഴ്ചയെ നിര്‍ണയിക്കുന്ന ഏറ്റവും പ്രധാന ഭാഗങ്ങളില്‍ ഒന്ന് ആണ് റെറ്റിന ( ദൃഷ്ടിവിതാനം ) . 7441,,നേത്രഗോളത്തിന്റെ പിന്‍ഭാഗത്ത് ആയി കാണുന്ന സുതാര്യസ്തരം ആണ് ഇത് . 7442,,"വളരെ നേരിയ രക്തലോമികകളിലൂടെയും , നേര്‍ത്ത ധമനികളിലൂടെയും ആണ് റെറ്റിനയ്ക്ക് ആവശ്യമായ രക്തം എത്തുന്നത് ." 7443,,"അനിയന്ത്രിതമായ പ്രമേഹം ഈ ചെറുരക്തധമനികള്‍ അടയാനും , ദുര്‍ബലം ആകാനും ഇടയാക്കും ." 7444,,"ഈ രോഗം മൂലം പ്രമേഹരോഗിയുടെ കാഴ്ച ഭാഗികം ആയോ , പൂര്‍ണം ആയോ നഷ്ടപ്പെടാറുണ്ട് ." 7445,,പ്രമേഹം കണ്ണിനെ ബാധിക്കുമ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്ന പ്രാരംഭലക്ഷണങ്ങള്‍ ഒന്നുംതന്നെ ആദ്യം ഉണ്ടാകാറില്ല . 7446,,"കണ്ണിന് മുമ്പില്‍ ഒരു ഭാഗം ഇരുട്ട് ആയി തോന്നുക , മൂടലുകളോ കാഴ്ച വൈകല്യങ്ങളോ തോന്നുക , നല്ല വെളിച്ചത്തില്‍ നിന്ന് മങ്ങിയ വെളിച്ചത്തിലേക്കു നീങ്ങുമ്പോള്‍ കടുത്ത അസ്വസ്ഥത ഉണ്ടാകുക , രാത്രിക്കാഴ്ച തീരെ കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ രോഗം ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ മാത്രമേ അറിയാറുള്ളു ." 7447,,അതിനാല്‍ പ്രമേഹം മൂലം കാഴ്ച നഷ്ടപ്പെടുന്നവരുടെ എണ്ണവും വളരെ കൂടുതല്‍ ആണ് . 7448,,പ്രമേഹം കണ്ണിനെ ബാധിക്കുന്ന ആദ്യ ഘട്ടങ്ങളില്‍ കണ്ണിലെ രക്തലോമികകളില്‍ നേരിയ കുമിളകള്‍ പോലെ നീര്‍വീക്കം ഉണ്ടാകുന്നു . 7449,,ഇത് യഥാസമയം കണ്ടെത്തി ചികിത്സിക്കുന്നവരില് കാഴ്ചയെ കാര്യമായി ബാധിക്കാറില്ല . 7450,,"എന്നാല്‍ ചികിത്സ തേടാത്ത അവരില്‍ രക്തക്കുഴലുകളില്‍ തടസ്സങ്ങള്‍ ഉണ്ടാവുക , രക്തക്കുഴലുകളില്‍ നിന്ന് കൊഴുപ്പുഘടകങ്ങള്‍ പുറത്ത് വരിക , കണ്ണില്‍ പുതിയ രക്തക്കുഴലുകള്‍ പൊട്ടിമുളയ്ക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട് ." 7451,,തുടര്‍ന്ന് വേണ്ടത്ര രക്തം ലഭിക്കാത്തതിനാല്‍ റെറ്റിനയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും കാഴ്ച തകരാറില്‍ ആകുകയും ചെയ്യും . 7452,,ഗുരുതരാവസ്ഥയില്‍ റെറ്റിനയില്‍ ഉണ്ടാകുന്ന പുതിയ രക്തക്കുഴലുകള്‍ പൊട്ടി രക്തം കണ്ണിലേക്ക് കിനിയാറുണ്ട് . 7453,,"ഹ്രസ്വദൃഷ്ടി , ദീര്‍ഘദൃഷ്ടി , തിമിരം തുടങ്ങിയവയും പ്രമേഹം ഉള്ളവരില്‍ കൂടുതല്‍ ആണ് ." 7454,,പ്രമേഹാധിക്യത്താല്‍ ഉണ്ടാകുന്ന ബോധക്ഷയം നേത്രാന്തരമര്‍ദം കുറയാന്‍ ഇടയാക്കാറുണ്ട് . 7455,,"അനിയന്ത്രിത രക്തസമ്മര്‍ദം കണ്ണിലെ രക്തധമനികള്‍ കട്ടിപിടിക്കാനും , പെട്ടെന്ന് അടഞ്ഞുപോകാനും ഇടയാക്കും ." 7456,,അത് മൂലം കണ്ണിലെ കോശങ്ങള്‍ വേണ്ടത്ര ഓക്സിജനും പോഷകങ്ങളും കിട്ടാതെ നശിച്ചുപോകും . 7457,,കാഴ്ചത്തകരാറും ശക്തമായ തലവേദനയും ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ ആണ് . 7458,,ചിലപ്പോള്‍ രക്തധമനികള്‍ പൊട്ടി കണ്ണില്‍ രക്തം പടരാറുണ്ട് . 7459,,മാനസികസമ്മര്‍ദം കണ്ണിനെ ബാധിക്കുമ്പോള്‍ . 7460,,കടുത്ത മാനസികസമ്മര്‍ദം തുടര്‍ച്ചയായി അനുഭവിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട് . 7461,,ദീര്‍ഘനാളായി ഉള്ള മാനസികപിരിമുറുക്കം രക്തസമ്മര്‍ദം കൂട്ടുകയും കണ്ണിലെ സൂക്ഷ്മ രക്തക്കുഴലുകളെ നശിപ്പിച്ച് കാഴ്ചപ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും . 7462,,ഇത്തരത്തില്‍ ഉള്ള കാഴ്ചാപ്രശ്നങ്ങള്‍ താല്‍ക്കാലികം ആണ് . 7463,,ഔഷധങ്ങള്‍ക്ക് ഒപ്പം വ്യായാമവും നല്ല ഫലം തരും . 7464,,പതിവായും തുടര്‍ച്ചയായും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ കണ്ണും ആയി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആണ് വ്യാപകമായി കണ്ടുവരുന്നത് . 7465,,"കണ്ണ് വരളുക , തലവേദന , കാഴ്ച മങ്ങുക , ഹ്രസ്വദൃഷ്ടി , കണ്ണില്‍ വെള്ളം നിറയുക , ഇരട്ടയായി തോന്നുക തുടങ്ങിയവ ആണ് പ്രധാനമായും കാണുന്ന ലക്ഷണങ്ങള്‍ ." 7466,,രണ്ടു മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് കണ്ണ് വരളാന്‍ ഇടയാക്കും . 7467,,തൊഴിലു ആയി ബന്ധപ്പെട്ട് കൂടുതല്‍ പേരിലും കാണുന്ന പ്രശ്നം കണ്ണു്വരള്‍ച്ച ആണ് . 7468,,കണ്ണു വരളുമ്പോള്‍ കണ്ണിന്റെ സുഗമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഘടകം ആണ് കണ്ണീര് . 7469,,"കണ്ണിന് ഈര്‍പ്പവും , സ്നിഗ്ദധഉം , പ്രതിരോധശേഷിയും നല്‍കുന്നതിന് കണ്ണീര്‍ അനിവാര്യം ആണ് ." 7470,,കണ്ണിമകള്‍ അടച്ച് തുറക്കുമ്പോഴ് ആണ് കൃഷ്ണമണി കണ്ണീരില്‍ കുതിരുന്നത് . 7471,,ഇങ്ങനെ കണ്ണീരില്‍ കുതിര്‍ന്നാല്‍ മാത്രമേ കണ്ണിന് തെളിമയോടെ പ്രവര്‍ത്തിക്കാന്‍ ആകൂ . 7472,,കംപ്യൂട്ടര്‍ ഉപഗോഗിക്കുമ്പോള്‍ മിനിറ്റില്‍ 3 - 4 തവണ മാത്രമേ ഇമചിമ്മല്‍ ഉണ്ടാകാറുള്ളു . 7473,,ഇത് കണ്ണ് വരളാന്‍ ഇടയാക്കും . 7474,,കൂടാതെ വളരെ ഏറെ നേരം കംപ്യൂട്ടറിനു മുമ്പില്‍ ഇരിക്കുന്നവരില്‍ കണ്ണീര്‍ വേഗം ബാഷ്പീകരിക്കുന്നതും കണ്ണ് വരളാന് ഇടയാക്കും . 7475,,എയര്‍കൂളറ് നിന്ന് കാറ്റ് നേരിട്ട് കണ്ണില് അടിക്കുന്നതും വരള്‍ച്ച കൂട്ടാറുണ്ട് . 7476,,പ്രായം ആകുമ്പോള്‍ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെയും കണ്ണ് വരളാം . 7477,,"കണ്ണില്‍ കരട് വീണത് പോലെ തോന്നുക , ഇടയ്ക്കിടെ കണ്ണ് ചുവക്കുകയും , വേദനിക്കുകയും ചെയ്യുക , കാഴ്ച മങ്ങുക , കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക എന്നിവഒക്കെ കണ്ണിലെ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ ആണ് ." 7478,,"ഇടയ്ക്ക് ഇരിപ്പിടങ്ങളില്‍ നിന്ന് മാറി കണ്ണ് അടച്ച് കണ്ണിന് വിശ്രമം നല്‍കുന്നതും , ബോധപൂര്‍വം ഇമകള്‍ ചിമ്മുന്നതും വരള്‍ച്ച തടയും ." 7479,,തണുത്ത ശദ്ധജലം ഇടയ്ക്ക് കണ്ണില്‍ തെറിപ്പിക്കുന്നതും ഏറെ ഗുണം ചെയ്യാറുണ്ട് . 7480,,ചില ഘട്ടങ്ങളില്‍ ഔഷധങ്ങള്‍ ഉപയോഗിക്കേണ്ടിയും വരും . 7481,,സാമാന്യചികിത്സകള്‍ക്കു പുറമേ വിശേഷചികിത്സകളും ആയുര്‍വേദം നിര്‍ദേശിക്കുന്നു . 7482,,"പ്രമേഹം , രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കുന്ന ഔഷധങ്ങള്‍ക്ക് ഒപ്പം തര്‍പ്പണം , ആശ്ച്യോതനം , ധാര , നസ്യം തുടങ്ങിയ വിശേഷചികിത്സകളും അവസ്ഥകള്‍ക്ക് അനുസരിച്ച് നല്‍കാറുണ്ട് ." 7483,,"പ്രമേഹം മൂലം ഉണ്ടാകുന്ന രക്തസ്രാവം നിയന്ത്രിക്കാന്‍ ശിരോവസ്തി , ധാര ഇവ ഏറെ ഫലപ്രദം ആണ് ." 7484,,"1 . ഇളനീര്‍ , വേവിക്കാത്ത കാരറ്റ് , നെയ്യു് ചേര്‍ത്ത ചെറുപയര്‍ , പാല്‍ , തവിടു് കളയാത്ത ധാന്യങ്ങള്‍ , ബീന്‍സ് , ഇലക്കറികള്‍ , തക്കാളി , കുരുമുളക് , അണ്ടിവര്‍ഗങ്ങള്‍ , മുന്തിരി , മുട്ട ഇവ കണ്ണിന്റെ അഴകിനും ആരോഗ്യത്തിനും ഏറെ ഗുണകരം ആണ് ." 7485,,"ഇലക്കറികളില്‍ തന്നെ അടപതിയനില , ചീര , മുരിങ്ങയില ഇവ കണ്ണിന് ഏറെ പഥ്യം ആണ് ." 7486,,"കൃത്രിമനിറങ്ങള്‍ ചേര്‍ത്ത ഭക്ഷണങ്ങളും , ശീതളപാനീയങ്ങളും കണ്ണിന് ഗുണം അല്ല ." 7487,,"പകലുറക്കം , രാത്രി ഉറക്കമൊഴിയുക , ഉയരം ഉള്ള തലയണ ഉപയോഗിക്കുക , പുകവലി , മദ്യപാനം , ചൂടുവെള്ളം തലയില് ഒഴിക്കുക തുടങ്ങിയവ വിവിധ നേത്രരോഗങ്ങള്‍ക്ക് ഇടയാക്കാറുണ്ട് ." 7488,,കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണും കംപ്യൂട്ടര്‍സ്ക്രീനും തമ്മില്‍ 20 - 30 ഇഞ്ച് അകലം പാലിക്കണം . 7489,,എല്ലാ 20 മിനിറ്റ് കൂടുമ്പോഴും കണ്ണിന് വിശ്രമം നല്‍കുകയും വേണം . 7490,,കംപ്യൂട്ടര്‍ മോണിറ്ററിന്റെ തിളക്കം പരമാവധി കുറച്ചു വയ്ക്കുക . 7491,,അതുപോലെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന ആള്‍ ഇരിക്കുന്ന അതേ ദിശയില്‍ മുറിയിലെ വെളിച്ചം ക്രമീകരിക്കുന്നത് ആണ് കണ്ണിന്റെ ആരോഗ്യത്തിനു നല്ലത് . 7492,,"വ്യായാമക്കുറവ് , ടിവിയുടെയും കംപ്യൂട്ടറിന്റെയും അമിത ഉപയോഗം എന്നിവ കുട്ടികളില്‍ പലതരം കാഴ്ചാപ്രശ്നങ്ങള്‍ ഇടയാക്കും ." 7493,,എന്നാല്‍ പുറത്ത് ഇറങ്ങി നടക്കുകയും കിടക്കുകയും ചെയ്യുന്നവരില്‍ കണ്ണുകളുടെ സ്വാഭാവിക പ്രവര്‍ത്തനശേഷി വര്‍ധിക്കാറുണ്ട് . 7494,,5 . കണ്ണിനും വേണം വ്യായാമങ്ങള്‍ : 7495,,കണ്ണിന്റെ ക്ഷീണവും തളര്‍ച്ചയും മാറ്റാന്‍ വ്യായാമങ്ങള്‍ക്ക് കഴിയും . 7496,,3 - 5 സെക്കന്‍ഡ് വരെ കണ്ണ് മുറുക്കി അടയ്ക്കുക . 7497,,അത്ര നേരം തന്നെ തുറന്നുപിടിക്കുക . 7498,,അഞ്ചു് തവണ ഇത് ആവര്‍ത്തിക്കുക . 7499,,കണ്ണ് അടച്ച് കൃഷ്ണമണി ഘടികാരദിശയിലും എതിര്‍ ഘടികാരദിശയിലും ചലിപ്പിക്കുക . 7500,,അഞ്ചു് തവണ ആവര്‍ത്തിക്കാം . 7501,,"തിര്യക്ഭുജംഗാസനം , ത്രാടനം ഇവ കണ്ണിന് ഏറെ ഗുണം ചെയ്യും ." 7502,,കേപ്ടൗണ്‍ സര്‍വകലാശാലാ ക്യാമ്പസിലെ പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി മരണമണി മുഴങ്ങിക്കൊണ്ടിരുന്നു . 7503,,ദിവസം പത്തും പതിനഞ്ചും തവണ ശവമഞ്ചങ്ങളും ആയി സെമിത്തേരിയിലേക്ക് വിലാപയാത്രകള്‍ നീങ്ങിക്കൊണ്ടിരുന്നു . 7504,,കാലം 1997 . 7505,,സര്‍വകലാശാലയില്‍ പ്രബന്ധാവതരണത്തിന്‍ എത്തിയ ഇന്ത്യയിലെ പ്രമുഖ ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ . ബി . ഇക്ബാലിനെ അത്യസാധാരണമായ ഈ മരണനിരക്ക് അതിശയിപ്പിച്ചു . 7506,,എയ്ഡ്സിന്റെ ഇരകള്‍ ആയിരുന്നു അവിടെ മരിച്ചുവീണുകൊണ്ടിരുന്നത് . 7507,,എന്നും മരണങ്ങള്‍ . 7508,,സര്‍വകലാശാലയ്ക്കു പുറത്തും സ്ഥിതി വ്യത്യസ്തം ആയിരുന്നില്ല . 7509,,ദക്ഷിണാഫ്രിക്കയുടെ ജനസംഖ്യയില്‍ 40 ശതമാനം ആണ് എയ്ഡ്സിന്റെ പിടിയില് അകപ്പെട്ടത് . 7510,,ഇതര ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും എയ്ഡ്സ് വ്യാപകമായി പടര്‍ന്നുപിടിച്ചുകഴിഞ്ഞിരുന്നു . 7511,,"മരുന്ന് ഇല്ല , ചികിത്സയും ." 7512,,ഇത് ആയിരുന്നു സ്ഥിതി . 7513,,പിന്നീട് രോഗം നിയന്ത്രിക്കാന്‍ മരുന്ന് കണ്ടെത്തിയപ്പോളോ വില പതിനായിരക്കണക്കിന് ഡോളര്‍ . 7514,,ദരിദ്രരാജ്യങ്ങള്‍ക്ക് തൊടാന്‍ പറ്റില്ല . 7515,,ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഡോ . ഇക്ബാല്‍ വീണ്ടും കേപ്ടൗണ്‍ സന്ദര്‍ശിച്ചു അന്താരാഷ്ട്ര ജനകീയാരോഗ്യ അസംബ്ലിയില്‍ പങ്കെടുക്കാന്‍ താമസം അപ്പോഴും സര്‍വകലാശാലയില്‍ തന്നെ . 7516,,"പക്ഷേ , ഇക്കുറി പ്രഭാതങ്ങളെ അസ്വസ്ഥം ആക്കി അതിവിളംബതാളത്തില്‍ മരണമണികള്‍ മുഴങ്ങിയില്ല ." 7517,,ഉറഞ്ഞുകൂടിയ നിശബ്ദതയിലൂടെ ശവമഞ്ചങ്ങള്‍ നീങ്ങുന്നത് ദൃശ്യമായില്ല . 7518,,"കാരണം , അവിടെ എയ്ഡ്സ് ഒരു പരിധി വരെ നിയന്ത്രിക്കപ്പെട്ടു ." 7519,,പൂര്‍ണചികിത്സ ഇല്ല എങ്കിലും മറ്റേത ദീര്‍ഘസ്ഥായി രോഗങ്ങളും പോലെ ആയി എയ്ഡ്സ് . 7520,,അതിന് ആഫ്രിക്കയ്ക്ക് തുണ ആയത് ആകട്ടെ ഇന്ത്യയും . 7521,,"അമേരിക്ക 15,000 ഡോളറിന് വിറ്റുകൊണ്ടിരുന്ന എയ്ഡ്സ് മരുന്ന് നമ്മള്‍ 325 ഡോളറിന് നല്‍കി ." 7522,,അത് പിന്നെയും കുറഞ്ഞ് 125 ഡോളര്‍ വരെ ആയി . 7523,,ഔഷധമേഖലയിലെ ഇടപെടലിലൂടെ ഇന്ത്യ വികസ്വരരാജ്യങ്ങളുടെ ഫാര്‍മസി എന്ന് ഖ്യാതി നേടി . 7524,,"പക്ഷേ , ഈ സ്ഥാനം നമുക്ക് നഷ്ടം ആയി ." 7525,,ആഗോളവല്‍ക്കരണത്തിന്റെ രക്തസാക്ഷി ആയി ഇന്ത്യന്‍ ഔഷധമേഖല മാറിക്കഴിഞ്ഞതായി ഡോ . ഇക്ബാല്‍ പറയുന്നു . 7526,,ഇന്ത്യന്‍ ഭരണകൂടം ലോക വ്യാപാര സംഘടനയ്ക്കു മുന്നില്‍ അടിയറവ് പറയുകയും ബഹുരാഷ്ട്രകുത്തകകള്‍ക്ക് ആയി ഇന്ത്യന്‍ പേറ്റന്റ് നിയമം പൊളിച്ച് എഴുതുകയും ചെയ്തു . 7527,,ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒരു മനസ്സ് ആയി . 7528,,1999ലും 2002ലും ബിജെപി നേതൃത്വത്തില്‍ ഉള്ള എന്‍ഡിഎ സര്‍ക്കാര്‍ 1970ലെ മാതൃകാപരമായ ഇന്ത്യന്‍ പേറ്റന്റ് നിയമത്തിന് ദേഭഗതി വരുത്തി . 7529,,തുടര്‍ന്ന് യുപിഎ സര്‍ക്കാര്‍ മൂന്നാം ഭേദഗതിയിലൂടെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചു . 7530,,ഇതേത്തുടര്‍ന്ന് ഔഷധവില കുതിച്ചുയരുക ആണ് . 7531,,വില നിയന്ത്രണ സംവിധാനങ്ങള്‍ എല്ലാം അപ്രസക്തവും കടലാസ് പ്രഖ്യാപനങ്ങളും മാത്രം ആണ് . 7532,,യുപിഎ - എന്‍ഡിഎ സര്‍ക്കാരുകള്‍ ഇന്ത്യക്കാരോടു് മാത്രം അല്ല ലോകജനതയോടു് തന്നെ ചെയ്ത ചതി ചര്‍ച്ച ചെയ്യപ്പെടാതെ പോകരുത് എന്ന് ഡോ . ഇക്ബാല്‍ അഭിപ്രായപ്പെടുന്നു . 7533,,"കേരളമാതൃക , അമേരിക്കന്‍മാതൃക ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും ശിശു - മാതൃ - പൊതുമരണനിരക്കുകള്‍ കുറയ്ക്കാനും സാധിച്ചതിലൂടെ കൊച്ചുകേരളം പൊതുജനാരോഗ്യരംഗത്ത് ലോകമാതൃക ആയി ." 7534,,അത് പക്ഷേ ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു മാത്രം ഉണ്ടാക്കിയ നേട്ടം അല്ല . 7535,,"സ്ത്രീകളുടെ വിദ്യാഭ്യാസം , ഭൂപരിഷ്കരണം , പൊതുവിദ്യാഭ്യാസം , ഗ്രാമീണ ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങിയ സാമൂഹ്യമാറ്റങ്ങള്‍ കൂടിച്ചേര്‍ന്ന് ആണ് ആരോഗ്യരംഗത്തെ മെച്ചപ്പെടുത്തിയത് ." 7536,,ലോകാരോഗ്യ സംഘടന ആണ് സാമൂഹ്യനീതിയിലധിഷ്ഠിതമായ ചെലവ് കുറഞ്ഞ ആരോഗ്യ സംരക്ഷണത്തെ കേരളമാതൃക എന്ന് വിളിച്ചത് . 7537,,1957ലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് തുടങ്ങിവച്ചതും തുടര്‍ന്ന് ഉള്ള ഇടതുസര്‍ക്കാരുകള്‍ പിന്തുടര്‍ന്നതും ആയ നയങ്ങള്‍ ആണ് ഈ മാതൃക സൃഷ്ടിച്ചത് എന്ന് അറിയാത്തവര് ഇല്ല . 7538,,ഇതിന് ബദല് ആയി ഒരു അമേരിക്കന്‍മാതൃക ഉണ്ട് . 7539,,കേരളത്തില്‍ ആള് ഒന്നുക്ക് ശരാശരി 50 ഡോളര്‍ ചെലവഴിച്ച് നിലനിര്‍ത്തുന്ന പൊതുജനാരോഗ്യ നിലവാരം അമേരിക്കയില്‍ കൊണ്ടുവരാന്‍ ഏഴായിരം ഡോളറ് ആണ് ചെലവ് . 7540,,ഇതിന്റെ ഫലം ആയി 30 ദശലക്ഷം ആളുകള്‍ക്ക് എങ്കിലും അമേരിക്കയില്‍ ചികിത്സ നിഷേധിക്കപ്പെടുന്നു . 7541,,എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട് അവിടെ . 7542,,ഏത് രോഗത്തിനും മികച്ച ചികിത്സ . 7543,,"പക്ഷേ , അത്യാവശ്യ ചികിത്സ പോലും കിട്ടാത്തവരും അനവധി ." 7544,,ഈ മാതൃകയുടെ അപകടത്തിലേക്ക് ആണ് ഇപ്പോഴത്തെ സര്‍ക്കാരുകള്‍ നമ്മെ കൊണ്ടുചെല്ലുന്നത് എന്ന് ഇക്ബാല്‍ ആശങ്കപ്പെടുന്നു . 7545,,കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് കേരളത്തിലെ പൊതുജനാരോഗ്യമേഖല ഇങ്ങനെ പിന്നോട്ട് ഇടിക്കപ്പെട്ടത് എങ്ങനെ എന്ന് സംസ്ഥാനത്തെ പ്രമുഖ ന്യൂറോസര്‍ജന്മാരില് ഒരാള് ആയി പേരെടുക്കുകയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ആയി ആരോഗ്യരംഗത്തെ കര്‍മപദ്ധതികളുടെ രൂപീകരണത്തിന് നേതൃത്വം വഹിക്കുകയും ചെയ്ത ഡോ . ഇക്ബാല്‍ ചോദിക്കുന്നു . 7546,,"1957ലെയും "" 67ലെയും ഗവണ്‍മെന്റുകളുടെ പുരോഗമനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ആരോഗ്യരംഗത്ത് ഒരു കുതിച്ചുചാട്ടം ഉണ്ടാകുന്നത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗം ആയി ആണ് ." 7547,,ജില്ലാആശുപത്രികള്‍ മുതല്‍ താഴോട്ട് ഉള്ള സ്ഥാപനങ്ങള്‍ ആരാലും ശ്രദ്ധിക്കാതെ അവഗണിക്കപ്പെട്ടുകിടന്നു . 7548,,"മരുന്ന് ഇല്ല , ഡോക്ടര്‍മാര് ഇല്ല , മുറിവ് വന്നാല്‍ വച്ചുകെട്ടാന്‍ ഉള്ള പഞ്ഞി പോലും ഇല്ല ഇത് ആയിരുന്നു സ്ഥിതി ." 7549,,"എന്നാല്‍ , ജനകീയാസൂത്രണത്തോടെ ജില്ലാആശുപത്രികള്‍ വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി ." 7550,,പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാനും ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനും പ്രാദേശിക തലത്തില്‍ ആളു് ഉണ്ടായി . 7551,,കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി . 7552,,ഇതിന് ആരോഗ്യമന്ത്രി എന്ന നിലയില്‍ നേതൃത്വം നല്‍കിയ ശ്രീമതിടീച്ചര്‍ സംസ്ഥാനത്തിന്റെ ആരോഗ്യ പ്രവര്‍ത്തന ചരിത്രത്തില്‍ ഇടംപിടിച്ചു എന്ന് ആണ് ഡോക്ടറുടെ അഭിപ്രായം . 7553,,വലിയ പ്രസംഗങ്ങളും ആത്മപ്രശംസയും കൊണ്ട് മേനി നടിക്കാറില്ല എങ്കിലും എല്‍ഡിഎഫിന്റെ പുരോഗമനപരമായ പദ്ധതികള്‍ ടീച്ചര്‍ ഫലപ്രദമായി നടപ്പാക്കി എന്ന് അദ്ദേഹം പറഞ്ഞു . 7554,,"എറണാകുളത്തെയും മലപ്പുറത്തെയും ഒക്കെ ജില്ലാ ആശുപത്രികളിലേക്കോ തിരുവനന്തപുരം ജനറല്‍ ആശുപത്രികളിലേക്കോ ചേര്‍ത്തലയിലെ താലൂക്ക് ആശുപത്രികളിലേക്കോ ഒന്നു് പോയി നോക്കിയാല്‍ മതി , എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ ." 7555,,"ആളുകള്‍ സ്വകാര്യ ആശുപത്രികളേക്കാള്‍ വിശ്വാസ്യതയോടെ , മെച്ചപ്പെട്ട ചികിത്സ തേടി ഇവിടേക്ക് എത്തുന്നു ." 7556,,തിരുവനന്തപുരത്ത് തൈക്കാട്ട് ഉള്ള അമ്മമാര്‍ക്കും കുട്ടികള്‍ക്കും ആയി ഉള്ള ആശുപത്രിക്ക് ദേശീയതല അക്രഡിറ്റേഷന്‍ തന്നെ ലഭിച്ചു . 7557,,മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഗവ.ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തിയതിന്റെ ഒരു ഗുണഭോക്താവ് ആയി . 7558,,കുറേനാള്‍ മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തിന് ആന്‍ജിയോഗ്രാം ചെയ്തത് കോട്ടയം മെഡിക്കല്‍ കോളേജില്‍ ആണ് . 7559,,ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അടക്കം കോടികള്‍ മുടക്കി കാത്ത് ലാബും ഹൃദ്രോഗചികിത്സയ്ക്ക് വിദഗ്ധ സൗകര്യവും ഏര്‍പ്പെടുത്തി . 7560,,ആശുപത്രിചികിത്സാച്ചെലവ് മൂലം ആളുകള്‍ ദാരിദ്ര്യരേഖയ്ക്കു താഴെ ആകുന്ന രാജ്യം ആണ് ഇന്ത്യ . 7561,,കേന്ദ്രസര്‍ക്കാര്‍നയങ്ങള്‍ മൂലം ജീവന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍രക്ഷാമരുന്നുകളുടെ വില ക്രമാതീതമായി ഉയര്‍ന്നത് ആണ് ഇതിനു കാരണം . 7562,,സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം പ്രതിവര്‍ഷം 300കോടി രൂപയുടെ ഔഷധങ്ങള്‍ ആവശ്യം ഉണ്ട് . 7563,,ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനം വരുന്ന കേരളീയര്‍ രാജ്യത്ത് വില്‍ക്കുന്ന മരുന്നിന്റെ പത്തു് ശതമാനം ഉപയോഗിക്കുന്നവര്‍ ആണ് . 7564,,ഈ പശ്ചാത്തലത്തില്‍ ആണ് ഔഷധങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ആരംഭിച്ചത് . 7565,,നീതിമെഡിക്കല്‍ സ്റ്റോരുകള്‍ പോലെ ഉള്ള സഹകരണ മേഖലാ സംരംഭങ്ങള്‍ വേറെയും . 7566,,കേരളത്തില്‍ തന്നെ മരുന്ന് ഉണ്ടാക്കാന്‍ ആലപ്പുഴയിലെ കേരളാ സ്റ്റേറ്റ് ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് എന്ന പൊതുമേഖലാസ്ഥാപനം ഉണ്ട് . 7567,,നശിച്ച് കിടന്നിരുന്ന കെഎസ്ടിപിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരുദ്ധരിച്ചു . 7568,,കുറഞ്ഞ ചെലവില്‍ മികച്ച ഔഷധങ്ങള്‍ കേരളത്തിലെ രോഗികള്‍ക്ക് ലഭ്യമായി . 7569,,നാല്‍പ്പത്കോടി രൂപയ്ക്ക് ഉള്ള 50 ഇനം മരുന്നുകള്‍ ആണ് 2006 - 11ല്‍ സര്‍ക്കാര്‍ കെഎസ്​ടിപിയില്‍ നിന്ന് വാങ്ങിയത് . 7570,,ആരോഗ്യമേഖലയിലെ ഗവേഷണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ സര്‍വകലാശാല ആരംഭിച്ചു . 7571,,കേരളത്തിലെ ആരോഗ്യരംഗം കൈവരിച്ച നേട്ടങ്ങള്‍ ഇപ്പോള്‍ ഒന്നന്നായി അപ്രത്യക്ഷമാകുക ആണ് . 7572,,എല്‍ഡിഎഫ് സര്‍ക്കാര്‍ മെച്ചപ്പെടുത്തിയ പശ്ചാത്തലസൗകര്യങ്ങള്‍ അത്രഎളുപ്പം ഇല്ലാതാക്കാന്‍ കഴിയില്ല എന്നത് മാത്രം ആണ് ആശ്വാസം . 7573,,മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ അഴിമതിയുടെ കേന്ദ്രം ആയി . 7574,,പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍ ആയി . 7575,,കെഎസ്ടിപിക്ക് ഉള്ള സര്‍ക്കാര്‍പിന്തുണ പിന്‍വലിച്ചു . 7576,,സ്ഥാപനം ഇതോടെ നഷ്ടത്തില്‍ ആയി . 7577,,സര്‍ക്കാരിന് സ്വകാര്യ മുതലാളിമാരില്‍ ‍നിന്ന് വന്‍വിലയ്ക്ക് യഥേഷ്ടം മരുന്നുവാങ്ങല്‍‍ ‍കരാര്‍ ഉറപ്പിക്കാന്‍ ആയി . 7578,,അട്ടപ്പാടി എന്ന ദുരന്തഭൂമിയിലേക്ക് ഡോ . ഇക്ബാല്‍ വിരല്‍ ‍ചൂണ്ടുന്നു . 7579,,ആദിവാസി ഊരുകളിലെ കുഞ്ഞുങ്ങള്‍ പോഷകാഹാരം ഇല്ലാതെ മരിച്ചുവീഴുക ആണ് . 7580,,അവര്‍ പലവിധ രോഗങ്ങള്‍ക്ക് അടിപ്പെട്ടിരിക്കുന്നു . 7581,,"മരുന്നും വാക്സിനുകളും എന്നല്ല , വിശപ്പ് അടക്കാന്‍ ഉള്ള അന്നം പോലും അവര്‍ക്ക് ഇല്ല ." 7582,,ജീവച്ഛവങ്ങള്‍ ആയി ജീവിക്കുക ആണ് അവരില്‍ പലരും . 7583,,സിക്കിള്‍സെല്‍ അനീമിയ എന്ന അരിവാള്‍രോഗം ഊരുകളില്‍ വ്യാപകം ആണ് . 7584,,ഈ സ്ഥിതി തുടര്‍ന്നാല്‍ പല ആദിവാസി വിഭാഗങ്ങളുടെയും വംശനാശം തന്നെ സംഭവിച്ചേക്കാം എന്ന് അട്ടപ്പാടിയിലെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പഠിച്ച അദ്ദേഹം പറഞ്ഞു . 7585,,മത്സ്യത്തൊഴിലാളികളും ഇതര പരമ്പരാഗത തൊഴില്‍ മേഖലകളിലെ തൊഴിലാളികളും നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും സര്‍ക്കാര്‍ അവഗണിക്കുക ആണ് . 7586,,ലോകാരോഗ്യദിന ചിന്തകള്‍ 7587,,ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തില്‍ ലോകാരോഗ്യ സംഘടന കൊതുകു് പോലെ ഉള്ള ജീവികള്‍ പരത്തുന്ന രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്‍ ആണ് ഊന്നല്‍ നല്‍കിയിരിക്കുന്നത് . 7588,,കേരളത്തില്‍ വളരെ ഏറെ പ്രസക്തമായ ഒരു വിഷയം ആണ് ഇത് . 7589,,"കൊതുക് പരത്തുന്ന രോഗങ്ങളുടെ കേന്ദ്രം ആണ് കേരളം ഡെങ്കി , ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ ." 7590,,നിര്‍മാര്‍ജനം ചെയ്തതായി നാം പ്രഖ്യാപിച്ച മലേറിയ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു . 7591,,അടുത്ത ഭീഷണി മഞ്ഞപ്പനിയുടേത് ആണ് . 7592,,മരണനിരക്ക് വളരെ കൂടുതല്‍ ആയ മഞ്ഞപ്പനി ഇത് വരെ ഇവിടെ എത്തിയിട്ടില്ല . 7593,,"മാലിന്യനിര്‍മാജനം , പരിസരശുചിത്വം , കൊതുകുനശീകരണം , ശുദ്ധജലവിതരണം എന്നിവയുടെ പ്രാധാന്യം ഏറുക ആണ് ." 7594,,വ്യക്തിശുചിത്വത്തിന് പേരു് കേട്ട കേരളീയര്‍ക്ക് സാമൂഹ്യശുചിത്വബോധം ഉണ്ടാകാതെ ഈ പ്രശ്നത്തിന് പരിഹാരം കാണാന് ആകില്ല . 7595,,ഇതിന്‍ ആയി ഒരു ജനകീയപ്രസ്ഥാനം രൂപപ്പെടേണ്ടത് ഉണ്ട് എന്ന് ഡോ . ഇക്ബാല്‍ . 7596,,സമീപഭാവിയില്‍ കേരളം നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി പ്രായാധിക്യം ഉള്ളവരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍ ആയിരിക്കും . 7597,,ജനനനിരക്ക് കുറയുകയും ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയും ചെയ്തതോടെ കേരളസമൂഹത്തില്‍ പ്രായമായവരുടെ എണ്ണം വര്‍ധിച്ചുവരിക ആണ് . 7598,,അടുത്ത കാല്‍നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും കേരളജനതയില്‍ മൂന്നില്‍ഒന്നും 60 വയസ്സ് കഴിഞ്ഞവര്‍ ആയിരിക്കും . 7599,,സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരേക്കാള്‍ കൂടുതല്‍ ആയത് കൊണ്ടും വിവാഹപ്രായത്തില്‍ വ്യത്യാസം ഉള്ളതു കൊണ്ടും ഇവരില്‍ കൂടുതലും വിധവകളും ആയിരിക്കും . 7600,,പ്രായം ആകുമ്പോള്‍ സ്ത്രീകളുടെ ആരോഗ്യസ്ഥിതി പുരുഷന്മാരേക്കാള്‍ മോശം ആകാന്‍ ആണ് സാധ്യത . 7601,,വാര്‍ധക്യകാലരോഗങ്ങളുടെ ചികിത്സാച്ചെലവ് വളരെ കൂടുതല്‍ ആയിരിക്കും . 7602,,"പ്രാഥമികാരോഗ്യ സേവനം , ആരോഗ്യ വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യാരോഗ്യ ഇടപെടലുകളിലൂടെ രോഗപ്രതിരോധവും പ്രാരംഭഘട്ട ചികിത്സയും ഉറപ്പാക്കിയാല്‍ ചികിത്സാച്ചെലവ് കുറയ്ക്കാനും ഗുരുതരമായ രോഗാവസ്ഥ തടയാനും ആകും ." 7603,,ഡോ . ഇക്ബാല്‍ പറഞ്ഞുനിര്‍ത്തി . 7604,,കര്‍ക്കടകത്തിലെ മേഘാവൃതമായ ആകാശവും തണുത്തതും ഈര്‍പ്പം നിറഞ്ഞതും ആയ കാറ്റും ദഹനത്തെയും ബലത്തെയും രുചിയെയും കുറയ്ക്കുന്ന പ്രധാന ഘടകങ്ങള്‍ ആണ് . 7605,,"മസ്തിഷ്കം , നാഡികള്‍ , സുഷുമ്നാകാണ്ഡം ഇവ ഉള്‍പ്പെടുന്ന കേന്ദ്രനാഡീ വ്യവസ്ഥയും ആയി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആണ് ഇക്കാലത്ത് കൂടുതല്‍ ആയി കണ്ടുവരുന്നത് ." 7606,,ദഹനസംബന്ധം ആയ പ്രശ്നങ്ങള്‍ക്കു പുറമെ അസ്ഥികളെയും സന്ധികളെയും ബാധിക്കുന്ന രോഗങ്ങളും ഉണ്ടാകാറുണ്ട് . 7607,,ക്രമബദ്ധമായി മാറിവരുന്ന ഋതുക്കള്‍ പ്രകൃതിയുടെ സവിശേഷസ്വഭാവം ആണ് . 7608,,ഋതുഭേദങ്ങള്‍ പ്രകൃതിയില്‍ എന്നപോലെ മനുഷ്യന്റെ ശാരീരിക - മാനസിക വ്യാപാരങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാക്കാറുണ്ട് . 7609,,""" ഋതുചര്യ "" എന്ന പേരില്‍ ആയുര്‍വേദം നിര്‍ദേശിക്കുന്നത് ഋതുക്കള്‍ക്ക് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ ഉള്ള മാര്‍ഗങ്ങള്‍ ആണ് ." 7610,,പ്രകൃതിയിലെ സസ്യങ്ങളുടെയും മനുഷ്യന്‍ ഉള്‍പ്പെട്ട ജീവജാലങ്ങളുടെയും പുനരുജ്ജീവനത്തിന്റെ സമയം ആണ് കര്‍ക്കടകം . 7611,,പെയ്തു നിറയുന്ന മഴയ്ക്ക് ഒപ്പം സസ്യങ്ങളും കൂണുകളും പുല്ലുകളും എല്ലാം പുതുനാമ്പ് ഇടുന്നത് വര്‍ഷകാലത്തിന്റെ പ്രത്യേകത ആണ് . 7612,,ഔഷധവീര്യത്താല്‍ സമ്പന്നം ആണ് ഇവ . 7613,,മഴയും തണുപ്പും തുടങ്ങുന്നതോടെ ശരീരബലം കുറയും എന്ന തിരിച്ചറിവ് ഉള്ളതിനാല്‍ പ്രതിരോധത്തിന് മനുഷ്യന്‍ വിവിധ സസ്യജാലങ്ങളെ ആഹാരത്തിന്റെ ഭാഗം ആക്കി . 7614,,ആഹാരം പോലെ തന്നെ അപകടരഹിതം ആക്കാം ഔഷധങ്ങളും എന്ന ആശയത്തില് നിന്ന് ഉരുത്തിരിഞ്ഞവ ആണ് ഔഷധക്കഞ്ഞിയും തവിടപ്പവും എല്ലാം . 7615,,രോഗങ്ങള്‍ വന്നാല്‍ ക്ലേശങ്ങള്‍ സഹിക്കാന്‍ ഉള്ള ശക്തിക്ക് ഒപ്പം പ്രതിരോധശക്തിയും ഇതിലൂടെ നേടാന്‍ ആയി ; ഒട്ടും പണച്ചെലവ് ഇല്ലാതെ തന്നെ . 7616,,ആഹാരത്തെ ഔഷധം ആക്കാം . 7617,,ചുറ്റുപാടുകളില്‍ നിന്ന് ഔഷധത്തെയും ആഹാരത്തെയും കണ്ടെത്തി ലളിതമായി പാകപ്പെടുത്താവുന്ന തരത്തില്‍ ഉള്ള വിശിഷ്ടമായ ആരോഗ്യവിഭവങ്ങള്‍ ആണ് ആയുര്‍വേദം കര്‍ക്കടകത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത് . 7618,,ദഹനശക്തിയെയും പ്രതിരോധശേഷിയെയും ഒരുപോലെ മെച്ചപ്പെടുത്തുന്ന ഔഷധങ്ങള്‍ക്ക് ആണ് ഇവിടെ പ്രാധാന്യം നല്‍കിയിരിക്കുന്നത് . 7619,,തവിടപ്പം 7620,,"ജീവകം "" ബി""യാല്‍ "" സമ്പന്നം ആണ് തവിട് ." 7621,,"തവിട് കുഴച്ച് വാഴയിലയില് നേര്‍മയായി പരത്തി അതില്‍ ശര്‍ക്കര , ചുക്ക് , തേങ്ങ , ജീരകപ്പൊടി , ഏലക്ക ഇവ ചേര്‍ത്ത് ആവിയില്‍ വേവിച്ച് കഴിക്കാവുന്നത് ആണ് ." 7622,,"വാതസംബന്ധം ആയ കടച്ചില്‍ , വേദന , തരിപ്പ് ഇവയ്ക്ക് ഇത് അത്യുത്തമം ആണ് ." 7623,,ഔഷധക്കഞ്ഞികള്‍ 7624,,ദഹനശക്തി ഏറ്റവും കുറഞ്ഞിരിക്കുന്ന തണുപ്പുകാലത്ത് എളുപ്പം ദഹിക്കുന്നതും ഉര്‍ജം നല്‍കുന്നതും ആയ കഞ്ഞി ആണ് ഉത്തമം . 7625,,അത് ഔഷധങ്ങള്‍ കൂട്ടിചേര്‍ത്ത് പാകപ്പെടുത്തുമ്പോള്‍ ദഹനരസത്തെ വര്‍ധിപ്പിക്കുന്നതോട് ഒപ്പം വിവിധ രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്നു . 7626,,രോഗങ്ങള്‍ക്ക് അസരിച്ചു് ഉള്ള ഔഷധക്കഞ്ഞികള്‍ തെരഞ്ഞെടുക്കുന്നത് ആണ് കൂടുതല്‍ ഉചിതം . 7627,,പാല്‍ക്കഞ്ഞി ആയോ നെയ്യു ചേര്‍ത്തോ തേങ്ങാപ്പാല്‍ ചേര്‍ത്തോ മധുരത്തിന് ശര്‍ക്കര ചേര്‍ത്തോ കഞ്ഞി ഉണ്ടാക്കാം . 7628,,പ്രഭാതഭക്ഷണം ആയോ അത്താഴം ആയോ കഞ്ഞി കുടിക്കാവുന്നത് ആണ് . 7629,,പ്രതിരോധശേഷിക്ക് ഇരുന്നൂറു്ഗ്രാം ഉണക്കലരി വേവിക്കുക . 7630,,പകുതി വേവ് ആകുമ്പോള്‍ ജീരകവും ആശാളിയും 25 ഗ്രാം വീതം ചേര്‍ത്ത് വീണ്ടും വേവിക്കുക . 7631,,തേങ്ങാപ്പാല്‍ ചേര്‍ത്ത് കഴിക്കുക . 7632,,രോഗം ഇല്ലാത്തവര്‍ക്ക് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഏറെ ഗുണകരം ആണ് . 7633,,"പെരുംജീരകം , ഇഞ്ചി , പച്ചമഞ്ഞള്‍ , വെളുത്തുള്ളി , ജീരകം ഇവ 20ഗ്രാംവീതം ചതച്ച് നുറുക്കുഗോതമ്പും ഉലുവയും 50ഗ്രാംവീതം കുതിര്‍ത്തതില്‍ ചേര്‍ത്ത് കഞ്ഞി വച്ച് കഴിക്കുക ." 7634,,പ്രമേഹരോഗിക്ക് ഏറെ ഗുണകരമായ ഈ കഞ്ഞി അല്‍പ്പമായ അളവില്‍ എന്നും ഔഷധം ആയും ഉപയോഗിക്കാവുന്നത് ആണ് . 7635,,"വാതസംബന്ധം ആയ പ്രശ്നങ്ങള്‍ക്ക് ഉലുവ 50ഗ്രാം , ചെറുപയര്‍ 100ഗ്രാം , മുതിര 50ഗ്രാം , ഉണങ്ങലരി 100ഗ്രാം ഇവ ചേര്‍ത്ത് കഞ്ഞി വച്ച് തേങ്ങ ചേര്‍ത്ത് കഴിക്കുക ." 7636,,"അസ്ഥിതേയ്മാനം ഉള്ളവര്‍ക്ക് ചങ്ങലംപരണ്ട 10ഗ്രാം , ചെറുപയര്‍ 25ഗ്രാം , ഉണക്കലരി 100ഗ്രാം എന്നിവ ചേര്‍ത്ത് കഞ്ഞി ഉണ്ടാക്കി തേങ്ങാപ്പാല്‍ ചേര്‍ത്ത് കഴിക്കുക ." 7637,,"ആസ്ത്മാ രോഗികള്‍ക്ക് ആടലോടകഇല അരിഞ്ഞത് 50ഗ്രാം , ജീരകം 25ഗ്രാം ചേര്‍ത്ത് ജീരകം ചുമക്കുന്നതു വരെ വറുത്ത് മുതിര 50ഗ്രാം ചേര്‍ത്ത് കഞ്ഞി വച്ച് കഴിക്കുക ." 7638,,വിശപ്പ് ഉണ്ടാകാനും ശരീരബലം ഉണ്ടാകാനും നൂറു്ഗ്രാം നവരയരിയും 25ഗ്രാം ഉലുവയും ചേര്‍ത്ത് വേവിക്കുക . 7639,,"അഞ്ചു ഗ്രാം വീതം ചുക്ക് , കുരുമുളക് , ജീരകം , വരട്ടുമഞ്ഞള്‍ , വെളുത്തുള്ളി ഇവ ചേര്‍ത്ത് വീണ്ടും വേവിച്ച് കഴിക്കുക ." 7640,,മുക്കുടി 7641,,""" മുക്കുടി കുടിക്കുക "" എന്ന ഒരു പ്രചാരം തന്നെ മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്നു ." 7642,,വയര്‍ ശുദ്ധം ആക്കാന്‍ ഉത്തമം ആണ് ഇത് . 7643,,"ചുക്ക് , ജീരകം , അയമോദകം , കുരുമുളക് , പുളിയാരില , കുടകപ്പാലയരി , കൊത്തമല്ലി ഇവ അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മോരില്‍ കുറുക്കി പകുതി ആക്കി ഉപ്പു ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കാം ." 7644,,"പത്തിലക്കറി , നെയ്യുണ്ണി , താള് , തകര , കുമ്പളം , മത്തന്‍ , വെള്ളരി , മുള്ളന്‍ചീര , ആനക്കൊടിത്തൂവ , ചീര , ചേമ്പ് ഇവയുടെ ഇലകള്‍ വെന്ത വെള്ളത്തില്‍ അരി ചേര്‍ത്ത് കഞ്ഞി ആക്കിയോ ഇലത്തോരന്‍ ആക്കിയോ കര്‍ക്കടകത്തില്‍ കഴിക്കാവുന്നത് ആണ് ." 7645,,ദശപുഷ്പങ്ങള്‍ 7646,,"പൂവാങ്കുറുന്നില , വിഷ്ണുക്രാന്തി , തിരുതാളി , നിലപ്പന , മുക്കൂറ്റി , ചെറൂള , ഉഴിഞ്ഞ , മുയല്ച്ചെവിയന്‍ , കറുക , കൈയ്യോന്നി എന്നീ 10 ഔഷധികള്‍ ചേര്‍ന്നത് ആണ് ദശപുഷ്പങ്ങള്‍ ." 7647,,ഇവയ്ക്ക് ഒപ്പം നവരയരി ചേര്‍ത്ത് കഞ്ഞി വച്ചു കഴിക്കുന്നത് ശരീരബലത്തിനും പ്രതിരോധശേഷിക്കും വിശേഷം ആണ് . 7648,,സൂപ്പുകള്‍ 7649,,"പഞ്ചകോലം പൊടിച്ചുചേര്‍ത്ത് ഉണ്ടാക്കുന്ന മാംസസൂപ്പുകള്‍ , പച്ചക്കറിസൂപ്പുകള്‍ ഇവയും ശരീരബലം തരും ." 7650,,"ചെറുപയര്‍ , മുതിര ഇവ ചേര്‍ത്തും സൂപ്പ് ഉണ്ടാക്കാം ." 7651,,രസായനഔഷധങ്ങള്‍ 7652,,"മങ്ങലേല്‍ക്കാത്ത ഓര്‍മശക്തി , അവശതകളില്ലാത്ത വാര്‍ധക്യം ഇവ ഒക്കെ രസായനഔഷധങ്ങളിലൂടെ കൈവരിക്കാന്‍ ആകും ." 7653,,20ഗ്രാം കറുത്ത എള്ള് കഴിച്ച് മീതെ തണുത്ത വെള്ളം കുടിക്കുന്നത് മികച്ച രസായനഔഷധം ആണ് . 7654,,ഒരുസ്പൂണ്‍ കടുക്ക പൊടിച്ചത് തിപ്പല്ലിയോ ശര്‍ക്കരയോ ചേര്‍ത്ത് കഴിക്കുന്നതും രസായനഫലം തരും . 7655,,"തഴുതാമ , അമുക്കുരം , ശംഖുപുഷ്പം തുടങ്ങിയവയെയും വിവിധ തരത്തില്‍ രസായനം ആയി പ്രയോജനപ്പെടുത്താറുണ്ട് ." 7656,,""" ക്ഷണത്തില്‍ ജീര്‍ണത മാറ്റുന്നു "" എന്ന് അര്‍ഥം ഉള്ള ച്യവനപ്രാശം ശ്രേഷ്ഠമായ രസായനഔഷധം ആണ് ." 7657,,കുറുന്തോട്ടി വാതത്തെ ശമിപ്പിക്കും . 7658,,വാതത്തിന്‍ ഉള്ള ഏറ്റവും മികച്ച മരുന്ന് ആണ് കുറുന്തോട്ടി . 7659,,കര്‍ക്കടകത്തില്‍ പൊതുവെ വാതത്തിന്‍ ഉള്ള സാധ്യത കൂടുതല്‍ ആണ് . 7660,,""" ബല "" എന്ന് സംസ്കൃതത്തില്‍ അറിയപ്പെടുന്ന കുറുന്തോട്ടിയുടെ ശാസ്ത്രനാമം ടശറമൃലേൗമെ എന്ന് ആണ് ." 7661,,1. കുറുന്തോട്ടി സമൂലമോ വേര് മാത്രമോ കഷായം വച്ച് 30മില്ലി വീതം രണ്ടു നേരം കഴിക്കുന്നത് വാതരോഗം തടയും . 7662,,2. കുറുന്തോട്ടിയും ഇഞ്ചിയും ചേര്‍ത്തുള്ള കഷായം പനി ശമിപ്പിക്കും . 7663,,3. കുറുന്തോട്ടിവേര് നല്ലെണ്ണ ചേര്‍ത്ത് ഉണ്ടാക്കുന്ന തൈലം വാതരോഗത്തെ ശമിപ്പിക്കും . 7664,,"ഏറെ പ്രചാരം ഉള്ള ഔഷധങ്ങള് ആയ ക്ഷീരബല , ധന്വന്തരം , ബലാതൈലം , ബലാരിഷ്ടം തുടങ്ങിയവയിലെ പ്രധാന ഘടകം കുറുന്തോട്ടി ആണ് ." 7665,,"വാതസംബന്ധം ആയി ഉണ്ടാകുന്ന വേദനയ്ക്ക് ധന്വന്തരം , സഹചരാദി , കര്‍പ്പൂരാദി ഇവയില്‍ ഏതെങ്കിലും പുറമെ പുരട്ടുന്നതോട് ഒപ്പം കരിനൊച്ചിയിലയോ പഴുത്ത പ്ലാവിലയോ ഇട്ട് വെന്തവെള്ളം കൊണ്ട് ആവി കൊള്ളുന്നതും വേദന കുറയ്ക്കും ." 7666,,സുലഭമായ ഔഷധങ്ങളിലൂടെയും വീട്ടില്‍ തയ്യാറ് ആക്കാവുന്ന ഔഷധക്കൂട്ടുകളിലൂടെയും കര്‍ക്കടകത്തിലെ ആരോഗ്യസംരക്ഷണം സ്വന്തം ആക്കാം .